tag:blogger.com,1999:blog-28315021906359724222024-03-13T17:21:00.840-07:00sunni path സുന്നി പാതമലയാളം വയളുകള്ക്കും , ഫയലുകള്‍ക്കും മറ്റും വിസിറ്റ് ചെയ്യുക. sunni malayalam islamic speeches, sunni kerala pdf files & ebookssunnikeralahttp://www.blogger.com/profile/06142710111238582789noreply@blogger.comBlogger118125tag:blogger.com,1999:blog-2831502190635972422.post-53278338932758985332017-05-28T00:47:00.000-07:002017-05-28T00:49:05.159-07:00പുണ്യങ്ങളുടെ പൂക്കാലം pdf <div dir="ltr" style="text-align: left;" trbidi="on">
<a href="http://sunnifaith.weebly.com/uploads/6/5/4/1/6541998/punnyangalude_pookalam.pdf" target="_blank">പുണ്യങ്ങളുടെ പൂക്കാലം pdf </a><br />
<br />
download cheyyan mukalil click cheyyuka </div>
sunnikeralahttp://www.blogger.com/profile/06142710111238582789noreply@blogger.com0tag:blogger.com,1999:blog-2831502190635972422.post-43581312949369949592015-01-04T03:44:00.003-08:002015-01-04T03:44:41.293-08:00അഹ്ലുബൈത്ത് കര്‍ബലയില്‍ അവസാനിച്ചുവെന്നോ?<div dir="ltr" style="text-align: left;" trbidi="on">
<div class="MsoNormal" style="margin: 0cm 0cm 0.0001pt;">
<br /></div>
<div align="left" class="MsoNormal" style="margin: 0cm 0cm 0.0001pt;">
<span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;"><o:p></o:p></span></div>
<div class="MsoNormal" style="margin: 0cm 0cm 0.0001pt;">
<br /></div>
<br />
<div class="MsoNormal" style="margin: 0cm 0cm 0.0001pt;">
<span lang="ML" style="font-family: Kartika, serif; font-size: 9pt;">അഹ്ലുബൈത്തിനെ ആദരിക്കലും സ്നേഹിക്കലും
നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണ്. വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും ഒട്ടനേകം
സ്ഥലങ്ങളില്‍ ഈ യാഥാര്‍ഥ്യം വിശദീകരിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു
പറയുന്നു: </span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">'</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">നബിയെ</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">, </span><span lang="ML" style="font-family: Kartika, serif; font-size: 9pt;">താങ്കള്‍ അവരോട് പറയുക</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">, </span><span lang="ML" style="font-family: Kartika, serif; font-size: 9pt;">അതിന്റെ (പ്രബോധനം) പേരില്‍ ഞാന്‍ നിങ്ങളോട്
ഒരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">, </span><span lang="ML" style="font-family: Kartika, serif; font-size: 9pt;">എന്റെ കുടുംബത്തെ സ്നേഹിക്കണമെന്നതല്ലാതെ</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">' (</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">ശൂറാ-</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">23). </span><span lang="ML" style="font-family: Kartika, serif; font-size: 9pt;">നബി കുടുംബത്തിന് ഗുണം ചെയ്യുക വഴി നിങ്ങള്‍
എന്നെ സ്നേഹിക്കുക എന്നാണ് മഹാനായ സഈദുബ്നു ജുബൈര്‍(റ)ഈ ആയത്തിന് നല്‍കിയിട്ടുള്ള
വിശദീകരണം.</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;"><br />
</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">കുടുംബം എന്നത്
കൊണ്ട് ഇവിടെ മുഖ്യമായും വിവക്ഷിക്കപ്പെടുന്നത് അഹ്ലുബൈത്താണ്. കാരണം ഇമാം റാസി
തങ്ങള്‍ വിശദീകരിക്കുന്നു: </span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">'</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">നബി കുടുംബമെന്നാല് അവിടത്തോട് ബന്ധമുള്ളവരെല്ലാവരുമാണെങ്കിലും നബിയും
ഫാത്തിമ</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">, </span><span lang="ML" style="font-family: Kartika, serif; font-size: 9pt;">അലി</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">, </span><span lang="ML" style="font-family: Kartika, serif; font-size: 9pt;">ഹസന്</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">,</span><span lang="ML" style="font-family: Kartika, serif; font-size: 9pt;"> ഹുസൈന് (റ) എന്നിവരും തമ്മിലുള്ള
ശക്തമായബന്ധം അവിതര്‍ക്കിതമാംവിധം സ്ഥിരപ്പെട്ടതാണ്. അത്കൊണ്ട് തന്നെ അവരെ സ്നേഹിക്കല്‍
വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണെന്ന് ഈ ആയത്ത് തീര്‍ച്ചപ്പെടുത്തുന്നു.</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">' </span><span lang="ML" style="font-family: Kartika, serif; font-size: 9pt;">ഇമാം സമഖ്ശരിയുടെ വിശദീകരണവും ഈ ആശയത്തിന്
ശക്തി പകരുന്നുണ്ട്. അഥവാ</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">, </span><span lang="ML" style="font-family: Kartika, serif; font-size: 9pt;">ഈ ആയത്ത് അവതരിച്ചപ്പോള്‍ നബിയോട് ചോദിക്കപ്പെട്ടു</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">, </span><span lang="ML" style="font-family: Kartika, serif; font-size: 9pt;">ഞങ്ങള്‍ സ്നേഹിക്കേണ്ട അങ്ങയുടെ ബന്ധുക്കള്‍
ആരാണ്</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">? </span><span lang="ML" style="font-family: Kartika, serif; font-size: 9pt;">അന്നേരം നബി പറഞ്ഞു: </span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">'</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">അലി</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">, </span><span lang="ML" style="font-family: Kartika, serif; font-size: 9pt;">ഫാത്തിമ</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">, </span><span lang="ML" style="font-family: Kartika, serif; font-size: 9pt;">അവരുടെ</span><span lang="ML" style="font-family: Arial, sans-serif; font-size: 9pt;"> </span><span lang="ML" style="font-family: Kartika, serif; font-size: 9pt;">രണ്ട് സന്താനങ്ങള്‍.</span><span lang="ML" style="font-family: Arial, sans-serif; font-size: 9pt;"> </span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">'</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">കര്‍ബലയുടെ ദിനത്തില്‍ അലിയ്യുബ്നുല്‍ ഹുസൈന്
(റ) യെ ബന്ധിയായിപ്പിടിച്ച് ഡമസ്കസിലേക്ക് കൊണ്ടുവന്നപ്പോള്‍ ഉമവീ വിഭാഗത്തില്‍
പെട്ട ഒരാള്‍ ഇങ്ങനെ വിളിച്ച് പറയുന്നുണ്ടായിരുന്നു. </span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">'</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">നിങ്ങളെ വധിച്ച് കളയുകയും ഉന്മൂലനം വരുത്തുകയും
ചെയത റബ്ബിന് സര്‍വ സ്തുതിയും.</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">' </span><span lang="ML" style="font-family: Kartika, serif; font-size: 9pt;">ഇത് കേള്‍ക്കേണ്ട താമസം അലിയ്യുബ്നു ഹുസൈന് അദ്ദേഹത്തേടായി ചോദിച്ചു നീ ഖുര്‍ആന്‍
ഓതാറില്ലേ</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">? </span><span lang="ML" style="font-family: Kartika, serif; font-size: 9pt;">ഉണെ്ടന്ന് അയാള്‍ മറുപടി നല്കി. നീ ആലു ഹാമീം
ഓതിയിട്ടുണേ്ടാ</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">? </span><span lang="ML" style="font-family: Kartika, serif; font-size: 9pt;">അലി വീണ്ടും ചോദിച്ചു. ഇല്ലെന്ന് അയാള്‍ മറുപടി
നല്കി. </span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">'</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">പ്രബോധനത്തിന്റെ പേരില്‍ കുടുംബത്തെ സ്നേഹിക്കണമെന്നതല്ലാതെ
മറ്റൊന്നും ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നില്ല</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">' </span><span lang="ML" style="font-family: Kartika, serif; font-size: 9pt;">എന്നര്‍ഥം വരുന്ന സൂക്തം നീ ഓതിയിട്ടില്ലെ </span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">? </span><span lang="ML" style="font-family: Kartika, serif; font-size: 9pt;">അന്നേരം അയാള്‍ ചോദിച്ചു. ഈ ആയത്തില്‍ പറഞ്ഞ
വിഭാഗം നിങ്ങളാണോ</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">? </span><span lang="ML" style="font-family: Kartika, serif; font-size: 9pt;">അലി പറഞ്ഞു:</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">'</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">അതെ</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">,</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">ഞങ്ങള്‍തന്നെ.</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">'(</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">തഫ്സീറുല്‍കബീര്‍)</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">.</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;"><br />
</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">ചുരുക്കത്തില്‍
അഹ്ലുബൈത്തിനെ സ്നേഹിക്കല്‍ വിശ്വാസിക്ക് ഒഴിച്ച് കൂടാനാവാത്ത ബാധ്യതയാണെന്ന് ഈ
വിശുദ്ധ സൂക്തം നമ്മെ ഉദ്ബോധിപ്പിക്കുന്നു. ഇതേ ആശയം കുറിക്കുന്ന അനേകം ഹദീസുകളും
നമുക്കു മുന്നിലുണ്ട്. </span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">'</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">ഫാത്തിമ എന്റെ കരളിന്റെ കഷ്ണമാണ്</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">, </span><span lang="ML" style="font-family: Kartika, serif; font-size: 9pt;">അവരെ ആര് സ്നേഹിച്ചുവോ</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">, </span><span lang="ML" style="font-family: Kartika, serif; font-size: 9pt;">അവര്‍ എന്നേയും സ്നേഹിച്ചു. ആര് ധിക്കരിച്ചുവോ അവരെന്നെയും ധിക്കരിച്ചു.</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">' </span><span lang="ML" style="font-family: Kartika, serif; font-size: 9pt;">മറ്റൊരു ഹദീസില്‍കാണാം. </span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">'</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">ഞാന്‍ ഹസന്</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">,</span><span lang="ML" style="font-family: Kartika, serif; font-size: 9pt;"> ഹുസൈന് (റ) യെ സ്നേഹിക്കുന്നു. അത്കൊണ്ട്
നിങ്ങളും അവരെ സ്നേഹിക്കുക.</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">' </span><span lang="ML" style="font-family: Kartika, serif; font-size: 9pt;">ഈ രണ്ട് ഹദീസുകളും ചേര്‍ത്ത് വായിച്ചാല്‍ അഹ്ലുബൈത്തിനെ സ്നേഹിക്കുന്നതിന്റെ
ആവശ്യകത എളുപ്പത്തില്‍ മനസ്സിലാകും. അഹ്ലുബൈത്തിനെ നബിതങ്ങള് ഒരിക്കല്‍
ഉപമിച്ചത് നൂഹ് നബിയുടെ കപ്പലിനോടാണ്. കപ്പലില്‍ അഭയം തേടിയവര്‍ സുരക്ഷിതരായത്
പോലെ അവരെ പിന്തുടരുന്നവര് ശാശ്വത വിജയത്തിനവകാശികളാണ് എന്നതാണ് ഇതിന്റെ അന്തരാര്‍ഥം</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;"><br />
</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">അഹ്ലുബൈത്തിന്റെ
പാത പിന്തുടരലും അവരെ അംഗീകരിക്കലും മോക്ഷത്തിന്റെ മാര്‍ഗ്ഗമാണെന്ന് ഖുര്‍ആനിന്റെയും
തിരുവചനങ്ങളുടെയും വെളിച്ചത്തില്‍ സ്ഥിരപ്പെട്ടു കഴിഞ്ഞു. എന്നാല്‍ വിശുദ്ധഖുര്ആന്
അപഗ്രഥിച്ച് മനസ്സിലാക്കുന്നതിലും ചരിത്ര രേഖകള്‍ കണെ്ടടുക്കുന്നതിലും
പരാജയപ്പെട്ട ചില അല്പജ്ഞാനികള് അഹ്ലുബൈത്തിനെക്കുറച്ച് വികലവും ബാലിശവുമായ
വാദമുഖങ്ങളുമായി സമൂഹമധ്യേ രംഗപ്രവേശം നടത്തിയിട്ടുണ്ട്. അഥവാ പ്രവാചക പരമ്പര കര്‍ബലയുദ്ധത്തോടെ
അവസാനിച്ചുവെന്നും നിലവിലെ സാദാത്തുമാര്‍ക്ക് പ്രവാചകരുടെ പാരമ്പര്യം
അവകാശപ്പെടാനാവില്ലെന്നുമാണ് ഈ ഉല്പതിഷ്ണു വിഭാഗത്തിന്റെ വാദം. ചരിത്രത്തിന്റെ
ബാലപാഠമെങ്കിലും പഠിച്ച ആര്‍ക്കും മനസ്സിലാക്കാവുന്നതാണ് ഈ വാദത്തിന്റെ
കൊള്ളരുതായ്മയും പൊള്ളത്തരങ്ങളും.</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;"><br />
</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">കര്‍ബല യുദ്ധം
വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ ദുരന്തങ്ങള്‍ സമ്മാനിച്ച ഒരു യുദ്ധം തന്നെയാണ്
. പ്രവാചകരുടെ പ്രിയപേരമകന്‍ ഹുസൈന്(റ)ഉം നബികുടുംബത്തിലെ പതിനാറ് പേരും ക്രൂരനും
ധിക്കാരുയുമായ ഇറാഖീ ഗവര്‍ണര്‍ ഇബ്നുസിയാദിന്റെയും അംറുബ്നുസഅ്ദിന്റെ
നേത്രത്ത്വത്തിലുള്ള സൈന്യത്തിന്റെയും മുന്നില്‍ ഒരുതുള്ളി വെള്ളം പോലും ലഭിക്കാതെ
വീരമൃത്യു വരിച്ചത് നമുക്കെങ്ങനെ മറക്കാന്‍ സാധിക്കും. എന്നാല്‍ ദുരന്ത പൂര്‍ണ്ണമായ
ഈ സംഭവത്തിലേക്ക് നബി തങ്ങള്‍ ജീവിത കാലത്ത് തന്നെ ദീര്‍ഘദര്‍ശനം
നടത്തിയിരുന്നു.ആഇശ(റ)യെ തൊട്ട് ഥബ്റാനി ഉദ്ധരിക്കുന്നു. നബി തങ്ങള്‍ പറഞ്ഞു: </span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">'</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">എന്റെ മകന് ഹുസൈന് ഥഫില്‍ (സമുദ്രത്തോട് ചേര്‍ന്ന്
കിടക്കുന്ന ഉയര്‍ന്ന പ്രദേശം) വെച്ച് കൊലചെയ്യപ്പെടുമെന്ന് ജിബ്രീല്‍ എന്നോട്
പറഞ്ഞു. ഹുസൈന്(റ)കൊല ചെയ്യപ്പെടുന്ന ഭാഗത്തെ മണ്ണും എനിക്ക് ജിബ്രീല്‍ കാണിച്ച്
തന്നു.</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">' (</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">മുഅ്ജമുല്‍കബീര്‍)</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;"><br />
</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">എന്നാല്‍ ഈ
സംഭവത്തോടെ അഹ്ലുബൈത്ത് ലോകത്ത് നിന്നും ഉന്മൂലനം ചെയ്യപ്പെടുമെന്നല്ല പ്രവാചകര്‍
പ്രവചിച്ചത്</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">, </span><span lang="ML" style="font-family: Kartika, serif; font-size: 9pt;">മറിച്ച് തന്റെ പരമ്പര ശാശ്വതമായി നിലനില്‍ക്കുമെന്ന്
നിസ്സംശയം പ്രഖ്യാപിക്കുകയാണ് അവിടന്ന് ചെയ്തത്.ഇമാം അഹ്മദും ഹാകിമുമൊക്കെ
ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം നബി തങ്ങള്‍ പറഞ്ഞു: </span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">'</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">ഫാത്തിമ എന്റെ കരളിന്റെ കഷ്ണമാണ്.അവരെ
ദുഖിപ്പിക്കുന്നത് എന്നെയും ദുഖിപ്പിക്കും</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">,</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">അവരെ സന്തോഷിപ്പിക്കുന്നത് എന്നെയും
സന്തോഷിപ്പിക്കും എന്റെ പരമ്പര ഒഴികെ സര്‍വ്വ പരമ്പരകളും ഖിയാമത്ത്നാളോടെ
അവസാനിക്കും.</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">'(</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">ഹാകിം) ഇമാം മുസ്ലിം ഉദ്ധരിക്കുന്ന സുദീര്‍ഘമായ
മറ്റൊരു ഹദീസില്‍ സൈദ്ബ്നുഅര്‍ഖം(റ) പ്രവാചകരുടെ ഒരു പ്രഭാഷണം വിവരിക്കുന്നത്
ഇങ്ങനെയാണ് </span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">'</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">നിങ്ങളില്‍ ഭാരമുള്ള രണ്ട് വസ്തുക്കളെ
ഞാനുപേക്ഷിച്ചിടുന്നു. അതിലൊന്ന് അല്ലാഹുവിന്റെ ഗ്രന്ഥമാണ്</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">,</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">അതില്‍ സന്മാര്ഗവും പ്രകാശവുമുണ്ട്.അത്കൊണ്ട്
നിങ്ങള്‍ ഖുര്‍ആന്‍ മുറുകെ പിടിക്കുക</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">,</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">ശേഷം പറഞ്ഞു</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">, </span><span lang="ML" style="font-family: Kartika, serif; font-size: 9pt;">എന്റെ അഹ്ലുബൈത്തിനെയും ഞാന്‍
ഉപേക്ഷിച്ചിടുന്നു</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">, </span><span lang="ML" style="font-family: Kartika, serif; font-size: 9pt;">അവരുടെ
കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം.</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">'(</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">മുസ്ലിം </span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">4425)<br />
</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">ഇവിടെ ഖിയാമത്ത്നാള്
വരെ ലോകത്ത് ജീവിക്കാനുള്ള മുഴുവന്‍ വിശ്വാസികള്‍ക്കും രക്ഷാകവചങ്ങളും കാവല്‍
നക്ഷത്രങ്ങളുമായി പ്രവാചകര്‍ പരിചയപ്പെടുത്തിയത് ഖുര്‍ആനിനെയും തന്റ
കുടുംബത്തെയുമാണല്ലോ. അതുകൊണ്ട് തന്നെ ഇവരണ്ടും ഇടക്കാലത്ത് അണഞ്ഞ് പോയെന്ന്
പറയുന്നത് അര്‍ഥശൂന്യവും വിഡ്ഡിത്തവുമാണെന്ന് ഏത് ചെറിയചിന്ത കൊണ്ടും
മനസ്സിലാക്കാന്‍ സാധിക്കും.അഹ്ലുബൈത്ത് അറ്റ് പോയെന്ന് ജല്പനം നടത്തിയവര്‍ക്ക്
ശക്തമായ മറുപടിയാണ് ഇമാം റാസി(റ) സൂറത്തുല്‍ കൗസറിന്റെ വ്യാഖ്യാനത്തിലൂടെ നല്‍കുന്നത്.അദ്ധേഹം
പറയുന്നു.കൗസര്‍ എന്നാല്‍ പ്രവാചകരുടെ സന്താനങ്ങളാണെന്നാണ് മൂന്നാമത്തെ
അഭിപ്രായം.ഇതിന് പണ്ഡിതര്‍ പറയുന്നന്യായം ഈ സൂറത്ത് അവതരിക്കപ്പെടുന്നത് പരമ്പര
മുറിഞ്ഞെന്ന് പ്രവാചകരെ ആക്ഷേപിച്ചവര്‍ക്ക് മറുപടിയായിട്ടാണ്. അപ്പോള്‍ ആയത്തിന്റെ
അര്‍ഥം കാലാന്തരങ്ങളില്‍ നിലനില്‍ക്കുന്ന സന്താന പരമ്പരയെ നബിതങ്ങള്‍ക്ക് നല്‍കും
എന്നാണ്.അഹ്ലുബൈത്തില്‍ നിന്ന് അനേകംപേര്‍ കൊലചെയ്യപ്പെട്ടിട്ടും ലോകം അവരുടെ
സാന്നിധ്യം കൊണ്ട് ഇന്നും ധന്യമാണെന്നത് വ്യക്തമാണല്ലോ.(റാസി)</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;"><br />
</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">ഖുര്‍ആനിന്റെയും
പ്രവാചകവചനങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രവാചക പരമ്പരക്ക് അന്ത്യമായിട്ടില്ലെന്ന്
സ്ഥിരപ്പെട്ട സാഹചര്യത്തില്‍</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">,</span><span lang="ML" style="font-family: Kartika, serif; font-size: 9pt;"> കര്‍ബലയില്‍ അനേകം സാദാത്തുക്കള്‍ രക്തസാക്ഷിത്വം വരിച്ചിട്ടും ഈ പരമ്പര
എങ്ങനെ നിലനിര്‍ത്തപ്പെട്ടു എന്നത് ഇനിയൊന്ന് പഠന വിധേയമാക്കാം.നബികുടുംബം എന്നത്
കൊണ്ട് പ്രധാനമായും ഉദ്ധേശിക്കപ്പെടുന്നത് പ്രവാചക പുത്രി ഫാത്തിമ</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">,</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">ഭര്‍ത്താവ് അലി</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">, </span><span lang="ML" style="font-family: Kartika, serif; font-size: 9pt;">സന്താനങ്ങളായ ഹസന്</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">,</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">ഹുസൈന്(റ) എന്നിവരാണെന്ന് നേരത്തെ
സൂചിപ്പിച്ചു. ഇവരുടെ സന്താനങ്ങള്‍ കര്‍ബലക്ക് ശേഷവും ജീവിച്ചിട്ടുണ്ട് എന്ന്
സ്ഥിരപ്പെട്ടാല്‍ മുകളില്‍ ഉന്നയിക്കപ്പെട്ട വാദമുഖങ്ങള്‍ക്ക് വ്യക്തമായ
മറുപടിയാകുമല്ലോ.അലി(റ)ന് ആണും പെണ്ണുമായി വ്യത്യസ്ഥ ഭാര്യമാരില്‍ നിന്ന്</span><span lang="ML" style="font-family: Arial, sans-serif; font-size: 9pt;"> </span><span lang="ML" style="font-family: Kartika, serif; font-size: 9pt;">മുപ്പത്തിയെട്ട് മക്കളുണ്ട്.ഇവരില്‍
പരമ്പരയുള്ളത്ഫാത്തിമയുടെ മക്കളായ ഹസന് ഹുസൈന്(റ) ഉള്‍പ്പടെ അഞ്ച് ആണ്മക്കള്ക്കും
ഫാത്തിമയുടെ തന്നെ പുത്രിയായ സൈനബിനും മാത്രമാണ്. (ബുജൈരിമി) ഹസന്(റ)ന് ആണും
പെണ്ണുമായി ആകെ പതിനഞ്ച് മക്കളുണ്ടായിട്ടുണെ്ടങ്കിലും ഹസന്</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">,</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">സൈദ് എന്നീ രണ്ട്പുത്രന്മാരിലൂടെയാണ്
അദ്ധേഹത്തിന്റെ പരമ്പര ലോകത്ത് നിലനിന്നത്.ഇവിടെ പരാമര്‍ശിക്കപ്പെട്ട ഹസനുബ്നു
അലി(ഹസനുല്‍ മുസന്ന)ഹുസൈന്(റ)ന്റെ കൂടെ കര്‍ബലയില്‍ പങ്കെടുത്തിരുന്നു.
യുദ്ധത്തില്‍ ബന്ധികളാക്കപ്പെട്ടവരുടെ കൂട്ടത്തില്‍ അദ്ധേഹവും പിടിക്കപ്പെടുകയും
പിന്നീട് മോചിതരാകുകയും ചെയ്തു.മഹാനവര്‍കള്‍ക്ക് അബ്ദല്ലാഹില്‍ മഹ്ള്</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">,</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">ഇബ്റാഹീമുല്‍ ഖമര്‍</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">,</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">ഹസനുല്‍ മുസല്ലസ്</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">, </span><span lang="ML" style="font-family: Kartika, serif; font-size: 9pt;">ദാവൂദ്</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">,</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">ജഅ്ഫര്‍ എന്നിങ്ങനെ അഞ്ച് മക്കളുണ്ടായിരുന്നു.
ഹിജ്റ തൊണ്ണൂറ്റി ഏഴില്‍ വഫാത്തായ ഇദ്ധേഹത്തിലൂടെയുംനൂറ്റി ഇരുപതില്‍വഫാത്തായ
സൈദ്ബ്നു അലിയ്യിലൂടെയുമാണ</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">,</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">് ഹസനീ പരമ്പര ലോകത്ത് പരന്ന് പന്തലിച്ചത്.</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;"><br />
</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">ഹുസൈന്(റ)ന്
മൊത്തം ആറുസന്താനങ്ങളാണ്.അലിയ്യുനില്‍അസ്ഗര്‍</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">,</span><span lang="ML" style="font-family: Kartika, serif; font-size: 9pt;"> അലിയ്യുനില്‍ അക്ബര്‍</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">,</span><span lang="ML" style="font-family: Kartika, serif; font-size: 9pt;"> ജഅ്ഫര്‍</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">,</span><span lang="ML" style="font-family: Kartika, serif; font-size: 9pt;"> അബദുല്ലാഹ്</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">,</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">സക്കീന</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">,</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">ഫാത്തിമ എന്നിവരാണവര്‍.ഇവരില്‍ സൈനുല്ആബിദീന്
എന്നപേരില്‍അറിയപ്പെടുന്ന അലിഅസ്ഗറിന്മാത്രമാണ്സന്താനസൗഭാഗ്യമുണ്ടായത്.ആണ്മക്കളില്
ശേഷിക്കുന്നഅലിഅക്ബറും അബദുല്ലയും പിതാവിനോടൊപ്പം കര്‍ബലയില്‍ വധിക്കപ്പെടുകയും
ജഅ്ഫര്‍ പിതാവിന്റെ ജീവിത കാലത്ത്തന്നെ മരണപ്പെടുകയും ചയ്തു.ഹുസൈനീ പരമ്പര കര്‍ബലക്കു
ശേഷവും സംരക്ഷിച്ച അലി സൈനുല്ആബിദീന്(റ)ന് രോഗമായിരുന്നതിലാണ് ശത്രുക്കളുടെ
ക്രൂരതകളില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ഹാഫിളുദ്ദഹബി വിശദീകരിച്ചുട്ടുണ്ട് (സിയറു
അഅ്ലാമിന്നുബലാഅ്). മുഹമ്മദുല്‍ ബാഖിര്‍</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">,</span><span lang="ML" style="font-family: Kartika, serif; font-size: 9pt;"> സൈദ്</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">, </span><span lang="ML" style="font-family: Kartika, serif; font-size: 9pt;">ഉമര്‍</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">,</span><span lang="ML" style="font-family: Kartika, serif; font-size: 9pt;"> അബ്ദുല്ലാഹ്</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">,</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">ഹസന്</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">,</span><span lang="ML" style="font-family: Kartika, serif; font-size: 9pt;"> ഹുസൈന്</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">,</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">ഹുസൈനുല്‍ അസ്ഗര്‍</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">,</span><span lang="ML" style="font-family: Kartika, serif; font-size: 9pt;"> അബ്ദുര്‍റഹാന്‍</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">,</span><span lang="ML" style="font-family: Kartika, serif; font-size: 9pt;"> സുലൈമാന്‍</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">,</span><span lang="ML" style="font-family: Kartika, serif; font-size: 9pt;"> അലി</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">,</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">ഖദീജ</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">, </span><span lang="ML" style="font-family: Kartika, serif; font-size: 9pt;">ഫാത്തിമ</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">,</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">അലിയ്യ</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">,</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">ഉമ്മുകുല്‍സൂം എന്നിവരാണ് അദ്ദേഹത്തിന്റെ ആണ്</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">,</span><span lang="ML" style="font-family: Kartika, serif; font-size: 9pt;"> പെണ് സന്താനങ്ങള്‍. (നൂറുല്‍ അബ്സ്വാര്‍-</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;">157)<br />
</span><span lang="ML" style="font-family: Kartika, serif; font-size: 9pt;">ചുരുക്കത്തില്‍
അഹ്ലുബൈത്തിന്റെ ഹസനീ ഹുസൈനീ പരമ്പരകള്‍ ലോകത്ത് കര്‍ബലക്ക് ശേഷവും നിലനില്‍ക്കുന്നുണെ്ടന്നും
ഇതിനു വിരുദ്ധമായ വാദങ്ങള്‍ ബാലിശവും അടിസ്ഥാനരഹിതവുമാണെന്നും ചരിത്രരേഖകള്‍
സാക്ഷ്യപ്പെടുത്തുന്നു</span><span lang="EN-US" style="font-family: Arial, sans-serif; font-size: 9pt;"><o:p></o:p></span></div>
</div>
sunnikeralahttp://www.blogger.com/profile/06142710111238582789noreply@blogger.com0tag:blogger.com,1999:blog-2831502190635972422.post-21652751237300435792014-07-27T03:01:00.003-07:002014-07-27T03:01:42.265-07:00വഹാബിസം ഒരു പൊളിച്ചെഴുത്ത് . Moosa Sonkal<div dir="ltr" style="text-align: left;" trbidi="on">
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">സമൂഹം വിഭജിക്കും - റസൂല്‍. പ്രവാചക അധ്യാപനത്തിലെ വിഭജന സൂചന.</strong><br />സമുദായം 73 വിഭാഗമാവുമെന്ന് റസൂല്‍ (സ്വ) പ്രവചിക്കുന്നു. ബനൂ ഇസ്രാഈലി സമൂഹം 73 വിഭാഗങ്ങളായി വിഭജിച്ചുവെങ്കില്‍ എന്റെ സമുദായം 73 വിഭാഗങ്ങളായി വിഭജിക്കും. അവയില്‍ ഞാനും എന്റെ അനുചരരും അവലംഭിച്ച മാര്‍ഗത്തെ പിന്‍പറ്റിയ ഒരു വിഭാഗമല്ലാത്ത മുഴുവന്‍ വിഭാഗവും നരകത്തിലാണ്. (ജാമിഅ് തുര്‍മുദി/ഇഖ്തിലാഫുല്‍ ഉമ്മ. 2:89) ഈ 73 വിഭാഗങ്ങളും 10 അടിസ്ഥാനവിഭാഗങ്ങളില്‍ വേരൂന്നിയവരാണെന്ന് ശൈഖ് മുഹ്യുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (റ) വ്യക്തമാക്കുന്നു. വിഭാഗങ്ങള്‍</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">വിഭാഗങ്ങള്‍</strong><br />1.അഹ്ലുസ്സുന്ന 2.ഖവാരിജ് 3.ശീഅ 4.മുഅ്തസില 5.മുര്‍ജിഅ 6.മുശ്ബിഹ 7.ജഹ്മിയ 8.ളറാരിയ 9.തിജാരിയ 10.കിലാബിയ ഇവയില്‍ അഹ്ലുസ്സുന്നയെന്ന ഒരു വിഭാഗവും ഖവാരിജിലെ 15 ഉം മുഅ്തസിലിയാക്കളിലെ 6 ഉം മുര്‍ജിഅതിലെ 12 ഉം ശീഅയിലെ 32 ഉം ജഹ്മിയ, തിജാരിയ, ളിറാറിയ, കിലാബിയ എന്നതിലെ ഓരോ വിഭാഗവും (ആകെ 4) മുശ്ബിഹതിലെ 3 വിഭാഗവും കൂടിയാണ് 73 വിഭാഗമാവുന്നത്.</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">മത പരിഷ്കരന്മാര്‍ ഖവാരിജുകളോ.?</strong><br />മക്കാ കുഫ്ഫാറുകളുടെ മേല്‍ ഇറങ്ങിയ ആയത്തുകളെ വിശ്വാസികളുടെ മേല്‍ കെട്ടിവെക്കല് ഖവാരിജിയാക്കളുടെ തന്ത്രമായിരുന്നു. മതപരിഷ്കരന്മാരും ഇത് പിന്തുടര്ന്നു.അതിനാല്‍ അവരുടെ പിതൃത്വം ചെന്നെത്തുന്നത് ഖവാരിജിയാക്കളിലാണ്. വഹാബികള്‍ ഖവാരിജിയാക്കളുടെ ചെയ്തികളെ നിര്‍ബാധം തുടര്‍ന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഈ ബന്ധത്തെ ഖുര്‍ആനിലെ സൂറതുല്‍ ഫാത്വിര് 8ാം ആയത് വിശദീകരിച്ച് കൊണ്ട് അശ്ശൈഖ് അഹ്മദ് ബ്നു മുഹമ്മദു സ്സ്വാവി തന്റെ പ്രസിദ്ധ ഖുര്‍ആന്‍വ്യാഖ്യാനം തഫ്സീര്‍ സ്വാവിയില്‍ 3-308 ല്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
നജ്ദില്‍ രൂപപ്പെടുകയും വിശ്വാസികളെ നിഷ്കരുണം കൊലചെയ്ത്, ഇസ്ലാമിക മൂലപ്രമാണങ്ങളെ അവരുടെ ഇംഗിതത്തിനൊത്ത് വ്യാഖ്യാനിക്കുകയും ചെയ്ത വഹാബികള്‍ ഖവാരിജുകളുടെ പിന്മുറക്കാരാണെന്ന് ഇതിനാല്‍ സുവ്യക്തമാകുന്നു.</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">ആരാണ് ഖവാരിജീങ്ങള്‍?</strong><br />ഹിജ്റയുടെ പ്രഥമ നൂറ്റാണ്ടില്‍ ഇസ്ലാമിക ഖിലാഫത്തിനെ തകര്‍ക്കാനും മുസ്ലിംകളെ ഭിന്നിപ്പിക്കാനും രംഗത്ത് വന്ന മതനവീകരണ പ്രസ്ഥാനമാണ് ഖവാരിജിസം. നജ്ദ് ആസ്ഥാനമാക്കിയായിരുന്നു അവരുടെ പ്രവര്‍ത്തനം. ഖവാരിജിസത്തിന്റെ പ്രേതങ്ങള്‍ അന്ത്യനാള്‍ വരെ അവതരിക്കുമെന്നും അവരിലെ അവസാനത്തെ വിഭാഗം ദജ്ജാലിനോട് കൂടെയായിരിക്കുമെന്നും സലഫ് (ആദ്യ കാല പണ്ഡിതര്‍) പ്രവചിച്ചിട്ടുണ്ട്. പ്രസ്തുത വചനത്തിന്റെ പുലര്‍ച്ചയാണ് വഹാബിസം. മക്കയിലെ മുശ്രികുകള്‍ക്കെതിരെ അല്ലാഹു അവതരിപ്പിച്ച ഖുര്‍ആനിക വചനങ്ങള്‍ മുസ്ലിംകളുടെ മേല്‍ കെട്ടിവെച്ച് അവരെ മുശ്രിക്കുകളാക്കി ചിത്രീകരിക്കുന്ന ഖവാരിജിയന്‍ തന്ത്രങ്ങളെ പച്ചയായി പഴറ്റുന്നവരാണ് വഹാബികള്‍. ഉസ്മാനിയ്യ ഖിലാഫത്തിനെ തകര്‍ക്കാന്‍ ബ്രിട്ടനുമായി കൂട്ട് കൂടിയ വഹാബിയന് കരുനീക്കങ്ങളില്‍ നിന്ന് ഖവാരിജുമായുള്ള വഹാബിസത്തിന്റെ പിതൃത്വം വായിച്ചെടുക്കാവുന്നതാണ്. ഭരണം കയ്യാളാന്‍ വേണ്ടി അനവധി മുസ്ലിംകളെ വധിച്ച് ഖവാരിജുകളോട് കൂറ് പുലര്‍ത്തിയത് വഹാബിസത്തിന്റെ ഖവാരിജ് ബന്ധത്തെ ശരിവെക്കുന്നുണ്ട്.</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">നജ്ദ് -പ്രദേശത്തെ പ്രവചിക്കുന്നു</strong><br />വഹാബിസത്തിന്റെ ശക്തി കേന്ദ്രമായ നജ്ദ് ഫിത്നകളുടെ ഉറവിടമായിരിക്കുമെന്ന് പ്രവാചകന്(സ്വ) പ്രവചിച്ചിട്ടുണ്ട്.(സ്വഹീഹുല്‍<wbr></wbr> ബുഖാരി,2-105, മിശ്കാത്ത് 572). വഹാബിസത്തിന്റെ സ്ഥാപകന്‍ ഇബ്നു അബ്ദുല്‍ വഹാബിന്റെ ജന്മസ്ഥലമായ നജ്ദായിരുന്നു ഖവാരിജുകളുടെയും വഹാബിസത്തിന്റെയും ആസ്ഥാനം.</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
വസ്തുത ഇതായിരിക്കെ വിദേശ നാടുകളില്‍ ഖുത്വ്ബ അറബിയില്‍ നിര്‍വ്വഹിക്കാന്‍ മുജാഹിദ് പ്രമുഖ നേതാവ് ഉമര്‍ മൗലവി കണ്ടെത്തിയ കാരണം ചരിത്രപരമായി ശുദ്ധ കളവാണ്. അദ്ദേഹം പറയുന്നു: ?സ്വഹാബികള്‍ മുതലായവര്‍ക്ക് നാടുകള്‍ അധീനപ്പെട്ടപ്പോള്‍ ജനങ്ങള്‍ ആദ്യം ഭാഷ പഠിക്കുകയായിരുന്നു. പിന്നീട് ഇസ്ലാം സ്വീകരിച്ചു. അതിനാല്‍ അറബിയിലുള്ള ഖുത്വ്ബ അവര്‍ക്ക് മനസ്സിലായിരുന്നു.??</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">എന്താണ് വഹാബിസം.? </strong><br />18-ാം നൂറ്റാണ്ടില്‍ സൗദി അറേബ്യയിലെ നജ്ദില്‍ രൂപം കൊണ്ട മത പരിഷ്കരണ പ്രസ്ഥാനമാണിത്. ഇസ്ലാമിലെ പ്രൊട്ടസ്റ്റനിസം എന്നും ഇതിനെ വിശേഷിപ്പിക്കെട്ടിട്ടുണ്ട്. (തോമസ് പാട്രിക്- ഡിക്ഷ്ണറി ഓഫ് ഇസ്ലാം-1998, ഡി. 661) പേര്: പ്രസ്ഥാന സ്ഥാപകന്‍ മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബ് പ്രസ്ഥാനത്തിന് നല്കിയ പേര് മുവഹ്ഹിദൂന്‍ (ഏകതാവാദികള്‍). 1747 ല്‍ സ്ഥാപിച്ച ഈ പ്രസ്ഥാനത്തിന് വഹാബിന്റെ (1703-1792) അനുയായികള്‍ എന്ന അര്‍ത്ഥത്തില്‍ പ്രാസ്ഥാനിക അനുഭാവികളെ വഹാബികള്‍ എന്നും പ്രസ്ഥാനത്തെ വഹാബിസം എന്നും വിളിക്കപ്പെട്ടു. പ്രസ്ഥാനത്തിന്റെ അടിവേര് ചെന്ന് മുട്ടുന്നത് (ആശയ സാമ്യത) ഇബ്നു തീമിയ്യയിലാണ്.</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">ആരാണ് ഇബ്നു തീമിയ്യ.? </strong><br />മുസ്ലിം ലോകത്ത് ആശയപരമായി നവീന ചിന്തകള്‍ക്ക് രൂപം നല്കിയ പണ്ഡിതന്. പാരമ്പര്യ ഇസ്ലാമിക സരണിയെ തിരസ്കരിച്ചു. ഇദ്ദേഹത്തിന്റെ പരിഷ്കരണ ആശയങ്ങളാണ് ഇബ്നു അബ്ദുല്‍ വഹാബിനെ പ്രചോദിപ്പിച്ചത്. ഹമ്പലി മദ്ഹബ് സ്ഥാപകന്‍ അഹ്മദ് ബ്നു ഹമ്പല്‍(റ) (780-855) ന്റെ നിലപാടുകളെ വ്യാഖ്യാനിച്ചും വിപുലീകരിച്ചുമാണ് അദ്ദേഹം പുതിയ ചിന്തകള്‍ രൂപപ്പെടുത്തിയത്. ഇസ്ലാം മതത്തിലെ അനാചാരങ്ങളെ ദൂരീകരിച്ച് മതത്തിന്റെ ശുദ്ധരൂപം പുന:സ്ഥാപിക്കുക എന്ന വാദക്കാരനായിരുന്നു. തൗഹീദ് വാദത്തിന്റെ സ്ഥാപകനെന്ന് സ്വയം പരിചയപ്പെടുത്തുന്നു. ജനനം: ഹി:661 റബീഉല്‍ അവ്വല്‍ 12 ന് സിറിയയിലെ ഡമസ്കസിലുള്ള ഹറാന്‍ എന്ന പ്രദേശത്താണ് ശൈഖുല്‍ ഇസ്ലാം അഹ്മദ് ഇബ്നു തൈമിയ്യ(1263-1328) പിറവികൊണ്ടത്.</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">ജീവിതം പഠനം </strong><br />ഹി:667 (1628) താര്‍ത്താരികളുടെ പടയോട്ടം കാരണം 6-ാം വയസില്‍ പിതാവിനോട് കൂടെ ഡമസ്കസിലേക്ക് പോയി. പണ്ഡിത കുടുംബത്തില്‍ വിജ്ഞാനത്തോട് ഇടപഴകിയാണ് ജീവിതം. പിതാവ് ഹദീസില്‍ നിപുണനായതിനാല്‍ ഹദീസ് പഠനത്തില്‍ ശ്രദ്ധയൂന്നി. വിജ്ഞാനത്തിന്റെ മുഴുവന്‍ മേഖലകളിലും ഗവേഷണം നടത്തിയ അദ്ദേഹം 20-ാം വയസില്‍ തന്നെ ഫത്വ നല്കല് ആരംഭിച്ചിരുന്നു. ജയില്‍ വാസം: തന്റെ പുത്തന്‍ വാദങ്ങളില്‍ നിന്നും പിന്തിരിയാത്ത ഇദ്ദേഹം ഭരണാധികാരികളുടെയും പാരമ്പര്യവാദികളുടെയും കോപത്തിന് ഇരയായി ജയിലിലടക്കപ്പെട്ടു. അദ്ദേഹത്തിന്റെ സമൂഹ്യജീര്‍ണതക്കെതിരെയുള്ള(?) പോരാട്ടം ഹിജ്റ 720 ഡമസ്കസില്‍ ജയിലിലേക്കാണ് നയിച്ചത്. ഹി:728 മുതല്‍ അദ്ദേഹത്തിന്റെ മരണം വരെ വീണ്ടും ജയിലിലടക്കപ്പെട്ടു. മൂന്ന് ത്വലാഖ് ഒന്നിച്ച് ചൊല്ലിയാല്‍ ഒന്നേ പോകൂ എന്ന് ഫത്വ നല്‍കിയതിന് 6 മാസക്കാലം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നു</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">വികല ആശയങ്ങള്‍: </strong></div>
<span style="font-family: arial, sans-serif; font-size: x-small;">� ഇസ്തിഗാസ, തവസ്സുല്‍, മഹാന്മാരുടെ ഖബര്‍ സിയാറത്ത് മുതലായവയെ എതിര്‍ത്തു. � അല്ലാഹുവിന്റെ പരിശുദ്ധ സാതിന് ജിസ്മുണ്ടെന്ന് വാദിച്ചു(സ്ഥല-കാലത്തോട് ബന്ധമുള്ള പദാര്‍ത്ഥം). � മൂന്ന് ത്വാലാഖ് ഒന്നിച്ച് ചൊല്ലിയാല്‍ ഒന്നേ പോവൂ എന്ന വാദത്തില്‍ ഉറച്ചുനിന്നു. � ഒരിക്കല്‍ ഡമസ്ക്കസിലെ ഒരു പള്ളിയില്‍ മിമ്പറില്‍ നിന്ന് ഇറങ്ങുകയും കയറുകയും ചെയ്ത്, ഇത്പോലെ അല്ലാഹുവും ഭൂമിയിലേക്ക് ഇറങ്ങുകയും കയറുകയും ചെയ്യുന്നുവെന്ന് പറയുകയുണ്ടായി.</span><br style="font-family: arial, sans-serif; font-size: small;" /><br />
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">ചെറുത്തുതോല്‍പിച്ചവര്‍</strong><br />സമകാലികരില്‍ പ്രമുഖ പണ്ഡിതരായ ഇമാം തഖ്യുദ്ദീന്‍ സുബ്കി (റ), ഇബ്നു ഹജറുല്‍ ഹൈത്വമി(റ), ഇമാം തഖ്യുദ്ദീന്‍ അഖ്നാഈ (റ) എന്നിവര്‍ അദ്ദേഹത്തിന്റെ പിഴച്ച വാദങ്ങളെ സലക്ഷ്യം എതിര്‍ത്ത് സമൂഹത്തെ രക്ഷിച്ചു. ളാല്ല് (പിഴച്ചവന്), മുളില്ല് (പിഴപ്പിക്കുന്നവന്‍) നുമെന്ന് ഇബ്നു ഹജറുല്‍ ഹൈത്വമി തന്റെ ഫതാവല്‍ കുബ്റയില്‍ ഇബ്നു തീമിയ്യയെ വിശേഷിപ്പിച്ചിട്ടുണ്ട്. സ്വന്തം ശിഷ്യഗണങ്ങളില്‍ തന്നെ അധികപേരും ഇദ്ദേഹത്തിന്റെ ആശയങ്ങളോട് പൊരുത്തപ്പെട്ടിരുന്നില്ല.പ്രമു<wbr></wbr>ഖ ശിഷ്യനായ ഇമാം ഇബ്നു കസീര്‍ (റ) അതില്‍ പ്രധാനിയായിരുന്നു. ഇബ്നു ഖയ്യിം (ഹി:691) നെ പോലോത്ത ചില ശിഷ്യഗണങ്ങള്‍ വഴിയും സാദുല്‍ മആദ്, അര്‍റൂഹ് പോലോത്ത അവരുടെ കൃതികളാലും ഇബ്നു തീമിയ്യയുടെ ഗ്രന്ഥങ്ങള്‍</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">രചനകള്‍ </strong><br />ഗ്രന്ഥരചനയില്‍ നിപുണനായിരുന്ന അദ്ദേഹം ഒട്ടനവധി ഗ്രന്ഥങ്ങള്‍ രചിച്ചു. ഫതാവല്‍ കുബ്റ, മജ്മൂഉല്‍ ഫതാവ, ദഖാഇഖു തഫസീര്‍, അര്‍റദ്ദു അലല്‍ ബക്റ, ഖാഇദതുന്‍ ഫില്‍ മഹബ, ഇഖ്തിളാഉ സ്സ്വിറാത്, ബയാനു തല്‍ബീസുല്‍ ജഹ്മിയ്യ, അല്‍ അഖ്വീദതുല്‍ ഹമവിയ്യ എന്നിവ അവയില്‍ പെട്ടതാണ്. പൂര്‍ണനാമം: ശൈഖുല്‍ ഇസ്ലാം അഹ്മദ് ബ്നു അബ്ദില്‍ ഹലീമുല്‍ ഹറാന്‍. അഖീദയില് ഒട്ടനവധി പുത്തന്‍ വാദങ്ങളുള്ള അദ്ദേഹം തല്ഖീന് പോലുള്ള കാര്യങ്ങളില്‍ സലഫുസ്സ്വാലിഹീങ്ങളോട് യോജിക്കുന്നു.</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">ഇബ്നു ഖയ്യൂം: (ഹി:691)</strong><br />ഇബ്നുതീമിയ്യയുടെ ചിന്തകള്‍ക്ക് തുടര്‍ച്ച നല്കിയ ശിഷ്യഗണങ്ങളില്‍ പ്രധാനി. ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലൂടെയാണ് ഇബ്നു തീമിയ്യയുടെ ചിന്തകള്‍ ജീവിച്ചത്. അര്‍റൂഹ്, സാദുല്‍ മആദ്, ശിഫാഉല്‍ അലീല്, അംറാളുല്‍ ഖുലൂബ്, മദാരിജു സ്സാലികീന്‍, നഖ്ദുല്‍ മന്‍ഖൂല്‍, ഇഅ്ലാമുല്‍ മുവഖ്വിഈന്‍, അസ്സ്വവാഇഖുല്‍ മുര്‍സല, ഹാശിയതു ഇബ്നുല്‍ ഖയ്യിം, ത്വരീഖുല്‍ ഹിജ്റതൈന്‍, ഹിദായതുല്‍ ഹിയാറി തുടങ്ങയവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബ് (1155-1206) </strong><br />ഹിജ്റ 1115 (1703) ല്‍ സഊദി അറേബ്യയിലെ നജ്ദിയന് പട്ടണമായ ഉയൈനയില് പ്രശസ്ത പണ്ഡിതനും ഖാളിയുമായിരുന്ന ശൈഖ് അബ്ദുല്‍ വഹാബിന്റെ മകനായി മുഹമ്മദ് ജനിച്ചു.</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
ദുല്‍ ഖുവൈസിറത്തിന്റെ പരമ്പരയില്‍ പെടുന്ന വ്യക്തിയാണ് ഇബ്നു അബ്ദുല്‍ വഹാബ്. ദുല്‍ ഖുവൈസിറത്തിന്റെ പരമ്പരയില്‍ ഇസ്ലാമിന് വെല്ലുവിളി ഉയര്‍ത്തുന്നവര്‍ കടന്ന്വരുമെന്ന് റസൂല്‍ മുമ്പേ പ്രവചിച്ചിട്ടുണ്ട്. ഒരു ഹദീസ് കാണുക: നബി (സ്വ) തങ്ങള്‍ ഒരു യുദ്ധം കഴിഞ്ഞ് തിരിച്ച് വന്നശേഷം മദീന പള്ളിയില്‍ വെച്ച് ഗനീമത്തു സ്വത്തുക്കള്‍ സ്വഹാബികള്‍ക്കിടയില്‍ വിഹിതം വെക്കുമ്പോള്‍ ദുല്‍ ഖുവൈസിറത്ത് നബി(സ്വ) യുടെ മുഖത്ത് നോക്കി മുഹമ്മദേ, നീ നീതി പാലിക്കുക.! എന്ന് പറയുകയും സ്വഹാബികള്‍ അദ്ദേഹത്തെ വധിക്കാന്‍ തുനിഞ്ഞപ്പോള്‍ നബി(സ്വ) അനുവദിക്കാതെ ഇപ്രകാരം പറഞ്ഞു. അയാള്‍ക്ക് ചില അനുയായികളുണ്ടാവും അവര്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും നിസ്ക്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്യുമെങ്കിലും വേട്ട മൃഗത്തില്‍ നിന്ന് അമ്പ് തെറിക്കും പ്രകാരം അവര്‍ ഇസ്ലാമില്‍ നിന്ന് പുറത്ത് പോവും. (ബുഖാരി)</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
ദുല്‍ ഖുവൈസിറത്തിന്റെ 16-ാം പൗത്രനായിട്ടാണ് മുഹമ്മദ് ബ്നു അബ്ദുല്‍ പിറവിയെടുക്കുന്നത്. പരമ്പര ഇങ്ങനെവായിക്കാം. ദുല്‍ ഖുവൈസിറത്ത്, ഖുഹൈബ്, അലി, മുഹമ്മദ്, ഷാക്കിര്‍, റഈസ്, ബൈളാഅ്, ഉമര്‍, മുശ്രിഫ്, ബുറൈദ്, റാഷിദ്, അഹ്മദ്, മുഹമ്മദ്, അലി, സുലൈമാന്‍, അബ്ദുല്‍ വഹാബ്, മുഹമ്മദ്. ഇവരില്‍ പലരും പ്രമുഖ പണ്ഡിതന്മാരായിരുന്നുവെന്നാണ് ചരിത്രത്തില്‍ നിന്നും മനസിലാവുന്നത്.</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">പഠനകാലം</strong><br />ചെറുപ്രായത്തിലേ വഴിപിഴച്ച സഞ്ചാരമായിരുന്നു. മുഹമ്മദിന്റെ ചെറുപ്രായത്തിലെ പ്രവര്‍ത്തനം കണ്ട് അദ്ദേഹത്തിന്റെ പിതാവായ ശൈഖ് അബ്ദുല്‍ വഹാബും സഹോദരനായ സുലൈമാനും മറ്റുപലരും അയാളെ ശപിക്കുകയും അപധ സഞ്ചാരത്തെ കുറിച്ച് അയാള്‍ക്കും സമൂഹത്തിനും താക്കീത് നല്‍കുകയും ചെയ്തിരുന്നു. പിതാവില്‍ നിന്നുള്ള പ്രാഥമിക പഠനത്തിനുശേഷം മദീനാ പള്ളിയിലെ ദര്സില് മുഹമ്മദ് അല്പകാലം പഠിച്ചിട്ടുണ്ട്. 32 വയസ്സ് വരെ ഇബ്നു അബ്ദുല്‍ വഹാബ് വിദ്യാര്‍ത്ഥി ജീവിതം നയിച്ചു. മദീനാ പള്ളിയില്‍ ദര്‍സ് വിദ്യാര്ത്ഥിയായിരിക്കുമ്പോഴാ<wbr></wbr>ണ് പുത്തന്‍ മതപരിഷ്കരണ ചിന്താധാരകള്‍ അയാളില്‍ ഉറവയെടുക്കുന്നത്. ഇബ്നു തീമിയ്യയുടെ ആശയങ്ങളില്‍ ആകൃഷ്ടനായ മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബ,് പരന്ന വായനയിലൂടെ ഇബ്നു ഖയ്യിമിന്റെ പുസ്തകം വഴിയാണ് തന്റെ പ്രസ്ഥാനത്തിന് അടിത്തറപാകിയത്.</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
പിതാവിന്റെ പാണ്ഡിത്യത്തേയും ജന സ്വാധീനത്തെയും മുതലെടുത്ത് തന്റെ പ്രസ്ഥാന പ്രചരണത്തിന് പ്ലാറ്റ് ഫോം കണ്ടെത്തിയ മുഹമ്മദ് ബ്നു അബ്ദുല്‍വഹാബിന് ലക്ഷ്യം പൂര്‍ത്തീകരിക്കാനായില്ല. എങ്കിലും ഈ കുറുക്കുവഴിതേടലിലൂടെ വലിയ ഒരു അനുഗ്രഹമാണ് മുസ്ലിം ഉമ്മത്തിന് ലഭിച്ചത്. പ്രസ്ഥാനം സ്വന്തം പേരില്‍ അറിയപ്പെടുകയാണെങ്കില് മുഹമ്മദിയ്യന് പ്രസ്ഥാനമെന്നാവുമായിരുന്നു. ഇത് വലിയ തെറ്റിദ്ധാരണ വളര്‍ത്താന്‍ ഇട യാവും.</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
1143 ലാണ് വഹാബിയന് ആശയങ്ങള്‍ക്ക് പ്രാസ്ഥാനിക രൂപം പ്രാപിക്കുന്നത്. 1150 ല്‍ സജീവമാവുകയും ചെയ്തു</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">സഊദി പിടിച്ചെടുക്കുന്നു</strong><br />ആശയ പ്രചരണാര്‍ത്ഥം നജ്ദിലെ ദര്‍ഇയ്യയിലെത്തിയ മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബ് അവിടുത്തെ ഭരണാധികാരി ആലുസഊദുമായി ബന്ധപ്പെട്ടു. എതിര്‍പ്പുകള്‍ കാരണമായി ഭരണത്തില്‍ പിടിച്ച് നില്ക്കാന് പ്രയാസപ്പെടുന്ന ഘട്ടത്തിലാണ് പ്രതിരോധ നിരനല്കി സഹായിക്കാമെന്നുള്ള വാഗ്ദാനവുമായി ഇബ്നു അബ്ദുല്‍ വഹാബ് ഇബ്നു സഊദുമായി (1229) കൂട്ടുകൂടുന്നത്. തന്റെ ഇസ്ലാമിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കും ശിര്‍ക്ക് നിര്‍മാര്‍ജനത്തിനും എതിര്നില്ക്കില്ലെന്ന് ഇബ്നുസഊദിനോട് അംഗീകരിപ്പിച്ച് കരാറില്‍ ഒപ്പുവെപ്പിച്ചു. കള്ള പ്രവാചകനായ മുസൈലിമത്തുല്‍ കദ്ദാബിന്റെ നാടായ ദര്ഇയ്യയില് വെച്ചാണ് (വഹാബിന്റെ ജന്മസ്ഥലം) വഹാബും ഇബ്നു സഊദുമായുള്ള കരാര്‍ ഉണ്ടാക്കിയത്. തൗഹീദിന്റെ പ്രചരണത്തില്‍ തന്നെ സഹായിച്ചാല്‍ സാമ്രാജ്യവികസനത്തില് ഇബ്നു സഊദിനെ സഹായിക്കാമെന്ന് വഹാബ് ഉറപ്പ് നല്കിയ കരാറാണിത്. രാഷ്ട്രത്തിന്റെ മതകാര്യം വഹാബിനും ഭരണനേതൃത്വം ഇബ്നു സഊദിനും നല്കാന് കരാര്‍ വ്യക്തമാക്കുന്നുണ്ട്. മുസൈലിമത്തുല്‍ കദ്ദാബിന്റെ കുടുംബമായ ബനൂഹനീഫ ഗോത്രക്കാരനും അക്കാലത്ത് കിഴക്കന്‍ അറേബ്യന്‍ രാജ്യങ്ങളിലെ ഭരണാധികാരിയും ആയിരുന്നു മുഹമ്മദ് സഊദ്. വഹാബിന്റെ മകളെ രാജാവ് മുഹമ്മദ് ബ്നു സഊദ് (മ.1765) വിവാഹം കഴിച്ചതോടെ ആ ബന്ധം സുദൃഢമായി.അറേബ്യയുടെ ചരിത്രകാരന്മാരില് പ്രമുഖനായ ഫിലിപ്പ് കെ. ഹിമി ഇതിനെ മതവും വാളും തമ്മിലുള്ള വിവാഹം എന്ന് വിശേഷിപ്പിക്കുന്നുണ്ട്.(ഹിസ്<wbr></wbr>റ്ററി ഓഫ് അറബ് 2001. പേജ്-740)</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">വഹാബി ആക്രമണ ഭീകരത:</strong><br />പ്രഥമഘട്ടത്തില്‍ ദര്‍ഇയ്യയിലെ ജാഹിലികളായ ബന്ധുക്കളെ ഒരുമിച്ച് കൂട്ടി ഒരു സമരമുന്നണിയുണ്ടാക്കുകയും തൗഹീദിന്റെ പുന:സ്ഥാപനമെന്ന പേരില്‍ മുസ്ലിംകളോട് യുദ്ധം ചെയ്യുകവഴി അവരെ കൊലചെയ്യുകയും കൊള്ളയടിക്കുകയും ചെയ്തു. ഗനീമത്ത് മുതല്‍ ആക്രമണാന്ത്യം സുലഭമായി ലഭിച്ചതിനാല്‍ ബന്ധുക്കള്‍ സമ്പന്നരാവുകയും വഹാബിസത്തിലേക്ക് ജനം ചേക്കേറുകയും ചെയ്തു. പരിസരപ്രദേശങ്ങള്‍ കീഴടക്കിയ ശേഷം ലഭിച്ച സമ്പത്ത് മുഴുവന്‍ ചെലവഴിച്ചത് ഇബ്നു അബ്ദില്‍ വഹാബിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു. അവര്‍ യുദ്ധം ചെയ്ത് കീഴടക്കിയിരുന്ന പ്രദേശങ്ങളിലെ മുസ്ലിം പണ്ഡിതന്മാരെ കൊന്നൊടുക്കുകയും മഹാന്മാരുടെ മഖ്ബറകള്‍ ഇടിച്ചു നിരത്തി. കുത്ബ്ഖാനകള്‍ ഇടിച്ച് നിരത്തി. ഇസ്ലാമിക ചിഹ്നങ്ങളും ശിആറുകളും നാമാവശേഷമാക്കുകയും ചെയ്തു. മുസ്ലിംകളെ നിഷ്കരുണം വധിക്കുന്ന തന്റെ അനുയായികള്‍ക്ക് ഇഷ്ടംപോലെ സമ്പത്തും സ്വര്‍ഗവും അദ്ദേഹം വാഗ്ദാനം ചെയ്തു. (താരീഖുല്‍ മംലകതുല്‍ അറബിയ്യ അസ്സഊദിയ്യ)</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">മക്കയെ ആക്രമിച്ചവര്‍</strong><br />ഹി:1205 ല്‍ മക്കാഗവര്‍ണറായിരുന്ന ശരീഫ് ഗാലിബുമായി വഹാബികള്‍ യുദ്ധം ചെയ്യുകയും യുദ്ധത്തില്‍ അനേകം പേര് കൊല്ലപ്പെടുകയും ചെയ്തു. ഹി:1217-ല്‍ മക്കയുടെ പരിസരപട്ടണമായ ത്വാഇഫ് കീഴടക്കുവാന്‍ വഹാബികള്‍ തയ്യാറായി. ആ വര്‍ഷത്തിലെ ഹാജിമാരുടെ ബാഹുല്യം നിമിത്തം അവര്‍ യുദ്ധം ചെയ്യാതെ ത്വാഇഫില്‍ കഴിച്ച്കൂട്ടി. ഹാജിമാര്‍ തിരിച്ച് പോയപ്പോള്‍ അവര്‍ ത്വാഇഫ് കീഴടക്കി. വീണ്ടും മക്കയെ ലക്ഷ്യമാക്കി വഹാബി സൈന്യം മുന്നോട്ട് നീങ്ങി. വഹാബികള്‍ മക്കയില്‍ കടന്നയുടന്‍ മക്കാ ഗവര്‍ണര്‍ ശരീഫ് ഗാലിബ് ജിദ്ദയിലേക്ക് തന്റെ ആസ്ഥാനം മാറ്റി. 1218 മുഹര്‍റം മാസത്തിലാണ് വഹാബികള്‍ മക്കയില്‍ പ്രവേശിച്ചത്. 14 ദിവസം അവര്‍ പരിഭ്രാന്തി പരത്തി ആദര്‍ശത്തെ അടിച്ചേല്പിച്ചു. നിരസിച്ചവരെ വധിച്ചുകളഞ്ഞു. ശേഷം ജിദ്ദയിലേക്ക് മാര്‍ച്ച് ചെയ്തു. പക്ഷെ, ശരീഫ് ഗാലിബിനെ കീഴ്പെടുത്താന്‍ സാധിച്ചില്ല. ഒട്ടനവധി നിരപരാധികളെ വധിച്ച ശേഷം 7 ദിവസം ജിദ്ദയില്‍ താമസിച്ച് അവര്‍ റിയാദിലേക്ക് തിരിച്ചു.</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">മദീനയെയും വെറുതേ വിട്ടില്ല</strong><br />രണ്ട് മാസ ശേഷം റബീഉല്‍ അവ്വലില്‍ ശരീഫ്ഗാലിബും ജിദ്ദാ ഗവര്‍ണറായിരുന്ന ശരീഫ് ബാഷയും സൈന്യസമേതം മക്കയില്‍ പ്രവേശിച്ചു. വഹാബികളെ പുറത്താക്കി ഭരണം തിരിച്ച് പിടിച്ചു. ഗതികെട്ട വഹാബികള്‍ മക്ക ഒഴിവാക്കി മദീന പിടിച്ചടക്കാന്‍ ശ്രമം തുടങ്ങി. പല മദീനാ ഗോത്രങ്ങളെയും അവര്‍ കയ്യിലാക്കി. മദീന വഴി വഹാബികള്‍ മക്കയിലേക്ക് ഭക്ഷണം കൊണ്ട് പോകുന്നതിനെ അവര്‍ ഉപരോധിച്ചു. ഇക്കാരണത്താല്‍ ശരീഫ് ഗാലിബിന് വഹാബികളുമായി ഉടമ്പടിയില്‍ ഏര്‍പ്പെടേണ്ടിവന്നു. തത്ഫലമായി മക്കയില്‍ പ്രവേശിക്കാനും ആശയപ്രചരണം നടത്താനും വഹാബികള്‍ക്കായി. മദീനയും മക്കയും വഹാബികളുടെ വിഹാരകേന്ദ്രമായപ്പോള്‍ അനേകം മഖ്ബറകളും ഖുബ്ബകളും ചരിത്രസ്മാരകങ്ങളും അവര്‍ ഇടിച്ചുനിരത്തി. 7 വര്‍ഷത്തോളം മക്കയിലും മദീനയിലും ഈ കിരാത താണ്ഡവം തിമര്‍ത്താടി</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">മക്കയെ മോചിപ്പിക്കുന്നു: </strong><br />ഹി:1226 റമളാനില്‍ ഈജിപ്ത് ഭരണാധികാരി മുഹമ്മദലി ബാഷ വഹാബികളോട് യുദ്ധത്തിന് തയ്യാറായി. പക്ഷെ, വഹാബികളുടെ ചെറുത്ത് നില്പ് കാരണം അദ്ദേഹത്തിന് പിന്മാറേണ്ടിവന്നു. 1227 ല്‍ വീണ്ടും സന്നാഹങ്ങളുമായെത്തി. ഹിജാസ് കേന്ദ്രമാക്കി തന്ത്രപൂര്‍വ്വം വഹാബികളെ കീഴടക്കി. വഹാബികളുടെ മേലില്‍ വലിയ നികുതി ചുമത്തി. തുടര്‍ന്ന് മക്കയും മദീനയും ജിദ്ദയുമെല്ലാം മുസ്ലിംകള് തിരിച്ചുപിടി ച്ചു.</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">സഊദ് വിടവാങ്ങുന്നു</strong><br />ദര്‍ഇയ്യത്തിന്റെ ഭരണാധികാരിയും ഇബ്നു അബ്ദുല്‍ വഹാബിന്റെ സഹകാരിയുമായിരുന്ന മുഹമ്മദ് സഊദ് 1229 ജമാദുല്‍ അവ്വലില്‍ മരണപ്പെട്ടു. ശേഷം ദര്‍ഇയ്യയിലെ വഹാബി ഭരണം ഏറ്റെടുത്ത് നടത്തിയത് സഊദിന്റെ മകന് അബ്ദുല്ലയായിരുന്നു. മുഹമ്മദലി ബാഷ ഈജിപ്തില്‍ വന്ന ശേഷം ദര്‍ഇയ്യയിലെ വഹാബി നേതൃത്വവും ഭരണവും തകര്‍ക്കുന്നതിന് വേണ്ടി തന്റെ മകന് ഇബ്രാഹീം ബാഷയുടെ നേതൃത്വത്തില്‍ സൈന്യത്തെ അയക്കുകയും ഹി:1232 സഊദിന്റെ മകനും ഇബ്രാഹീം ബാഷയും തമ്മില്‍ ശക്തമായ യുദ്ധം നടക്കുകയും ഇബ്രാഹീം ബാഷ വിജയം വരിക്കുകയും ചെയ്തു. 1235 ല്‍ അബ്ദുല്ലാഹിബ്നു സഊദിന് വധശിക്ഷ നല്കി. ശേഷം വഹാബികള്‍ ദര്ഇയ്യയില് നിന്നും ഭരണകേന്ദ്രം റിയാദിലേക്ക് മാറ്റി. [മക്കയിലെ മുഫ്തിയായിരുന്ന അസ്സയ്യിദ് അഹ്മദ് ബ്നു സൈതി ദജ്ലാനി (റ) എഴുതിയ ഫിത്നതുല്‍ വഹാബിയ്യ യില്‍ നിന്ന് സംഗ്രഹം] 1818 ആവുമ്പോഴേക്ക് ഈ ഭരണത്തിന്റെ പ്രതാപം അവസാനിച്ചു. പല പ്രദേശങ്ങളും അന്യാധീനപ്പെട്ടു. ഇബ്നു സഊദ് വംശത്തില്‍ പിറന്ന അബ്ദുല്‍ അസീസ് (1880-1953) കുവൈത്തില്‍ പ്രവാസിയായിരിക്കേ അറേബ്യയുടെ ഭരണം തിരിച്ച്പിടിക്കാനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചു. മക്കയില്‍ ശരീഫ് ഹുസൈനേയും ഹായിലില്‍ ഇബ്നു റഷീദിനേയും തോല്പിച്ച് മുന്നേറി. അപ്പോഴും സൈനിക നീക്കങ്ങള്‍ക്ക് തുണയായത് വഹാബിയന് ആശയങ്ങളാല്‍ പ്രചോദിതരായ സഹോദരന്മാര് (ഇഖ്വാന്) തന്നെ. ഇന്നും അറേബ്യയില്‍ അധികാരത്തിലിരിക്കുന്ന സഊദി രാജവംശത്തിന് വഹാബിസത്തിന്റെ പിന്തുണയോടെയാണ് അടിത്തറയിട്ടത്. 1932, അറേബ്യയില്‍ എണ്ണ ഖനനം ആരംഭിക്കുന്നതിന്റെ ഒരു വര്‍ഷം മുമ്പായിരുന്നു ഈ ഭരണത്തിന് നാന്ദി കുറിച്ചത്</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">ത്വാഇഫിലും താണ്ഡവമാടുന്നു</strong><br />ഇസ്ലാമിന്റെ സിരാകേന്ദ്രമായ മക്കയും മദീനയും വിശ്വാസി രക്തങ്ങളാല്‍ ചെഞ്ചായമണിയിച്ചവര്‍ ത്വാഇഫിലും മുസ്ലിം കബന്ധങ്ങളെ കൊണ്ട് നൃത്തമാടി. ഹി:1217 ലാണ് വഹാബി സേന ത്വാഇഫിലെത്തിയത്. ത്വാഇഫിലെ താണ്ഡവ ഭീകരതയെ ചരിത്രകാരന്മാര് കുറിക്കുന്നു. They killed women, men and child saw, they even cut the babies in cradles... the streets turned into floods of blood.(advice for the wahabi)</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
കണ്ണില്‍ കണ്ട സ്തീകളെയും പുരുഷന്മാരെയും കുട്ടികളെയും അവര്‍ കശാപ്പ്ചെയ്തു. തൊട്ടിലില്‍ കിടക്കുന്ന പിഞ്ചോമനകളേയും അവര്‍ അറുത്തു. ത്വാഇഫ് നഗരവീഥികള്‍ രക്തപ്രളയം തീര്‍ത്തു. they put sword three hundred and sixty seven men together with women and children on the hill., they made animals tremple on the bodies of martyrs and left them unburied to be eaten by teasts birds of prey for sixty days (ibid) പുരുഷന്മാരും സ്ത്രീകളും കുട്ടികളുമായ 367 പേരെ ഒന്നിച്ച് അവര്‍ വാളിനു നല്കി. ആ രക്ത സാക്ഷികളുടെ ദേഹത്തിനു പുറത്തവര്‍ മൃഗങ്ങളുടെ ആല തീര്‍ത്തു. പിന്നീട് മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഇരയായി 60 ദിവസക്കാലം അവരെ അവിടെ ഉപേക്ഷിച്ചു. കൊള്ളയടിച്ച മുസ്ലിംകളുടെ സ്വത്ത് ഗനീമത്തായി ഓഹരിവെച്ചെടുത്തു. വിശുദ്ധ ഗ്രന്ഥങ്ങളെ അവര്‍ ചവിട്ടിയരച്ചു. leaves of those valuable book thrown around were so made that three was no space to step in the streats of taif (ibid) തൂത്തെറിയപ്പെട്ട വിശുദ്ധ ഗ്രന്ഥങ്ങളുടെ താളുകള്‍ നഗരത്തില്‍ എങ്ങും കാണാമായിരുന്നു. ഒരു സ്ഥലം പോലും ഒഴിവായില്ല. ത്വാഇഫില്‍ വഹാബികള്‍ തീര്‍ത്ത രക്ത ചാലുകളെ കുറിച്ച് ഹറമിന്റെ ഔദ്യോഗിക ചരിത്രകാരന് അഹ്മദ് സൈനി അദ്ദഹ്ലാനി എഴുതിയിട്ടുണ്ട്.</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">കര്‍ബല അക്രമിക്കുന്നു</strong><br />1802 ഹി: 1216 ഒരു വമ്പിച്ച വഹാബി സൈന്യം കര്‍ബല അക്രമിച്ചു. ഈ ആക്രമണത്തെ കുറിച്ച് ഇ.കെ. മൗലവി എഡിറ്ററായ അല്‍ ഇത്തിഹാദ് പു.2,ലക്കം.7 1956 സെപ്തംബര്‍ 1 ല്‍ എഴുതുന്നു. 1801 ഏപ്രില്‍ 30-ാം തീയ്യതി പതിനായിരം വരുന്ന വഹാബികള്‍ കര്‍ബല അക്രമിച്ചു പട്ടണ വാസികളില്‍ ഒരു വിഭാഗത്തെ അവര്‍ കൊന്നൊടുക്കി. ഹുസൈന് (റ) വിന്റെ മഖാം കൊള്ളയടിച്ചു. അവിടേക്ക് അനറബികളായ സന്ദര്‍ശകര്‍ വഴിപാട് കൊടുത്തിരുന്ന എല്ലാ വിലപിടിച്ച രത്നങ്ങളും അവര്‍ ശേഖരിച്ചു.</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
1920 ഏപ്രില്‍ 20-ന് അങ്കാറയില്‍ ചേര്‍ന്ന ഒന്നാം ദേശീയ അസംബ്ലി കമാലിനെ താല്‍ക്കാലിക പ്രസിഡന്റായി തെരഞ്ഞെടുത്തു. 1922-ലെ അനാത്വൂലിലെ ഗ്രീക്ക് സൈനത്തോട് ശക്തമായി പൊരുതി വിജയം കണ്ടതോടെ തന്റെ അജണ്ടകള്‍ നടപ്പാക്കാനുള്ള സുവര്‍ണ്ണാവസരം മുസ്തഫാ കമാലിനു വീണു കിട്ടി. 600 വര്‍ഷക്കാലം നീണ്ടുനിന്ന ഉസ്മാനിയ്യാ ഖിലാഫത്തിനെ തച്ചുതകര്‍ത്ത് പകരം സാമ്രാജ്യത്വ അജണ്ടകള്‍ നടപ്പാക്കുകയായിരുന്നു അദ്ദേഹം.</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">മഹാന്മാരുടെ മഖ്ബറകളെല്ലാം നിലംപരിശാക്കുന്നു </strong><br />ക്രി: 1807 ല്‍ വഹാബികള്‍ ഇറാഖില്‍ അലി(റ) വിന്റെ ജാറത്തിലേക്കാണ് തിരിച്ചത്.നബി(സ്വ) യുടെ വീട് വരെ അവര്‍ പൊളിച്ചുമാറ്റി.(രിസാലതുല്‍ ഔറാഖില്‍ ബാഗ്ദാദിയ്യ, പേജ്.15) ചരിത്ര സ്മാരകങ്ങളായ മസ്ജിദ് അബൂ ഖുബൈസ് ദാറുല്‍ ഖൈസറാന്‍ ഹിറാഗുഹ എന്നിവ പോലും അവര്‍ തകര്‍ത്തു.(ശിഹാബുദ്ദീന് അഹ്മദുല്‍ ജാഇ) നബി (സ്വ), അബൂബക്കര്‍ (റ), അലി (റ), ഖദീജ (റ) തുടങ്ങിയവരുടെ ജന്മ സ്ഥല ഭവനങ്ങള്‍ നശിപ്പിച്ചു. (ഖുലാസതുല്‍ കലാം- സയ്യിദ് അഹ്മദ് സൈനി അദ്ദഹ്ലാനി) മസ്ജിദുകളും സജ്ജനങ്ങളോട് ബന്ധപ്പെട്ട തിരുശേഷിപ്പുകളും വഹാബികള്‍ തകര്‍ത്തു. നബി(സ്വ) അബൂബക്കര്‍(റ), അലി(റ), ഖദീജ(റ) തുടങ്ങിയവരുടെ ജന്മസ്ഥാന ഭവനങ്ങള്‍ നിലംപരിശാക്കി. ഒരു കൂട്ടര് കര്‍സേവ നിര്വ്വഹിക്കുമ്പോള്, മഹാത്മാക്കളെ പരിഹസിച്ച് ആക്ഷേപഗാനം പാടി താളമേളങ്ങളോടെ നൃത്തം വെക്കുകയാവും മറ്റൊരു കൂട്ടര്..</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">വഹാബിസം സാമ്രാജ്യത്വ സൃഷ്ടി</strong><br />ക്രിസ്തീയ ഗൂഢാലോചനയുടെ സന്തതിയാണ് വഹാബിസം. മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബ് ബസ്വറയിലെത്തിയ 1724 ലാണ് ബ്രിട്ടീഷ് ചാരനായിരുന്ന ഹംഫര്‍ ബസ്വറയിലെത്തുന്നത്. ഇവര്‍ പരസ്പരം കണ്ട്മുട്ടി സുഹൃത്തുക്കളായി. ബ്രിട്ടീഷ് ചാരനായിരുന്ന ഹംഫര്‍ യുവാവായ നജ്ദിക്ക് ചാരവനിതകളെ താല്കാലിക ഇണകളായി ശയിക്കാന്‍ നല്‍കുകിയിരുന്നുവത്രെ. തുടര്‍ന്ന് ഹംഫറിന്റെ പ്രലോഭനത്തില്‍ വീണ ഇബ്നു അബ്ദില്‍ വഹാബ് ബ്രിട്ടന്റെ പരോക്ഷ സഹായത്തോടെ തന്റെ ആശയങ്ങള്‍ക്ക് പ്രചാരം നല്കി.</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">ഇന്ത്യന്‍ വഹാബിസം</strong><br />സയ്യിദ് അഹ്മദാണ് വഹാബിസത്തിന്റെ വിത്ത് ഇന്ത്യയില്‍ പാകിയത്. 1822 ല്‍ ഹജ്ജ് ചെയ്യാനായി മക്കയിലെത്തിയതോട് കൂടെയാണ് വഹാബി ചിന്ത ഇദ്ദേഹത്തില്‍ മുളപൊട്ടിയത്. ഇദ്ദേഹം സജ്ജമാക്കിയ സൈന്യത്തിന്റെ മുഖദ്ദിമതുല്‍ ജൈശ് (മുന്നണിപ്പട) കമാണ്ടറായിരുന്നു ശാഹ് ഇസ്മാഈല്‍ ശഹീദ്. ബ്രിട്ടീഷുകാര്‍ക്കെതിരെയാണ് സയ്യിദ് അഹ്മദിന്റെ വിപ്ലവമെന്നാണ് പറയാറുള്ളത്. പക്ഷെ, ആദ്യഘട്ടങ്ങളില്‍ സിഖുകാര്‍ക്കെതിരെയും പിന്നീട് മുസ്ലിംകള്ക്കെതിരെയുമായിരുന്<wbr></wbr>നു അദ്ദേഹത്തിന്റെ ജിഹാദ്. വെള്ളക്കാരെ അദ്ദേഹത്തിന്റെ ജിഹാദ് ബാധിച്ചിരുന്നേയില്ല. മുഗള്‍ രാജവാഴ്ചയെ അനുകൂലിച്ചുവെന്ന അപരാധത്തിനാണു മുസ്ലിംകളെ കൊന്നൊടുക്കിയത്. ഇസ്മാഈല്‍ സാഹിബ് പേര്‍ഷ്യന്‍ ഭാഷയിലെഴുതിയ മന്‍സ്വിബ് ഇമാമത്ത് ആഹ്വാനം ചെയ്തതിങ്ങനെ. അവരെ ഉന്മൂലനം ചെയ്ത് എറിയുന്നതാണ് ശരിയായ ഭരണം അവരെ പാടെ നശിപ്പിക്കുന്നതാണ് ശരിയായ ഇസ്ലാം. അധികാരം കൈയടക്കിയ എല്ലാവര്ക്കും കീഴ്പെടാമെന്നു ശരീഅത്ത് വിധിക്കുന്നില്ല. മര്‍ദ്ദനവും ഭീഷണിയും ഉപയോഗിച്ച് ഭരണംനടത്തുന്നവരുടെ മുമ്പില്‍ തലകുനിക്കുന്നതിനെ ദീന് അനുവദിക്കുന്നില്ല. ഇതിന്റെ പേരില്‍ മുസ്ലിംകളെ ധാരാളം അദ്ദേഹവും കൂട്ടരും വധിക്കുകയും പരിക്കേല്പിക്കുകയും ചെയ്തു. സയ്യിദ് അഹ്മദിന്റെയും ശാഹ് മുഹമ്മദ് ഇസ്മാഈലിന്റെയും ലക്ഷ്യം ഇസ്ലാമിക രാഷ്ട്രമായിരുന്നുവത്രെ. നജ്ദിലെ വഹാബികളുടെ അതേ താല്പര്യം തന്നെ. സയ്യിദ് അഹ്മദ് എഴുത്തുകാരനോ പ്രസംഗികനോ അല്ലാത്തതിനാല്‍ ശിഷ്യനെ അദ്ദേഹം കണ്ടെത്തി. ഇദ്ദേഹത്തിന്റെ രചനകളിലൂടെയാണ് ഇന്ത്യന്‍ വഹാബിസം വളര്‍ന്നതും നിലനിന്നതും. ഗുരുവും ശിഷ്യനും 1813 പഠാണികളുമായുണ്ടായ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അങ്ങിനെയാണ് ശഹീദ് എന്ന പേരില്‍ അറിയപ്പെടുന്നത്. പിന്നീട് ഗ്രന്ഥങ്ങളിലാണ് വഹാബിസം ജീവിച്ചത്. 1857 ലെ ശിപായി ലഹളക്ക് ശേഷം ബ്രിട്ടീഷുകാര്‍ 1863-ല്‍ വഹാബികളെ നിശ്ശേഷം പരാജയപ്പെടുത്തി. സയ്യിദ് അഹ്മദിന്റെ (1786-1831) പിന്മുറക്കാരാണ് ഉത്തരേന്ത്യയിലെ അഹ്ലേ ഹദീസ്.</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">ത്രിമൂര്‍ത്തികള്‍</strong><br />പരിശുദ്ധ ഇസ്ലാമിനെ തകര്‍ക്കാന്‍ വേണ്ടി ജൂത-സയണിസ്റ്റ് ലോപികളുടെ ചാരന്മാരായി ഇസ്ലാമിക സമൂഹത്തില്‍ നുഴഞ്ഞ് കയറിയവരാണ് വിനാശത്തിന്റെ ത്രിമൂര്‍ത്തികളായ ജമാലുദ്ദീന്‍ അഫ്ഗാനിയും(1838-98) മുഹമ്മദ് അബ്ദുവും(1849-1905) റശീദ് രിളയും(1865-1935) ഇസ്ലാമിക സംസ്കാരത്തെ തകര്‍ക്കുകയും പാശ്ചാത്യന്‍ സംസ്കാരത്തെ ഇസ്ലാമിലേക്ക് റിക്രൂട്ട് ചെയ്തവരുമാണ് ഇവര്‍. മാസോണിസത്തിന്റെ ശക്തമായ പ്രചാരകരായ ഇവര്‍ മുസ്ലിം ലോകത്ത് ഭിന്നതയുടെയും നശീകരണത്തിന്റെയും വെടിക്കെട്ടുകള്‍ക്ക് തിരികൊളുത്തിയത്. സാമ്രാജ്യത്വത്തിന്റെ സൃഷ്ടികളായിരുന്നു ഇവര്‍</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">എന്താണീ മാസോണിസം</strong><br />1717-ല്‍ സയോണിസ്റ്റ് നാമത്തില്‍ മുസ്ലിംകളെ സ്വാധീനിക്കാന്‍ സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവരെ ജൂതവത്കരിക്കാനും ഇസ്ലാമിനെ നശിപ്പിച്ച് യഹൂദ മേധാവിത്വം സൃഷ്ടിക്കാനും വേണ്ടി രൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ് മാസോണിസം. ജൂതനായ ഗ്രാന്‍ഡ് മാസ്റ്ററാണ് ഇതിന്റെ നേതാവായി അറിയപ്പെടുന്നത്. 1945-1953 ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മുന്നേറ്റത്തോടെയാണ് മാസോണിസം ആഗോള വ്യാപകമാവുന്നത്. അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ഹാരി എന്‍ ട്രൂമാനും(1884-1953) ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലുമൊക്കെ ഇതിന്റെ പ്രചരണത്തില്‍ പങ്കാളികളായിരുന്നു. ഫലസ്തീനില്‍ ജൂതരാഷ്ട്രം സ്ഥാപിക്കാനുള്ള അജണ്ടയുടെ ആധാരം പണിതത് ഈ പ്രസ്ഥാനമായിരുന്നു.</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">ജമാലുദ്ദീന്‍ അഫ്ഗാനി (1838-98) </strong><br />അഫ്ഗാനില്‍ ജനിച്ചു. ചെറുപ്രായത്തിലേ തത്വശാസ്ത്രം, റഷ്യന്‍ ഭാഷ എന്നീ വിജ്ഞാന മേഖലകള്‍ വശമാക്കി. മതപരവും രാഷ്ട്രീയവുമായ കാരണങ്ങള്‍ കൊണ്ട് ശിഥിലമായ ഇസ്ലാമിക സമൂഹത്തെ ഏകീകരിക്കാനുള്ള ശ്രമഫലമായി പാന്‍ ഇസ്ലാമിസത്തിന് അദ്ദേഹം രൂപംനല്കി. ഖിലാഫത്ത് കാലത്ത് നിലനിന്നിരുന്ന വിദ്യാഭ്യാസ പഠന സമ്പ്രദായങ്ങളെ അടിമുടി പരിഷ്കരിക്കാന്‍ അദ്ദേഹം തയ്യാറായി. പാരീസില്‍ നിന്നും അഫ്ഗാനി പ്രസിദ്ധീകരിച്ച പത്രമാണ് അല്‍-ഉര്‍വ്വത്തുല്‍ വുസ്ഖാ. ഇസ്ലാമിക ഐക്യം ലക്ഷ്യം വെച്ച് 1884-1894 വരെയുള്ള വര്‍ഷങ്ങളില്‍ ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്ക് പുറമേ ഇന്ത്യയിലും ഇംഗ്ലണ്ടിലും മറ്റുരാജ്യങ്ങളിലും നിരന്തര യാത്രകള്‍ നടത്തിയിട്ടുണ്ട്.</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">വികല വാദങ്ങള്‍ </strong><br />നുബുവ്വത്തിന്റെ ആധാരശിലയായ വഹ്യ് മനുഷ്യന്റെ യുക്തി നിര്‍ദ്ധാരണം പോലെ നിസാരമാണെന്ന് വാദിച്ചു. ഇദ്ദേഹത്തെ കുറിച്ച് എം.എ സുല്ലമി ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നത് കാണുക:ജമാലുദ്ദീന്‍ അഫ്ഗാനിയെ വാഴ്ത്തുന്ന ഒരു സലഫിയെ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കണ്ടെത്താന്‍ പ്രയാസമാണ്.അവിടത്തെ സലഫികളും ഇഖ്വാനികളും ഇദ്ദേഹത്തെ പാശ്ചാത്യന്‍ ഏജന്റായാണ് ഗണിക്കുന്നത്. പാശ്ചാത്യന്‍ സംസ്കാരത്തെ മുസ്ലിം ലോകത്തെക്ക് ഇറക്കുമതി ചെയ്തത് ഇദ്ദേഹമാണെന്ന് അവര്‍ പറയുന്നു.(പേജ് ന:25)</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">മാസോണിസത്തിന്റെ പ്രചാരകന് </strong><br />1960 ല്‍ ഫ്രാന്‍സില്‍ ഇറങ്ങിയ എന്ന പുസ്തകത്തിന്റെ 127-ാം പേജില്‍ ഇദ്ദേഹത്തെ കുറിച്ച് പറയുന്നുഃ കൈറോവിലെ മാസോണിസ്റ്റ് കമ്മിറ്റിയുടെ നേതാവായി അഫ്ഗാനിയെ നിയോഗിക്കപ്പെട്ടു. പിന്നെ മുഹമ്മദ് അബ്ദുവും അമരത്വത്തിലെത്തി അവര്‍ മുസ്ലിങ്ങള്‍ക്കിടയില്‍ മാസോണിസം വളര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചു, മാസോണിസ്റ്റ് വിജ്ഞാനകോശം പറയുന്നുഃ ഈജിപ്തിലെ മാസോണിസ്റ്റ് നേതാവായിരുന്നു ജാമാലുദ്ദീന്‍ അഫ്ഗാനി. അതിലെ അംഗങ്ങളെല്ലാം പണ്ഡിതന്മാരും ഭരണ രംഗത്തെ പ്രഗത്ഭവ്യക്തികളുമായിരുന്നു. അവര്‍ ഏതാണ്ട് 300 വരും പിന്നീട് അതിന്റെ നേതാവ് ഉസ്താദ് മുഹമ്മദ് അബ്ദുവായി അദ്ദേഹം ഉയര്‍ന്ന മാസോണിസ്റ്റായിരുന്നു. എന്നാല്‍ നവോത്ഥാന നായകനായി ചിത്രീകരിക്കാനാണ് കേരള ജമാ-മുജാഹിദുകള്‍ ദൃതികൂട്ടിയത്. അവരുടെ തഖ്ലീദ് ഒരു പഠനം എന്ന കൃതിയില്‍ ഒരു നക്ഷത്രം ഉദിച്ചു. എന്ന തലക്കെട്ടോടെയാണ്. അഫ്ഗാനിയെ പരിചയപ്പെടുന്നത്തുന്നത്. 1996 സെപ്തബര്‍ 27 ശബാബില്‍ എഴുതുന്നു. തുര്‍ക്കിയിലെ മുസ്തഫ കമാലിനെപ്പോലെ ഇസ്ലാമിക വിരുദ്ധ സെക്യൂലര്‍ ജനാധിപത്യവാദിയായിരുന്നു അഫ്ഗനി. നിര്‍ഭാഗ്യ വശാല്‍ അദ്ദേഹത്തിന്റെ ആശയങ്ങളില്‍ ചിലത് അത്യന്തം തീവ്രമായിരുന്നു. കൂടാതെ മധ്യപൂര്‍വ്വ ദേശങ്ങളില്‍ മാസോണിസ്റ്റ് പ്രസ്ഥാവുമായി അദ്ദേഹം സ്ഥാപിച്ച ബന്ധം അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയാലും സംശയം ജനിപ്പിച്ചു. (ഫിഖ്ഹിന്റെ പരിണാമം വിവ:എം ഐ തങ്ങള്‍ പേ: 114 കേരളനദ്വത്തുല്‍ മുജാഹിദീന്‍ പ്രസിദ്ധീകരണം) 1838 ല്‍ അഫാഗാനില്‍ ജനിച്ച ജമാലുദ്ദീന്‍ 1898 തുര്‍ക്കിയില്‍ മരണം.</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">മുഹമ്മദ് അബദു(1849-1905) </strong><br />ജാമാലുദ്ദീന്‍ അഫ്ഗാനിയുടെ പ്രധാന ശിഷ്യനാണ് മുഹമ്മദ് അബദു. അദ്ദേഹത്തിന്റെ വാദങ്ങളെ അപ്പടി പിന്തുടര്‍ന്ന മുഹമ്മദ് അബദു തഖ്ലീദിനേയും അതിന്റെ വാക്താക്കളെയും ആക്രമിച്ചു.1885 ല്‍ അബദു രചിച്ച രിസാലത്തു തൗഹീദാണ് മതം പഠിപ്പിക്കാന്‍ ഇന്നും മുജാഹിദുകള്‍ അറബിക്കോളേജുകളില്‍ പഠിപ്പിക്കുന്നത്. ഈ രിസാലയിലാണ് പ്രവാചകത്വത്തിന്റെ ആധാരശിലയായ വഹ്യിനെ മനുഷ്യയുക്തികൊണ്ട് കണ്ടെത്താവുന്ന നിസാര വസ്തുവാക്കി ചിത്രീകരിച്ചത്.</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">വിളിച്ചു കൂവിയ അബദ്ധങ്ങള്‍ </strong><br />സിഹ്റനെ നിഷേധിച്ചു. അത് കേവലം തട്ടിപ്പാണെന്ന് വാദിക്കുകയും ചെയ്തു. ഇതിന് മുമ്പ് മുഅ്ത്തസിലി മാത്രമാണ് ഇങ്ങനെ വാദിച്ചത്. ലബീദുബ്നു അഅ്സമിനെ പോലുള്ളവര്‍ പ്രവായകന് സിഹ്റ് ചെയ്തതായി വന്ന ഹദീസുകള്‍ നിഷേധിച്ചു. ഇദ്ദേഹത്തെ പിന്തുടര്ന്നാണ് കേരളാമുജാഹിദുകളും സിഹ്റിനെ നിഷേധിച്ചത്. കെ.എന്‍.എം പ്രസിദ്ധീകരണമായ ഫിഖ്ഹിന്റെ പരിണാമം പേ: 115 ല്‍ പറയുന്നുഃ തീവ്രവും ആധുനികതയിലേക്കുള്ള ചായ്വും കാരണം പലപ്പോഴും അദ്ദേഹത്തിന് വ്യതിചലനങ്ങള്‍ സംഭവിച്ചു. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ മുഅ്ജിസത്തുകളെ(ദീവ്യാല്ത്ഭു<wbr></wbr>തം) അദ്ദേഹം വ്യാഖ്യാനിച്ച രീതി ഇതിന് ഉദാഹരണമാണ്. കഅ്ബയെ അക്രമിച്ച അബ്രഹത്തിനെയും സൈന്യത്തെയും അദ്ദേഹം വ്യാഖ്യാനിച്ചത് നശിപ്പിച്ച കിളികളേയും കല്ലുകളേയും രോഗം പരത്തുന്ന ബാക്ടീരിയകളാണെന്നും പകര്‍ച്ച വ്യാധിയായിരുന്നു തകര്‍ച്ചക്ക് കാരണമായതെന്നുമാണ് അദ്ദേഹത്തിന്റെ മതം. ബാങ്ക് പലിശ ഉപയോഗിക്കാമെന്ന് ഫത്വ നല്കി. ഇതില്‍ നിന്നും പ്രചോദിതനായിട്ടാണ് കെ.എം മൗലവി ഹീലത്തുരിബ രചിച്ചതെന്ന് നിഗമിക്കപ്പെടുന്നു. ഖുര്‍ആനിനെ സ്വന്തം ഇച്ചക്കനുസരിച്ച് വ്യാഖ്യാനിച്ചു. ആദമിനെ നിങ്ങള്‍ പ്രണമിക്കുക(വി.ഖു. 2:34) എന്നതിന്റെ അര്‍ത്ഥം പ്രകൃതി മനുഷ്യന് കീഴടങ്ങലിനാണ് സുജൂദ് എന്ന് പറയുന്നത്. മലക്ക് ആത്മാവിന്റെ പ്രത്യേക അവസ്ഥയാണ്(അത്തഫ്സീറു വല്‍ മുഫസ്സിറൂന്‍ ഡോ: മുഹമ്മദ് ഹുസൈന് ദഹബി വാള്യം 2, പേ: 569-71) മാസോണിസത്തിന്റെ ശക്തനായ വക്താവായിരുന്നുവെന്ന് സയ്യിദ് ഖുതുബ് ശരിവെക്കുന്നു. അബദുവിന്റെ ശിഷ്യന്മാര് പലതും തീവ്രമോഡേണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേന്ദ്രബിന്ദുക്കളായിത്തീരുകയും ഗുരുവിനെ വ്യതിചനത്തിന്റെ കാര്യത്തില്‍ കടത്തിവെട്ടുകയും ചെയ്തിട്ടുണ്ട്. (ഇസ്ലാം സവിശേഷതകള്‍)</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">ബഹുഭാര്യത്വത്തെയും എതിര്‍ക്കുന്നു </strong><br />സന്ദര്‍ഭം താല്പര്യപ്പെടുന്നുവെങ്കില് ബഹുഭാര്യത്വം പോലുള്ളകാര്യങ്ങള്‍ നിയാമാനുസൃതം നിരോധിക്കാം എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിന്റെ ചില ചിന്തകളെ റഷീദ് രിളതന്നെ എതിര്‍ത്തിട്ടുണ്ട്. അല്‍ അസഹര് സര്‍വകലാശാലയിലെ ഭരണ സംവിധാനവും പാഠ്യപദ്ധതിയും സമൂലമായി പരിഷ്ക്കരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. (ഇസ്ലാമിക വിജ്ഞാനകോശം വാള്യം 5, പേ:644)</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">റഷീദ് രിള (1865-1935) </strong><br />പാശ്ചാത്യ നിര്‍മ്മിത ഇസ്ലാം പ്രചരിപ്പിച്ച മുഹമ്മദ് അബ്ദുവിന്റെ ശിഷ്യന്മാരില് പ്രധാനിയാണ് റഷീദു രിള. സിയോണിസ്റ്റ്,മാസോണിസ്റ്റ് പ്രസ്ഥാനങ്ങലുടെ ശക്തനായ വക്താവായിരുന്നു. മുഹമ്മദ് അബ്ദുവിന്റെ ഏറ്റവും അടുത്തശിഷ്യനായ സയ്യിദ് റഷീദ് രിളയാണ് 20-ാം ദശകത്തില്‍ ഇസ്ലാഹി ആശയം പ്രചരിപ്പിച്ച ഏറ്റവും പ്രഗത്ഭന്‍.(ഇസ്ലാഹി പ്രസ്ഥാനം ചരിത്രത്തിനൊരാമുഖം പേ: 17) യുക്തി വാദവും പാശ്ചാത്യ സംസ്ക്കാരവും സമുദായത്തില്‍ പ്രചരിപ്പിച്ച റഷീദ് രിള ബ്രിട്ടീഷ് ഭക്തനായിരുന്നു.</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">സാമ്രാജ്യത്വത്തിന്റെ ഏജന്റ് </strong><br />ഇന്ത്യന്‍ ജനാധിപത്യത്തെ ബ്രട്ടീഷ് അനുകൂല മനോഭാവം കൊണ്ട് എതിര്‍ത്ത റഷീദ് രിള മൗലാനാ മുഹമ്മദലിയെയും വെറുതേ വിട്ടില്ല. 1926 ഇബ്നു സഊദ് മക്കയില്‍ വിളിച്ചുചേര്‍ത്ത ലോകമുസ്ലിം കോണ്ഫ്രന്സില് രിളയുടെ പ്രവര്‍ത്തനത്തെ ശൈഖ് മുഹമ്മദ് കാരക്കുന്ന് 1993 സെപ്തംബര്‍ 11 മാധ്യമത്തില്‍ ചിത്രീകരിക്കുന്നത് ഇപ്രകാരമാണ്. മക്കയും മദീനയും ഉള്‍പ്പെട്ട ഹീജാസിന്റെ ഭരണാധികാരിയായിരുന്ന ശരീഫ് ഹുസൈനും ഇബ്നു സഊദും സംഘട്ടനം നടത്തിക്കൊണ്ടിരുന്ന കാലം, അവസാനം ഇബ്നു സഊദ് വിജയം വരിച്ചു. തുടര്‍ന്ന് ഭാവി ഭരണാധികാരികള്‍ എവിടെയായിരിക്കണമെന്ന് ആലോചിക്കാനായി അദ്ദേഹം മക്കയില്‍ ഒരു ചര്‍ച്ചാ യോഗം വിളിച്ചു ചേര്‍ത്തു. ഇന്ത്യയില്‍ നിന്ന് മൗലാനാ മുഹമ്മദലിയും ഈജിപ്തില്‍ നിന്ന് റഷീദ് രിളുയം പങ്കെടുത്തു. മുഹമ്മദലി ജനാധിപത്യത്തെ അനുകൂലിച്ചും റഷീദ് രിള രാജാധിപത്യത്തെ പിന്തുണച്ചും സംസാരിച്ചു. അവസാനം ചൂട് പിടച്ച സംവാദത്തിന് വഴിയൊരുങ്ങി. കോണ്‍ഫ്രന്‍സ് സമാപിച്ച ശേഷം നാട്ടില്‍ തിരിച്ചെത്തിയ റഷീദ് രിള മൗലാനാ മുഹമ്മദലിയെയും അദ്ദേഹം നയിച്ചിരുന്ന ഇന്ത്യന്‍ സ്വാതന്ത്ര സമരത്തേയും നിശിതമായി വിമര്‍ശിക്കുന്ന ദീര്‍ഘമായൊരുലേഖനം അല്‍-അഹ്റാം പത്രത്തില്‍ എഴുതി. റശീദ് രിളക്ക് മറുപടിയെഴുതിയത് കേരളീയ്യനായ മൗലാനാ അബുസ്വബാഹ് മൗലവി (ഫറൂഖ് കോളേജ് സ്ഥാപകന്‍)യായിരുന്നു. അല്‍-അഖ്ബാറിലുടെ നാല് ലക്കങ്ങളിലായി റശീദു രിളയുടെ ബ്രട്ടീഷ് അനുകുല നിലപാടിന്റെ പൊള്ളത്തരവും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മഹത്വവും മൗലാനാ മുഹമ്മദലിയുടെ വ്യക്തി വൈശിഷട്യവും വ്യക്തമാക്കുന്ന ശ്രദ്ധേയമായ ഒരു പരമ്പര പ്രസിദ്ധീകരിച്ചു. എന്നാല്‍ മൗലവി സാഹിബിന്റെ പ്രമാണയുക്തമായ വാദങ്ങളെ ഖണ്ഡിക്കാന്‍ റശീദ് രിളക്ക് കഴിഞ്ഞില്ല. (ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം, പേജ്25ലും കാണാം.)</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">തോന്നിയത് പോലെ ഖുര്‍ആന്‍ വ്യാഖ്യാനം </strong><br />അല്‍ അസ്ഹര്‍ യുണിവേഴ്സിറ്റിയലെ ശരീഅത്ത് കോളേജ് പ്രൊഫസറായ ഡോ:മുഹമ്മദ് ഹുസൈന് ദഹബി പറയുന്നു. സ്വന്തം അഭിപ്രായങ്ങള്‍ ആദ്യം തഫ്സീറില്‍ രേഖപ്പടുത്തിയശേഷമേ അദ്ദേഹം മറ്റു തഫ്സീറുകള്‍ പരിശോധിക്കാറൊള്ളു വെന്ന് അദ്ദേഹത്തന്റെ പല ശിഷ്യന്മാരും നമ്മോട് പറഞ്ഞിട്ടുണ്ട്. മുഫസിറുകളുടെ അഭിപ്രായങ്ങള്‍ തന്നെ സ്വാധീനിക്കുമെന്ന് ഭയപ്പെട്ടാണത്രെ ഇങ്ങനെ ചെയ്തത്. ഖുര്‍ആനില്‍ നിന്ന് ഒരു ധാരണലഭിച്ചാല്‍ അദ്ദേഹം ആദ്യം അത് രേഖപ്പെടുത്തിയ ശേഷമെ മറ്റുള്ളവ പരിശേധിച്ചിരുന്നുള്ളു. അത് സന്തോഷത്തോടെ തുറന്ന് പറയാനും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. (അത്തഫ്സീറു വല്‍ മുഫസിറൂന്‍ 2/177)</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">വിചിത്ര വ്യാഖ്യാനങ്ങള്‍ </strong><br />മുഹമ്മദ് അബ്ദുവിനെ പിന്തുടര്ന്ന് വിചിത്ര വ്യാഖ്യാനങ്ങളാണ് റശീദ് രിള തന്റെ തഫ്സീറുല്‍ മനാറിലൂടെ പുറത്ത് വിട്ടത്. ആദം (അ) ന് മലക്കുകള്‍ സുജീദ് ചെയ്ത സംഭവം(വി.ഖു 2:34) അബ്ദുവിനെപ്പോലെ മനുഷ്യപ്രകൃതിയുടെ വിവിധ അവസ്ഥകളാണെന്ന് പറഞ്ഞ് മലക്കുകളെ നിഷേധിക്കാന്‍ ശ്രമിച്ചു. മഹാപാപങ്ങള്‍ ചെയ്യുന്ന വിശ്യാസികള്‍ ശാശ്വതമായ നരഗത്തിലാണെന്ന് വി.ഖു.2:178 ആയത്ത് വിശദീകരിച്ച് പ്രസ്ഥാവനയിറക്കി. ഖുര്‍ആനിലെ 2:178 ലെ ശിക്ഷാമുറകള്‍ പ്രാബല്യത്തില്‍ ഇല്ലാത്തതാണെന്നും വാദിച്ചു. വി ഖു. 17.59 വ്യാഖ്യാനിച്ച് കൊണ്ട് പ്രവാചകന് ഖുര്‍ആന്‍ ഒഴികെ യാതൊരു മുഅ്ജിസത്തും ഉണ്ടായിട്ടില്ലെന്ന് വാദിച്ചു. ചന്ദ്രന് പിളര്‍ന്ന സംഭവം (ബുഖാരി റപ്പോര്‍ട്ട് ചെയ്തത്)യുക്തിക്ക് ഉള്‍ക്കൊള്ളാന്‍ സാധ്യമല്ലെന്ന് പറഞ്ഞ് നിഷേധിച്ചു.</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">അല്‍ മനാര്‍ </strong><br />1893 ല്‍ അഫ്ഗനില്‍ ആരംഭിക്കുകയും അബ്ദുവും രിളയും കൊണ്ടുനടക്കുകയും ചെയ്ത പ്രസിദ്ധീകരണമാണ് മജല്ലത്തു അല്‍ മനാര്‍ റശീദ് രിളയുടെ മരണത്തോടെ 1935ല്‍ ഇത് നിലച്ചു. ഇന്ത്യയില്‍ നിന്ന് അല്‍ മനാറില്‍ എഴുതിയിരുന്ന പ്രധാന വ്യക്തികള്‍ അബ്ദുല്‍ കലാം ആസാദും വക്കം മൗലവിയുമായിരുന്നു.</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">കേരളത്തില്‍ അല്‍ മനാറിന്റെ സ്വാധീനം </strong><br />റശീദ് രിളയുടെ അല്‍മനാറായിരുന്നു കേരളത്തില്‍ മത നവീകരണത്തിന് ആക്കം കൂട്ടുകയും വക്കം അബ്ദുല്‍ ഖാദര്‍ മൗലവി(1873-1932)യെ പ്രചോദിപ്പിക്കുകയും ച്ചെയ്തത്. വഹാബി നേതാവായിരുന്ന സീതി സാഹിബ് എഴുതുന്നു:സുപ്രസിദ്ധ മതപണ്ഡിതനായിരുന്ന റശീദ് രിളയുടെ പത്രധിപത്യത്തില്‍ നടന്നിരുന്ന അല്‍ മനാറിന്റെ ഒരു വായനക്കാരനായിരുന്നു വക്കം മൗലവി സാഹിബ് സയ്യിദ് ജമാലുദ്ദീന്‍ അഫ്ഗനി, ഈജിപ്തിലെ മുഫ്തിയായിരുന്ന ശൈഖ് മുഹമ്മദ് അബ്ദു, സയ്യദ് റശീദ് രിള മുതലായ സച്ചിതന്മാരുടെ നായകത്വത്തില്‍ പുരോഗമിച്ചു കൊണ്ടിരുന്ന ഇസ്ലാഹി പ്രസ്ഥാനത്തിന്റെ കേരളത്തിലെ പ്രഥാന പ്രബോധകന് മൗലവി സാഹിബ് ആയിരുന്നു. വളരെ മുമ്പ് മുതല്‍ തന്നെ അല്‍ മനാറിന്റെ ഒരു വായനക്കാരനും ഒരു മുസ്ലിഹുമായിരുന്നു പരേതനായ എടവണ്ണ അറക്കല്‍ മുഹമ്മദ് സാഹിബ് (അല്‍ മനാര്‍ 1995 ജൂണ്‍)</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
കേരള മുസ്ലിം നവോത്ഥാനത്തില്‍ സ്വാധീനം ചെലുത്തിയ രണ്ട് പത്രങ്ങള്‍ റശീദ് രിളയടെ അല്‍ മനാറും ഇംഗ്ലണ്ടില്‍ നിന്നും പ്രസിദ്ധീകരിച്ച ഇസ്ലാമിക റിവ്യൂവും. വക്കം മൗലവി അല്‍മനാര്‍ വായനക്കാരനായിരുന്നു. അദ്ദേഹത്തിന് ശേഷം പുറത്തിറങ്ങിയ അല്‍ മര്‍ശിദ് അറബി-മലയാളം മാസികക്കും അല്‍ മനാര്‍ പ്രചോദന കേന്ദ്രമായിരുന്നു. അല്‍ മുര്‍ശിദിന്റെ പിന്‍ഗാമിയായി മലയാള ലിപിയിലിറങ്ങിയ പത്രം സ്വീകരിച്ച പേര് അല്‍ മനാര്‍ ആയിരുന്നു എന്നും ഇവിടെ സ്മരണീയമാണ്.(കേരള മുസ്ലിം നവോത്ഥാന ചരിത്രം പ്രബോധനം സ്പെഷല്‍ പേ:42. അറുപതാം വാര്‍ഷിക പതിപ്പ്.)</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">കേരളത്തിന്റെ ബന്ധം ഈജിപ്തുമായി</strong><br />നജ്ദില്‍ വഹാബ് കൊണ്ടുവന്ന പ്രസ്ഥാനവുമായി കേരളിയ വബാബികള്‍ക്ക് നേരട്ട് ബന്ധിമില്ല. വഹാബിസത്തെ പരിഷ്കരിക്കുകയും അതിര് വിട്ട നവീന വാദങ്ങളുമായി കടന്ന് വന്ന ഈജിപ്തിലെ ചാരന്മാരോടാണ് കേരളയവഹാബിസ ബന്ധം. എം.എ സുല്ലമി എഴുതുന്നു. അബ്ദുല്‍ വഹാബിന്റെ പരിഷ്ക്കാനരങ്ങളെ മുക്തകണ്ഡം പ്രശംസിക്കുമ്പോള്‍ തന്നെ ഒട്ടേറെ പിഷയങ്ങളില്‍ ശൈഖിന്റെയും അനുജന്മാരുടെയുംവീക്ഷണങ്ങളെ തള്ളിപറയേണ്ടി വന്നിട്ടുണ്ട്.അവര്‍ സുന്നികളായി അനുഷ്ടിക്കുന്ന ചില കാര്യങ്ങള്‍ മുജാഹിദുകളായ നാം ബിദ്അത്തായി അനുഷ്ടിക്കുന്നുണ്ട്.വെള്ളിയാ<wbr></wbr>ഴ്ചയിലെ രണ്ട ബാങ്ക്, പെരുന്നാളിന്റെ രണ്ട് ഖുത്ബ ഇതിന് ഉദാഹരണമാണ്. (ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും. പേ:15)</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">മുജാഹിദിന്റെ പിറവി ഈജിപ്തില്‍ നിന്ന്</strong><br />എം.എ സുല്ലമി വ്യക്തമാക്കുന്നു. ഗര്‍ഫ് സലഫികളുമായി നാം അടുത്ത കാലത്താണ് ബന്ധപ്പെടുന്നത്. ഗള്‍ഫില്‍ എണ്ണപ്പണമുണ്ടാവുകയും ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുമായി അവര്‍ രംഗത്ത് വരികയും ചെയ്തത് മുതലാണ് അതാരംഭിച്ചത്.അങ്ങനെയാണ് നമ്മെകുറിച്ച് സലഫികള്‍ എന്ന് വിശേഷിപ്പിക്കുന്നത് വ്യാപകമായത്. മുഹമ്മദ് ബിനു അബ്ദുല്‍ വഹാബിന് ശേഷം അദ്ദേഹത്തിന്റെ ആശയങ്ങളെ പ്രചരിപ്പിക്കുന്ന പരിഷ്കര്‍ത്താക്കളെ നമുക്കറിഞ്ഞുകൂട. അവരുടെ ഗ്രന്ഥങ്ങളും രചനകളും നാം വായിച്ചിട്ടില്ല. നമ്മുടെ കോളേജുകളിലോ മത പാഠ ശാലകളിലോ അവ പഠിപ്പിക്കുന്നില്ല. ഗള്‍ഫ് സലഫികളുടെ നായകന്മാരുമായുള്ള നമ്മുടെ ഈ അകല്‍ച്ചയും ഈജിപ്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുമായും അവിടത്തെ പണ്ഡിതരുടെ ഗ്രന്ഥങ്ങളുമായുള്ള നമ്മുടെ ബന്ധവും ഗള്‍ഫ് സലഫികളുടെ പലവീക്ഷണങ്ങളോടും വിയോജിക്കാന്‍ നമ്മേ പ്രേരിപ്പിച്ചു. ചിന്ന് ബാധ അതിനുള്ള ചികിത്സ, സിഹ്റ് പ്രതിവിധി.വെള്ളം മന്ത്രച്ചൂതല്‍ സ്ത്രീകളുടെ സാമൂഹിക പ്രവര്‍ത്തന നിഷേധം തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്( ibid -29)</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">ഐക്യസംഘം (1922-1934) </strong><br />കൊടുങ്ങല്ലൂരിലുള്ള പ്രമാണി കുടുംബങ്ങളില്‍ സ്വത്ത് തര്‍ക്കങ്ങള്‍ സ്വാഭാവിക മായിരുന്നു.അത് തീര്‍ക്കാന്‍ വേണ്ടി അവിടെയുള്ള പ്രമാണിമാര്‍ ഉണ്ടാക്കിയതാണ് ഐക്യസംഘം. സയ്യിദ് സനാഉള്ളാ മക്തി തങ്ങള്‍ (മ.1912)ചാലിലകത്ത് കുഞ്ഞഹമ്മദ്ഹാജി (മ:1919) ശൈഖ് ഹമദാനി തങ്ങള്‍ (മ:1922)വക്കം മുഹമ്മദ് അബ്ദുല്‍ ഖാദര്‍ മൗലവി(മ:1932) തുടങ്ങിയവരുടെ പ്രബന്ധ-പ്രസംഗങ്ങളില്‍ നിന്ന് പ്രലോഭിതരായി മണപ്പാട്ട് കുഞ്ഞമുഹമ്മദാജി,കെ.എം മൗലവി, ഇ.കെ മൗലവി, എം.സി.സി അബ്ദുറഹ് മാന്‍മൗലവി, കൊട്ടപുറത്ത് സീതി മുഹമ്മദ്, കെ.എം സീതി സാഹിബ് മുതലായവരുടെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി 1922ലാണ് ഐക്യസംഘം ആരംഭം കുറിക്കുന്നത്. പണക്കാരുടെ പ്രശ്നങ്ങള്‍ ഏറെ പരിഹരിക്കപ്പെട്ടപ്പോള്‍ കേരള മുസ്ലിം ഐക്യസംഘം എന്ന പോരില്‍ തുടങ്ങി. വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയാണ് തേതൃത്വം നല്‍കിയത്. അഫ്ഗനി തുടങ്ങിയ ഈജിപ്തിലെ ഇാസ്ലാമിക പരിഷ്കരണ പ്രസ്ഥാന ചിന്തകരുടെ സ്വാധീനം ഇവയില്‍ കാണാം ശൈഖ് മുഹമ്മദ് ഹമദാനി തങ്ങളാണ് ഐക്യസംഘ രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ചത്.</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">വീക്ഷണ വൈകല്യങ്ങള്‍ </strong><br />മനുഷ്യന് ചന്ദ്രനില്‍ കാലുകുത്താനാവും എന്ന് പറഞ്ഞതിന് സി.എന്‍ അഹമ്മദ് മൗലവിയെ ഭര്‍ത്സിച്ച പ്രസ്ഥാനമാണ് ഐക്യസംഘം. 1959 ലാണ് അല്‍ മനാറില്‍ ഈ ഉള്ളടക്കത്തില്‍ ഒരു ലേഖനമെഴുതിയത്. ശേഷം 10 കൊല്ലം കഴിഞ്ഞ് 1969 ല്‍ അമേരിക്കക്കാരനായ നീല്‍ ആംസ്ട്രോങ്ങ് ചന്ദ്രനില്‍ കാല് കുത്തിയത്. പ്രഭു കുടുംബത്തിന്റെ പിണക്കം തീര്‍ക്കാനാണ് അതിന്റെ ആദ്യരൂപമായ നിഷ്പക്ഷ സംഘം ശൈഖ് ഹമദാനി തങ്ങളുടെ അധ്യക്ഷതയിലും വക്കം മൗലവിയുടെ കാര്‍മികത്വത്തിലുമായി രൂപം കൊണ്ടത്. പിന്നീട് പലിശ ഹലലാക്കി.(കെ.എം. മൗലവിയുടെ ഹീലത്തുരിബ നോക്കുക) മതിലകത്ത് ബാങ്ക് സ്ഥാപിച്ചു മുഹമ്മദ് അബ്ദുറഹ് മാന്‍ അല്‍ അമീനിലൂടെ ശക്തമായി ആഞ്ഞടിച്ചതിന്റെ ഫലമായി ബാങ്ക് മാത്രമല്ല ഐക്യ സംഘവും പൂട്ടി. അന്ന് പൂട്ടിയെങ്കിലും രൂപമാറ്റി മുസ്ലിം മജ്ലിസ് ഉണ്ടാക്കുകയായിരുന്നു. 1950 ലാണ് ഇതിന്റെ ഒരു കൈവഴിയായി കേരള നദ്വത്തുല് മുജാഹിദീന്‍ രൂപപ്പെടുന്നത്.</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
ഇസ്ലാമിന്റെ അടിസ്ഥാന ലക്ഷ്യത്തില്‍പ്പെട്ട ഇജ്മാഅിനെ വ്യക്തമാക്കുന്ന സൂക്തമാണിത്. ഒരു കാലഘട്ടത്തിലെ മുജ്തഹിദുകള്‍ ഒരുവിഷയത്തില്‍ ഏകാഭിപ്രായക്കാരാവുക എന്നതാണല്ലോ ഇജ്മാഅ്. ഇതിനപവാദമായി പ്രവര്‍ത്തിക്കല്‍ ഹറാമാണെന്നും അവരുടെ പാത പിന്‍പറ്റല്‍ നിര്‍ബന്ധമാണെന്നും റാസി(റ) വ്യക്തവും യുക്തവുമായി അവതരിപ്പിച്ചു. ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ ലോക മുസ്ലിംകള് ഏകഖണ്ഠമായി നിലനിര്‍ത്തിപ്പോന്ന ഖുത്വ്ബയുടെ അറബി ഭാഷയെ പ്രാദേശികവല്‍കരിക്കാന്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ പാദ ദശയില്‍ നടന്ന ശ്രമം ഹറാമാണെന്ന് വ്യക്തമായല്ലോ?</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">മൗലീദ് സംഘടനാ തലത്തില്‍</strong><br />ആദ്യഘട്ടങ്ങളില്‍ സംഘടനാ തലത്തില്‍ തന്നെ മൗലിദാഘോഷം നിര്‍വഹിച്ചവരായിരുന്നു. വഹാബികള്‍ അല്‍ ഇര്‍ശാദ് തന്നെ എഴുതുന്നു. ഈ സന്ദര്‍ഭത്തില്‍ രണ്ട് കൊല്ലമായി മുസ്ലിം ഐക്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന് വരാറുള്ള മൗലീദാഘോഷം ഈ പ്രാവശ്യവും റബീഉല്‍ അവ്വലില്‍ 12-ാം തിയതി ഭംഗിയായി കഴിച്ച്കൂട്ടിഎന്നുള്ള വിവരം ഞങ്ങള്‍ വായനക്കാരെ സന്തോഷവൂര്‍വ്വം അറിയിച്ച് കൊള്ളുന്നു. അര്‍ത്ഥമറിയാതെ കുറേ അറബി വാക്യങ്ങള്‍ വായിച്ചാലേ മൗലീദ് ശരീപ്പെടുകയൊള്ളു വെന്ന് ശരിവെക്കുന്നവര്‍ക്കും നീരസം തോന്നാതിരിക്കത്തക്കവണ്ണം അറബിയില്‍ മൗലീദ് ഓതുവാനും കുറേ സമയം വിനിയോഗിക്കാതിരുന്നില്ല. യോഗത്തില്‍ ദൂരേനിന്ന് എത്തിച്ചേര്ന്നവര്ക്കും അല്ലാത്തവര്‍ക്കും ഒരു വിരുന്ന് നല്കുകയുണ്ടായി.(അല്‍ ഇര്‍ശാദ് 1343-റബിഉല്‍ അവ്വല്‍ പേ:158)</div>
<div style="border: 0px none; color: #3e3e3e; font-family: AnjaliOldLipi; font-size: 14px; outline: none 0px; padding: 20px 10px 0px 0px; text-align: justify; vertical-align: baseline;">
<strong style="border: 0px none; margin: 0px; outline: none 0px; padding: 0px; vertical-align: baseline;">ഇ.കെ മൗലവി മൗലീദാഘോഷം അംഗീകരിക്കുന്നു</strong><br />വഹാബി പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളില്‍ പലര്‍ക്കും മൗലിദാഘോഷത്തോട് എതിര്‍പ്പില്ലായിരുന്നു.വഹാബി പ്രസിദ്ധീകരണമായ അല്‍ മുര്‍ശിദ് അറബി മലയാള മാസികയില്‍(ഹി:1355)നബിദനാഘോഷത്<wbr></wbr>തെ കുറിച്ച് ഇ.കെ മൗലവി എഴുതുന്നു: മുസ്ലിം ലോകത്തെ ആകമാനം ആനന്ദസാഗരത്തില്‍ ആറടിക്കുന്ന റബീഉല്‍ അവ്വല്മാസം ഇതാ ആഗതമാരിക്കുന്നു. റബീഉല്‍ അവ്വല്‍ മാസത്തിന്റെ ആഗമനം ലോകത്തിന് അനുഗ്രഹമായി അവതീര്‍ണമായ മുഹമ്മദ് നബി(സ)യുടെ ജനനത്തെയാണ് അനുസ്മരിക്കുന്നത്.</div>
<span style="font-family: arial, sans-serif; font-size: x-small;">വഹാബി വേഷം ഇസ്ലാമികമല്ലെന്ന് വഹാബി ചരിത്രകാരന് വഹാബി വേഷവിതാനങ്ങള്‍ ഇസ്ലാമിക സംസ്കാരമല്ലെന്ന് കെ.എം മൗലവിയുടെ വേഷത്തെ വിവരിച്ച വഹാബി ചരിത്രകാരന് കെ.കെ അബ്ദുല്‍ കരീം; കെ എം മൗലവി ജീവചരിത്രത്തില്‍ വ്യക്തമാക്കുന്നത് കാണുക: നിങ്ങള്‍ ജ:കെ.എം മൗലവി സാഹിബിന്റെയും മറ്റും വേഷത്തെകുറിച്ച് ചിന്തിച്ചുനോക്കുക.തൊപ്പിയും തലപ്പാവും സാധാരണ ധരിച്ചരുന്നു. പുറത്തുപോകുമ്പോള്‍ ഒരുകോട്ടും തോളില്‍ ഒരുതട്ടവും കയ്യില്‍ ഊന്നുവടിയും പഴയ കുടയുമായിരിക്കും. വക്കം മൗലവിയും എം.സി.സിയും വടി ഉപയോഗിച്ചില്ലെന്ന് മാത്രം. കെ.എം മൗവലിക്ക് സമാനമായ ഇസ്ലാമികവേഷത്തില്‍ തന്നെ അവര്‍ ജീവിക്കുകയും മരിക്കുകയും ചെയ്തു. ആധുനിക ഇസ്ലാഹി പ്രവര്‍ത്തകന്മാരുടെയും പണ്ഡിതന്മാരില് പ്പെട്ട ചിലരുടെയും വേഷവിധാനങ്ങള്‍ ഇസ്ലാമിക സംസ്കാരവുമായി പൊരുത്തപ്പെടുന്നില്ലെന്നത് ദുഃഖസത്യമാണ്. താടി നീട്ടലും തലമറക്കലും പഴയ അറബി സംസ്കാരമാണെന്നും അത് തിരുമേനിയുടെ വര്‍ഗ്ഗ പാരമ്പര്യാചാരമാണെന്നും ചില അത്യാധുനികന്മാര് വാദിക്കുന്നു. ഇത്തരം പുരോഗമനപരമായ അതിര്‍വരമ്പ് അതിലംഘിക്കുന്നതുമായ അഭിപ്രായങ്ങളും അതിനനുയോജ്യമായ കര്‍മ്മങ്ങളുമാണ് സര്‍വ്വ നാശങ്ങള്‍ക്കും കാരണം. അതിനാല്‍ ഇസ്ലാമിക അധ്യാപനങ്ങളില്‍ ഒന്നുപോലും അവഗണിക്കാതിരിക്കാന്‍ ഇസ്ലാഹി പ്രവര്ത്തകന്മാരും യുവ പണ്ഡിതന്മാരും ശ്രദ്ധിക്കണം.(കെ.എം മൗലവി ജീവ ചരിത്രം കെ.കെ അബ്ദുല്‍ കരീം പേ:150-151)</span></div>
sunnikeralahttp://www.blogger.com/profile/06142710111238582789noreply@blogger.com1tag:blogger.com,1999:blog-2831502190635972422.post-35513187276338169302014-07-27T02:55:00.001-07:002014-07-27T02:55:27.445-07:00ലൈലതുല്ഖദ്ര്. Moosa Sonkal<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
ലൈലതുല്ഖദ്ര് ഏതു ദിവസമാണെന്ന കാര്യത്തില്‍ അനേകം അഭിപ്രായങ്ങളുണ്ട്. അവയില്‍ ചിലത് കാണുക: വര്‍ഷത്തില്‍ ഏതു ദിവസവുമാകാവുന്നതാണ്. റമള്വാന് മാസത്തില്‍ മാത്രമാണ്. റമള്വാനിലെ മധ്യ അവസാന പത്തുകളിലാണ്. റമള്വാനിലെ അവസാ ന പത്തില്‍ മാത്രമാണ്. അവസാനപത്തിലെ ഒറ്റയായ രാവുകളിലാണ്. ഒറ്റരാവുകളില്‍ ഇരുപത്തിയേഴാം രാവ് ആകാവുന്നതാണ്. ഈ ആഭിപ്രായങ്ങള്‍ക്കെല്ലാം ഹാജരാക്കാവുന്ന പ്രബലമായ ഹദീസുകള്‍ തന്നെ കണ്ടെത്താന്‍ കഴിയും. ഏതാനും ഹദീസുകള്‍ താഴെ ചേര്‍ക്കുന്നു. ആഇശാബീവിയില്‍ നിന്ന്, നബി(സ്വ) പ്രഖ്യാപിച്ചു. ‘നിങ്ങള്‍ റമള്വാ ന് മാസത്തിലെ അവസാനത്തെ പത്തില്‍ ഒറ്റയായ രാവുകളില്‍ ലൈലതുല്ഖദ്ര് പ്രതീക്ഷിക്കുക’(ബുഖാരി). ഇബ്നുഉമര്‍(റ)വില്‍ നിന്ന്, ‘സ്വഹാബികളില്‍ ചിലര്‍ക്കു ലൈലതുല്‍ഖദ്റിനെപ്പറ്റി സ്വപ്നദര്‍ശനമുണ്ടായി. റമള്വാനിലെ അവസാനത്തെ ഏഴു ദിവസങ്ങളിലായിരുന്നു ഈ വെളിപാട്. ഇതറിഞ്ഞ നബി(സ്വ) പറഞ്ഞു. നിങ്ങളുടെ സ്വപ്നത്തില്‍ റമള്വാനിലെ അവസാനത്തെ ഏഴു ദിവസങ്ങളിലാകുന്നു ലൈലതുല്ഖദ്ര് എന്നു വന്നിരിക്കുന്നു. അതു കൊണ്ട് ലൈലതുല്ഖദ്ര് കാംക്ഷിക്കുന്നവര്‍ റമള്വാന് അവസാന ഏഴു രാവുകളില്‍ അതിനെ പ്രതീക്ഷിക്കുക’ (ബുഖാരി).</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
ഇതിനു തുല്യമായ ആശയമുള്ള ഹദീസുകള്‍ വേറെയും കാണാവുന്നതാണ്. ഇബ്നു അബ്ബാസ്(റ)വില്‍ നിന്ന്: ‘നബി(സ്വ) പറഞ്ഞു; ‘നിങ്ങള്‍ റമള്വാനിലെ അവസാനത്തെ പത്തില്‍ ലൈലതുല്ഖദ്ര് പ്രതീക്ഷിക്കുക. അവസാന പത്തില്‍ തന്നെ ഇരുപത്തിയൊന്ന്, ഇരുപത്തിമൂന്ന്, ഇരുപത്തിയഞ്ച് രാവുകളില്‍’ (ബുഖാരി).</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
ഇബ്നുഉമര്‍(റ)വിനോട് ലൈലതുല്ഖദ്ര് റമള്വാനില് തന്നെയാണോ എന്ന് ചോദിക്കപ്പെട്ടപ്പോള്‍ ‘ലൈലതുല്‍ഖദ്റിലാണ് ഖുര്‍ആന്‍ അവതരിച്ചത്, റമള്വാന് മാസത്തില്‍ ഖുര്‍ആന്‍ അവതരിക്കപ്പെട്ടു എന്നീ ഖുര്‍ആന്‍ സൂക്തങ്ങള്‍ നിങ്ങള്‍ കേട്ടിട്ടില്ലേ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം(അബ്ദുബ്നു ഹമീദ്, ഇബ്നുജരീര്‍, ഇബ്നു മുര്‍ദവൈഹി). ഇബ്നുഉമര്‍(റ) പറയുന്നു: ‘ലൈലതുല്‍ഖദ്റിനെപ്പറ്റി നബി(സ്വ)യോട് ചോദിച്ചപ്പോള്‍ അത് എല്ലാ റമള്വാന് മാസത്തിലുമാണെന്നായിരുന്നു അവിടുന്ന് മറുപടി പറഞ്ഞത്’ (അബൂദാവൂദ്, ത്വബ്റാനി).</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
ഉബാദതുബ്നു സ്വാമിതില്‍ നിന്ന്: നബി(സ്വ) പറഞ്ഞു: ‘ലൈലതുല്ഖദ്ര് റമള്വാന് മാസത്തില്‍ അവസാനത്തെ പത്തിലാണ്. അതുതന്നെ ഒറ്റയിട്ട രാവുകളില്‍. ഇരുപത്തൊന്ന്, ഇരുപത്തിമൂന്ന്, ഇരുപത്തിയഞ്ച്, ഇരുപത്തൊമ്പത് രാവുകളില്‍ അത് പ്രതീക്ഷിക്കാം. റമള്വാന് അവസാനത്തെ രാവിലും പ്രതീക്ഷിക്കാവുന്നതാണ്’ (അഹ്മദ്, ഇബ്നുജരീര്‍, മുഹമ്മദുബ്നു നസ്വ്ര്‍, ബൈഹഖി). അബൂഹുറയ്റ(റ) പറയുന്നു: ‘ഞങ്ങള്‍ നബി സന്നിധിയില്‍ വെച്ച് ലൈലതുല്‍ഖദ്റിനെപ്പറ്റി സംസാരിക്കുകയായിരുന്നു. അപ്പോള്‍ അവിടു ന്ന് ചോദിച്ചു. ഈ റമള്വാനില് എത്രനാള്‍ നാം പിന്നിട്ടു? ഞങ്ങള്‍ പറഞ്ഞു. ഇരുപത്തിരണ്ട്. ഇനി എട്ടു ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഇതുകേട്ട് നബി(സ്വ) പറഞ്ഞു: ഇരുപത്തിരണ്ട് ദിവസങ്ങള്‍ കടന്നുപോയി. ഇനി ഏഴുദിനങ്ങള്‍ കൂടിയുണ്ട്. ഇതില്‍ ഇരുപത്തിയൊമ്പതാമത്തെ രാവില്‍ നിങ്ങള്‍ ലൈലതുല്‍ഖദ്റിനെ പ്രതീക്ഷിക്കുക.’ ഈ ഹ ദീസ് അംഗീകൃതമാണെന്ന് അല്‍ഹാഫിള് സുയൂത്വി(റ) സമ്മതിച്ചതായിക്കാണാം’.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
അനസുബ്ന് മാലികില്‍ നിന്ന്: നബി(സ്വ) പറഞ്ഞു: ‘റമള്വാന് ഒന്ന്, ഒമ്പത്, പതിനൊന്ന്, ഇരുപത്തിയൊന്ന്, റമള്വാന് അവസാനം എന്നീ രാവുകളില്‍ നിങ്ങള്‍ ലൈലതുല്‍ഖദ് റിനെ അന്വേഷിക്കുക’ ഇബ്നുമുര്‍ദവൈഹി). അബൂഹുറയ്റ(റ)വില്‍ നിന്ന്, നബി(സ്വ) പറഞ്ഞു. ‘ലൈലതുല്‍ഖദ്റിനെ നിങ്ങള്‍ റമള്വാന് അവസാന രാവില്‍ തേടുവിന്‍’ (അഹ്മദ്). അബ്ദുല്ലാഹിബ്നു ഉനൈസില്‍ നിന്ന്, ലൈലതുല്‍ഖദ്റിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞു, ‘ഈ രാവില്‍ നിങ്ങള്‍ അതിനെ പ്രതീക്ഷിക്കുക’ അന്ന് ഇരുപത്തിമൂന്നാം രാവായിരുന്നു’ (മാലിക്, ഇബ്നുസഅ്ദ്, ഇബ്നുഅബീശൈബ, അഹ്മദ്, മുസ്ലിം, ത്വഹാവി, ബൈഹഖി). അബൂസഈദിനില്‍ ഖുദ്രിയ്യി(റ)ല്‍ നിന്ന്: നബി(സ്വ) പറഞ്ഞു, ‘ലൈലതുല്‍ഖദ്റിനെ നിങ്ങള്‍ റമള്വാന് ഇരുപത്തിനാലാം രാവില്‍ അന്വേഷിക്കുക’. അഹ്മദ്, ത്വഹരാവി, ഇബ്നുജരീര്‍, ത്വബ്റാനി, അബൂദാവൂദ് എന്നിവര്‍ ബിലാല്‍(റ)വില്‍ നിന് ഉദ്ധരിക്കുന്ന ഹദീസിലു ംഇരുപത്തിനാലാം രാവെന്ന് കാണാവുന്നതാണ്. ഇബ്നുഅബ്ബാസ്(റ)വില്‍ നിന്നുള്ള ഒരു നിവേദനത്തിലും ഇങ്ങനെ കാണുന്നു. അബ്ദുല്ലാഹിബ്നു ഉമര്‍(റ)വില്‍ നിന്ന്, നബി(സ്വ) പറഞ്ഞു: ‘ലൈലതുല്‍ഖദ്റിനെ നിങ്ങള്‍ അവസാന പത്തില്‍ ഇരുപത്തിയഞ്ച്, ഇരുപത്തിയേഴ്, ഇരുപത്തിയൊമ്പത് രാ വുകളില്‍ അന്വേഷിക്കുക’(മുഹമ്മദുബിന്‍ നസ്വര്). ഇബ്നുഅബ്ബാസ്(റ)വില്‍ നിന്ന്. ഒരാ ള്‍ നബി(സ്വ)യോട് പറഞ്ഞു: ‘തിരുദൂതരേ, ഞാനൊരു വയോവൃദ്ധനാണ്. എനിക്ക് കൂടുതല്‍ നിസ്കാരത്തിനും മറ്റും സാധ്യമല്ല. അതുകൊണ്ട് ലൈതുല്‍ഖദ്ര്‍ ഉള്‍ക്കൊള്ളാന്‍ അതേത് രാവാണെന്നു നിര്‍ണയിച്ചുതന്നാലും.’ നബി(സ്വ) പ്രതിവചിച്ചു. ‘നിങ്ങള്‍ ഏഴാമത്തെരാവ് സജീവമാക്കുക’ (ഇബ്നുജരീര്‍, ത്വബ്റാനി, ബൈഹഖി).</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
സൈദുബ്നു അര്‍ഖം(റ)വിനോട് ലൈലതുല്‍ഖദ്റിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് റമള്വാന് പതിനേഴാമത്തെ രാവാണതെന്നാണ്. അതില്‍ സംശയിക്കേണ്ടതില്ലെ ന്നും ആ ദിനത്തില്‍ ഉപേക്ഷ വരുത്തരുതെന്നും ഖുര്‍ആന്‍ അവതരിച്ച, മുസ്ലിം, മുര് ശിക് സംഘങ്ങള്‍ ഏറ്റുമുട്ടിയ സുദിനമാണതെന്നും അദ്ദേഹം പറഞ്ഞു(ഇബ്നു അബീശൈബ, ഇബ്നുമനീഅ്, ഇമാം ബുഖാരി, താരീഖ് ത്വബ്റാനി,ബൈഹഖി, അബുശ്ശൈഖ്).</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<span style="color: #ff6600;"><strong>ലക്ഷണങ്ങള്‍</strong></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
നബിവചനങ്ങളില്‍ പറഞ്ഞ ചില ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ലൈലതുല്ഖദ്ര് ഏതു ദിനമായിരുന്നു എന്നു മനസ്സിലാക്കാന്‍ നമുക്ക് കഴിയും. ഈ അടിസ്ഥാനത്തിലായിരുന്നു പൂര്‍വ്വികര്‍ തങ്ങളുടെ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്നത്. അത്തരം ചില ഹദീസുകള്‍ കാണുക: മുസ്ലിം നിവേദനം ചെയ്ത ഹദീസില്‍ അബുല്‍മുന്‍ദിര്‍(റ) പറയുന്നു: ‘ലൈലതുല്‍ഖദ്റിനു പിന്നാലെ വരുന്ന പ്രഭാതസൂര്യനു മങ്ങിയ കിരണങ്ങളായിരിക്കും.’ ഇമാം നവവി(റ) ഖാളി ഇയാളി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്നു: ‘പ്രഭാതകിരണങ്ങളുടെ ഈ മങ്ങല്‍ ലൈലതുല്‍ഖദ്റിന്റെ ദൃഷ്ടാന്തമായി അല്ലാഹു നിശ്ചയിച്ചതാണ്’.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
മറ്റൊരു വീക്ഷണപ്രകാരം പ്രസ്തുത രാവില്‍ ഭൌമലോകത്തേക്കിറങ്ങിയ മാലാഖമാര്‍ ആരോഹണം ചെയ്യുന്ന അവസരത്തില്‍ അവരുടെ ചിറകുകളും സ്ഥൂലശരീരങ്ങളും സൂര്യകിരണത്തെ നിഷ്പ്രഭമാക്കുന്നതിനാലാണ് പ്രഭാതസൂര്യന്റെ പ്രകാശം മങ്ങിയതാ യി അനുഭവപ്പെടുന്നത് എന്നാണ്. ലൈലതുല്‍ഖദ്റിനുശേഷം ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഈ ദിനം മനസ്സിലാക്കിയിട്ടെന്തു പ്രയോജനം എന്നു സംശയിക്കാം. പണ്ഢിതന്മാര് പറയുന്നത് കാണുക; ‘ഈ വര്‍ഷത്തെ രാവ് എന്നായിരുന്നുവെന്നറിഞ്ഞാല്‍ അടുത്ത വര്‍ഷങ്ങളില്‍ പ്രസ്തുത രാവിനെ കൂടുതല്‍ പരിഗണിക്കാന്‍ കഴിയുന്നതാണ്. എന്നുമാത്രമല്ല ലൈലതുല്‍ ഖദ്റിന്റെ പകലും പ്രധാനമാണെന്ന വീക്ഷണപ്രകാരം പ്രസ്തുത പകല്‍ ധന്യമാക്കാന്‍ ഈ അറിവ് ഉപകാരപ്പെടുകയും ചെയ്യും.’ ഇമാം നവവി(റ)വിന്റെ അഭിപ്രായമാണിത്.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
ജാബിറുബ്നു അബ്ദില്ലാ(റ)യില്‍ നിന്നുള്ള ഒരു വചനം കാണുക. ‘ലൈലതുല്‍ഖദ്റിനെ നിങ്ങള്‍ റമള്വാന് അവസാന പത്തില്‍ പ്രതീക്ഷിക്കുക. അതൊരു തിളക്കമാര്‍ന്ന, സൌഖ്യപൂര്‍ണമായ രാവായിരിക്കും. കഠിനമായ തണുപ്പോ ചൂടോ അനുഭവപ്പെടാത്ത രാവ്’.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
ഉബാദതുബ്നു സ്വാമിതില്‍ നിന്നു നിവേദനം ചെയ്ത ഹദീസില്‍, ആ രാവ് ശാന്തവും തെളിമയാര്‍ന്നതും മനോഹരവുമായിരിക്കുമെന്ന് പറഞ്ഞിരിക്കുന്നു. അന്ന് ചന്ദ്രപ്രഭ, പൌ ര്‍ണമി ദിനത്തിലേതുപോലെ തെളിഞ്ഞിരിക്കുമെന്നും തെന്നിമാറുന്ന നക്ഷത്രങ്ങള്‍ തീ രേ കാണുന്നതല്ലെന്നും ഈ ഹദീസില്‍ കാണാം(അഹ്മദ്, ബൈഹഖി, ഇബ്നുമുര്‍ദവൈഹി). അബ്ദുല്ലാ(റ)വില്‍ നിന്ന് നിവേദനം ചെയ്ത ഹദീസില്‍ പറയുന്നു: “എല്ലാ രാ വിലും സൂര്യന് ഉദിക്കുന്നത് പിശാചിന്റെ കൊമ്പുകള്‍ക്കിടയിലൂടെയാണ്. എന്നാല്‍ ലൈലതുല്‍ ഖദ്റില്‍ അങ്ങനെ സംഭവിക്കില്ല. അന്നത്തെ സൂര്യകിരണങ്ങള്‍ മങ്ങിയതായിരിക്കും’ (ഇബ്നുഅബീശൈബ, ഇബ്നുജരീര്‍).</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<span style="color: #ff6600;"><strong>ലൈലതുല്ഖദ്ര്: രഹസ്യമാക്കിയതിലെ യുക്തി</strong></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
ലൈലതുല്‍ഖദ്റിനെ രഹസ്യമാക്കിവെച്ചതിലുള്ള യുക്തിയെന്ത്? പ്രമുഖ ഖുര്‍ആന്‍ വ്യാ ഖ്യാതാവ് റാസി(റ) പറയുന്നു. ‘ലൈലതുല്‍ഖദ്റിനെ മറ്റുപല കാര്യങ്ങളെയും പോലെ അല്ലാഹു രഹസ്യമാക്കിവെച്ചതിനു പലകാരണങ്ങള്‍ നമുക്ക് ഊഹിക്കാവുന്നതാണ്. സു കൃതങ്ങള്‍ക്കു പിന്നില്‍ തന്റെ തൃപ്തിയെ അല്ലാഹു ഗോപ്യമാക്കിവെച്ചിരിക്കുന്നു. മനുഷ്യന് നല്ല കാര്യങ്ങള്‍ പ്രതീക്ഷാപൂര്‍വം പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണിത്. അതുപോലെ, പാപങ്ങള്‍ക്കു പിന്നില്‍ അല്ലാഹുവിന്റെ ശക്തമായ കോപമുണ്ട്. എന്നാല്‍ ആ കോ പത്തെ നിര്‍ണയിക്കാന്‍ നമുക്ക് സാധ്യമല്ല. നാം സര്‍വ്വ പാപങ്ങളില്‍ നിന്നും മുക്തരായിരിക്കാന്‍ വേണ്ടിയാണിത്. അല്ലാഹു തന്റെ ഇഷ്ടഭാജനങ്ങളായ ഔലിയാഇനെ ജനമധ്യത്തില്‍ നിന്നു പലപ്പോഴും മറച്ചുപിടിക്കുന്നു. ജനങ്ങള്‍ എല്ലാവരെയും ആദരവോടെ കാണുന്ന അവസ്ഥയുണ്ടാക്കാന്‍ വേണ്ടിയാണിത്. അതുപോലെ പ്രാര്‍ഥനകള്‍ക്കുള്ള ഉത്തരം രഹസ്യമാക്കിയത് അടിമകള്‍ എല്ലാതരം പ്രാര്‍ഥനകളിലും വീണ്ടും വീണ്ടും താ ത്പര്യം കാണിക്കാന്‍ വേണ്ടിയാണ്. ഇസ്മുല്‍ അഅ്ളമിനെ ഗോപ്യമാക്കിയിരിക്കുന്നത് അവന്റെ എല്ലാ നാമങ്ങള്‍ക്കും വിലകല്‍പ്പിക്കാനാണ്. പശ്ചാതാപ സ്വീകരണത്തെപ്പറ്റിയുള്ള അറിവ് മറച്ചുപിടിക്കുന്നത് എല്ലാതരം തൌബകള്‍ക്കും വില കല്പ്പിക്കാനാണ്. മരണസമയം രഹസ്യമാക്കിവെച്ചത് സദാസമയവും ദൈവബോധം നിലനിര്‍ത്താന്‍ വേണ്ടിയാണ്. ഇപ്രകാരം ലൈലതുല്ഖദ്ര് ഗോപ്യമാക്കിയത് റമള്വാന് രാവുകള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്താനും സജീവമാക്കാനും വേണ്ടിയാണ്’.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
മറ്റൊരു കാരണം ശ്രദ്ധിക്കുക: ‘ഇക്കാര്യത്തില്‍ അല്ലാഹു ഇങ്ങനെ പറയുന്നുവെന്ന് നമുക്കു സങ്കല്പ്പിക്കാം. നിങ്ങള്‍ പാപത്തോട് ആഭിമുഖ്യം പുലര്‍ത്തുമെന്ന് വ്യക്തമായ അറിവ് എനിക്കുണ്ടായിരിക്കെ ഞാന്‍ നിങ്ങള്‍ക്ക് ലൈലതുല്ഖദ്ര് നിര്‍ണയിച്ചു തന്നാല്‍ പ്രസ്തുത രാവിലും നിങ്ങള്‍ ശരീരേച്ഛക്കുവിധേയമായി പാപങ്ങളില്‍ ചെന്നുചാടാം. അപ്പോള്‍ നിങ്ങള്‍ ചെയ്യുന്ന തെറ്റ് പൂര്‍ണ അറിവോടെയാണ്. ഇങ്ങനെ അറിവോടും ബോധത്തോടും കൂടി ചെയ്യുന്ന കുറ്റങ്ങള്‍ അതില്ലാതെ ചെയ്യുന്ന തെറ്റുകളെക്കാള് കഠിനമായതാണ്. ഈയൊരപകടത്തില്‍ നിങ്ങള്‍ പെടാതിരിക്കാനാണ് ഞാനത് മറച്ചുപിടിച്ചിരിക്കുന്നത്.’ ഒരിക്കല്‍ നബി(സ്വ) പള്ളിയില്‍ കിടന്നുറങ്ങുന്ന ഒരാളെകണ്ടു. അലി(റ) വിനെ വിളിച്ചു നബി(സ്വ) പറഞ്ഞു: ‘അയാളെ ഉണര്‍ത്തി ദേഹശുദ്ധിവരുത്താന്‍ ആജ്ഞാപിക്കുക.’ അപ്പോള്‍ അലി(റ) ചോദിച്ചു: ‘റസൂലേ, അങ്ങ് അയാളെ ഉണര്ത്താ ന് ശ്രമിക്കാത്തതെന്താണ്? അവിടുന്ന് നല്ലകാര്യങ്ങള്‍ മത്സരബുദ്ധ്യാ ചെയ്യുന്ന ആളാണല്ലോ.’ അപ്പോള്‍ നബി(സ്വ) പ്രതികരിച്ചതിങ്ങനെയായിരുന്നു. ‘ഞാനദ്ദേഹത്തെ ഉമര്‍ത്തുകയെന്നത് അയാള്‍ക്ക് അവഹേളനമായിരിക്കും. എന്റെ ആ പ്രവൃത്തി ഒരു പക്ഷേ അ യാള്‍ക്ക് കുറ്റകരമായേക്കും. അത് ലഘൂകരിക്കാന്‍ ഉദ്ദേശിച്ചാണ് ആ പണി നിങ്ങളെ ഏ ല്പ്പിക്കുന്നത്.’ നോക്കുക, ഈ സംഭവത്തില്‍ പ്രവാചകരുടെ കാരുണ്യമാണ് നിഴലിക്കുന്നതെങ്കില്‍ അല്ലാഹുവിന്റെ കാരുണ്യം ഇതിലുമെത്രയോ മഹത്താണ്. ഈ വസ്തുത പരിഗണിക്കുമ്പോള്‍ അല്ലാഹു ഇങ്ങനെ പ്രഖ്യാപിക്കുന്നതായിന മുക്കു സങ്കല്‍പ്പിക്കാവുന്നതാണ്.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
“ലൈലതുല്ഖദ്ര് എന്നാണെന്നജ്ഞാനം നിങ്ങള്‍ക്ക് ലഭിച്ചാല്‍ ആ രാവില്‍ നിങ്ങള്‍ സുകൃതം ചെയ്ത് ആയിരം മാസത്തെ പുണ്യംനേടും. പക്ഷേ, ആ രാവില്‍ നിങ്ങള്‍ തെ റ്റുകള്‍ ചെയ്താല്‍ ആയിരം മാസത്തെ പാപത്തെക്കാള്‍ കഠിന ശിക്ഷക്ക് അത് നിങ്ങളെ അര്‍ഹരാക്കിത്തീര്‍ക്കും. എങ്കില്‍ പ്രതിഫലം വാരിക്കൂട്ടുന്നതിലും പ്രധാനം പാപഫലം ഇല്ലായ്മ ചെയ്യലാണ്.” ഈ രാവിനെ രഹസ്യമാക്കിയതിനു പിന്നില്‍ മറ്റൊരു കാരണം കൂടി കാണാവുന്നതിതാണ്. ലൈലതുല്ഖദ്ര് എന്നാണെന്നു കണ്ടെത്താന്‍ സത്യവിശ്വാസി ആത്മാര്‍ഥമായി ശ്രമിക്കുന്നു. അതുവഴി ഈ ശ്രമത്തിന്റെ പ്രതിഫലവും നേടിയെടുക്കാന്‍ അവര്‍ക്ക് കഴിയുന്നു.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
ഈ രാവിനെ രഹസ്യമാക്കിയതിനു മറ്റൊരു കാരണം വിശ്വാസികള്‍ റമള്വാന് രാവുകള്‍ പലതും ലൈലതുല്ഖദ്ര് ആകാമെന്നധാരണയില്‍ സജീവമാക്കുമെന്നതാണ്. ഈ അവ സ്ഥ കാണുമ്പോള്‍ അല്ലാഹു മലകുകളോട് പറയും: ‘നോക്കൂ, നിങ്ങളല്ലേ പറഞ്ഞത് മനുഷ്യര്‍ കുഴപ്പവും നാശവുമുണ്ടാക്കുന്നവരാണെന്ന്. ലൈലതുല്ഖദ്ര് എന്നാണെന്നറിയാതെ തന്നെ അവരിത്രയും ആരാധനാനിരതരായിരിക്കുന്നു. എങ്കില്‍ ആ രാവിനെപ്പറ്റി അവര്‍ക്ക് പൂര്‍ണജ്ഞാനം നല്കിയിരുന്നെങ്കില് അവര്‍ ഈ രാവിനെ എത്രമാത്രം സജീവമാക്കും. ഇതൊന്നുമല്ലാത്ത നിരവധി രഹസ്യങ്ങള്‍ ഇനിയും ഈ രാവു മറച്ചുവെച്ചതിലുണ്ടാകാം. അല്ലാഹു അഅ്ലം.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
ലൈലതുല്‍ഖദ്റിനെ പിന്തുടര്ന്നുവരുന്ന പകലിനു വല്ല മഹത്വവുമുണ്ടോ? ഇമാം നവവി(റ) ഉദ്ധരിക്കുന്നത് കാണുക. ഇമാം റുഅ്യാനി(റ) പറഞ്ഞു. ‘ഇമാമുനാ ശാഫിഈ(റ) ഖദീമില്‍ പറഞ്ഞിരിക്കുന്നത് ലൈലതുല്‍ഖദ്റിന്റെ പകലിലും രാത്രിയിലെന്നപോലെ ആരാധനയിലേര്‍പ്പെടല്‍ സുന്നത്താണെന്നാണ്. ഈ വീക്ഷണത്തെ ഖണ്ഡിക്കുന്ന അഭിപ്രായം ജദീദില് കാണുന്നുമില്ല. എങ്കില്‍ ഈ വീക്ഷണം അദ്ദേഹത്തിന്റെ മദ്ഹബായി സ്വീകരിക്കാവുന്നതാണെന്നതില്‍ തര്‍ക്കമില്ല”.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
ഇമാം റാസി(റ) പറയുന്നു: ‘ലൈലതുല്‍ഖദ്റിന്റെ പ്രത്യേകതയില്‍ അതിന്റെ പകല്‍ ഉള് പ്പെടുമോ എന്നതില്‍ അഭിപ്രായാന്തരമുണ്ട്. ശുഅ്ബി(റ) പറഞ്ഞത് പകലിനും മഹത്വം ബാധകമാണെന്നാണ്. ഇതിനുള്ള ന്യായം രാവ് എന്ന പ്രയോഗത്തില്‍ പകലും ഉള്‍പ്പെടും എന്നതാകാം. അതുകൊണ്ടാണല്ലോ സാധാരണ ലൈലത്(രാത്രി) ഇഅ്തികാഫിരിക്കാന്‍ നേര്‍ച്ചയാക്കിയാല്‍ പകല്‍കൂടി ഉള്‍പ്പെട്ട രണ്ട് ദിനം ഇഅ്തികാഫ് നിര്‍ബന്ധമാകുന്നത്. അല്ലാഹു പറഞ്ഞത് ‘രാവും പകലും പരസ്പരം ബന്ധം പുലര്‍ത്തുന്ന അവസ്ഥയിലാണ് സംവിധാനിച്ചിരിക്കുന്നത്’ എന്നാണല്ലോ”.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
ഇബ്നുഅബീശൈബ(റ) ആമിറി(റ)ല്‍ നിന്ന് നിവേദനം ചെയ്യുന്നു: ‘ലൈലതുല്ഖദ്റിനെപ്പോലെതന്നെയാ<wbr></wbr>ണ് അതിന്റെ പകലും. അതിന്റെ പകല്‍പോലെ തന്നെയാണാ രാവും’. ഹസനുബ്നു ഹര്‍റി(റ)ല്‍ നിന്നുള്ള മറ്റൊരു വചനം: ‘ലൈലതുല്‍ഖദ്റിലെ സുകൃതങ്ങള്‍ക്കു ലഭിക്കുന്ന പ്രതിഫലത്തിനു സമാനമായത് അതിന്റെ പകലില്‍ ചെ യ്യുന്ന നല്ലകാര്യങ്ങള്‍ക്കും ലഭിക്കും.’</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
റമള്വാന് മുഴുവന്‍ ഇശാഉം തറാവീഹും നിര്‍വഹിച്ചാല്‍ ലൈലതുല്‍ഖദ്റിന്റെ പുണ്യംനേടി എന്നുപറയാമോ? ഇതു സംബന്ധമായി ഇമാം ശാഫിഈ(റ) പറഞ്ഞതായി ശറഹുല്‍മുഹദ്ദബ് ഉദ്ധരിക്കുന്നു. ‘ഇശാഇനും സ്വുബ്ഹിക്കും സന്നിഹിതരായവന്‍ ലൈലതുല്‍ഖദ്റിന്റെ ഭാഗ്യം നേടിയവനാകുന്നു.’ ഈ വസ്തുത സ്ഥിരീകരിക്കുന്ന നബിവചങ്ങളും കാണാം. ബൈഹഖി(റ) അനസുബ്ന് മാലികി(റ)ല്‍ നിന്നു നിവേദനം ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: ‘റമള്വാന് മാസം പൂര്‍ണമായി ഇശാഅ്, മഗ്രിബ് നിസ്കാരങ്ങള്‍ ജമാഅത്തായി നിര്‍വഹിക്കുന്നവര്‍ ലൈലതുല്‍ഖദ്റില്‍ നിന്ന് പൂര്‍ണമായ ഒരു ഭാഗം സ്വായത്തമാക്കിയവരാകുന്നു’.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
അബൂഹുറയ്റ(റ)വില്‍ നിന്ന്, നബി(സ്വ) പ്രഖ്യാപിച്ചു. ‘റമള്വാന് പൂര്‍ണമായി ഇശാഅ് നിസ്കാരം സംഘടിതമായി നിര്‍വഹിക്കുന്നവര്‍ ലൈലതുല്‍ഖദ്റിനെ പ്രാപിച്ചവരാകുന്നു’(ബൈഹഖി, ഇബ്നുഖുസൈമ). സഈദുബ്ന് മുസയ്യബി(റ)ല്‍ നിന്ന്, ‘ലൈലതുല്‍ഖദ്റില്‍ ഇശാഅ് നിസ്കാരം ജമാഅത്തായി നിര്‍വഹിക്കാന്‍ കഴിഞ്ഞവന് പ്രസ്തുത രാവിന്റെ മഹത്വത്തില്‍ നിന്ന് ഒരുപിടി കൈവശപ്പെടുത്തിയിരിക്കുന്നു.’ അലി (റ)വില്‍ നിന്ന്: ‘റമള്വാന് മാസത്തിലെ എല്ലാ രാവിലും ഇശാഅ് നിസ്കാരം നിര്വഹിച്ചവന് ലൈലതുല്ഖദ്ര്, നിസ്കാരത്തില്‍ ധന്യമാക്കിയവനാണ്’(ബൈഹഖി). റമള്വാന് മാസം പൂര്‍ണമായി സാധാരണ സദ്വൃത്തികള്‍ കൊണ്ട് ധന്യമാക്കുന്നവര്‍ക്ക് ലൈലതുല്‍ഖദ്റിന്റെ മഹത്വം കൈവരിക്കാന്‍ കഴിയുമെന്ന് ഈ ഹദീസുകള്‍ വ്യക്തമാക്കുന്നു.ഇശാഅ് നിസ്കാരത്തെ പ്രത്യേകം പരാമര്‍ശിച്ചത് തറാവീഹ് നിസ്കാരവുമായി അതിനുള്ള ബന്ധം മാനിച്ചാണ് എന്ന് കരുതാം.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
ലൈലതുല്ഖദ്ര് വിശ്വാസികള്‍ക്കു വെളിപ്പെടുമോ? ഇമാം നവവി(റ) പറയുന്നു: ‘അല്ലാ ഹു ഉദ്ദേശിച്ചവര്‍ക്ക് റമള്വാനില് ലൈലതുല്‍ഖദ്റിനെ വെളിപ്പെടുത്തുന്നതാണ്. വ്യക്തമായ ഹദീസുകളും സച്ചരിതരുടെ വിവരങ്ങളും ഈ വസ്തുത സ്ഥിരീകരിക്കുന്നുണ്ട്’. ലൈലതുല്ഖദ്ര് വെളിപ്പെട്ടവര്‍ ആ വസ്തുത പരസ്യമാക്കാതിരിക്കല്‍ സുന്നത്താണെന്നാണ് പണ്ഢിതമതം. ഇമാം നവവി(റ) സ്വാഹിബുല്‍ഹാവിയില്‍ നിന്ന് ഇക്കാര്യം ഉദ്ധരിച്ചുകാണുന്നു. മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങളിലും ഈ വസ്തുത കാണാം.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<span style="color: #ff6600;"><strong>റമള്വാന് ഉംറ</strong></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
റമള്വാനിലെ ഉംറക്ക് ഒരു ഹജ്ജിന്റെ മഹത്വമുണ്ടെന്നു ഹദീസില്‍ കാണാം. ഇബ്നു അബ്ബാസ്(റ)വില്‍ നിന്നു നിവേദനം:’നബി(സ്വ) ഹജ്ജിന് പുറപ്പെടാനൊരുങ്ങിയപ്പോള്‍ ഒരു സ്വഹാബി വനിത തന്റെ ഭര്‍ത്താവിനോട് പറഞ്ഞു: നബിതിരുമേനിയൊത്ത് ഹജ്ജിനുപോകാന്‍ എനിക്കും താത്പര്യമുണ്ട്’. ആ സ്വഹാബി ദരിദ്രനായിരുന്നു. അദ്ദേഹം പറ ഞ്ഞു: ‘നിന്നെ ഹജ്ജിനയക്കാന്‍ എനിക്കു വാഹനമില്ലല്ലോ. ഞാനെന്തു ചെയ്യും. സ്വഹാ ബി വനിത ചോദിച്ചു: ‘ഇന്ന വ്യക്തിയുടെ ഒട്ടകത്തെ തല്ക്കാലം ആവശ്യപ്പെട്ടാലോ? ‘നീ ഉദ്ദേശിക്കുന്ന ആളുടെ ഒട്ടകം യുദ്ധാവശ്യത്തിനു മാത്രമായി പരിശീലിപ്പിച്ചതാണ്. അത് ലഭിക്കില്ല’. ആ സ്ത്രീ ചോദിച്ചു: ‘ആ ഒട്ടകത്തെ എനിക്ക് ഹജ്ജിനുപോകാനനുവദിച്ചു തന്നാല്‍ അതും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ഒരു യുദ്ധമാണെന്നു നിങ്ങള്‍ക്കറിയില്ലേ?’ ഈ ചോദ്യത്തിന് അവരുടെ ഭര്‍ത്താവില്‍ നിന്ന് മറുപടിയുണ്ടായില്ലെങ്കിലും ഹജ്ജിനുപോകാനുള്ള അവരുടെ പ്രതീക്ഷക്ക് മങ്ങലേറ്റു. തിരുനബിയുമൊത്തുള്ള ഹജ്ജിനു സമാനമായ പ്രതിഫലം ലഭിക്കുന്ന വല്ലതുമുണ്ടോ എന്ന ചിന്തയിലായി അവര്‍. അതേപ്പറ്റി അന്വേഷിക്കാന്‍ ഭര്‍ത്താവിനെ പ്രവാചക സന്നിധിയിലേക്കയച്ചു. സ്വ ഹാബി വന്നു കാര്യം പറഞ്ഞപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘നിങ്ങള്‍ നിങ്ങളുടെ പ്രിയതമ ക്ക് അസ്സലാമുഅലൈകും വറഹ്മത്തുല്ലാഹ് എന്ന് എന്റെ സലാം പറയുക. റമളാനില്‍ ചെയ്യുന്ന ഒരു ഉംറഃ എന്നോടൊത്തു ചെയ്ത ഹജ്ജിനു സമാനമാണെന്നും അവരെ അറിയിക്കുക” (അബൂദാവൂദ്, ഇബ്നുഖുസൈമ).</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
ഉമ്മുസുലൈം(റ) എന്ന സ്വഹാബി വനിത പ്രവാചക സവിധത്തില്‍ വന്നു പരാതിപ്പെട്ടു. ‘നബിയേ, അബൂത്വല്‍ഹയും പുത്രനും എന്നെ കൂടാതെ ഹജ്ജ് ചെയ്തുവന്നിരിക്കുന്നു.ഞാനിനി എന്തുചെയ്യും?’ നബി(സ്വ) പ്രതിവചിച്ചു: ഉമ്മുസുലൈം, ദുഃഖിക്കാനെന്തിരിക്കുന്നു, റമള്വാന് മാസത്തില്‍ ചെയ്യുന്ന ഉംറ എന്നോടൊത്തു ചെയ്യുന്ന ഹജ്ജിനു സമാനമാകുന്നു’ (ഇബ്നുഹിബ്ബാന്‍).</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
ഉമ്മു മ’അ്ഖില്‍(റ) ഒരിക്കല്‍ പ്രവാചക സവിധത്തില്‍ വന്നു പറഞ്ഞു. ‘തിരുദൂതരേ, എനിക്ക് പ്രായമേറെയായി. ഞാന്‍ രോഗിയുമാണ്. അടുത്ത ഹജ്ജിന് എനിക്കവസരമൊരുക്കുമെന്ന് തോന്നുന്നില്ല. ഹജ്ജിനു തുല്യമായ പ്രതിഫലം സ്വായത്തമാക്കാന്‍ മറ്റു വല്ല മാര്‍ഗവുമുണ്ടോ?’ നബി(സ്വ) പറഞ്ഞു; ‘ഉണ്ട്. റമള്വാനില് ചെയ്യുന്ന ഉംറ ഹജ്ജിനു തുല്യമാകുന്നു’ (അബൂദാവൂദ്, നസാഇ).</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
അബൂതുലൈഖ(റ) നബി തങ്ങളോടാരാഞ്ഞു. ‘തങ്ങളോടൊത്ത് ഹജ്ജ് ചെയ്യുന്നതിനു തുല്യമായ വല്ല കര്‍മ്മവും വേറെയുണ്ടോ?” പ്രവാചകര്‍ പറഞ്ഞു: ‘റമള്വാന് മാസത്തി ലെ ഉംറയുണ്ട്’ (ബസ്സാര്‍, ത്വബ്റാനി)</div>
</div>
sunnikeralahttp://www.blogger.com/profile/06142710111238582789noreply@blogger.com0tag:blogger.com,1999:blog-2831502190635972422.post-86552992256918041752014-07-27T02:51:00.000-07:002014-07-27T02:51:41.322-07:00ഖുനൂത് സമഗ്ര പഠനം. Moosa Sonkal<div dir="ltr" style="text-align: left;" trbidi="on">
<br />
ഖുനൂത് എന്ന അറബി പദത്തിനു പ്രാര്‍ത്ഥിക്കുക,വിനയം കാണിക്കുക,മൌനം ദീക്ഷിക്കുക എന്നൊക്കെ ഭാഷാര്‍ത്ഥമുണ്ട്. എന്നാല്‍ നിസ്കാരത്തില്‍ നിര്‍വ്വഹി ക്കപ്പെടുന്ന പ്രത്യേക പ്രാര്‍ത്ഥനയാണ് ഇവിടെ ഖുനൂത് കൊണ്ട് വിവക്ഷിക്കുന്നത്. നിസ്കാരത്തില്‍ മൂന്നുവിധം ഖുനൂത് നിര്‍വ്വഹിക്കപ്പെടുന്നു.<br />
<br />
<b><u>1. നാസിലത്തിന്റെ ഖുനൂത് :</u></b> മുസ്ലിം സമൂഹത്തിനു പൊതുവായി എന്തെങ്കിലും വിപത്തുണ്ടാകുമ്പോള്‍ എല്ലാ നിസ്കാരത്തിലും ഒരുപോലെ നിര്‍വ്വഹിക്കപ്പെടുന്ന ഖുനൂതാണിത്. ഒരിക്കല്‍ ഒരു കൂട്ടം പ്രബോധകരെ ശത്രുപക്ഷം നിര്‍ദാക്ഷിണ്യം അറുകൊല ചെയ്തപ്പോള്‍ ഒരു മാസക്കാലം നബി(സ്വ)യും സ്വഹാബത്തും ഈ ഖുനൂത് നിര്‍വ്വഹിച്ചു.<br />
<br />
<u><b>2.വിത്റിലെ ഖുനൂത്:</b></u>വിശുദ്ധ റമളാനിലെ അവസാന പകുതിയിലെ വിത്ര്‍ നിസ്കാര ത്തില്‍ മാത്രം നിര്‍വ്വഹിക്കപ്പെടുന്ന ഖുനൂതാണിത്. നബി(സ്വ)യും സ്വഹാബിമാരും ഇത് നിര്‍വ്വഹിച്ചിരുന്നതായി പ്രബലമായ ഹദീസുകളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്.<br />
<br />
<u><b>3. സ്വുബ്ഹിയിലെ ഖുനൂത് :</b></u> എല്ലാ ദിവസവും സ്വുബ്ഹി നിസ്കാരത്തില്‍ നിര്‍വ്വഹിക്ക പ്പെടുന്ന ഖുനൂതാണിത്. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഇത് സ്ഥിരീകരിക്കുന്നുണ്ട്. നബി(സ്വ) മരണംവരെ ഇത് നിര്‍വ്വഹിച്ചിരുന്നതായി പ്രബലമായ ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇത് സുന്നത്താണെന്ന് ഇമാം ശാഫിഈ(റ) തറപ്പിച്ചുപറയുകയും ചെയ്തിട്ടുണ്ട്.<br />
<br />
എന്നാല്‍, ഇവിടെ മൂന്നാമതായി പരാമര്‍ശിച്ച സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂതിന്റെ കാര്യത്തിലാണ് സുന്നികള്ക്കു കേരളത്തിലെ പുത്തനാശയക്കാരുമായി തര്‍ക്കമുള്ളത്. ഇമാം ശാഫിഈ(റ) സ്വുബ്ഹിന്റെ ഖുനൂത് സുന്നത്താണെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനു വ്യക്തവും ശക്തവുമായ രേഖകളുണ്ടാവുമെന്നുറപ്പാണ്.<br />
ആരെ അംഗീകരിക്കണം?<br />
<br />
വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഇമാം ശാഫിഈ (റ) യും മറ്റു ഇമാമുകളും പറഞ്ഞുതന്നത് അംഗീകരിക്കുക മാത്രമാണ് സുന്നികള്‍ ചെയ്യുന്നത്. ഇതിനാണ് തഖ് ലീദ് എന്നു പറയുന്നത്. അതുകൊണ്ടുതന്നെ,ഇമാം ശാഫിഈ(റ)യെ തഖ് ലീദ് ചെയ്യുക എന്നതിന്റെ വിവക്ഷ, ഖുര്‍ആനും ഹദീസും പിന്‍പറ്റുക എന്നതു തന്നെയാണ്. കാരണം ഖുര്‍ആന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിലാണ് ഓരോ കാര്യവും അവര്‍ പറഞ്ഞിട്ടുള്ളത്. അവര്‍ പറഞ്ഞതിനു വിരുദ്ധമായി ഒരൊറ്റ സ്വഹീഹായ ഹദീസും കാണിച്ചുതരാന്‍ വിമര്‍ശകര്‍ക്ക് സാധ്യമല്ല.അല്പജ്ഞാനികളായ വിമര്‍ശകര്‍ ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും കണ്ടെത്തിയ ജല്പനങ്ങളാണ് പുത്തനാശയക്കാരായ പാമരന്മാര് പിന്‍പറ്റുന്നത്. അല്ലാതെ, ഖുര്‍ആനും ഹദീസും മനസ്സിലാക്കാനുള്ള കഴിവ് അവര്‍ക്കില്ല. അതുകൊണ്ടാണ് പുത്തനാശയക്കാര്‍, അല്പജ്ഞാനികളായ മൌലവിമാരെയും, സുന്നികള്‍ മഹാന്മാരായ ഇമാമുകളെയും തഖ് ലീദ് ചെയ്യുകയാണെന്ന് പറയുന്നത്.<br />
ഖുര്‍ആനും സുന്നത്തും പിന്‍പറ്റണമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. പക്ഷേ,എങ്ങനെ പിന്‍പറ്റണമെന്നതാണ് തര്‍ക്കം. ഇമാമുകളുടെ ഗവേഷണത്തെ അടിസ്ഥാനമാക്കിയാണ് ഖുര്‍ആനും ഹദീസും പിന്‍പറ്റേണ്ടതെന്ന് സുന്നികളും, മൌലവിമാരുടെ ജല്പനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് പുത്തനാശയക്കാരും പറയുന്നു. മഹാന്മാരായ ഇമാമുകള്‍ അഗാധജ്ഞാനമുള്ളവരും ലക്ഷക്കണക്കിനു ഹദീസുകള്‍ മനഃപാഠമുള്ളവരുമായിരുന്നു. ഇമാം ശാഫിഈ(റ)യുടെ ശിഷ്യനായ അഹ്മദ്ബിന്‍ ഹമ്പല്‍(റ)വിനുതന്നെ പത്തുലക്ഷം ഹദീസുകള്‍ നഃപാഠമുണ്ടായിരുന്നു (തഹ്ദീബുല്‍ കമാല്‍ 1/242, തഹ്ദീബുത്തഹദീബ് 1/46, ദഹബിയുടെ ത്വബഖാതുല്‍ ഹുഫ്ഫാള് 1/189, താരീഖു ദിമശ്ഖ് 5/312).എന്നാല്‍ അഹ്മദ്ബ്നു ഹമ്പല്‍(റ) നേക്കാള്‍ കൂടുതല്‍ ഹദീസുകള്‍ ലഭിക്കാനുള്ള എല്ലാ സാധ്യതകളും ഇമാം ശാഫിഈ(റ)വിനുണ്ടായിരുന്നു. കാരണം,ഇമാം മാലിക്(റ)വിന്റെ മുവത്വ എന്ന പ്രസിദ്ധ ഹദീസ്ഗ്രന്ഥം പത്താം വയസ്സില്‍തന്നെ മനഃപാഠമാക്കിയ ഇമാം ശാഫിഈ(റ) മദീനയിലെത്തി, ഇമാം മാലിക്(റ)വിന്റെ മദ്ഹബിന്നാധാരമായ ഹദീസുകളത്രയും അദ്ദേഹത്തില്‍നിന്ന് സ്വീകരിച്ചു. പിന്നീട് ഇറാഖിലെത്തിയ ശാഫിഈ(റ) ഇമാം, അബൂഹനീഫ(റ)യുടെ ശിഷ്യനായ മുഹമ്മദ്ബ്നു ഹസന് ശൈബാനിയില്‍നിന്നും ഹനഫീ മദ്ഹബിന്നാധാരമായ ഹദീസുകളത്രയും സ്വീകരിച്ചു. ഇമാം ശാഫി(റ) ഇറാഖിലായിരുന്നപ്പോള്‍ അദ്ദേഹത്തെ വിടാതെ പിന്തുടര്ന്നിരുന്ന പ്രധാന ശിഷ്യനായിരുന്നു അഹ്മദ്ബിന്‍ ഹമ്പല്‍(റ). കര്‍മ്മശാസ്ത്രത്തിലുപരി ഹദീസില്‍ നിപുണനായിരുന്ന അദ്ദേഹവും ഇമാം ശാഫിഈ(റ)യും പരസ്പരം ഹദീസുകള്‍ കൈമാറി. ശാഫിഈമദ്ഹബിന്റെ ഇറാഖിലെ റിപ്പോര്ട്ടര്മാരില് ഒരാളായിരുന്നു അഹ്മദ്ബിന്‍ ഹമ്പല്‍(റ). ഇമാം ശാഫിഈ(റ) ഈജിപ്തിലേക്ക് പോയ ശേഷമാണ് അഹ്മദ്ബിന്‍ ഹമ്പല്‍(റ) പുതിയ ഗവേഷണങ്ങള്‍ തുടങ്ങിയതും തന്റെ മദ്ഹബിനു രൂപം നല്കിയതും.ഈജിപ്തിലെത്തിയ ഇമാം ശാഫിഈ(റ)വിന് അവിടെ നിന്ന് ധാരാളം ഹദീസുകള്‍ ലഭിച്ചു. ഉമര്‍(റ)വിന്റെ ഭരണകാലത്ത് മുസ്ലിംകള് ഈജിപ്ത് കീഴടക്കിയപ്പോള്‍ ഒട്ടേറെ സ്വഹാബികള്‍ അവിടെയെത്തി. പലരും അവിടെ സ്ഥിരതാമസമാക്കി. അവര്‍മുഖേന ധാരാളം ഹദീസുകള്‍ ഈജിപ്തിലെത്തി. ഈജിപ്തില്‍ താമസമാക്കിയ ഇമാം ശാഫി(റ)വിന് ലഭിച്ച ഹദീസുകള്‍ പലതും മറ്റുള്ളവര്‍ക്ക് ലഭിക്കാനുള്ള അവസരമുണ്ടായില്ല.<br />
ഇമാം ശാഫിഈ(റ)ക്കും മറ്റു ഇമാമുകള്‍ക്കും ലഭിച്ച ഹദീസുകളുടെ വളരെ കുറഞ്ഞൊരു ഭാഗം പോലും നമുക്ക് കിട്ടിയിട്ടില്ല. കിട്ടാന്‍ സാധ്യവുമല്ല. തന്നെയുമല്ല,അവര്‍ക്ക് ലഭിച്ച പ്രബലമായ ഹദീസുകള്‍ മ്മിലേക്കെത്തുമ്പോഴേക്ക് ബലഹീനമായിത്തീരുകയും ചെയ്യും. അവര്‍ക്ക് ലഭിച്ച ലക്ഷക്കണക്കിന് ഹദീസുകളാണ് നമുക്ക് നഷ്ടപ്പെട്ടത്. അവയൊക്കെ അവരുടെ ഹൃദയങ്ങളിലായിരുന്നു. രചിക്കപ്പെട്ട ഹദീസ് ഗ്രന്ഥങ്ങള്‍പോലും മുഴുവന്‍ നമുക്ക് ലഭിച്ചിട്ടില്ല. ഇമാം ശാഫിഈ(റ)വിന് മുമ്പുതന്നെ ഹദീസ് ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. താബിഉകളുടെ കാലത്തുതന്നെ ഹദീസ് ക്രോഡീകരണം നടത്തിയിട്ടുണ്ട്. ആദ്യമായി ഹദീസ് ക്രോഡീകരണം നടത്തിയത് ഹിജ്റ 124ല്‍ മരണപ്പെട്ട ഇമാം ഇബ്നുശിഹാബ് സുഹ്.രിയാണ്.അദ്ദേഹം സ്വഹാബികളില്‍നിന്നും താബിഉകളില്‍നിന്നും നേരിട്ടാണ് ഹദീസുകള്‍ സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ഈ പ്രഥമ ഹദീസ്ഗ്രന്ഥത്തില്‍ ബലഹീനമായ ഹദീസുകളുണ്ടാവാന്‍ സാധ്യത കുറവാണ്. അന്നത്തെ ഭരണാധികാരിയായ ഉമര്ബിന് അബ്ദില്‍ അസീസിന്റെ സഹായത്തോടെ കിട്ടാവുന്ന ഹദീസുകളത്രയും ഇബ്നുശിഹാബ് തന്റെ ഗ്രന്ഥത്തില്‍ ക്രോഡീകരിച്ചിട്ടുണ്ട്. ഇമാം സുയൂത്വി ഇങ്ങനെ പറയുന്നു:”ഉമര്‍ബില്‍ അബ്ദില്‍ അസീസിന്റെ കല്പനപ്രകാരം ആദ്യമായി നബിവചനങ്ങളും സ്വഹാബിമാരുടെ വാക്കുകളും ക്രോഡീകരിച്ചത് ഇബ്നുശിഹാബാണ്”(അല്‍ഫിയതുസ്സുയൂത്വി12).എന്നാല്‍, ഹദീസ് ലോകത്തെ ഏറ്റവും ആധികാരികമായ ഈ ഗ്രന്ഥംപോലും നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഇമാമുകള്‍ക്ക് ഈ ഹദീസുകളത്രയും ലഭിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ലക്ഷക്കണക്കിന് ഹദീസുകള്‍ മനഃപാഠമാക്കിയ ഇമാമുകള്‍ ഖുര്‍ആന്റെയും ഹദീസുകളുടെയും അടിസ്ഥാനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അപ്പടി സ്വീകരിക്കുകയാണ് യഥാര്‍ഥ പാത.”മുഖംകുത്തി വീണു നടക്കുന്നവനോ,അതല്ല നേര്‍വഴിയില്‍ ചൊവ്വെ നടക്കുന്നവനോ സന്മാര്ഗം പ്രാപിച്ചവന്?” (ഖുര്‍ആന്‍ 67/22).<br />
വിശുദ്ധ ഖുര്‍ആനിലേക്കും തിരുസുന്നത്തിലേക്കുമുള്ള സുന്നികളുടെ ഒരു വഴികാട്ടിയാണ് ഇമാം ശാഫിഈ(റ). അവിടുന്ന് ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഖുര്‍ആന്റെയും സ്വഹീഹായ ഹദീസിന്റെയും അടിസ്ഥാനത്തില്‍ മാത്രമാണ്. ഒരുപക്ഷേ, ആ ഹദീസ് നമുക്ക് ലഭിക്കണമെന്നില്ല. അല്ലെങ്കില്‍ നമ്മുടെ പക്കലെത്തിയപ്പോഴേക്ക് അത് ബലഹീനമായിട്ടുണ്ടാവും. എന്നിട്ടും ഞാന്‍ പറഞ്ഞതുമാത്രം സ്വീകരിക്കണമെന്ന് അവിടുന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ പുത്തനാശയക്കാര്‍ പറയുന്നത് ഞങ്ങള്‍ പറയുന്നത് മാത്രമാണ് ശരി,അതുമാത്രമേ സ്വീകരിക്കാവൂ എന്നാണ്. ഇവിടെയാണ് ഇമാമുകളും മൌലവിമാരും തമ്മിലുള്ള വ്യത്യാസം.<br />
<br />
പ്രബലമായ ഹദീസുകള്‍<br />
ഇമാം ശാഫിഈ(റ) സ്വുബ്ഹിന്റെ ഖൂനൂത് സുന്നത്താണെന്ന് പറഞ്ഞത് വ്യക്തവും ശക്തവുമായ രേഖകളുടെ അടിസ്ഥാനത്തിലാണ്. അദ്ദേഹം പറയുന്നു: നബി(സ്വ) ഖുനൂത് ഓതിയിട്ടുണ്ട്. സ്വുബ്ഹിയിലെ ഖുനൂത് ഒരിക്കലും അവിടന്ന് ഉപേക്ഷിച്ചിട്ടില്ല. ബിഅ്റ് മഊനക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ മുശ്.രിക്കുകള്‍ക്കെതിരില്‍ പ്രാര്‍ര്‍ത്ഥിച്ചുകൊണ്ട് പതിനഞ്ച് രാത്രികളില്‍ ഖുനൂത് ഓതി. പിന്നീട് എല്ലാ നിസ്കാരങ്ങളിലുമുള്ള ഖുനൂത് ഉപേക്ഷിച്ചു. എന്നാല്‍, സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂത് നബി(സ്വ) ഉപേക്ഷിച്ചതായി ഞാനറിയില്ല. എന്നല്ല, ബിഅ്ര്‍ മഊനക്കാര്‍ കൊല്ലപ്പെടുന്നതിന്റെ മുമ്പും ശേഷവും നബി(സ്വ) സ്വുബ്ഹിയില്‍ ഖുനൂത് ഓതിയിരുന്നുവെന്നാണ് ഞാന്‍ അറിയുന്നത്. നബി(സ്വ)ക്ക് ശേഷം അബൂബക്ര്, ഉമര്‍, അലി(റ) എന്നിവരൊക്കെ റുകൂഇന് ശേഷമാണ് ഖുനൂത് നിര്‍വ്വഹിച്ചത്. ഉസ്മാന്(റ)ന്റെ ചില ഭരണപ്രദേശങ്ങളിലും ഇങ്ങനെ തന്നെയായിരുന്നു. പിന്നീട് നിസ്കാരത്തിലേക്ക് വൈകിയെത്തുന്നവര്‍ക്ക് ഒരു റക്അത്ത് കിട്ടാന്‍വേണ്ടി ഖുനൂത് റുകൂഇനേക്കാള്‍ മുന്തിക്കപ്പെട്ടു” (അല്‍ഉമ്മ് 7/139).<br />
<br />
ഈ പറഞ്ഞതില്‍നിന്നും ഇമാം ശാഫിഈ(റ) സ്വുബ്ഹിയില്‍ ഖുനൂത് സുന്നത്താണെന്ന് പറഞ്ഞത് വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാക്കാവുന്നതാണ്. ഇതിനുപുറമെ ഖുനൂതിനെതിരില്‍ മൌലവിമാര്‍ ഉദ്ധരിക്കാറുള്ള സര്‍വ്വരേഖകളും ഇമാം ശാഫി(റ) കാണുകയും പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം എഴുതുന്നു:<br />
<br />
“അബൂഹനീഫ(റ) പ്രഭാതത്തിലെ ഖുനൂത് നിരോധിച്ചിരുന്നു. അതാണ് അദ്ദേഹം കൈക്കൊള്ളുന്നത്. അതിനായി നബി(സ്വ)യില്‍ നിന്നും ഹദീസ് ഉദ്ധരിക്കുകയും ചെയ്യുന്നു. ഒരുകൂട്ടം മുശ്രിക്കുകളോട് യുദ്ധം ചെയ്തപ്പോള്‍ അവര്‍ക്കെതിരില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് ഒരു മാസക്കാലമല്ലാതെ നബി(സ്വ) ഖുനൂത് ഓതിയിട്ടില്ല. അബൂബക്ര്(റ) മരണംവരെ ഖുനൂതോതിയിട്ടില്ല. ഇബ്നുമസ്ഊദ്(റ) യാത്രയിലും നാട്ടിലും ഖുനൂത്തോതിയില്ല. ഉമര്ബിന് ഖത്താബ്(റ) ഖുനൂത്തോതിയില്ല. ഇബ്നുഅബ്ബാസ്(റ) ഖുനൂത്തോതിയില്ല. ഇബ്നു ഉമര്‍(റ) ഖുനൂത്തോതിയില്ല എന്നൊക്കെ ഉദ്ധരിക്കുന്നു” (അല്‍ഉമ്മ് 7/130).<br />
ഖുനൂതിനെതിരില്‍ വിമര്‍ശകര്‍ ഉദ്ധരിക്കാറുള്ള സര്‍വ്വരേഖകളും ശാഫിഈ(റ) ഇവിടെ ഉദ്ധരിച്ചു കഴിഞ്ഞു. എന്നിട്ടും വിമര്‍ശകര്‍ എപ്പോഴും പറയാറുള്ളത് ഞങ്ങള്‍ക്ക് കിട്ടിയ ഹദീസുകള്‍ ശാഫിഈക്ക് കിട്ടാത്തതുകൊണ്ടാണ് അദ്ദേഹം ഖുനൂത് സുന്നത്താക്കിയതെന്നാണ്. ഇമാം ശാഫിഈ(റ)യെ കൊച്ചാക്കി വലിയവരാകാന്‍ ശ്രമിക്കുകയാണ് വിമര്‍ശകര്‍. യഥാര്‍ത്ഥത്തില്‍ ഖുനൂതിന്റെ വിഷയത്തില്‍ അനുകൂലവും പ്രതികൂലവുമായി വന്ന സര്‍വ്വഹദീസുകളും ഇമാം ശാഫിഈ(റ) കാണുകകയും പഠനം നടത്തുകയും ചെയ്ത ശേഷമാണ് ഖുനൂത് സുന്നത്താണെന്ന് അവിടുന്ന് പറഞ്ഞതെന്ന വസ്തുത ഈ ഹദീസുകളെക്കുറിച്ച് തന്റെ ഉമ്മില്‍ നടത്തിയ ഗഹനമായ ചര്‍ച്ചയില്‍നിന്നു തന്നെ വ്യക്തമാണ്.<br />
<br />
എതിര്‍് ന്യായങ്ങള്‍<br />
ഇമാം ശാഫിഈ(റ)വിന് സ്വഹീഹായ ഹദീസ് കിട്ടാത്തതുകൊണ്ടാണ് ഖുനൂത് സുന്നത്താണെന്ന് തീരുമാനിച്ചതെന്ന് പറയാറുള്ള വിമര്‍ശകര്‍ക്ക് ഖുനൂതിനെതിരില്‍ സ്വഹീഹായ ഒരൊറ്റ ഹദീസുപോലും കിട്ടിയിട്ടില്ലെന്നതാണ് വാസ്തവം. ഹദീസ് എന്ന പദത്തിനു പല അര്‍ത്ഥങ്ങളുണ്ടെങ്കിലും ഇവിടെ വിവക്ഷിക്കുന്നത് നബി(സ്വ)യുടെ വാക്ക്, പ്രവൃത്തി, മൌനാനുമതി എന്നിവയാണ്. കാരണം ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നീ അടിസ്ഥാന തെളിവുകളുടെ കൂട്ടത്തില്‍ ഇതാണ് ഉള്പെടുന്നത്. എന്നാല്‍, ഈ ഗണത്തില്‍പെട്ട വെറും രണ്ട് ഹദീസ് മാത്രമാണ് വിമര്‍ശകരുടെ കൈയിലുള്ളത്. അതിലൊന്ന് വ്യാജവും രണ്ടാമത്തേത് ബലഹീനവുമാണ്.<br />
വ്യാജഹദീസ്:<br />
“ഉമ്മുസലമ പ്രസ്താവിച്ചു: സ്വുബ്ഹിയില്‍ ഖുനൂത്തോതുന്നതിനെ നബി(സ്വ) നിരോധിച്ചിരിക്കുന്നു” (ഇബ്നുമാജ, ദാറഖുത്നി).<br />
ഖുനൂതിനെതിരില്‍ വിമര്‍ശകര്‍ എപ്പോഴും ഉദ്ധരിക്കാറുള്ള ഈ ഹദീസ് വ്യാജനിര്‍മിതിയാണ്. ഹദീസിന്റെ പരമ്പരയില്‍ കള്ളം പറയുന്ന, ഹദീസ് നിര്‍മ്മിച്ചുപറയുന്ന വ്യക്തിയുണ്ടാകുമ്പോഴാണ് ഹദീസ് വ്യാജമാകുന്നത്. ഹദീസ് ശാസ്ത്രത്തിന്റെ ബാലപാഠമെന്ന നിലയില്‍ പള്ളിദര്സുകളില് ഈ വിഷയത്തില്‍ ആദ്യമായി പഠിക്കുന്ന മുഖദിമതു മിശ്കാത്തില്‍പോലും പറയുന്നു:<br />
“കളവ് ആരോപിക്കപ്പെട്ടവന്റെ ഹദീസിനാണ് വ്യാജം എന്നു പറയുന്നത്”(മുഖദ്ദിമതുമിശ്കാത് 5). ഇമാം ഇബ്നുഹജറില്‍ അസ്ഖലാനി(റ) പറയുന്നു: “നബി)സ്വ)യുടെ ഹദീസ് ഉദ്ധരിക്കുന്നവരില്‍ കളവ് ആരോപിക്കപ്പെടുമ്പോഴാണ് ഹദീസ് വ്യാജമാകുന്നത്” (നുഖ്ബതുല്‍ഫിക്ര്‍ 56).<br />
ഉമ്മുസലമ(റ) പറഞ്ഞതായി മുകളില്‍ ഉദ്ധരിച്ച ഹദീസ് ഈ ഗണത്തില്‍ പെട്ട ഒന്നാണ്. കാരണം,അതിന്റെ പരമ്പരയില്‍പെട്ട അമ്പസതുബിന്‍ അബ്ദില്‍റഹ്മാന്‍ എന്ന വ്യക്തി കള്ളം പറയുന്നവനും ഹദീസ് നിര്‍മ്മിച്ചു പറയുന്നവനുമാണ്. അദ്ദേഹത്തെക്കുറിച്ച് ഇമാമുകള്‍ പറയുന്നു: “അബൂഹാതിം പറഞ്ഞു: അയാള്‍ ഹദീസുകള്‍ നിര്‍മ്മിച്ചിരുന്നു. ഇബ്നുഹിബ്ബാന്‍ പറഞ്ഞു: പലതും നിര്‍മ്മിച്ചുപറയുന്ന വ്യക്തി. അസ്ദി പറഞ്ഞു: പച്ചക്കള്ളന്‍” (തഹ്ദീബുല്‍ കമാല്‍ 14/436,തഹ്ദീബുത്തഹ്ദീബ് 4/488). അതിനാല്‍ ഖുനൂതിനെതിരില്‍ ഉമ്മുസലമ പറഞ്ഞതായി സാധാരണ ഉദ്ധരിക്കുന്ന ഈ ഹദീസ് വ്യാജംതന്നെയാണ്. തൊട്ടതിനൊക്കെ സ്വഹീഹായ ഹദീസുണ്ടോ എന്ന് ചോദിക്കുന്ന വിമര്‍ശകര്‍ ഈ വ്യാജ നിര്‍മ്മിത ഹദീസ് തെളിവായി സ്വീകരിക്കുന്നത് തികച്ചും വിരോധാഭാസമാണ്.<br />
വ്യാജനിര്‍മ്മിത ഹദീസ് ഒരുനിലക്കും തെളിവായി ഉദ്ധരിക്കാന്‍ പാടില്ല. കാരണം അത് ഹറാമാണ്. ചതിയാണ്. വഞ്ചനയാണ്. ഹിജ്റ 642ല്‍ മരണപ്പെട്ട പ്രസിദ്ധ ഹദീസ് ശാസ്ത്ര പണ്ഡിതന് ഇബ്നുസ്വലാഹ് പറയുന്നത് കാണുക:<br />
“ബലഹീനമായ ഹദീസുകളില്‍ വെച്ച് ഏറ്റവും വിനാശകരമാണ് വ്യാജ ഹദീസ്. അതിന്റെ അവസ്ഥ അറിയുന്ന ഒരാള്‍ക്കും അത് വ്യാജമാണെന്ന് പറയാതെ യാതൊരു അര്‍ത്ഥത്തിലും ഉദ്ധരിക്കുന്നത് അനുവദനീയമല്ല” (മുഖദ്ദിമതു ഇബ്നുസ്സലാഹ് 47).<br />
വിമര്‍ശകര്‍ക്ക് സ്വീകാര്യനായ ഇബ്നു തൈമിയ്യ പോലും പറയുന്നതു കാണുക:”ദീനില്‍ ചതിയും വഞ്ചനയും നടത്തുന്നതിന്റെ ഒരുദാഹരണം നബി(സ്വ)യുടെ പേരില്‍ വ്യാജനിര്‍മ്മിത ഹദീസുകള്‍ ഉദ്ധരിക്കുക എന്നതാണ്” (മജ്മൂഉല്‍ ഫതാവാ 28/84).<br />
ഖുനൂതിനെതിരില്‍ വിമര്‍ശകരുടെ കയ്യില്‍ സ്വഹീഹായ ഹദീസ് (നബിവചനം) ഒന്നുപോലുമില്ല എന്നതിന്റെ തെളിവാണ് ഇതുപോലുള്ള വ്യാജനിര്‍മ്മിത ഹദീസ് ഉദ്ധരിച്ച് സാധാരണ വിശ്വാസികളെ വഞ്ചിക്കുന്നത്. വ്യാജ ഹദീസുകളുദ്ധരിച്ച് ദീനില്‍ചതിയും വഞ്ചനയും നടത്തുന്നത് സത്യവിശ്വാസികള്‍ക്ക് യോജിച്ചതല്ല. ഇങ്ങനെ ചതിയും വഞ്ചനയും നടത്തുന്നവരെ തഖ്.ലീദ് ചെയ്യുന്ന പാമരരുടെ അവസ്ഥ ഏറെ ദയനീയം തന്നെ.<br />
അബൂമാലികില്‍ അശ്ജഇയുടെ ഹദീസ്:<br />
അബൂമാലികില്‍ അശ്ജഇ ഉദ്ധരിക്കുന്നു: “ഞാന്‍ എന്റെ പിതാവിനോടു ചോദിച്ചു: പ്രിയ പിതാവെ,താങ്കള്‍ റസൂലുല്ലാഹി(സ്വ)യുടെ പിന്നിലും അബൂബക്കര്‍, ഉമര്‍, ഉസ്മാന് എന്നിവരുടെ പിന്നിലും, ഇവിടെ കൂഫയില്‍വെച്ച് അഞ്ചുവര്‍ഷത്തോളം അലിയ്യുബ്നു അബീത്വാലിബിന്റെ പിന്നിലും നിസ്കരിച്ചിട്ടുണ്ട്. അവര്‍ ഖുനൂത് ഓതാറുണ്ടായിരുന്നോ? അദ്ദേഹം പറഞ്ഞു: മകനേ, അതു പുതിയ കാര്യമാണ്”.<br />
നബി(സ്വ) സ്വുബ്ഹിയിലെ ഖുനൂത് നിരോധിച്ചുവെന്ന് ഉമ്മുസലമ(റ) പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്ന വ്യാജഹദീസ് കഴിഞ്ഞാല്‍ പിന്നെ വിമര്‍ശകരുടെ കയ്യില്‍ ഖുനൂതിനെതിരെയുള്ള ഒരേയൊരു ഹദീസാണിത്. തിര്‍മുദി, നസാഇ, ഇബ്നുമാജ, അഹ്മദ്, ബൈഹഖി എന്നിവരൊക്കെ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. പക്ഷേ, അധിക റിപ്പോര്‍ട്ടുകളിലും ‘സ്വുബ്ഹി’ എന്ന പരാമര്‍ശം തന്നെയില്ല. മാത്രമല്ല, ഇത് ഒറ്റപ്പെട്ട ഒരു ഹദീസാണ്. കാരണം, എല്ലാവരും ഈ ഹദീസ് ഉദ്ധരിച്ചിരിക്കുന്നത് അബൂമാലികില്‍ അശ്ജഇ മുഖേന മാത്രമാണ്. അദ്ദേഹമാകട്ടെ വേണ്ടത്ര പ്രബലനുമല്ല. മറ്റുവഴികളിലൂടെ ഈ ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുമില്ല.<br />
ഹിജ്റ 306ല്‍ മരണപ്പെട്ട ഹദീസ് പണ്ഡിതന് ഹാഫിള് അബൂജഅ്ഫര്‍ മുഹമ്മദ്ബിന്‍ അംറ് അല്‍ഉവൈലി(റ) ഹദീസ് പരമ്പരകളിലെ ബലഹീനരെ മാത്രം പറയുന്ന ‘ളുഅ്ഫാഅ്’(ബലഹീനര്‍) എന്ന പേരില്‍ ഒരു കിതാബ് രചിച്ചിട്ടുണ്ട്. ഈ ഗ്രന്ഥം ഏറെ പ്രസിദ്ധവും ആധികാരികവുമാണ്. ഇമാം ഇബ്നുസ്സലാഹ് പറയുന്നു:<br />
“ഹദീസ് നിവേദകരായ സത്യസന്ധരെയും ബലഹീനരെയും അറിയുക എന്നത് ഏറെ പ്രധാനപ്പെട്ടതും ഗൌരവമേറിയതുമാണ്. കാരണം, ഹദീസിന്റെ ബലവും ബലഹീനതയും തിരിച്ചറിയാനുള്ള ചവിട്ടുപടിയാണത്. ഹദീസ് പണ്ഡിതര്‍ക്ക് ഈ വിഷയത്തില്‍ ഒരുപാട് ഗ്രന്ഥങ്ങളുണ്ട്. ചിലത് ബലഹീനരെ മാത്രം പറയുന്ന ഗ്രന്ഥങ്ങളാണ്. ബുഖാരിയുടെ ‘ളുഅ്ഫാഅ്’, നസാഇയുടെ’ളുഅ്ഫാഅ്’, ഉഖൈലിയുടെ ‘ളുഅ്ഫാഅ്’ എന്നീ ഗ്രന്ഥങ്ങള്‍പോലെ” (മുഖദ്ദിമതു ഇബ്നുസ്സലാഹ്193).<br />
എന്നാല്‍ ഹദീസ് നിവേദകരിലെ ബലഹീനരെ അറിയുന്നതില്‍ ഇത്രയും ആധികാരികമായ ഉഖൈലിയുടെ ഈ ഗ്രന്ഥത്തില്‍ 598 നമ്പറില്‍ പരാമര്‍ശിച്ചിരിക്കുന്നത് ഈ ഹദീസ് ഉദ്ധരിച്ച അബൂമാലികില്‍ അശ്ജഇയെയാണ് (ഉഖൈലി ‘ളുഅ്ഫാഅ്’ 2/192). മാത്രമല്ല, അബൂമാലികില്‍ അശ്ജി ബലഹീനനല്ലെങ്കില്‍പോലും ഈ ഹദീസ് സാധുവല്ല. ഹദീസിന്റെ മത്നിനു തന്നെ ചില ന്യൂനതകളുണ്ട്. കാരണം ഈ ഹദീസിന്റെ മത്ന് സൂചിപ്പിക്കുന്നത് നബി(സ്വ) ഖുനൂത് നിര്‍ത്തിവെച്ചു എന്നല്ല, തീരെ ഓതിയിട്ടില്ല എന്നാണ്. ഇങ്ങനെ ഒരു മത്ന് ഒരു റിപ്പോര്‍ട്ടിലും വന്നിട്ടില്ലെന്ന് മാത്രമല്ല, ഇതിനുവിരുദ്ധമായി, അഥവാ നബി(സ്വ) ഖുനൂത് ഓതിയതായി പ്രബലമായ ധാരാളം ഹദീസുകളില്‍ വന്നിട്ടുണ്ട്. അതിനാല്‍ ഖുനൂതിന്റെ വിഷയത്തില്‍ അബൂമാലികില്‍ അശ്ജഇ ഉദ്ധരിച്ച ഈ ഹദീസ് ഒരു നിലക്കും സ്വീകാര്യമല്ല. ഇമാം ഉഖൈലിതന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇമാം ദഹബിയും ഇക്കാര്യം ഉദ്ധരിക്കുന്നു:<br />
“ഉഖൈലി പറഞ്ഞു: ഖുനൂതില്‍ അദ്ദേഹത്തിന്റെ ഹദീസ് പിന്തുടരപ്പെടുന്നതല്ല”(മീസാനുല്‍ ഇഅ്തിദാല് 3/180, സിയറു അഅ്ലാമിന്നുബലാഅ് 6/389).<br />
ചുരുക്കത്തില്‍, വേണ്ടത്ര പ്രബലനല്ലാത്ത അബൂമാലികില്‍ അശ്ജഇ ഉദ്ധരിച്ച ഈ ഹദീസ് തികച്ചും ഒറ്റപ്പെട്ടതും മറ്റു പ്രബലമായ ധാരാളം ഹദീസുകള്‍ക്ക് വിരുദ്ധവുമാണ്. അതുകൊണ്ടുതന്നെ ഈ ഹദീസ് ‘ശാദ്ദ്’എന്ന ഗണത്തിലാണ് പെടുക. ഇമാം ഇബ്നുസ്വലാഹ് പറയുന്നു:<br />
“ഒരു കാര്യം ഒരാള്‍മാത്രം ഉദ്ധരിച്ചതാണെങ്കില്‍ അതേക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. അദ്ദേഹം ഉദ്ധരിച്ച ഹദീസ് അദ്ദേഹത്തേക്കാള്‍ മനഃപാഠവും കൃത്യതയുമുള്ളവര്‍ ഉദ്ധരിച്ചതിനു വിരുദ്ധമാണെങ്കില്‍ അതു തള്ളപ്പെടേണ്ടുന്ന ശാദ്ദായ ഹദീസാണ്” (മുഖദ്ദിമതു ഇബനിസ്വലാഹ് 31). ശാദ്ദായ ഹദീസ് ബലഹീനമാണ്. കാരണം, ഒരു ഹദീസ് സ്വഹീഹാകണമെങ്കില്‍ ശാദ്ദ് ആകാതിരിക്കുക കൂടി വേണം. സ്വഹീഹായ ഹദീസ് എന്താണെന്നറിയുന്ന ആര്‍ക്കും ഇക്കാര്യത്തില്‍ സംശയമുണ്ടാവില്ല. കാരണം,സ്വഹീഹായ ഹദീസിന്റെ നിര്‍വചനത്തില്‍ തന്നെ സര്‍വ്വപണ്ഡിതരും ഈ വസ്തുത ഉള്‍പ്പെടുത്തിയിട്ടുണ്ട്.ആകയാല്‍, ഖുനൂതിന്റെ വിഷയത്തില്‍ അബൂമാലികില്‍ അശ്ജഇ ഉദ്ധരിച്ച ഈ ഹദീസ് തികച്ചും ബലഹീനമാണ്. എന്നാല്‍ ചിലര്‍ ഈ ഹദീസിനെ കുറിച്ചു ഹസനാണെന്ന് പറഞ്ഞത് പരമ്പര മാത്രം പരിഗണിച്ചാണ്. ഇമാം തുര്‍മുദി ഈ ഹദീസിനെ കുറിച്ചു ഹസന് സഹീഹ് എന്ന് പറഞ്ഞതിന്റെ വിവക്ഷ അവ്യക്തവുമാണ്. കാരണം,ഇമാം തുര്‍മുദിയുടെ ഈ പ്രയോഗത്തെ സംബന്ധിച്ചു പണ്ഡിതര്‍ക്കിടയില്‍ ഒരുപാട് തര്‍ക്കങ്ങളുണ്ട് (ഇബ്നുറജബ്,ശറഹുഇലലു തുര്‍മുദി: 124 നോക്കുക). ബുഖാരി മുസ്ലിം ഉദ്ധരിച്ച ഹദീസുകള്‍പോലും പലപ്പോഴും ബലഹീനമാണെന്ന് പറഞ്ഞു തള്ളുന്ന വിമര്‍ശകര്‍ ഈ ഹദീസിനെ പ്രമാണമാക്കുന്നത് തികച്ചും വിരോധാഭാസമാണ്.<br />
ഈ ഹദീസ് ഉദ്ധരിച്ച ഉടനെ ഇമാം ബൈഹഖി തന്നെ പറയുന്നതു കാണുക:”ത്വാരിഖ്ബ്നു അശീമില്‍ അശ്ജഇ (അബൂമാലികില്‍ അശ്ജഇയുടെ പിതാവ്) താന്‍ തുടര്‍ന്ന് നിസ്കരിച്ചവരില്‍ നിന്നും ഖുനൂത് മനഃപാഠമാക്കിയില്ല. അതുകൊണ്ട് ഖുനൂത് പുതിയ കാര്യമാണെന്ന് അയാള്‍ അഭിപ്രായപ്പെട്ടു. മറ്റുള്ളവര്‍ അത് മനഃപാഠമാക്കിയിട്ടുണ്ട്. അതിനാല്‍ അയാളുടെ വിധിക്ക് പ്രസക്തിയില്ല” (ബൈഹഖി, സുനനുല്‍ കുബ്റാ: 3/58).<br />
അബൂമാലികില്‍ അശ്ജഇയുടെ പിതാവ് സ്വഹാബിയാണോ എന്ന കാര്യത്തിലും ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹം നബി(സ്വ)യില്‍ നിന്നും ഹദീസ് കേട്ടിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ചില മക്കള്‍ പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു. എങ്കിലും അദ്ദേഹം സ്വഹാബിയാണെന്നതു തന്നെയാണ് പ്രബലമായ അഭിപ്രായം (ഇബ്നുഹജര്‍അസ്ഖലാനി, അല്‍ഇസ്വാബ 2/219).<br />
<br />
സ്വഹാബികള്‍ ഖുനൂത് ഉപേക്ഷിച്ചത്<br />
<br />
ചില സ്വഹാബികള്‍ ചിലപ്പോള്‍ ഖുനൂത് ഉപേക്ഷിച്ചതായി ചില ഉദ്ധരണങ്ങളില്‍ കാണാം.അംറ്ബ്നുല്‍ മൈമൂന്‍ ഉദ്ധരിക്കുന്നു: ഉമര്‍ബിനുല്‍ ഖത്താബ് പ്രഭാതത്തില്‍ ഖുനൂത് ഓതിയില്ല (ബൈഹഖി,ത്വബ്റാനി). എന്നാല്‍ ഇങ്ങനെയുള്ള ഉദ്ധരണങ്ങള്‍ക്കുശേഷം ഇമാം ബൈഹഖിതന്നെ പറയുന്നു:”നബി(സ്വ)യും ശേഷം ഖുലഫാഉകളും ഖുനൂത് ഓതിയതായി ഖുനൂതിന്റെ അധ്യായത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഉമര്‍(റ) സ്വുബ്ഹി നിസ്കാരത്തില്‍ ഖുനൂത് ഓതാറുണ്ടായിരുന്നുവെന്ന് പ്രബലമായ പല വഴികളിലൂടെയും വന്നത് പ്രസിദ്ധമാണ്. ഇനി മറന്നോ മനഃപൂര്‍വ്വമോ അവര്‍ വല്ലപ്പോഴും ഉപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് ഖുനൂത് നിര്‍ബന്ധമില്ല എന്നതിനു തെളിവാണ്” (സുനനുല്‍കുബ്റാ 3/310). “ചില സ്വഹാബികള്‍ ചില സുന്നത്തുകളെ ഓര്‍ക്കാതിരിക്കുകയോ അശ്രദ്ധരാവുകയോ ചെയ്തതുകൊണ്ട് അതു സ്വീകരിക്കുകയും മനഃപാഠമാക്കുകയും ചെയ്തവര്‍ ഉദ്ധരിച്ച ഹദീസുകള്‍ക്ക് ഒരു പോറലും ഏല്ക്കുകയില്ല” (സുനല്‍കുബ്റാ 3/56).തന്നെയുമല്ല, ബുഖാരി മുസ്ലിം അടക്കം ഉദ്ധരിച്ച പ്രബലമായ ഹദീസുകള്‍ സ്വുബ്ഹിന്റെ ഖുനൂത് സ്ഥിരീകരിക്കുന്നുണ്ട്. ഹദീസുകളില്‍നിന്നും മതവിധികള്‍ കണ്ടെത്തുന്നതിന്റെ നിദാന ശാസ്ത്രമനുസരിച്ച് ഒരു കാര്യത്തില്‍ നിഷേധിക്കുന്നവരുടെ വാക്ക് തള്ളുകയും സ്ഥിരീകരിക്കുന്നവരുടെത് സ്വീകരിക്കുകയുമാണ് വേണ്ടത്. ഇമാം നവവി(റ) പറയുന്നു:”ഖുനൂതിനെ സ്വീകരിക്കുന്നവര്‍ക്കാണ് കൂടുതല്‍ അറിവ്. അവര്‍ കൂടുതലാണുതാനും. അതുകൊണ്ട് അവരെ മുന്തിക്കല്‍ നിര്‍ബന്ധമാണ്” (ശറഹുല്‍മുഹദ്ദബ് 3/504).<br />
<br />
സ്വുബ്ഹിന്റെ ഖുനൂത് ഖുര്‍ആനില്‍<br />
<br />
പ്രബലമായ ധാരാളം ഹദീസുകള്‍കൊണ്ട് സ്ഥിരപ്പെട്ട സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂത് വിശുദ്ധഖുര്ആന് തന്നെ സ്ഥിരീകരിക്കുന്നു. സൂറതുല്‍ബഖറയിലെ 238ാമത്തെ സൂക്തത്തിലെ وَقُومُوا لِلّهِ قَانِتِينْ ‘നിങ്ങള്‍ ഖുനൂത് നിര്‍വ്വഹിച്ച് നിസ്കരിക്കുക’ എന്ന വാക്യംകൊണ്ട് വിവക്ഷിക്കുന്നത് സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂതാണ്. ആധികാരിക ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇബ്നുജരീര്‍ ത്വബ.രി (മരണം ഹി. 310) തന്റെ തഫ്സീറില്‍ പ്രബലമായ പരമ്പരയോടുകൂടി ഉദ്ധരിക്കുന്നതു കാണുക:”അബൂറജാഅ് ഉദ്ധരിക്കുന്നു: ഞാന്‍ ബസ്വറയിലെ പള്ളിയില്‍വെച്ച് ഇബ്നുഅബ്ബാസിനോടൊപ്പം സ്വുബ്ഹി നിസ്കരിച്ചു. അപ്പോള്‍ റുകൂഇന് മുമ്പ് അദ്ദേഹം ഖുനൂത് ഓതുകയും അല്ലാഹു പറഞ്ഞ ‘നിങ്ങള്‍ ഖുനൂതോതി നിസ്കരിക്കുക’ എന്ന വാക്യംകൊണ്ട് വിവക്ഷിക്കുന്നത് ഈ മഹത്തായ നിസ്കാരമാണെന്ന് പറയുകയും ചെയ്തു” (2/333).<br />
ഈ ഖുര്‍ആന്‍ സൂക്തത്തിനു വേറെയും വ്യാഖ്യാനങ്ങള്‍ നല്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ വ്യാഖ്യാനവും ഏറെ പ്രസക്തവും ആധികാരികവുമാണ്. കാരണം ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ തലവന്‍ അഥവാ റഈസുല്‍ മുഫസ്സിരീന്‍ എന്ന അപരനാമമുള്ള സ്വഹാബിവര്യന് ഇബ്നു അബ്ബാസാ(റ)ണ് ഈ വ്യാഖ്യാനം നല്‍കിയത്. ഒരിക്കല്‍ നബി(സ്വ) ഇബ്നു അബ്ബാസിനുവേണ്ടി പ്രാര്‍ത്ഥിക്കുകയുണ്ടായി.”അല്ലാഹുവേ,ഈ ആള്‍ക്ക് ദീനില്‍ അഗാധജ്ഞാനം നല്‍കുകയും ഖുര്‍ആന്‍ വ്യാഖ്യാനം പഠിപ്പിക്കുകയും ചെയ്യേണമേ” (ബുഖാരി, മുസ്ലിം).<br />
തന്നെയുമല്ല,തികച്ചും ശക്തവും പ്രബലവുമായ പരമ്പരയിലൂടെയാണ് ഇബ്നു അബ്ബാസില്‍ നിന്നും ഇത് ഉദ്ധരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വ്യാഖ്യാനം ഒരിക്കലും ഒരുനിലക്കും അവഗണിച്ചുതള്ളാന്‍ പറ്റിയതല്ല. ഈ സൂക്തത്തിനു നല്കപ്പെട്ട മറ്റു വ്യാഖ്യാനങ്ങള്‍ ഈ ആശയത്തിന് വിരുദ്ധമല്ല. അതുകൊണ്ടുതന്നെ ഇതിനോടൊപ്പം അവയും കൂടി വിവക്ഷിക്കുന്നതിനും യാതൊരു തടസ്സവുമില്ല.ഇബ്നു അബ്ബാസ്(റ) വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് ഒരിക്കലും സ്വന്തം വ്യാഖ്യാനം നല്കുകയില്ല. അദ്ദേഹം തന്നെ ഉദ്ധരിക്കുന്ന ഹദീസ് കാണുക:ഇബ്നു അബ്ബാസ്(റ) ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു: ആരെങ്കിലും ഖുര്‍ആനിനു സ്വന്തം വ്യാഖ്യാനം നല്കിയാല്, അവന് നരകത്തില്‍ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ (തുര്‍മുദി)<br />
<br />
ഖുനൂത് സ്ഥിരീകരിക്കുന്ന ഹദീസുകള്‍<br />
നിരവധിലക്ഷം ഹദീസുകള്‍ മനഃപാഠമുള്ള ഇമാം ശാഫിഈ(റ) സ്വുബ്ഹിയിലെ ഖുനൂത് നബി(സ്വ) ഓതിയതായി സ്ഥിരപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞാല്‍ അതുതന്നെ സുന്നികള്‍ക്ക് മതിയായ രേഖയാണ്. കാരണം,സ്വഹീഹായ ഹദീസിന്റെ അടിസ്ഥാനത്തില്‍ സ്ഥിരപ്പെട്ടാല്‍ മാത്രമേ ഇമാം ശാഫിഈ(റ) അങ്ങനെ പറയുകയുള്ളൂവെന്നും വിമര്‍ശകരെപ്പോലെ വ്യാജവും ദുര്‍ബലവുമായ ഹദീസുകള്‍ പ്രമാണമാക്കുകയില്ലെന്നും ഉറപ്പാണല്ലോ. ശാഫി ഇമാമിന് ലഭിച്ച ഹദീസുകളുടെ ചെറിയൊരംശംപോലും വിമര്‍ശകര്‍ക്ക് കിട്ടിയിട്ടില്ലെന്നും കിട്ടാന്‍ സാധ്യമല്ലെന്നും ഉറപ്പാണ്. മാത്രവുമല്ല, ഇമാം ശാഫിഈ(റ)ക്ക് കിട്ടിയ പ്രബലമായ ഹദീസുകള്‍ നമ്മുടെ കൈയിലെത്തുമ്പോഴേക്ക് ബലഹീനമായേക്കാം. കാരണം,പ്രബലമായ ഹദീസുകള്‍ പിന്നീട് ബലഹീനന്മാര് ഉദ്ധരിക്കുമ്പോള്‍ ബലഹീനമായിത്തീരുന്നു. അതുകൊണ്ടുതന്നെ, ഇമാം ശാഫിഈ(റ) സ്വുബ്ഹിയിലെ ഖുനൂത് സുന്നത്താണെന്ന് പറഞ്ഞാല്‍ സുന്നികളെ സംബന്ധിച്ചിടത്തോളം വേറെ തെളിവ് അന്വേഷിക്കേണ്ടതില്ല. എങ്കിലും പറയട്ടെ, ഖുനൂതിന്റെ വിഷയത്തില്‍ സ്വഹീഹായ ഹദീസുകളില്‍ ചിലതുമാത്രം കൊടുക്കുന്നു.<br />
“അനസ്(റ)നോട് സ്വുബ്ഹിയിലെ ഖുനൂതിനെ സംബന്ധിച്ച് ചോദിക്കപ്പെട്ടു. അപ്പോള്‍ പറഞ്ഞു: റുകൂഇനു മുമ്പും ശേഷവും ഞങ്ങള്‍ ഖുനൂത്തോതാറുണ്ടായിരുന്നു.” (ഇബ്നുമാജ: 1/374)<br />
ഇബ്നുമാജ ഉദ്ധരിച്ച ഈ ഹദീസ് ഏറെ പ്രബലവും അതിന്റെ പരമ്പരയിലുള്ളവര്‍ മുഴുവനും ബുഖാരിയുടെയും മുസ്ലിമിന്റെയും നിവേദകര്‍ മാത്രവുമാണ്. ഈ ഹദീസില്‍ അനസി(റ)നോട് ചോദിക്കുന്നതുതന്നെ സ്വുബ്ഹിന്റെ ഖുനൂതിനെക്കുറിച്ച് മാത്രമാണ്, നാസിലത്തിന്റെ (വിപത്തിന്റെ) ഖുനൂതിനെ കുറിച്ചല്ല. അതുകൊണ്ടുതന്നെ മറുപടിയും സ്വുബ്ഹിന്റെ ഖുനൂതിനെക്കുറിച്ചാകാനേ നിര്‍വാഹമുള്ളൂ. നാസിലത്തിന്റെ ഖുനൂത് സ്വുബ്ഹിയില്‍ മാത്രമല്ല, എല്ലാ നിസ്കാരങ്ങളിലും നിര്‍വഹിക്കപ്പെടേണ്ടതുമാണ്. അതിനാല്‍, ഈ ഹദീസില്‍ പറഞ്ഞ ഖുനൂത് സ്വുബ്ഹിന്റെ ഖുനൂത് തന്നെയാണ്. നിര്‍ത്തിവെച്ചുവെന്നോ ഒരു മാസക്കാലമെന്നോ യാതൊരു സൂചനയും ഈ ഹദീസിലില്ല. എന്നല്ല, പല പണ്ഡിതരുടെയും വീക്ഷണമനുസരിച്ച് നബി(സ്വ)യുടെ കാലത്ത് സ്വഹാബികള്‍ സ്ഥിരമായി ഖുനൂത് ഓതിയിരുന്നുവെന്ന് ഹദീസില്‍ പ്രയോഗിച്ച പദങ്ങളില്‍ നിന്നു മനസ്സിലാക്കാവുന്നതാണ്. കാരണം, അനസ്(റ) പറഞ്ഞത് كنا نقنت ഇത് സ്ഥിരമായി ചെയ്തു എന്നാണ് സൂചിപ്പിക്കുകയെന്ന് ഒട്ടേറെ പണ്ഡിതന്മാര് പറയുന്നത് കാണുക: “കാന എന്ന പദം സ്ഥിരമായി എന്ന് സൂചിപ്പിക്കുന്നു” (മുല്ലാ അലിയ്യുല്‍ ഖാരി, മിര്‍ഖാത:് 2/65, ആലൂസി, റൂഹുല്‍ മആനി: 5/601, അയ്നി, ഉംദതുല്‍ ഖാരി: 6/48, മുനാവി, ഫൈളുല്‍ ഖദീര്‍: 5/135).<br />
തന്നെയുമല്ല كنا نقنت (കുന്നാ നക്നുതു) എന്ന പദം സ്വഹാബിമാര്‍ മുഴുവനും നബി(സ്വ)യുടെ കാലത്ത് നബി(സ്വ)യുടെ അറിവോടെ ഖുനൂത് ഓതിയിരുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ഇമാം ഇബ്നുല്‍ അസീര്‍ (മരണം ഹി. 606) പറയുന്നത് കാണുക:<br />
“ശറഇന്റെ വിധികള്‍ വിവരിച്ചുകൊണ്ട് ഒരു സ്വഹാബി ‘ഞങ്ങള്‍ അങ്ങനെ ചെയ്തിരുന്നു’ എന്ന് പറഞ്ഞാല്‍ അതില്‍ നിന്നും വ്യക്തമാകുന്നത് നബി(സ്വ) അറിയുകയും അവിടന്ന് എതിര്‍ക്കുകയും ചെയ്യാത്ത വിധം എല്ലാ സ്വഹാബിമാരും ചെയ്തിരുന്നുവെന്നാണ്” (ഇബ്നുല്‍ അസിര്‍, ജാമിഉല്‍ ഉസൂല്: 1/95).<br />
<br />
“ബറാഉ ബിനു ആസിബ്(റ) ഉദ്ധരിക്കുന്നു. തീര്‍ച്ചയായും നബി(സ്വ) സ്വുബ്ഹിയില്‍ ഖുനൂത് ഓതാറുണ്ടായിരുന്നു” (ദാരിമി 1/275).<br />
ഇമാം ദാരിമി റിപ്പോര്‍ട്ട് ചെയ്ത ഈ ഹദീസും ഏറെ പ്രബലം തന്നെ. ഇതിന്റെ പരമ്പരയിലുള്ളവരും ബുഖാരിമുസ്ലിമിന്റെ നിവേദകര്‍ തന്നെയാണ്. ഈ ഹദീസിലും സ്വുബ്ഹിന്റെ ഖുനൂതിനെ കുറിച്ച് മാത്രമാണ് പരാമര്‍ശിക്കുന്നത്. മുസ്ലിം സമൂഹത്തിനു പൊതുവായ എന്തെങ്കിലും വിപത്തുണ്ടാകുമ്പോള്‍ മാത്രം എല്ലാ നിസ്കാരങ്ങളിലും ഒരുപോലെ നിര്‍വഹിക്കുന്ന നാസിലത്തിന്റെ ഖുനൂതാണിതെന്നതിലേക്ക് യാതൊരു സൂചനയും ഈ ഹദീസിലില്ല. നാസിലത്തിന്റെ ഖുനൂതിനെക്കുറിച്ച് പരാമര്‍ശിക്കുന്ന ധാരാളം ഹദീസുകള്‍ വേറെയുണ്ട്. നിര്‍ത്തിവെച്ചുവെന്നോ ഒരു മാസക്കാലമെന്നോ സൂചിപ്പിക്കുന്ന യാതൊരു പദവും ഈ ഹദീസിലില്ല. അതുകൊണ്ടുതന്നെ അങ്ങനെ പരിമിതിപ്പെടുത്തുന്നതിന് യാതൊരു ന്യായവുമില്ല. തന്നെയുമല്ല, ഈ ഹദീസിലും ‘കാന’ (كان) എന്ന പദമാണ് പ്രയോഗിച്ചിരിക്കുന്നത്. ഈ പദം സ്ഥിരമായി ചെയ്തു എന്ന ആശയം ദ്യോതിപ്പിക്കുമെന്ന് ഒട്ടേറെ പ്രഗത്ഭ പണ്ഡിതന്മാര് പറഞ്ഞതായി മുമ്പ് സൂചിപ്പിക്കുകയും ചെയ്തു.<br />
“അനസ്(റ)നോട് ചോദിക്കപ്പെട്ടു. നബി(സ്വ) സ്വുബ്ഹിയില്‍ ഖുനൂത് ഓതിയിരുന്നോ? അനസ്(റ) പറഞ്ഞു: അതെ. അപ്പോള്‍ ചോദിക്കപ്പെട്ടു: റുകൂഇന് മുമ്പായിരുന്നോ? അനസ് പറഞ്ഞു: റുകൂഇന് ശേഷം അല്‍പ്പം” (ബുഖാരി, മുസ്ലിം)<br />
ഈ ഹദീസില്‍ അനസ്(റ)നോട് ചോദിക്കുന്നത് തന്നെ സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂതിനെ കുറിച്ചാണ്. വിപത്തുണ്ടാകുമ്പോള്‍ സ്വുബ്ഹിയില്‍ മാത്രമല്ല എല്ലാ നിസ്കാരങ്ങളിലും ഒരുപോലെ നിര്‍വഹിക്കപ്പെടുന്ന നാസിലത്തിന്റെ ഖുനൂതിനെ കുറിച്ചല്ല. അങ്ങനെ ഒരുസൂചന പോലും ഈ ഹദീസിലില്ല. അങ്ങനെയാണെങ്കില്‍ സ്വുബ്ഹി എന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യവുമില്ല. അതുകൊണ്ടുതന്നെ അനസ്(റ)ന്റെ ഉത്തരവും സ്വുബ്ഹിന്റെ ഖുനൂതിനെ കുറിച്ചാണെന്ന് മനസ്സിലാക്കുന്നതാണ് ന്യായം. അനസ്(റ)ന്റെ ഉത്തരവും വളരെ വ്യക്തമാണ്. അഥവാ സ്വുബ്ഹിന്റെ ഖുനൂത് റുകൂഇനു സേഷമാണ് നിര്‍വിക്കേണ്ടതെന്നും അത് കൂടുതല്‍ നീട്ടി ഓതാതെ അല്‍പ്പം മാത്രം ഓതിയാല്‍ മതിയെന്നും ഉത്തരത്തില്‍ നിന്നും അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം വളരെ വ്യക്തമാണ്. വളച്ചുകെട്ടില്ലാതെ, ഹദീസിന്റെ നേര്‍ക്കുനേര്‍ അര്‍ത്ഥമാണിത്. എന്നാല്‍, ഇങ്ങനെ നേര്‍ക്കുനേര്‍ അര്‍ത്ഥം വെച്ചാല്‍ മൌലവിമാര്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല. അതുകൊണ്ടുതന്നെ ഈ ഹദീസിന്റെ നേര് അര്‍ത്ഥം വെക്കാതെ ഇവിടെ വ്യാഖ്യാനം സ്വീകരിക്കുകയാണ് സാധാരണഗതിയില്‍ മൌലവിമാര്‍ ചെയ്യാറുള്ളത്. അഥവാ, ഹദീസില്‍ പറഞ്ഞ ‘അല്‍പ്പം’ (ييسيرا ) എന്ന പദത്തോടുകൂടി ഹദീസില്‍ കാണാത്ത ‘കാലം’ എന്ന് കൂട്ടിച്ചേര്‍ത്ത് അല്പകാലം എന്നാക്കി മൌലവിമാര്‍ വ്യാഖ്യാനിക്കാറുണ്ട്. അങ്ങനെ ചിലര്‍ വ്യാഖ്യാനിച്ചിട്ടുണ്ടെന്നത് ശരിതന്നെ. എന്നാല്‍ വ്യാഖ്യാനമില്ലാതെ, ഒന്നുംകൂട്ടിച്ചേര്‍ക്കാതെ നേര് അര്‍ത്ഥം തന്നെ പണ്ഡിതന്മാര് ഇവിടെ നല്‍കിയിട്ടുണ്ട്.<br />
ഹമ്പലീ മദ്ഹബിലെ പ്രമുഖ പണ്ഡിതന് ഇബ്നു റജബ് ഈ ഹദീസിന്റെ അര്‍ത്ഥത്തെക്കുറിച്ച് തന്റെ ബുഖാരിയുടെ ശറഹില്‍ പറയുന്നതുകാണുക.<br />
“നബി(സ്വ) സ്വുബ്ഹിയില്‍ ഖുനൂത് ഓതിയിരുന്നെന്നും റുകൂഇന് ശേഷം അല്‍പ്പം ഓതിയെന്നും ഈ ഹദീസ് അറിയിക്കുന്നു.يسيرا . (അല്‍പ്പം) എന്ന പദം ഖുനൂതിലേക്ക് മടങ്ങുന്നതാകാം. അപ്പോള്‍ അല്‍പ്പം ഖുനൂതോതി എന്നാകും വിവക്ഷ. ഖുനൂതിന്റെ സമയത്തിലേ ക്ക് മടങ്ങുന്നതാകാനും സാധ്യതയുണ്ട്. അപ്പോള്‍ അല്‍പ്പസമയം ഓതി എന്ന അര്‍ത്ഥമായേക്കാം.” (ഇബ്നു റജബ്, ഫതഹുല്‍ബാരി 9/187)<br />
ചുരുക്കത്തില്‍, ഈ ഹദീസിനു നേര് അര്‍ത്ഥം തന്നെ പണ്ഡിത•ാര്‍ നല്കിയതിനാല് അതുതന്നെ സ്വീകരിക്കുന്നതാണ് ചിലര്‍ നല്കിയ വ്യാഖ്യാനം സ്വീകരിക്കുന്നതിനെക്കാള്‍ അഭികാമ്യം.<br />
യഥാര്‍ത്ഥത്തില്‍ നേര് അര്‍ത്ഥം വെക്കുന്നതിനു തടസ്സമുണ്ടാകുമ്പോള്‍ മാത്രമാണ് വ്യാഖ്യാനത്തിലേക്ക് നീങ്ങേണ്ടി വരുന്നത്. ഉദാഹരണത്തിനു ആഇശ(റ) ഉദ്ധരിച്ച ഹദീസ് കാണുക:”നബി(സ്വ) പറഞ്ഞു: മുഖമക്കനയില്ലാതെ പ്രായപൂര്‍ത്തിയായ പെണ്ണിന്റെ നിസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല.” (അബൂദാവൂദ്, തുര്‍മുദി)<br />
എന്നാല്‍, ഈ ഹദീസിന്റെ നേര് അര്‍ഥം “ആര്‍ത്തവകാരിയുടെ നിസ്കാരം മുഖമക്കനയില്ലാതെ അല്ലാഹു സ്വീകരിക്കുകയില്ല” എന്നതാണ്. കാരണം, ഹദീസില്‍ പ്രയോഗിച്ച حائض എന്ന പദത്തിന്റെ നേര് അര്‍ത്ഥം ആര്‍ത്തവകാരി എന്നാണ്. ഇങ്ങനെ നേര് അര്‍ത്ഥമാകുമ്പോള്‍ ആര്‍ത്തവകാരി മക്കനയിട്ട് നിസ്കരിച്ചാല്‍ അവളുടെ നിസ്കാരം സാധുവാണെന്നുള്ള തെറ്റായ ആശയാണ് ഹദീസില്‍ നിന്നും ലഭിക്കുക. ഇങ്ങനെ, ഈ ഹദീസിനു നേര് അര്‍ത്ഥം വിവക്ഷിക്കുന്നതിനു മതപരമായ തടസ്സമുണ്ടായതുകൊണ്ട് മാത്രമാണ് ആര്‍ത്തവകാരി എന്ന് നേര് അര്‍ത്ഥമുള്ള حائض എന്ന പദത്തെ പ്രായപൂര്‍ത്തിയായവള്‍ എന്ന് വ്യാഖ്യാനിക്കേണ്ടിവരുന്നത്.<br />
എന്നാല്‍, നബി(സ്വ) സ്വുബ്ഹി നിസ്കാരത്തില്‍ അല്‍പ്പം ഖുനൂത് ഓതിയതായി അനസ്(റ) ഉദ്ധരിച്ച ഹദീസിന് നേര് അര്‍ത്ഥം വെക്കുന്നതിന് യാതൊരു തടസ്സവുമില്ല. അതിനാല്‍, വ്യാഖ്യാനമല്ല, നേര് അര്‍ത്ഥമാണ് ഈ ഹദീസിന്റെ കാര്യത്തില്‍ സ്വീകാര്യമായത്. അപ്പോള്‍ മുമ്പ് പറഞ്ഞ ഹദീസുകളുടെ ആശയവുമായി യോജിക്കുകയും ചെയ്യും. മാത്രമല്ല, ഈ ഹദീസില്‍ കാണാത്ത ‘കാലം’ എന്ന പദം കൂട്ടിച്ചേര്‍ത്ത് നാസിലത്തിന്റെ ഖുനൂതായി വ്യാഖ്യാനിക്കുമ്പോഴാണ് പല തടസ്സങ്ങളുമുള്ളത്.<br />
(1) മതപരമായ തടസ്സം: നാസിലത്തിന്റെ (വിപത്തിന്റെ) ഖുനൂത് മതപരമായി സ്വുബ്ഹിയില്‍ മാത്രം പരിമിതമല്ല. അതുകൊണ്ടുതന്നെ സ്വുബ്ഹി നിസ്കാരത്തിന്റെ ഖുനൂതിനെക്കുറിച്ചുള്ള ചോദ്യത്തിനു പറഞ്ഞ മറുപടി എല്ലാ നിസ്കാരത്തിലും നിര്‍വഹിക്കപ്പെടുന്ന നാസിലത്തിന്റെ ഖുനൂതായി വ്യാഖ്യാനിക്കുന്നത് മതവിരുദ്ധമാണ്. കാരണം നാസിലത്തിന്റെ ഖുനൂത് സ്വുബ്ഹിയില്‍ മാത്രം പരിമിതമാണെന്ന തെറ്റായ മതവിധി സൂചിപ്പിക്കും. ഹദീസില്‍ നിന്നും കിട്ടാത്ത ഒരു പദം (കാലം) ഹദീസില്‍ ആവശ്യമില്ലാതെ കൂട്ടിച്ചേര്‍ക്കുന്നതും യാതൊരു ആവശ്യവുമില്ലാതെ ഹദീസിന്റെ നേര്‍അര്‍ത്ഥം സാധ്യമാകുന്നതോടുകൂടി വളഞ്ഞ അര്‍ത്ഥം സ്വീകരിക്കുന്നതും വ്യാഖ്യാനിക്കുന്നതും മതവിരുദ്ധമാണ്.<br />
(2) ഭാഷാപരമായ തടസ്സം: ഇവിടെ يسيرا (അല്‍പ്പം) എന്ന പദം അറബി വ്യാകരണ നിയമമനുസരിച്ച് (صفة) വിശേഷണമാണ്.صفة ന് ഒരു موصوف (വിശേഷിക്കപ്പെടുന്നത്) വേണം. അതിവിടെ പറയപ്പെട്ടിട്ടില്ല. സാങ്കല്‍പ്പികമാണ്. എന്നാല്‍, മുമ്പ് പറഞ്ഞതില്‍ നിന്നോ സാഹചര്യത്തില്‍ നിന്നോ അറിയപ്പെട്ടത് മാത്രമേ സങ്കല്‍പ്പിക്കാവൂ. എന്നാല്‍, കാലം എന്ന പദം സാഹചര്യത്തില്‍ നിന്നോ മുമ്പ് പറയപ്പെട്ടതില്‍ നിന്നോ അറിയപ്പെടുന്നില്ല. മറിച്ച് ഖുനൂത് എന്ന പദമാണ് സാഹചര്യത്തില്‍ നിന്നും മുമ്പ് പറയപ്പെട്ടതില്‍ നിന്നും അറിയപ്പെടുന്നത്. അപ്പോള്‍ അത് മാത്രമാണ് മൌസൂഫായി സങ്കല്‍പ്പിക്കപ്പെടേണ്ടത്. അതിനാല്‍ അല്പ്പമായ ഖുനൂത് എന്നാണ് വരിക. കാരണം, ഇതാണ് ശരിയായ പ്രയോഗം. ഇതിനു സമാനമായ പ്രയോഗങ്ങള്‍ ഖുര്‍ആനില്‍ കണുക: ‘അല്പ്പമായ വിചാരണ ചെയ്യപ്പെടുന്നതാണ്’ (ഇന്‍ശിഖാഖ്: 8)<br />
“നാം അതിനെ നമ്മിലേക്ക ് അല്പമായ പിടുത്തം പിടിച്ചു”(അല്‍ഫുര്‍ഖാന്‍:46).<br />
(3) യുക്തിപരമായ തടസ്സം: സ്വുബ്ഹിയിലെ ഖുനൂതിനെ കുറിച്ചുള്ള ചോദ്യത്തിനു പറഞ്ഞ മറുപടി യാതൊരു ന്യായവുമില്ലാതെ മറ്റേതെങ്കിലും ഖുനൂതായി വ്യാഖ്യാനിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല.<br />
ഒരാള്‍ ‘അല്‍പ്പം ഭക്ഷണം കഴിച്ചു’ എന്ന് പറഞ്ഞാല്‍ അയാള്‍ കുറച്ചുകാലം ഭക്ഷണം കഴിച്ചെന്നും പിന്നീട് മരണം വരെ ഒന്നും ഭക്ഷിച്ചില്ലെന്നും ആരെങ്കിലും മനസ്സിലാക്കുമോ? എന്നതുപോലെ “നബി(സ്വ) സ്വുബ്ഹിയില്‍ അല്‍പ്പം ഖുനൂത്തോതി” എന്ന് പറഞ്ഞതില്‍ നിന്നും നബി(സ്വ) കുറച്ചുകാലം ഖുനൂത്തോതിയെന്നും പിന്നീട് മരണം വരെ ഖുനൂത് ഓതിയില്ലെന്നും മനസ്സിലാക്കുന്നത് യുക്തിയല്ല. ചുരുക്കത്തില്‍, “നബി(സ്വ) സ്വുബ്ഹി നിസ്കാരത്തില്‍ അല്‍പ്പം ഖുനൂത്തോതി” എന്ന് അനസ്(റ) ഉദ്ധരിച്ച ഹദീസിനു നേര് അര്‍ത്ഥം വെക്കുന്നതിനു യാതൊരു തടസ്സവുമില്ല. മറിച്ച് ഹദീസില്‍ പറഞ്ഞ സ്വുബ്ഹിന്റെ ഖുനൂതിനെ യാതൊരു ന്യായവുമില്ലാതെ നാസിലത്തിന്റെ ഖുനൂതായി വ്യാഖ്യാനിക്കുന്നതിനാണ് പ്രശ്നമുള്ളത്. അതുകൊണ്ട് ഇവിടെ നേര് അര്‍ത്ഥം തന്നെയാണ് വിവക്ഷിക്കേണ്ടത്. വ്യാഖ്യാനമല്ല.<br />
<br />
ഗതിമുട്ടിയാല്‍ ….……<br />
സാധാരണഗതിയില്‍ മുന്‍കാല പണ്ഡിതന്മാര് നല്കിയ വ്യാഖ്യാനങ്ങള്‍ സ്വീകരിക്കാതെ, ഖുര്‍ആനിനും ഹദീസിനും നേര്‍അര്‍ത്ഥം മാത്രം വെക്കണമെന്ന് വാശിപിടിക്കുന്നവരാണ് പുത്തനാശയക്കാര്‍. ഖുര്‍ആനിലും ഹദീസിലും വന്ന, നേര് അര്‍ത്ഥം അസാധ്യമായ പല പദങ്ങള്‍ക്കും ഇമാമുകള്‍ നല്കിയ വ്യാഖ്യാനങ്ങള്‍ സ്വീകരിക്കാതെ നേര്‍അര്‍ത്ഥം മാത്രം നല്കി അല്ലാഹുവിനു കയ്യ്, കാല്, കണ്ണ്, മൂക്ക് തുടങ്ങിയ അവയവങ്ങളുണ്ടെന്നും അവന് വികലാംഗനാണെന്നും വാദിക്കുന്നവര്‍ ഗതി മുട്ടി നേര് അര്‍ത്ഥം സാധ്യമാകുന്നതോടൊപ്പം ന്യായമില്ലാതെ വ്യാഖ്യാനം നല്കി സായൂജ്യമടയുന്നു. ”റബീഉബ്നു അനസ് പറഞ്ഞു: ഞാന്‍ അനസ്(റ)ന്റെ പക്കല്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ അനസ്(റ)നോട് ചോദിക്കപ്പെട്ടു. റസൂല്‍(സ്വ) ഒരു മാസക്കാലം മാത്രമാണോ ഖുനൂത് ഓതിയത്. അപ്പോള്‍ അനസ്(റ) പറഞ്ഞു: റസൂല്‍(സ്വ) ദുനിയാവില് നിന്നും വിട്ടുപിരിയുന്നതുവരെ സ്വുബ്ഹി നിസ്കാരത്തില്‍ ഖുനൂത് ഓതിയിരുന്നു” (ബൈഹഖി: 3/42, ദാറഖുത്നി: 2/28). ഈ ഹദീസ് തികച്ചും പ്രബലമാണ്. കാരണം, ഈ ഹദീസ് ഉദ്ധരിച്ച ഇമാം ബൈഹഖി(റ) തന്നെ ഈ ഹദീസിനെ കുറിച്ച് അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം പറയുന്നതുകാണുക: “ഈ ഹദീസിന്റെ പരമ്പര പ്രബലവും അതിന്റെ റിപ്പോര്‍ട്ടര്‍മാര്‍ സത്യസന്ധരുമാണ്.” (ബൈഹഖി, സുനനുല്‍ കുബ്റാ: 2/201)<br />
ലക്ഷക്കണക്കിന് ഹദീസുകള്‍ മനഃപാഠമുള്ള ധാരാളം ഇമാമുകള്‍ ഈ ഹദീസ് സ്വഹീഹാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇമാം നവവി(റ) പറയുന്നു: “ഈ ഹദീസ് പ്രബലമാണ്. ലക്ഷം ഹദീസുകള്‍ മനഃപാഠമുള്ള ഒരുകൂട്ടം ഹദീസ് പണ്ഡിതന്മാര് ഈ ഹദീസ് ഉദ്ധരിക്കുകയും അത് സ്വഹീഹാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഹാഫിള് അബൂ അബ്ദില്ലാ മുഹമ്മദ് ബ്നു അലിയ്യുല്‍ ബല്‍ഖി, ഹാകിം അബൂ അബ്ദില്ലാ, ബൈഹഖി എന്നിവരൊക്കെ ഈ ഹദീസ് സ്വഹീഹാണെന്ന് പ്രഖ്യാപിച്ചവരാണ്. ദാറഖുത്നി സ്വഹീഹായ വിവിധ പരമ്പരകളിലൂടെ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് (ഇമാം നവവി, ശറഹുല്‍ മുഹദ്ദബ്: 3/504).<br />
ലക്ഷക്കണക്കിന് ഹദീസുകള്‍ മനഃപാഠമുള്ള മുസ്ലിം ലോകം അംഗീകരിക്കുന്ന ഇമാമുകള്‍ സ്വഹീഹാണെന്ന് തറപ്പിച്ചുപറഞ്ഞ ഈ ഹദീസ് ബലഹീനമാണെന്ന് അല്‍പ്പജ്ഞാനികളായ വിമര്‍ശകര്‍ നിസ്സങ്കോചം തട്ടിവിടാറുണ്ട്. ഈ ഹദീസിന്റെ പരമ്പരയിലുള്ള അബൂ ജഅ്ഫര്‍ റാസി സത്യസന്ധനല്ലെന്ന ദുര്‍ന്യായമാണ് വിമര്‍ശകര്‍ തട്ടിവിടാറുള്ളത്. എന്നാല്‍ അദ്ദേഹം സത്യസന്ധനല്ലെന്ന് ഇമാമുകള്‍ ആരും തന്നെ പറഞ്ഞിട്ടില്ല.<br />
ഹദീസ് നിരൂപണ ശാസ്ത്രത്തിലെ ഇമാമുമാരായ ഹാകിം, ഇബ്നുസഅ്ദ്, ഇബ്നു മഈന്‍, ഇബ്നു അമ്മാര്‍, ഇബ്നു അബ്ദില്‍ ബറ്ര്‍ തുടങ്ങിയവരൊക്കെ അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് ثقة (സത്യസന്ധന്) എന്നാണ്. ഇമാം അഹ്മദും ഇബ്നു മഈനും صالح (നല്ലവന്‍) എന്നും പറഞ്ഞിട്ടുണ്ട്. ഇമാം അബൂഹാതിം പറഞ്ഞു:സത്യസന്ധനും സത്യം പറയുന്നവനും അദ്ദേഹം ഉദ്ധരിച്ച ഹദീസുകള്‍ മെച്ചപ്പെട്ടതുമാണ്” (ഇബ ്നഹജറില്‍ അസ്ഖലാനി, തഹ്ദീബുത്തഹ്ദീബ്: 4/504). എങ്കിലും അദ്ദേഹം ഉദ്ധരിച്ച ഏതാനും ചില ഹദീസുകളുടെ കൃത്യതയെക്കുറിച്ച് ചിലര്‍ നിരൂപണം നടത്തിയിട്ടുണ്ട്. നസാഇ പറഞ്ഞു: ليس بالقوي വേണ്ടത്ര ശക്തനല്ല. ഫല്ലാസ് പറഞ്ഞു: سيئ الحفظ മനഃപാഠം കുറവാണ്. ഇബ്നുഹിബ്ബാന്‍ പറഞ്ഞു: يحدث المناكير عن المشاهير പ്രസിദ്ധരില്‍ നിന്നും മുന്‍കറായ ഹദീസുകള്‍ ഉദ്ധരിക്കുന്നു (ഇബ്നു ഹജറില്‍ അസ്ഖലാനി, തഹ്ദീബുത്തഹ്ദീബ് 4/504).<br />
എന്നാല്‍ ഈ ആരോപണങ്ങള്‍ ഒന്നുംതന്നെ അദ്ദേഹത്തിന്റെ ഹദീസുകള്‍ തള്ളപ്പെടാന്‍ മാത്രം ശക്തമല്ല. കാരണം ഇവയൊന്നും തന്നെ സത്യസന്ധതയെ ബാധിക്കുന്ന ആരോപണമല്ല. മറിച്ച് കൃത്യതയുമായി ബന്ധപ്പെട്ടതാണ്. ഹദീസ് നിരൂപണത്തില്‍ ഉപയോഗിക്കുന്ന പദങ്ങളുടെ വിവക്ഷ അറിയുന്ന ആര്‍ക്കും ഇക്കാര്യം ബോധ്യപ്പെടുന്നതാണ്. (ഇമാം സുയൂഥി, തദ്രീബുറാവി, 294 നോക്കുക).<br />
നസാഇ പറഞ്ഞു: ‘വേണ്ടത്ര ശക്തനല്ല’ എന്ന ആരോപണം പ്രശ്നമുള്ളതല്ല’ (ദഹബി, മൂഖിള:82) കൃത്യത യുമായി ബന്ധപ്പെട്ട ആരോപണം മൂലം ഹദീസ് ബലഹീനമാകുന്നതല്ല. മറിച്ച് സ്വഹീഹിന്റെ തൊട്ടുതാഴെയുള്ള ഹസനായിത്തീരുന്നതാണ്. ഇമാം ഇബ്നുഹജര്‍ അസ്ഖലാനി പറയുന്നത് കാണുക:<br />
“കൃത്യത കുറയുമ്പോഴാണ് ഹദീസ് ഹസനാകുന്നത്” (നുഖ്ബതുല്‍ ഫിക്ര്: 32). ഇതേ കാര്യം അബ്ദുല്‍ഹഖ് ദഹ്.ലവി<br />
വിയും പറയുന്നു:”ഹസനായ ഹദീസില്‍ പരിഗണിക്കപ്പെടുന്ന ന്യൂനത കൃത്യതയുടെ കുറവ് മാത്രമാണ്” (മുഖദ്ദിമതു മിശ്കാത് 12). എന്നാല്‍, ഹസനായ ഹദീസ് ലക്ഷ്യത്തിനു പറ്റുമെന്നും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യാമെന്ന കാര്യത്തില്‍ ഇന്നോളം വരെയുള്ള മുസ്ലിം ലോകത്തിനു തര്‍ക്കമില്ല. ഇമാം നവവി(റ) പറയുന്നു:<br />
“ലക്ഷ്യത്തിനു പറ്റുമെന്ന കാര്യത്തില്‍ ഹസനായ ഹദീസ് സ്വഹീഹായ ഹദീസിനെപ്പോലെ തന്നെയാണ്. ശക്തിയില്‍ അതിനെക്കാള്‍ താഴെയാണെങ്കിലും. അതുകൊണ്ടാണ് പലരും ഹസനായ ഹദീസിനെ സ്വഹീഹിന്റെ ഗണത്തില്‍ തന്നെ ഉള്‍പ്പെടുത്തിയത്” (ഇമാം നവവി, തഖ്രീബ്: 128). ഇനി, ഹസനായ ഹദീസ് മറ്റു പരമ്പരകളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ സ്വഹീഹിന്റെ സ്ഥാനത്തേക്കുയരുന്നതാണ്. ഇമാം നവവി(റ) തന്നെ പറയുന്നത് കാണുക:<br />
“സത്യസന്ധത കൊണ്ട് പ്രസിദ്ധനായ, കൃത്യതയിലും മനഃപാഠത്തിലും പിന്നിലായ ഒരു വ്യക്തി ഉദ്ധരിച്ച ഹദീസ് മറ്റു വഴികളിലൂടെയും ഉദ്ധരിക്കപ്പെട്ടാല്‍ ശക്തിപ്രാപിക്കുന്നതും ഹസനില്‍നിന്നും സ്വഹീഹിലേക്ക് ഉയരുന്നതുമാണ്” (ഇമാം നവവി, തഖ്രീബ് 141). എന്നാല്‍ സത്യസന്ധനായ അബൂജഅ്ഫര്‍റാസി ഉദ്ധരിച്ച ഈ ഹദീസ് പ്രബലമായ വിവിധ പരമ്പകളിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇമാം നവവി(റ) പറയുന്നത് കാണുക:”സ്വഹീഹായ പരമ്പര സഹിതം വിവിധ വഴികളിലൂടെ ദാറഖുത്നി ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്”(ശറഹുല്‍ മുഹദ്ദബ് 3/504). എന്നാല്‍, ഇത്രയും പറഞ്ഞത് അബൂജഅ്ഫര്‍ റാസിയുടെ കൃത്യതയെ കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് നിലനില്‍പ്പുണ്ടെന്ന സങ്കല്‍പ്പമനുസരിച്ചാണ്. യഥാര്‍ത്ഥത്തില്‍ അദ്ദേഹം ഉദ്ധരിച്ച എല്ലാ ഹദീസുകള്‍ക്കും ഈ ആരോപണങ്ങള്‍ ബാധകമല്ല. ഇക്കാര്യം പണ്ഡിതന്മാര് വളരെ വ്യക്തമായി തന്നെ വിവരിച്ചിട്ടുണ്ട്. ഇമാം ദഹബി പറയുന്നത് കാണുക: ശഅ്ബിയില്‍ നിന്നും ഒരുകൂട്ടം ആളുകളില്‍നിന്നും ഉദ്ധരിക്കുന്നതില്‍ വളരെയധികം സത്യസന്ധന് (ദഹബി, മുഗ്നിലിളുഅഫാഅ് 2/505) “ഇബ്നു അദിയ്യ് പറഞ്ഞു: അദ്ദേഹത്തിനു നല്ല ഹദീസുകളുണ്ട്. അദ്ദേഹം ഉദ്ധരിച്ച അധിക ഹദീസുകള്‍ക്കും തകരാറില്ല” (ഇബ്നു ഹജര്‍ അസ്ഖലാനി, തഹ്ദീബുത്തഹ്ദീബ്: 6/395). അഥവാ, അബൂജഅ്ഫര്‍ റാസി ഉദ്ധരിച്ച ചില ഹദീസുകള്‍ക്ക് മാത്രമേ തകരാറുള്ളൂ. ആ ഹദീസുകള്‍ ഏതാണെന്നും പണ്ഡിതന്മാര് വ്യക്തമാക്കിയിട്ടുണ്ട്. ഇബ്നു മഈന്‍ പറഞ്ഞു: സത്യസന്ധനാണ്. മുഗീറയില്‍ നിന്നും ഉദ്ധരിക്കുന്നതില്‍ പിഴവ് സംഭവിക്കുന്നു (തഹ്ദീബുത്തഹ്ദീബ് 6/395). എന്നാല്‍ “നബി(സ്വ) ദുനിയാവില് നിന്നും വിട്ടുപിരിയുന്നതുവരെ സ്വുബ്ഹിയില്‍ ഖുനൂത്തോതി” എന്ന ഹദീസ് അബൂജഅ്ഫര്‍ റാസി മുഗീറയില്‍ നിന്നും ഉദ്ധരിച്ചതല്ല. മറിച്ച് റബീഉബ്നു അനസില്‍ നിന്നും ഉദ്ധരിച്ചതാണ്. അതുകൊണ്ടുതന്നെ ഈ ഹദീസിനു ഒരുനിലക്കും ബലഹീനത ബാധിക്കുകയില്ല. അതുകൊണ്ടാണ് ഈ ഹദീസ് സ്വഹീഹാണെന്ന് ഇമാമുകള്‍ പറഞ്ഞത്. സുന്നികള്‍ അതംഗീകരിക്കുക മാത്രമാണ് ചെയ്യുന്നത്.<br />
ചുരുക്കത്തില്‍, സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂത് സുന്നത്താണെന്നതിന് സ്വഹീഹായ ഹദീസുകള്‍ തന്നെ ഇവിടെ ഉദ്ധരിച്ചു കഴിഞ്ഞു. സ്വുബ്ഹിയിലെ ഖുനൂത് നബി(സ്വ) നിര്‍ത്തിവെച്ചിട്ടില്ല. മറിച്ച് ശത്രുക്കള്‍ക്കെതിരില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് ഒരു മാസക്കാലം നബി(സ്വ) നാസിലത്തിന്റെ ഖുനൂത്തോതിയിരുന്നു. അതാണ് നിര്‍ത്തിവെച്ചത്. ഈ ഒരു മാസക്കാലം സ്വുബ്ഹിയിലെ ഖുനൂതിലും നബി(സ്വ) ശത്രുക്കള്‍ക്കെതിരില്‍ പ്രാര്‍ത്ഥിച്ചിരുന്നു. ആ പ്രാര്‍ത്ഥനയും നിര്‍ത്തിവെച്ചു. പക്ഷേ, സ്വുബ്ഹിയിലെ ഖുനൂത് നിര്‍ത്തിവെച്ചില്ല. ഇമാം ബുഖാരി ഉദ്ധരിക്കുന്നത് കാണുക: “അനസ്(റ) ഉദ്ധരിക്കുന്നു: റിഅ്ല്, ദക്.വാന്‍, ഉസയ്യ, ബനൂ ലഹ്.യാന്‍ ഗോത്രക്കാര്‍ ശത്രുക്കള്‍ക്കെതിരില്‍ നബി(സ്വ)യോട് സഹായം ആവശ്യപ്പെട്ടു. എഴുപത് അന്‍സാരികളെ നബി(സ്വ) അവര്‍ക്ക് സഹായികളായി അയച്ചു. ഞങ്ങള്‍ അവരെ കുറിച്ച് അക്കാലത്തെ ഓത്തുകാര്‍ എന്നായിരുന്നു പറഞ്ഞിരുന്നത്. അവര്‍ പകല്‍ വിറക് ശേഖരിക്കുന്നവരും രാത്രിയില്‍ നിസ്കരിക്കുന്നവരുമായിരുന്നു. അവര്‍ ബിഅ്റ് മഊനയിലെത്തിയപ്പോള്‍ അവരെ ചതിയില്‍ പെടുത്തി കൊലചെയ്തു. ഈ വിവരം നബി(സ്വ( അറിഞ്ഞപ്പോള്‍, റിഅ്ല്, ദക്.വാന്‍ ഉസയ്യ, ബനൂ ലഹ്.യാന്‍ എന്നീ അറബ് ഗോത്രങ്ങള്‍ക്കെതിരില്‍ സ്വുബ്ഹിയില്‍ ഒരു മാസക്കാലം പ്രാര്‍ത്ഥിച്ചുകൊണ്ട് ഖുനൂത്തോതി. അനസ ്(റ) പറഞ്ഞു: അവരുടെ കാര്യത്തില്‍ ഞങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നു. പിന്നീടത് ഉയര്‍ത്തപ്പെട്ടു” (ബുഖാരി).<br />
ശത്രുക്കള്‍ക്കെതിരില്‍ പ്രത്യേകം പ്രാര്‍ത്ഥിച്ചുകൊണ്ടുള്ള ഖുനൂത്താണ് സ്വുബ്ഹിയില്‍ ഒരു മാസക്കാലം നബി(സ്വ) നിര്‍വഹിച്ചതെന്ന് ഈ ഹദീസില്‍ നിന്നും വ്യക്തമാകുന്നു. അതുകൊണ്ടുതന്നെ ശത്രുക്കള്‍ക്കെതിരില്‍ പ്രത്യേകം പ്രാര്‍ത്ഥന ഉള്‍ക്കൊള്ളാത്ത, സാധാരണ സ്വുബ്ഹിയില്‍ ഓതാറുള്ള ഖുനൂത് ഇതിനുമുമ്പും ശേഷവും നബി(സ്വ) നിര്‍വഹിച്ചിരുന്നു. അതൊരിക്കലും നിര്‍ത്തിവെച്ചിട്ടില്ല. ഇതാണ് സ്വഹീഹായ ഹദീസുകള്‍ നമ്മെ പഠിപ്പിക്കുന്നത്. അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം ഇമാം ശാഫിഈ(റ) അവിടത്തെ ഉമമില്‍ പറഞ്ഞതും ഇതുതന്നെയാണ്. ‘ഹദീസ് സ്വഹീഹായാല്‍ അതാണ് എന്റെ മദ്ഹബ്’ എന്ന് ഇമാം ശാഫിഈ(റ)പറഞ്ഞതിന്റെ വിവക്ഷയും ഇതുതന്നെയാണ്.</div>
sunnikeralahttp://www.blogger.com/profile/06142710111238582789noreply@blogger.com0tag:blogger.com,1999:blog-2831502190635972422.post-12992693916416655462014-07-15T10:15:00.004-07:002014-07-15T10:15:48.369-07:00തറാവീഹ് നിസ്കാരം. moosa sonkal<div dir="ltr" style="text-align: left;" trbidi="on">
<div class="MsoNormal">
<span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">റമദാനില്‍ മാത്രമുള്ള
ഒരു ഇബാദത്താണ് തറാവീഹ് നിസ്കാരം. ഇശാ നിസ്കാരത്തിന്റെയും സുബ്ഹിയുടെയും
ഇടയിലാണ് ഇത് നിര്‍വ്വഹിക്കേണ്ടത്. രണ്ടു റക്അത്തു വീതം ഇരുപത് റക്അത്ത് നിസ്കരിക്കണം.
എല്ലാ ഈരണ്ടു റക്അത്തിലും സലാം വീട്ടല്‍ നിര്‍ബന്ധമാണ്. നാലു റക്അത്ത് ഒന്നിച്ചു
നിസ്കരിച്ചാല്‍ ശരിയാവുകയില്ല. തറാവീഹിനു ശേഷം വിത്റ് നിസ്കരിക്കണം. രണ്ടും
ജമാഅത്തായി നിസ്കരിക്കല്‍ സുന്നത്താണ്.</span><span style="color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;"><br />
</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">നാലു റക്അത്ത് ആകുമ്പോള്‍ സ്വഹാബത്ത് അല്പം
വിശ്രമിച്ചിരുന്നു. ഈ വിശ്രമത്തിന് </span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">‘</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">തര്‍വീഹത്ത്</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">’ </span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">എന്നാണ് പറയുക. നാലു </span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">‘</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">തര്‍വീഹത്തു</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">’</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">കള്‍ ഉള്ളതുകൊണ്ടാണ് ഈ നിസ്കാരം </span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">‘</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">സ്വലാത്തുത്തറാവീഹ്</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">’ (</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">വിശ്രമവേളകളുള്ള നിസ്കാരം) എന്ന പേരില്‍ അറിയപ്പെടാന്‍തുടങ്ങിയത്.</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;"><br />
</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">റമദാനില്‍ മാത്രമുള്ള ഒരു പ്രത്യേക നിസ്കാരമാണ്
</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">‘</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">തറാവീഹ്</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">’ </span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">എന്നും അത് ഇരുപത് റക്അത്താണെന്നും
പ്രബലമായ ഹദീസുകള്‍ കൊണ്ടും മുസ്ലിം ലോകത്തിന്റെ ഏകകണ്ഠമായ അഭിപ്രായം (ഇജ്മാഅ്)
കൊണ്ടും സ്ഥിരപ്പെട്ടതാണ്.</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;"><br />
<br />
”</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">റമദാന് മാസം പകല്‍ സമയത്ത്
വ്രതാനുഷ്ഠാനം അല്ലാഹു നിര്‍ബന്ധമാക്കുകയും രാത്രി നിസ്കാരം അവന്
സുന്നത്താക്കുകയും ചെയ്തിരിക്കുന്നു</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">”</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">എന്ന് ഹദീസില്‍
കാണാം. </span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">‘</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">അല്ലാഹുവില്‍ വിശ്വസിച്ചും അവനില്‍നിന്ന് പ്രതിഫലം മോഹിച്ചും ഒരാള്‍ റമദാന്
മാസം നിസ്കരിച്ചാല്‍ അവന്റെ മുന്‍പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന്</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">’ </span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">നബി(സ) പറയുകയുണ്ടായി. (ബുഖാരി</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">,</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">മുസ്ലിം)</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;"><br />
<br />
</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">നബി(സ)യുടെ നേതൃത്വത്തില്‍ ഏതാനും ദിവസമേ
തറാവീഹ് ജമാഅത്തായി നിര്‍വ്വഹിക്കപ്പെട്ടിട്ടുള്ളൂ. പിന്നീട് നിസ്കാരത്തിനായി
തങ്ങള്‍ പുറത്തുവന്നില്ല. വീട്ടില്‍ വെച്ചു നിസ്കരിച്ചു. അതിനു കാരണമായി
അവിടുന്നു പറഞ്ഞത്</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">, ‘</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">അത് നിര്‍ബന്ധമാക്കപ്പെടുമോ എന്നു ഞാന്‍
ഭയപ്പെടുന്നു</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">’ </span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">എന്നാണ്. (ബുഖാരി</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">, </span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">മുസ്ലിം). മറ്റുള്ളവര്‍ വീട്ടില്‍വെച്ചോ പള്ളിയില്‍ തന്നെ ഒറ്റയായോ
കൊച്ചുകൊച്ചു ജമാഅത്തായോ തറാവീഹ് നിര്‍വഹിച്ചുവന്നു.</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;"><br />
</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">ഉമര്‍(റ)വിന്റെ ഭരണകാലം വരെ ഈ നില തുടര്‍ന്നു.
പിന്നീട് ഒരു ഇമാമിന്റെ കീഴില്‍ ജമാഅത്തായി ഉമര്‍(റ) അത് പുനഃസ്ഥാപിച്ചു. ഇരുപത്
റക്അത്തായിരുന്നു അവരന്ന് നിസ്കരിച്ചിരുന്നത്. സ്വഹീഹായ പരമ്പരയോടുകൂടി ഇമാം
ബൈഹഖി(റ) ഇത് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;"><br />
<br />
</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">ആയിരക്കണക്കായ സ്വഹാബിമാര്‍ ഉമര്‍(റ)വിന്റെ
ഈ പ്രവൃത്തി എതിര്‍ത്തില്ല. ഐകകണ്ഠ്യേന അംഗീകരിക്കുകയാണ് ചെയ്തത്. നബി</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;"><br />
(</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">സ) പഠിപ്പിച്ച തറാവീഹ് നിസ്കാരം
ഇതാണെന്ന് അവര്‍ മനസ്സിലാക്കിയതു കൊണ്ടാണ് അവര്‍ എതിര്‍ക്കാതിരുന്നത്. പില്കാലത്ത്
വന്ന മുസ്ലിം സമൂഹം ഒന്നടങ്കം ഇത് അംഗീകരിച്ചു. അവര്‍ തറാവീഹ് ഇരുപത് റക്അത്ത്
നിസ്കരിച്ചു.</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;"><br />
<br />
</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">തറാവീഹ് ഇരുപത്തിമൂന്ന് റക്അത്തായി ഇമാം
മാലിക്(റ) റിപ്പോര്‍ട്ടു ചെയ്തതിനെക്കുറിച്ച് ഇമാം ബൈഹഖീ(റ) പറയുന്നു: </span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">”</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">അത് ഇരുപത് റക്അത്ത് തറാവീഹും മൂന്ന് റക്അത്ത് വിത്റുമാണ്.</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">”<br />
</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">അതുപോലെ മദീനക്കാര്‍ മുപ്പത്തിആറ്
റക്അത്ത് തറാവീഹ് നിസ്കരിച്ചതായി കാണാം. യഥാര്‍ത്ഥത്തില്‍ അതു മുഴുവന്‍ തറാവീഹ്
അല്ല. ഇരുപത് റക്അത്തു മാത്രമേ അതില്‍ തറാവീഹ് ഉള്ളൂ. അവര്‍ പതിനാറ് റക്അത്ത്
സുന്നത്ത് നിസ്കാരം തറാവീഹിനൊപ്പം നിസ്കരിച്ചിരുന്നു. അതിന്റെ പശ്ചാതലം ഇമാം ഖല്‍യൂബി
വിശദീകരിച്ചിട്ടുണ്ട്. അതിന്റെ ചുരുക്കം ഇതാണ്:</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;"><br />
”</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">തറാവീഹിന്റെ നാലു വിശ്രമ
വേളകളില്‍ മക്കക്കാര്‍ ത്വവാഫ് ചെയ്യുമായിരുന്നു. മക്കക്കാര്‍ ഇടവേളകളില്‍
നടത്തുന്ന ത്വവാഫിനു പകരമായി മദീനക്കാര്‍ വിശ്രമ വേളകളില്‍ നാല് റക്അത്തു വീതം
സുന്നത്ത് നിസ്കരിച്ചു. അങ്ങനെയാണ് മുപ്പത്താറു റക്അത്ത് വരുന്നത്. ഒന്നാം
നൂറ്റാണ്ടിന്റെ ഒടുവിലാണ് ഇത് തുടങ്ങിയത്. ഇമാം ശഫിഈ(റ) പറയുന്നു: </span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">”</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">മദീനക്കാര്‍ക്കും ഇരുപത് റക്അത്ത് തന്നെയാണ് ഞാനിഷ്ടപ്പെടുന്നത്.</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">” </span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">എന്നാല്‍ മദീനക്കാരല്ലാത്തവര്‍ക്കു ഇടവേളയിലുള്ള ഈ സുന്നത്ത് നിസ്കാരം
അനുവദനീയമല്ല. (ഖല്‍യൂബി -മഹല്യ </span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">1:217)<br />
<br />
</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">തറാവീഹ് നിസ്കാരം ഇരുപതു റക്അത്താണെന്ന
മുസ്ലിം ലോകത്തിന്റെ ഐകകണ്ഠ്യേന(ഇജ്മാഅ്)യുള്ള നിലപാടിനെതിരെ ഈയിടെ
ഇറങ്ങിത്തിരിച്ച തിരുത്തല്‍വാദികളുടെ ജല്പനങ്ങള് അവഗണിക്കാവുന്നതേയുള്ളൂ. കാരണം</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">, </span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">തറാവീഹ് ഇരുപത് റക്അത്താണെന്നും അത് റമദാനിലെ ഒരു പ്രത്യേക നിസ്കാരമാണെന്നും
ഒരിക്കല്‍ അവര്‍ തങ്ങളുടെ പാഠപുസ്തകത്തിലെഴുതി. പിന്നീട് അത് എട്ടാണെന്ന്
മാറ്റിപ്പറഞ്ഞു. ഇപ്പോള്‍ തറാവീഹ് എന്ന ഒരു പ്രത്യേക നിസ്കാരംതന്നെയില്ല എന്ന
അഭിപ്രായത്തിലാണ്. അവരുടെ ഈ കുഴഞ്ഞുമറിഞ്ഞ നിലപാടു തന്നെ അവരുടെ ബാലിശമായ
വാദത്തിന്റെ നിജസ്ഥിതിയിലേക്ക് വിരല്‍ചൂണ്ടുന്നു.</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;"><br />
<br />
</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">സ്ത്രീകളും തറാവീഹ് നിസ്കാരവും</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;"><br />
</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">പുരുഷന്മാര്ക്കെന്ന പോലെ സ്ത്രീകള്‍ക്കും
തറാവീഹ് നിസ്കാരം സുന്നത്തുണ്ട്. ഒറ്റക്കോ ജമാഅത്തോ ആയി അവര്‍ക്ക് നിര്‍വഹിക്കാം.
പക്ഷെ പള്ളിയില്പോയി പരപുരുഷന്മാരോടൊപ്പം അവര്‍ ജമാഅത്തില്‍ പങ്കെടുത്തുകൂടാ.
അതുകൊണ്ടവര്‍ക്കു പുണ്യവും ലഭിക്കില്ല.</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;"><br />
<br />
</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">എന്നാല്‍ തിരുത്തല്‍വാദികളായ പുത്തന്‍പ്രസ്ഥാനക്കാര്‍
സ്ത്രീകളെ പള്ളിയിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ട്.
അവരുടെ കുപ്രചരണങ്ങളില്‍ പെട്ടു പല സ്ത്രീകളും വഞ്ചിതരാകുന്നു.</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;"><br />
</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">പുണ്യം വിചാരിച്ചാണ് ഈ സ്ത്രീകള്‍
പള്ളിയില്‍പോകുന്നതെങ്കില്‍ അവരോട് നമുക്ക് പറയാനുള്ളത് ഈ പള്ളിയില്‍പോക്കു കൊണ്ട്
ഒരു പുണ്യവും ലഭിക്കില്ലെന്നാണ്. കാരണം</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">, </span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">വല്ല പുണ്യവും
ലഭിച്ചിരുന്നെങ്കില്‍ നബി(സ)യുടെ ഭാര്യമാര്‍ ജുമുഅ-ജമാഅത്തിനായി പള്ളിയില്‍
പോകുമായിരുന്നു. അതുണ്ടായിട്ടില്ല. ഇമാം ശാഫിഈ (റ) പറയുന്നത് കാണുക:</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;"><br />
”</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">നബി(സ)യുടെ ഭാര്യമാരില്‍
ഒരാളും ജുമുഅക്കോ ജമാഅത്തിനോ പള്ളിയില്‍ പോയതായി നാം അറിഞ്ഞിട്ടില്ല.</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">” (</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">ഇഖ്തിലാഫുല്‍ ഹദീസ്)</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;"><br />
<br />
</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">മദീനാ പള്ളിയില്‍ വന്നു നബി(സ)യോടൊപ്പം
ജമാഅത്തായി നിസ്കരിക്കാന്‍ അനുവാദം ചോദിച്ച ഉമ്മു ഉബൈദ(റ) എന്ന സ്വഹാബി വനിതയോട്
നബി(സ) പറഞ്ഞത്</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">, ”</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">നന്റെ വീട്ടില്‍ വെച്ചു നിസ്കരിക്കലാണ്
പള്ളിയില്‍ വന്നു എന്നോടൊപ്പം നിസ്കരിക്കുന്നതിനേക്കാള്‍ നിനക്കു പുണ്യകരം</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">” </span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">എന്നാണ്. (അഹ്മദ്</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">, </span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">ഇബ്നു ഖുസൈമ</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">, </span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">ഇബ്നുഹിബ്ബാന്‍)</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;"><br />
</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">ഫിത്നയും ഫസാദും വര്‍ദ്ധിച്ചു വരുന്ന ഈ
കാലഘട്ടത്തില്‍ ഇല്ലാത്ത പുണ്യത്തിന്റെ പേരു പറഞ്ഞ് സ്ത്രീ സമൂഹത്തെ
പുറത്തിറക്കാന്‍ ശ്രമിക്കുന്നവര്‍ അതിനു കനത്ത വില നല്‍കേണ്ടി വരും</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">, </span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">തീര്‍ച്ച.</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;"><br />
</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">ലൈലത്തുല്‍ ഖദ്ര്</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;"><br />
</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">റമദാനിലെ ഒരു വിശിഷ്ഠ രാവാണ് ലൈലത്തുല്‍
ഖദ്ര്. ഖുര്‍ആന്‍ അവതരിച്ചത് ആ രാവിലാണ്. ആയിരം മാസത്തെക്കാള്‍ മഹത്വമുണ്ടതിന്.
മലക്കുകളും റൂഹും(ജിബ്രീല്‍)ആ രാത്രി ഇറങ്ങിവരും. പ്രഭാതം വരെ
ശാന്തസാന്ദ്രമായിരിക്കുമത്. ഖുര്‍ആന്‍ </span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">96-</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">ാം അധ്യായത്തില്‍ അത്
വിവരിക്കുന്നുണ്ട്.</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;"><br />
”</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">വിശ്വസിച്ചും പ്രതിഫലം
മോഹിച്ചും കൊണ്ട് ആ രാത്രി ഒരാള്‍ നിസ്കരിച്ചാല്‍ അവന്റെ കഴിഞ്ഞു പോയ പാപങ്ങള്‍
പൊറുക്കപ്പെടുമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്.</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">” (</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">ബുഖാരി</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">, </span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">മുസ്ലിം)</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;"><br />
<br />
</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">റമദാന് അവസാനത്തെ പത്തിലെ ഒറ്റ
രാവുകളിലാണ് ലൈലത്തുല്‍ ഖദ്ര് ഏറ്റവും പ്രതീക്ഷിക്കപ്പെടുന്നത്. റമദാന് ഇരുപത്തി
ഒന്നാമത്തെയോ ഇരുപത്തി മൂന്നാമത്തെയോ രാവാണ് ലൈലത്തുല്‍ ഖദ്ര് എന്നാണ് ഇമാം
ശാഫിഈ(റ)വിന്റെ പക്ഷം. ഇരുപത്തി ഏഴാം രാവാണെന്നാണ് ഇബ്നു അബ്ബാസ്(റ) പറയുന്നത്.
പുരാതന കാലം മുതലേ ജനങ്ങള്‍ ആദരിച്ചു പോരുന്നതും അധിക പണ്ഡിതന്മാരുടെ അഭിപ്രായവും
ഇരുപത്തി ഏഴാകുന്നു. (ശര്‍വാനി </span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">3:462</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;"> നോക്കുക.)</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;"><br />
<br />
</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">ഓരോ വര്‍ഷവും വ്യത്യസ്ത രാവുകളിലേക്ക്
ലൈലത്തുല്‍ ഖദ്ര് മാറിക്കൊണ്ടിരിക്കും</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">, </span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">എല്ലാ വര്‍ഷവും ഒരേ
രാവുതന്നെയായിക്കൊള്ളണമെന്നില്ല എന്നാണ് ഇമാം നവവി(റ) ബലപ്പെടുത്തിയിട്ടുള്ളത്.
വിവിധ ഹദീസുകളില്‍ വന്ന ഇരുപത്തി ഒന്ന്</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">, </span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">ഇരുപത്തി മൂന്ന്
തുടങ്ങിയ വൈവിധ്യങ്ങളെ സംയോജിപ്പിക്കാന്‍ ഈ അഭിപ്രായത്തിലൂടെ കഴിയുമെന്നതുകൊണ്ടാണ്
അദ്ദേഹം ഈ അഭിപ്രായത്തെ ബലപ്പെടുത്തിയത്. (ഇആനത്ത് </span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;">2:257</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;"> നോക്കുക.)</span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 11.5pt; line-height: 115%;"><br />
</span><span lang="ML" style="background: white; color: #222222; font-family: "Kartika","serif"; font-size: 11.5pt; line-height: 115%; mso-ascii-font-family: Arial; mso-bidi-language: ML; mso-hansi-font-family: Arial;">റമദാന് അവസാനത്തെ പത്തില്‍ കൂടുതല്‍
പുണ്യകര്‍മങ്ങളിലും പ്രാര്‍ത്ഥനകളിലും ഏര്‍പ്പെടല്‍ സുന്നത്താണ്. ആ
ദിനരാത്രങ്ങളില്‍ ഇബാദത്തിനു വേണ്ടി പ്രത്യേകം തയ്യാറാവണം. നബി(സ)യും സ്വഹാബത്തും
അങ്ങനെയാണ് ചെയ്തിരുന്നത്.</span></div>
</div>
sunnikeralahttp://www.blogger.com/profile/06142710111238582789noreply@blogger.com0tag:blogger.com,1999:blog-2831502190635972422.post-87947324840723661172014-01-02T05:28:00.005-08:002014-01-02T05:28:54.977-08:00നബിദിനാഘോഷത്തിനു ദീനിൽ അടിസ്ഥാനമില്ലെന്നോ? , yoosuf habeeb<div dir="ltr" style="text-align: left;" trbidi="on">
<span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">നബിദിനാഘോഷത്തിനു ദീനിൽ അടിസ്ഥാനമില്ലെന്നോ?</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">നബി(സ)യുടെ തിരുജന്മത്തെ അനുസ്മരിച്ചു കൊണ്ട് നടത്തപ്പെടുന്ന ദീനിൽ അടിസ്ഥാനമുള്ള പുണ്യകർമ്മങ്ങളെ പൊതുവെ വ്യവഹരിക്കപ്പെടുന്ന പദാവലികളിൽ പെട്ടതാണ് നബിദിനാഘോഷം, മീലാദാഘോഷം, ഇഹ്തിഫാൽ മൗലിദിന്നബിയ്യ് എന്നിവയെല്ലാം.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">നബിദിനാഘോഷ വിരോധികളുടെ ഒരു തന്ത്രമാണ് നബിദിനാഘോഷത്തെ ഒരു നിയതമായ ഇബാദത്ത് എന്ന നിലയിൽ അവതരിപ്പിക്കൽ. സത്യത്തിൽ ഒരു പ്രത്യേക ചട്ടക്കൂടോ ഘടനയോ നിയമാവലികളോ ഉള്ള ഒരു കർമ്മമേ അല്ല നബിദിനാഘോഷം. </span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">ഭക്ഷണവും വസ്ത്രവും പാർപ്പിടവും തൊഴിലും വ്യവഹാരങ്ങളും </span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">പോലെ ഒരു മുസ്.ലിമിന്റെ ഏതു തരം ആഘോഷവും അനുവദിക്കപ്പെട്ടതിന്റെ പരിധി വിട്ടുകടക്കൽ നിഷിദ്ധം തന്നെ. </span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">നബിദിനാഘോഷത്തിൽ വിശ്വാസികൾ അനുഷ്ടിച്ചു വരുന്ന കർമ്മങ്ങളാകട്ടെ പരിശുദ്ധ പ്രമാണങ്ങളാൽ സ്ഥിരീകരിക്കപ്പെട്ട പുണ്യകർമ്മങ്ങളും. സൃഷ്ടിപ്പിൽ എല്ലാ പ്രവാചകന്മാരേക്കാളും മുൻകടന്ന മുഹമ്മദ് മുസ്ഥഫാ നബി(സ) നുബുവ്വത്ത് ദൗത്യവുമായി ഭൂലോകത്തേക്ക് പ്രവേശിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചു കൊണ്ടുള്ള എല്ലാ പുണ്യകർമ്മങ്ങൾക്കും പൊതുവെ പറയുന്ന പേരു മാത്രമാണ് ആ പദങ്ങൾ. എന്നിട്ടും നബിദിനാഘോഷത്തെ ബിദ്അത്ത് എന്നു വിശേഷിപ്പിക്കുന്നത് തികഞ്ഞ അസംബന്ധം തന്നെ.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">ദീനിൽ മുമ്പേ നിലവിലുള്ള ഇത്തരം പുണ്യകർമ്മങ്ങൾ റബീഉൽ അവ്വലിൽ സംഘടിതമായി അനുഷ്ടിക്കപ്പെടുന്ന രീതി പിൽക്കാലത്താണ് ഉടലെടുത്തത് എന്നത് കൊണ്ട് നബിദിനാഘോഷത്തെ ബിദ്അത്ത് എന്ന് ചരിത്രബോധമുള്ള ആരും പറയും - അതാകട്ടെ ഭാഷാപരമായ ബിദ്അത്ത് എന്ന അർത്ഥത്തിലാണ്. ഇത്തരം ബിദ്അത്തുകൾ അല്ല പിഴച്ച ബിദ്അത്തുകളെ പറ്റിയുള്ള ഹദീസിൽ പരാമർശിച്ചത് എന്ന കാര്യം ഇമാമുമാർ വ്യക്തമാക്കിയതാണ്. തഫ്സീർ ഇബ്നു കസീർ നോക്കുക:</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">وقوله تعالى: { بَدِيعُ ٱلسَّمَـٰوَٰتِ وَٱلأَرْضِ } أي: خالقهما على غير مثال سبق؛ قال مجاهد والسدي: وهو مقتضى اللغة، ومنه يقال للشيء المحدث: بدعة، كما جاء في صحيح مسلم: " فإن كل محدثة بدعة " والبدعة على قسمين: تارة تكون بدعة شرعية، كقوله:</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">"فإن كل محدثة بدعة وكل بدعة ضلالة"، وتارة تكون بدعة لغوية، كقول أمير المؤمنين عمر بن الخطاب عن جمعه إياهم على صلاة التراويح واستمرارهم: نعمت البدعة هذه، (تفسير إبن كثير – البقرة(</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">"ആകാശ ഭൂമികളുടെ സൃഷ്ടിപ്പുകാരന്‍” – (അല്ലാഹു) അഥവാ മുൻമാതൃക കൂടാതെ അവ രണ്ടിനെയും സൃഷ്ടിച്ചവന്. മുജാഹിദ്, സദ്യ്(റ) എന്നിവര്‍ പറഞ്ഞു ‘ഇത് ഭാഷയിലെ അനുയോജ്യമായ ഒരു പ്രയോഗമാകുന്നു. പുതുതായി നിര്‍മ്മിച്ച് ഉണ്ടാക്കുന്നവയെ എല്ലാം ബിദ്അത്ത് എന്ന് വിളിക്കാം എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.’ ബിദ്അത്താകട്ടെ രണ്ടിനമുണ്ട്. സാങ്കേതികമായ (ശറഇയ്യായ) ബിദ്അത്തും ഭാഷാപരമായ ബിദ്അത്തും. ശറഇയ്യായ ബിദ്അത്തിനു ഉദാഹരണമാണ് ഇമാം മുസ്ലിം റിപ്പോര്‍ട്ട്ചെയ്ത "എല്ലാ പുതുതായി നിര്‍മ്മിച്ചവയും ബിദ്അത്താകുന്നു. എല്ലാ ബിദ്അത്തും പിഴച്ചതാകുന്നു" എന്ന ഹദീസിലെ ബിദ്അത്ത്. ഭാഷാപരമായ ബിദ്അത്തിനു ഉദാഹരണമാണ് അമീറുല്‍ മുഅമിനീന്‍ ഉമര്‍ ബിന്‍ ഖത്താബിന്റെ(റ) പ്രയോഗം: സ്വഹാബികളെ തറാവീഹ് ജമാഅത്തിനു ഒരുമിച്ചു കൂട്ടി ആ ജമാഅത്തിനെ പരാമർശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു 'ഇത് എത്ര നല്ല ബിദ്അത്താകുന്നു'. (തഫ്സീറു ഇബ്നുകസീര്‍ - അല്‍ബഖറ:)</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">ഇതു തന്നെ ഇമാം ഷാഫി(റ) മറ്റൊരു വിധത്തിൽ പറയുന്നു:</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">قال الإمام الشافعي- رحمه الله المحدثات من الأمور ضربان: ما أحدث يخالف كتاباً أو سنة أو أثراً أو إجماعاً، فهذه بدعة ضلالة.وما أحدث من الخير لا خلاف لواحد من هذا، فهذه محدثة غير مذمومة. </span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">"ഇമാം ഷാഫി(റ)പറഞ്ഞു: പുതുതായി ഉണ്ടായ കാര്യങ്ങളെ രണ്ടായി വിഭജിക്കാം. ഒന്ന്: കിതാബ്, സുന്നത്, അസര്‍, ഇജ്മാ'അ തുടങ്ങിയ പ്രമാണങ്ങൾക്ക് വിരുദ്ധമായത്. ഇതാകുന്നു പിഴച്ച ബിദ്അത്ത്. രണ്ട്: മേൽ പറഞ്ഞ പ്രമാണങ്ങൾക്ക് വിരുദ്ധമാകാത്ത നിലയിൽ പുതുതായി ഉണ്ടായ നല്ല കാര്യങ്ങൾ. ഇവ ആക്ഷേപാർഹമല്ലാത്ത പുതിയ കാര്യങ്ങൾ ആകുന്നു. (അഥവാ നല്ല ബിദ്അത്ത്) - (ഫതാവാ സുയൂഥി 1/192)</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">പിഴച്ച ബിദ്അത്തിനെ അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ ഇബ്നു ഹജര്‍(റ) നിർവചിക്കുന്നു:</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">ما أحدث في الدين وليس له دليل عام ولا خاص يدل عليه (فتح الباري13/254)</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">‘പൊതുവായതോ പ്രത്യേകമായതോ ആയ തെളിവുകളൊന്നും ഇല്ലാത്ത നിലയിൽ ദീനിൽ പുതുതായി ഉണ്ടായവ’ (പിഴച്ച ബിദ്അത്താകുന്നു(.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">ഇനി നബിദിനാഘോഷത്തിന്റെ ഭാഗമായി വിശ്വാസികൾ അനുഷ്ടിച്ചു വരുന്ന കർമ്മങ്ങളുടെ മതപരമായ അടിസ്ഥാനങ്ങൾ പരിശോധിക്കാം.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">(1) സന്തോഷപ്രകടനം:</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">സൂറത്ത് യൂനുസിലൂടെ അല്ലാഹു അരുളുന്നു:</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">( قُلْ بِفَضْلِ ٱللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُواْ هُوَ خَيْرٌ مِّمَّا يَجْمَعُونَ (</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">‘അല്ലാഹുവിന്റെ ഔദാര്യത്താലും കാരുണ്യത്താലും ആണെന്ന് പറയൂ നബിയേ. അതിനാൽ അവർ സന്തോഷിച്ചു കൊള്ളട്ടെ. അവർ ഒരുമിച്ചു കൂട്ടുന്ന എല്ലാ സന്തോഷങ്ങളേക്കാളും ഉത്തമമാണ് അതിനാലുള്ള സന്തോഷം’.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">അല്ലാഹുവിൽ നിന്നുള്ള ഔദാര്യവും കാരുണ്യവും എന്ത് തന്നെയായാലും അതിന്റെ പേരിൽ സന്തോഷിക്കണം എന്നും ആ സന്തോഷപ്രകടനമാണ് മറ്റെല്ലാ ഭൗതികസുഖസൗകര്യങ്ങളിലുള്ള സന്തോഷപ്രകടനത്തേക്കാൾ ഉത്തമമായിട്ടുള്ളതെന്നും ആണ് ഈ ആയത്തിലൂടെ അല്ലാഹു പഠിപ്പിക്കുന്നത്. അപ്പോൾ അല്ലാഹുവിന്റെ അപാരമായ കാരുണ്യമായ നബി(സ)യുടെ പേരിലുള്ള സന്തോഷപ്രകടനം ഏറ്റവും മഹത്തായ ഒരു പുണ്യകർമ്മം തന്നെ എന്നു നിസ്സംശയം പറയാം. ഈ ആയത്തിന്റെ തഫ്സീറിൽ ഇമാം മാവറദി(റ) ഉദ്ധരിക്കുന്നത് നോക്കൂ:</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">فلتفرح قريش بأن محمداً منهم، قاله ابن عباس. (تفسير النكت والعيون/ الماوردي )</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">"മുഹമ്മദ് നബി(സ) അവരിൽ പെട്ടവരാണല്ലോ എന്നതിനാൽ ഖുറൈശികൾ സന്തോഷിക്കട്ടെ - ഇതു ഇബ്നു അബ്ബാസ്(റ) പറഞ്ഞതാണ്."</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">അപ്പോൾ നബി(സ)യുമായി ഉള്ള ബന്ധത്തിന്റെ പേരിൽ സന്തോഷിക്കാം. ബന്ധം ഈമാനികമാകാം, ഉമ്മത്തിയ്യ് ആകാം, ഗോത്രീയമാവാം, കൗടുംബികമാകാം, സ്ഥലീയവും കാലികവും ആകാം. ഏതു തരത്തിലുള്ള ബന്ധത്തിന്റെ പേരിലും സന്തോഷിക്കാം. ഒരു ബന്ധവും ഇല്ലാത്തവർ സന്തോഷിക്കേണ്ടതില്ല.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">ആയത്തിൽ പറഞ്ഞ അല്ലാഹുവിന്റെ കാര്യണ്യം (رحمة) എന്നതു കൊണ്ടുള്ള വിവക്ഷ റസൂൽ(സ) തങ്ങൾ ആണെന്ന് മുഫസ്സിറുകളായ ഇബ്നു ജൗസി, അബൂഹയ്യാൻ, സുയൂഥി(റ) എന്നിവർ ഉദ്ധരിക്കുന്നുണ്ട്. ഇമാം സുയൂഥി(റ) </span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">( وما أرسلناك إلا رحمة للعالمين) الأنبياء: 107 </span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">എന്ന ആയത്തും തെളിവായി തന്റെ 'ദുറുൽ മൻസൂർ' എന്ന തഫ്സീറിൽ കൊടുക്കുന്നുണ്ട്. എന്നാൽ അല്ലാഹുവിന്റെ ഔദാര്യം ( فضل) എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ആണ് റസൂൽ(സ) എന്ന അഭിപ്രായം ഇബ്നു അഥിയ്യ(റ) തന്റെ തഫ്സീറിൽ ഉദ്ധരിക്കുന്നുണ്ട്. പഴുതടച്ച തഫ്സീറുകളാണ് ഈ വിഷയത്തിലുള്ളതെന്നർഥം.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">മുഹമ്മദ് നബി(സ)യുടെ രിസാലത്തിനെ സംബന്ധിച്ച് അല്ലാഹു പറയുന്നത് കണ്ടില്ലേ?</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">(وَمَآ أَرْسَلْنَاكَ إِلاَّ رَحْمَةً لِّلْعَالَمِينَ)</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">‘പ്രപഞ്ചങ്ങൾക്കാകെയും കാരുണ്യമായി മാത്രമേ അങ്ങയെ നാം അയച്ചിട്ടുള്ളൂ നബിയേ’.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">ഇബ്നു കസീർ(റ) വിശദീകരിക്കുന്നു:</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">وقوله: { وَمَآ أَرْسَلْنَـٰكَ إِلاَّ رَحْمَةً لِّلْعَـٰلَمِينَ } يخبر تعالى أن الله جعل محمداً صلى الله عليه وسلم رحمة للعالمين، أي: أرسله رحمة لهم كلهم، فمن قبل هذه الرحمة، وشكر هذه النعمة، سعد في الدنيا والآخرة، ومن ردها وجحدها، خسر في الدنيا والآخرة،</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">‘തീർച്ചയായും അല്ലാഹു സുബ്ഹാനഹു വതആലാ മുഹമ്മദ് നബി(സ)യെ ലോകങ്ങൾക്കാകെയും കാരുണ്യമായി നിശ്ചയിച്ചു കഴിഞ്ഞു. അഥവാ നബിയെ അവർക്കെല്ലാവർക്കും കാരുണ്യമായി അയച്ചിരിക്കുന്നു. ആരെങ്കിലും ഈ കാരുണ്യത്തെ സ്വീകരിക്കുകയും ഈ അനുഗ്രഹത്തിനു നന്ദി ചെയ്യുകയും ചെയ്താൽ അവൻ ദുൻയാവിലും ആഖിറത്തിലും വിജയിച്ചു. ആരെങ്കിലും അതിനെ നിരസിക്കുകയും നിഷേധിക്കുകയും ചെയ്താൽ അവൻ ദുൻയാവിലും ആഖിറത്തിലും പരാജയപ്പെട്ടു.’</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">തുടർന്ന് നബി(സ) തന്നെ സ്വയം താൻ റഹ്.മത്ത് ആണ് എന്നു പറയുന്നത് ഇബ്നു കസീർ(റ) ഉദ്ധരിക്കുന്നു:</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">فبلغ ذلك رسول الله صلى الله عليه وسلم فقال: " والذي نفسي بيده لأقتلنهم ولأصلبنهم ولأهدينهم وهم كارهون، إني رحمة بعثني الله ولا يتوفاني حتى يظهر الله دينه، لي خمسة أسماء: أنا محمد، وأحمد، وأنا الماحي الذي يمحو الله بي الكفر، وأنا الحاشر الذي يحشر الناس على قدمي، وأنا العاقب " تفسير القرآن الكريم/ ابن كثير</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">'എന്റെ നഫ്സ് ആരുടെ കൈവശത്തിലാണോ ആ അല്ലാഹുവിനെ തന്നെ സത്യം. ഞാൻ അവരുമായി യുദ്ധം ചെയ്യുക തന്നെ ചെയ്യുമായിരുന്നു. ഞാൻ അവരെ കഠിനമായി കൈകാര്യം ചെയ്യുക തന്നെ ചെയ്യുമായിരുന്നു. അവർ വെറുക്കുന്ന ആ സന്മാർഗത്തിലേക്ക് ഞാൻ അവരെ കൊണ്ടു വരിക തന്നെ ചെയ്യുമായിരുന്നു. പക്ഷെ, നിശ്ചയം ഞാൻ കാരുണ്യമാണ്. അല്ലാഹു അങ്ങനെയാണ് എന്നെ അയച്ചത്. അല്ലാഹു അവന്റെ ദീനിനെ പ്രത്യക്ഷപ്പെടുത്താതെ എന്നെ മരിപ്പിക്കുകയില്ല. പഞ്ചനാമങ്ങളുടെ ഉടമയാണ് ഞാൻ. ഞാൻ മുഹമ്മദ് ആണ്. ഞാൻ അഹ്.മദ് ആണ്. ഞാൻ 'മാഹീ' ആണ്. അല്ലാഹു എന്നിലൂടെ കുഫ്.റിനെ മായ്ച്ചു കളയുന്നു. ഞാൻ 'ഹാഷിർ' ആണ്. അന്ന് ജനങ്ങളെല്ലാം എന്റെ കാൽ പാദങ്ങളിൽ ഒരുമിച്ചു കൂടും. ഞാൻ 'ആഖിബ്' (അനന്തരാവകാശി) ആണ്.'</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">(2) പ്രവാചക കീർത്തനങ്ങൾ അഥവാ മദ്.ഹു റസൂൽ</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">പരിശുദ്ധ ഖുർആനിൽ നിരവധി സ്ഥലങ്ങളിൽ അല്ലാഹു നബി(സ)യെ പുകഴ്ത്തി പറഞ്ഞതായി കാണാം. ഒരു ഉദാഹരണം മാത്രം.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">وَرَفَعْنَا لَكَ ذِكْرَكَ</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">‘അങ്ങയുടെ സ്മരണ നാം ഉയർത്തിയിരിക്കുന്നു നബിയേ’</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">ഇമാം റാസി(റ)യുടെ വിശദീകരണത്തിൽ നിന്ന്:</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">واعلم أنه عام في كل ما ذكروه من النبوة، وشهرته في الأرض والسموات، اسمه مكتوب على العرش، وأنه يذكر معه في الشهادة والتشهد، وأنه تعالى ذكره في الكتب المتقدمة، وانتشار ذكره في الآفاق، وأنه ختمت به النبوة، وأنه يذكر في الخطب والأذان ومفاتيح الرسائل، وعند الختم وجعل ذكره في القرآن مقروناً بذكره</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">‘നിശ്ചയം നീ അറിയണം. ഈ വാചകം നുബുവ്വത്ത് സംബന്ധമായി പറയപ്പെട്ട എല്ലാം ഉൾകൊള്ളുന്ന ഒരു പൊതുവായ പ്രഖ്യാപനമാണ്. ഭൂമിയിലും ആകാശങ്ങളിലും ആ നബി പ്രശസ്തനാണ്. അർശിൽ ആ തിരുനാമം ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ശഹാദത്തിലും തശഹ്ഹുദിലും അല്ലാഹുവിനോടൊപ്പം ആ നാമവും പറയപ്പെടുന്നു. പൂർവിക ഗ്രന്ഥങ്ങളിലൊക്കെ അല്ലാഹു ആ നബിയെ കുറിച്ചു പറഞ്ഞിരിക്കുന്നു. ഉന്നതങ്ങളിൽ അവിടുത്തെ സ്മരണ പ്രസരിച്ചിരിക്കുന്നു. അവിടുത്തെ ആഗമനത്തോടെ നുബുവ്വത്തിനു പരിസമാപ്തി കുറിക്കപ്പെട്ടിരിക്കുന്നു. ഖുതുബയിലും ആദാനിലും സന്ദേശങ്ങളുടെ ആദ്യാന്ത്യങ്ങളിലും ആ നാമം പറയപ്പെടുന്നു. അല്ലാഹു ഖുർആൻ വചനങ്ങളിൽ അല്ലാഹുവിനെ പറയുന്നതോടൊപ്പം ആ നബിയെയും പറഞ്ഞിരിക്കുന്നു.’</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">أنه تعالى يقول: أملأ العالم من أتباعك كلهم يثنون عليك ويصلون عليك ويحفظون سنتك، بل ما من فريضة من فرائض الصلاة إلا ومعه سنة فهم يمتثلون في الفريضة أمري، وفي السنة أمرك وجعلت طاعتك طاعتي وبيعتك بيعتي</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">‘നിശ്ചയം അല്ലാഹു തആലാ പറയുന്നു: ലോകം മുഴുവനും അങ്ങയുടെ അനുയായികളാൽ ഞാൻ നിറക്കും നബിയേ. അവരെല്ലാം അങ്ങയുടെ മേൽ സ്തുതികൾ ചൊരിയും. അവർ അങ്ങേക്കു വേണ്ടി സ്വലാത്ത് ചൊല്ലും. അങ്ങയുടെ ചര്യ അവർ കാത്തു സൂക്ഷിക്കും. ഫർള് നിസ്കാരങ്ങളിലെ ഫർളുകൾക്കൊക്കെ സുന്നത്തുകളുമുണ്ട്. ഫർളുകൾ നിർവഹിക്കുമ്പോൾ അവർ എന്റെ കല്പന ശിരസ്സാവഹിക്കുന്നു. സുന്നത്തുകളിൽ അങ്ങയുടേതും. അങ്ങയോടുള്ള അനുസരണ എന്നോടുള്ള അനുസരണയാക്കി ഞാൻ നിശ്ചയിച്ചിരിക്കുന്നു. അങ്ങയെ ബൈഅത്തു ചെയ്യുന്നവൻ എന്നെയാണ് ബൈഅത്ത് ചെയ്യുന്നത്.’</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">فالقراء يحفظون ألفاظ منشورك، والمفسرون يفسرون معاني فرقانك، والوعاظ يبلغون وعظك بل العلماء والسلاطين يصلون إلى خدمتك، ويسلمون من وراء الباب عليك، ويمسحون وجوههم بتراب روضتك، ويرجون شفاعتك، فشرفك باق إلى يوم القيامة.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">‘ഖാരിഉകൾ അങ്ങേക്ക് അവതരിപ്പിക്കപ്പെട്ട വചനങ്ങൾ ഹൃദിസ്ഥമാക്കുന്നു. മുഫസ്സിറുകൾ അങ്ങേക്ക് സമർപ്പിക്കപ്പെട്ട ഗ്രന്ഥത്തിന്റെ അർഥതലങ്ങൾ വിശദീകരിക്കുന്നു. വാഇളുകൾ അങ്ങയുടെ ഉപദേശങ്ങൾ പ്രചരിപ്പിക്കുന്നു. അതെ, ആലിമുകളും സുൽത്താന്മാരും അങ്ങയുടെ സേവനത്തിനായി കടന്നു വരുന്നു നബിയേ. അങ്ങയുടെ കവാടത്തിന്റെ പിന്നിൽ നിന്ന് അവര്‍ അങ്ങേക്ക് സലാം ചൊല്ലുന്നു. അവരുടെ മുഖങ്ങൾ അങ്ങയുടെ റൗളയുടെ മണ്ണിൽ സ്പർശിക്കുന്നു. അവർ അങ്ങയുടെ ശഫാഅത്ത് തേടുന്നു. ഓ നബിയേ ... അന്ത്യനാൾ വരെയും അങ്ങയുടെ മഹത്വം നിലനിൽക്കുക തന്നെ ചെയ്യും’. (തഫ്സീറു റാസി)</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">അല്ലാഹുവിന്റെ റസൂല്‍ ഷഫീഉല് വറാ(സ) തന്നെ അവിടുത്തെ മൌലിദ് പറയുന്നു......</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">أنه قد كان رسول الله صلى الله عليه وسلم مكتوباً عند الله خاتم النبيين، وإن آدم لمنجدل في طينته، ومع هذا قال إبراهيم عليه السلام { رَبَّنَا وَٱبْعَثْ فِيهِمْ رَسُولاً مِّنْهُمْ } الآية، وقد أجاب الله دعاءه بما سبق في علمه وقدره ولهذا جاء في الحديث أنهم قالوا: يا رسول الله أخبرنا عن بدء أمرك. فقال: " دعوة أبي إبراهيم عليه السلام، وبشرى عيسى بن مريم، ورأت أمي كأنه خرج منها نور أضاءت له قصور الشام " (تفسير إبن كثير – البقرة 125)</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">‘നിശ്ചയം, ആദം(അ) സൃഷ്ടിപ്പിന്റെ ആദ്യഘട്ടത്തില്‍ (കളിമണ്‍ രൂപത്തില്‍) ആയിരിക്കുമ്പോള്‍ തന്നെ, മുഹമ്മദ് (സ) അന്ത്യ പ്രവാചകനാണെന്നുള്ള കാര്യം അല്ലാഹുവിന്റെ അടുക്കല്‍ എഴുതപ്പെട്ടതാണ് (നിശ്ചയിക്കപ്പെട്ടതാണ്).</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">അതോടു കൂടി തന്നെ (പിന്നീട്) ഇബ്രാഹീം(അ) പ്രാര്‍ഥിച്ചു: "റബ്ബേ, എന്റെ പിന്ഗാമികളില് നിന്ന് അവർക്ക് നീ ഒരു ദൂതനെ അയക്കണേ" - തീര്‍ച്ചയായും, അല്ലാഹു തആലാ ഇബ്രാഹീം(അ)ന്റെ പ്രാര്‍ഥനയെ, തന്റെ മുന്‍കൂട്ടിയുള്ള അറിവിലും തീരുമാനത്തിലും ആയതു പ്രകാരം തന്നെ, സ്വീകരിക്കുകയും ചെയ്തു. അതിന്റെ ലക്ഷ്യത്തില്‍ ഹദീസ് വന്നിരിക്കുന്നു:</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">‘സ്വഹാബികള്‍ ആരാഞ്ഞു: അല്ലാഹുവിന്റെ റസൂലേ,, അങ്ങയുടെ നിയോഗത്തിന്റെ ആരംഭം വിവരിച്ചാലും. അവിടുന്ന് അരുളി:</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">“എന്റെ പിതാവ് ഇബ്രാഹീമിന്റെ(അ) പ്രാര്‍ഥനയുടെ സുകൃതം ആണ് ഞാന്‍. മര്‍യമിന്റെ പുത്രന് ഈസായുടെ(അ) സുവിശേഷമാണ് ഞാന്‍.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">ശാമിലെ കൊട്ടാരങ്ങളെ ആകമാനം പ്രഭാപൂരിതമാക്കിയ ഒരു</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">പ്രകാശം ബഹിര്ഗമിചതായി ദര്‍ശിച്ച എന്റെ ഉമ്മയുടെ സ്വപ്നം ആണ് ഞാന്‍.” (തഫ്സീറു ഇബ്നു കസീർ)</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">ഇനി നബി(സ) തന്നെ മറ്റുള്ളവരോട് തന്റെ മദ്.ഹ് പറയാൻ ആവശ്യപ്പെടുന്നു:</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">{وَلَقَدْ آتَيْنَا مُوسَىٰ ٱلْكِتَابَ وَقَفَّيْنَا مِن بَعْدِهِ بِٱلرُّسُلِ وَآتَيْنَا عِيسَى ٱبْنَ مَرْيَمَ ٱلْبَيِّنَاتِ وَأَيَّدْنَاهُ بِرُوحِ ٱلْقُدُسِ أَفَكُلَّمَا جَآءَكُمْ رَسُولٌ بِمَا لاَ تَهْوَىٰ أَنْفُسُكُمْ ٱسْتَكْبَرْتُمْ فَفَرِيقاً كَذَّبْتُمْ وَفَرِيقاً تَقْتُلُونَ} (البقرة 87)</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">والدليل على أن روح القدس هو جبريل، كما نص عليه ابن مسعود في تفسير هذه الآية، وتابعه على ذلك ابن عباس ومحمد ابن كعب وإسماعيل بن خالد والسدي والربيع بن أنس وعطية العوفي وقتادة، مع قوله تعالى:</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">{نَزَلَ بِهِ ٱلرُّوحُ ٱلأَمِينُ عَلَىٰ قَلْبِكَ لِتَكُونَ مِنَ ٱلْمُنْذِرِينَ}[الشعراء: 193 - 194]ما قال البخاري:</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">وقال ابن أبي الزناد، عن أبيه، عن أبي هريرة، عن عائشة: إن رسول الله صلى الله عليه وسلم وضع لحسان بن ثابت منبراً في المسجد، فكان ينافح عن رسول الله صلى الله عليه وسلم فقال رسول الله صلى الله عليه وسلم: "اللهم أيد حسان بروح القدس كما نافح عن نبيك"فهذا من البخاري تعليقاً، وقد رواه أبو داود في سننه عن ابن سيرين، والترمذي عن علي بن حجر وإسماعيل بن موسى الفزاري، ثلاثتهم، عن أبي عبد الرحمن بن أبي الزناد، عن أبيه وهشام بن عروة، كلاهما عن عروة، عن عائشة به، </span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">قال الترمذي: حسن صحيح، وهو حديث أبي الزناد، وفي الصحيحين من حديث سفيان بن عُيينة، عن الزهري عن سعيد بن المسيب، عن أبي هريرة: أن عمر ابن الخطاب مر بحسان وهو ينشد الشعر في المسجد، فلحظ إليه، فقال: قد كنت أنشد فيه، وفيه من هو خير منك، ثم التفت إلى أبي هريرة، فقال: أنشدك الله، أسمعت رسول الله صلى الله عليه وسلم يقول:</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">" أجب عني، اللهم أيده بروح القدس " فقال: اللهم نعم، وفي بعض الروايات: أن رسول الله صلى الله عليه وسلم قال لحسان: " اهجهم، أو هاجهم، وجبريل معك " (تفسير القرآن الكريم/ ابن كثير)</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">"മൂസാനബി(അ)ക്ക് നാം ഗ്രന്ഥം നല്കി; അദ്ദേഹത്തിന് ശേഷം നാം പിന്‍ഗാമികളെയും പ്രവാചകന്മാരായി നിശ്ചയിച്ചു. ഈസാനബി(അ)ക്ക് നാം ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും അദ്ദേഹത്തെ 'റൂഹുല്‍ ഖുദ്സ്' മുഖേന ശക്തിപ്പെടുത്തുകയും ചെയ്തു.നിങ്ങളുടെ മനസ്സിനിണങ്ങാത്ത സന്ദേശങ്ങളുമായി ദൈവദൂതര്‍ നിങ്ങളെ സമീപിക്കുമ്പോള്‍ നിങ്ങള്‍ അഹങ്കരിക്കുകയും അവരില്‍ ചിലരെ നിങ്ങള്‍ തള്ളിപ്പറയുകയും ചിലരെ നിങ്ങള്‍ വധിച്ചു കളയുകയും ചെയ്യുകയാണോ?" (അല്‍ബഖറ: 87)</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">ഇബ്നു കസീറി(റ)ന്റെ വിശദീകരണത്തിൽ നിന്ന്:</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">'റൂഹുല്‍ ഖുദ്സ്' എന്നാല്‍ ജിബ്രീല്‍(അ) ആണെന്നതിന്റെ ലക്ഷ്യം സൂറത്ത് ശുഅറാഇലെ (193-194) ആയത്തും; ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസുമാകുന്നു. അബൂഹുറൈറ(റ)യെ തൊട്ടു അബിസ്സനാദില്‍ നിന്ന് അദ്ദേഹത്തിന്റെ മകന് ഉദ്ധരിക്കുന്നു. ആഇഷ(റ) പറഞ്ഞു: നിശ്ചയം;ഹസ്സാനു ബ്നു സാബിതി(റ)നു നബി(സ) പള്ളിയില്‍ ഒരു പ്രത്യേക മിമ്പര്‍ സ്ഥാപിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ പതിവ് നബി(സ)യെ പ്രതിരോധിക്കലായിരുന്നു. (പ്രകീര്‍ത്തിച്ചു പാടലായിരുന്നു). നബി(സ) പ്രാര്‍ഥിച്ചു: “അല്ലാഹുവേ, നിന്റെ നബിയെ പ്രതിരോധിച്ചത് പോലെ ഹസ്സാനു ബ്നു സാബിതിനെ നീ 'റൂഹുല്‍ ഖുദ്സ്'മുഖേന ശക്തിപ്പെടുത്തേണമേ”</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">തിര്മിദിയും അബൂദാവൂദും(റ) ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തിര്‍മിദി സ്വഹീഹ് ഹസന് എന്ന് പറഞ്ഞിരിക്കുന്നു.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">അബൂഹുറൈറ(റ)യെ തൊട്ടു ബുഖാരിയും മുസ്.ലിമും(റ) ഉദ്ധരിക്കുന്നു:</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">പള്ളിയില്‍ നബി(സ)യെ പ്രകീര്‍ത്തിച്ചു കവിത പാടിയിരുന്ന ഹസ്സാനു ബ്നു സാബിതി(റ)ന്റെ അരികില്‍ കൂടി ഉമര്‍(റ) നടന്നു പോയി. അദ്ദേഹം ഹസ്സന്(റ)വിനെ ശ്രദ്ധിച്ചു. എന്നിട്ട് പറഞ്ഞു: "താങ്കള്‍ അദ്ദേഹത്തെക്കുറിച്ച് (നബി(സ)) പ്രകീര്‍ത്തിച്ചു പാടുന്നവനായിരുന്നു. ആ കാര്യത്തില്‍ താങ്കളേക്കാള്‍ ഉത്തമനായവന്‍ വേറെ ആരുണ്ട്?" എന്നിട്ട് അദ്ദേഹം അബൂഹുറൈറ(റ)വിനു നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു: "അല്ലാഹുവിനെ തന്നെയാണ് സത്യം; അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞിരുന്നത് താങ്കള്‍ കേട്ടിട്ടില്ലേ- "(ഹസ്സാന്) എന്നെ തൊട്ടു മറുപടി പറയൂ, അല്ലാഹുവേ അദ്ദേഹത്തെ നീ 'റൂഹുല്‍ ഖുദ്സ്' മുഖേന ശക്തിപ്പെടുത്തണേ" അബൂഹുറൈറ(റ) പറഞ്ഞു: “ശരിയാണ്”. ചില റിപ്പോര്ടുകളില് കാണാം: നബി(സ) ഹസ്സനോട്(റ) പറഞ്ഞു: "അവര്‍ക്ക് (ശത്രുക്കള്‍ക്ക്) ചുട്ട മറുപടി കൊടുക്കൂ, ജിബ്രീല്‍(അ) നിന്റെ കൂടെയുണ്ട്”.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">(തഫ്സീറു ഇബ്നു കസീര്‍ - അല്‍ബഖറ: 87)</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">എത്ര മനോഹരമായ സങ്കലനം! ഇമാം ഇബ്നു കസീര്‍(റ) ഇമാം ബുഖാരി(റ)യെ ഉദ്ദരിക്കുന്നു. ഇമാം മുസ്ലിമും, അബൂദാവൂദും തിര്മിദിയും(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. അല്ലാഹുവിന്റെ റസൂലിന്റെ(സ) പ്രിയപത്നി ആഇഷ(റ)യില്‍ നിന്ന് അവിടുത്തെ പ്രിയപ്പെട്ട ശിഷ്യന് അബൂഹുറൈറ(റ) ഉദ്ദരിക്കുന്നു. അവിടുത്തെ പ്രിയപ്പെട്ട ഖലീഫ ഉമര്‍(റ)വും, അവിടുത്തെ പ്രിയപ്പെട്ട കവി ഹസ്സാന് ബ്നു സാബിത്(റ)വും അണി നിരക്കുന്നു. മസ്ജിദുന്നബവിയില്‍ മദ്ഹുറസൂല്‍ സദസ്സ്! അല്ലാഹുവിന്റെ റസൂല്‍ അതിനു വേണ്ടി ഒരു മിമ്പര്‍ സ്ഥാപിക്കുന്നു. ഇതിലും മഹത്തായ ഒരു അടിത്തറ ഇനി മറ്റെന്തു വേണം ഞങ്ങള്‍ മുസലിംകള്‍ക്ക്?</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">(3) ജന്മദിനത്തെ അനുസ്മരിച്ചു പുണ്യകർമ്മങ്ങൾ:</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">നബി(സ)യുടെ ജന്മദിനത്തിനു പ്രത്യേകതയുണ്ട്. അതു കൊണ്ടാണല്ലോ തിങ്കളാഴ്ച നോമ്പ് സുന്നത്താക്കപ്പെട്ടത്. തിങ്കളാഴ്ചയുടെ പ്രത്യേകത അല്ലെങ്കിൽ അതിന്റെ പുണ്യം എന്നത് അതു നബി(സ)യുടെ ജന്മദിനമാണ് എന്നത് തന്നെയാണ്. അതു കൊണ്ടാണ് ആവർത്തിക്കപ്പെടുന്ന എല്ലാ തിങ്കളാഴ്ചയും മുസ്.ലിംകൾ പലരും, നബി(സ)യുടെ സുന്നത്തിനെ നിഷ്ടയോടെ പിൻപറ്റുന്നവർ അധികവും, ആ ദിവസം നോമ്പനുഷ്ടിച്ചു കൊണ്ട് ആഘോഷിക്കുന്നത്. മുസ്.ലിംകളുടെ ആഘോഷമെന്നാൽ അത് അല്ലാഹുവിനു ശുക്.ര്‍ ചെയ്യലാണ്. അഥവാ പുണ്യകർമ്മങ്ങൾ ചെയ്യലാണ്. തിങ്കളാഴ്ച ദിവസം പ്രത്യേകം വ്യക്തമാക്കപ്പെട്ട പുണ്യകർമ്മം സുന്നത്ത് നോമ്പാണ്. അതു കൊണ്ട് അതു നിർവഹിക്കുന്നു. റബീഉൽ അവ്വലിലെ തിങ്കളാഴ്ചയും ഇതിൽ നിന്ന് ഒഴിവല്ല.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">നബി(സ) പ്രസവിക്കപ്പെട്ട ദിവസത്തിനു പ്രാധാന്യമുണ്ടെങ്കിൽ പ്രസവിക്കപ്പെട്ട മാസത്തിനും പ്രാധാന്യമുണ്ട്. അതു കൊണ്ട് തന്നെ റബീഉൽ അവ്വലിനും പ്രാധാന്യമുണ്ട്. ഇത് ഇമാം സുയൂഥി(റ) യും ഇബ്നുൽ ഹാജും(റ) വിശദീകരിച്ചതുമാണ്. ഇമാമുമാർ യുക്തിവാദികളെ പോലെ തലയിൽ ഉദിച്ചത് വിളിച്ചു പറയുന്നവരല്ല. മുന്നിലുള്ള തെളിവുകൾ മനനം ചെയ്തു സൂക്ഷ്മതയോടെ കാര്യങ്ങൾ അവലോകനം ചെയ്തു കൊണ്ട് വിധി പറയുന്നവരാണ് ഇമാമുമാർ. അതുകൊണ്ടാണല്ലോ അവർ മുത്തഖികൾക്ക് ഇമാമുമാർ ആവുന്നത്. ഓർക്കുക - മുത്തഖികൾക്കാണ് ഇമാമുമാർ. അല്ലാതെ മുബ്തദിഉകൾക്കല്ല.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">ഇമാം ഇബ്നുല്‍ ഹാജ്(റ)എഴുതുന്നു: “തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ സംബന്ധിച്ച് ചോദിച്ച വ്യക്തിക്കുള്ള മറുപടിയില്‍ ഈ മഹത്തായ മാസത്തിന്റെ (റബീഉല്‍അവ്വല്‍) പുണ്യത്തിലേക്ക് നബി(സ്വ)സൂചന നല്കുന്നു. നബി പറഞ്ഞു. അന്ന്(തിങ്കള്‍)ഞാന്‍ ജനിച്ച ദിവസമാണ്. അപ്പോള്‍ ഈ ദിവസത്തിന്റെ പുണ്യം നബി(സ്വ)ജനിച്ച മാസത്തിന്റെ പുണ്യത്തെ ഉള്‍പ്പെടുത്തുന്നു. അതിനാല്‍ അര്‍ഹമായ രൂപത്തില്‍ ഈ ദിവസത്തെ ബഹുമാനിക്കല്‍ നമുക്ക് നിര്‍ബന്ധമാകുന്നു. അല്ലാഹു അതിനെ ശ്രേഷ്ഠമാക്കിയ കാരണം മറ്റു മാസങ്ങളി ലുപരി നാമതിനെ ശ്രേഷ്ഠമാക്കുന്നു” (അല്‍മദ്ഖല്‍, വാ :2,പേജ്: 3)</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">എങ്കിൽ തിങ്കളാഴ്ചയെ പോലെ റബീഉൽ അവ്വൽ മുഴുവനും അങ്ങു നോമ്പ് നോൽക്കരുതോ എന്ന ചോദ്യം ഇപ്പോൾ വരും നബിദിന വിരോധിയുടെ തൊണ്ടയിൽ. നബി പിറന്ന ദിനം നോമ്പനുഷ്ടിക്കാൻ കല്പിക്കപ്പെട്ടതു പോലെ നബി പിറന്ന മാസം മുഴുവനും നോമ്പനുഷ്ടിക്കാൻ കല്പിക്കപ്പെട്ടിട്ടില്ല എന്നതു കൊണ്ട് തന്നെ തത്ക്കാലം നോമ്പു നോൽക്കുന്നില്ല എന്നു മാത്രം മറുപടി പറയുന്നു. കല്പിക്കപ്പെട്ടിരുന്നെങ്കിൽ പ്രവാചകപിറവിയുടെ സ്മരണയിൽ ആ മാസം മുഴുവനും നോമ്പനുഷ്ടിക്കാൻ പ്രവാചകപ്രേമികൾക്ക് സന്തോഷമേ ഉള്ളൂ.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">എങ്കിൽ റബീഉൽഅവ്വലിൽ ചെയ്യുന്ന കാര്യങ്ങൾ എല്ലാം കല്പിക്കപ്പെട്ടതാണോ എന്നാവും അടുത്ത ചോദ്യം. എന്താണ് റബീഉൽ അവ്വലിൽ ചെയ്യുന്ന കാര്യങ്ങൾ? സ്വലാത്തോ? മദ്.ഹ് പ്രഭാഷണമോ? ഖുർആൻ പാരായണമോ? അനുസ്മരണമോ? നബികീർത്തനങ്ങളോ? എല്ലാം കല്പിക്കപ്പെട്ടതു തന്നെ. അല്ലെങ്കിൽ മാതൃകയുള്ളതു തന്നെ. ഇവയൊന്നും തന്നെ റബീഉൽ അവ്വലിൽ മാത്രം ചെയ്യരുതെന്ന ഒരു കല്പന ഇല്ല തന്നെ. അതെന്താ റബീഉൽ അവ്വലിൽ മാത്രം ഇതെല്ലാം കുറച്ചു ഓവറാകുന്നത് എന്നല്ലേ? പറഞ്ഞല്ലോ - അതു പ്രസ്ഥാനനായകന്റെ ജന്മം സംഭവിച്ച മാസമാണ്.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">സ്വന്തം പ്രസ്ഥാനത്തെ കുറിച്ച് അല്ലെങ്കിൽ പത്രത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവൻ, പ്രസ്ഥാനത്തിന്റെ അല്ലെങ്കിൽ പത്രത്തിന്റെ വാർഷികം ആയാൽ പിന്നെ പറയുകയും വേണ്ട. പിടിച്ചാൽ കിട്ടില്ല. അത്രക്കും അധികപ്രസംഗി ആയി മാറിയിരിക്കും. അത്ര തന്നെ ഇതിലും കണ്ടാൽ മതി. വെറും സ്വാഭാവികം.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">അതു മാത്രമല്ലല്ലോ നിങ്ങൾ ചെയ്യുന്നത്? മറ്റു മാസങ്ങളിലൊന്നുമില്ലാത്ത ഒരു സന്തോഷപ്രകടനം! ... കുട്ടികൾ പുതിയ ഉടുപ്പുകൾ ഇട്ടു കൊണ്ട് ജാഥ പോകുന്നതല്ലെ? മനസ്സിലായി. അതവരുടെ സന്തോഷം കൊണ്ട് തന്നെയാ. സ്കൂൾ ഡേക്കും സ്വന്തം ബെർത്ത്ഡേക്കും ഒക്കെ അവർ ഇടുന്ന പുത്തൻ ഉടുപ്പല്ലെ? ഈ പേരിലും അവർ അതൊന്ന് ഇടട്ടേന്നെ. വിഷയമാക്കണ്ട. വിഷയമാക്കിയാൽ പ്രശ്നമാണ്. സ്കൂൾ ഡേയും ബെർത്ത് ഡെയും അടിച്ചു പൊളിക്കാമെന്നും നബിദിനത്തിൽ രണ്ടടി നീങ്ങാൻ പാടില്ലെന്നും പ്രമാണം കൊണ്ട് തെളിയിക്കേണ്ടി വരും. യുക്തിവാദമെല്ലാം ചവറ്റുകുട്ടകൾ തേടി പോകും.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">അതെല്ലാം ഭൗതികവും ഇത് മതപരവും ആണെന്നോ? അതെ - നബിദിന വിരോധികളായ എല്ലാ പാമരന്മാരും പ്രചരിപ്പിക്കുന്ന ഏറ്റവും വലിയ അന്ധവിശ്വാസമാണ് ഇത്. ഒന്ന് ഭൗതികം! ഒന്ന് മതപരം! </span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">അന്ധവിശ്വാസങ്ങളുടെ കുത്തക പേറുന്ന ഇവരാണ് പാരമ്പര്യം മുറുകെ പിടിക്കുന്നവരെ അന്ധവിശ്വാസികളായി മുദ്രകുത്തുന്നത് എന്നത് വേറെ കാര്യം. ഇവർക്ക് മതമെന്നാൽ പള്ളിയും നിസ്കാരവും ഹജ്ജും നോമ്പും സകാത്തും മാത്രമാണ്. കാറിൽ പോകുന്നതും ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിക്കുന്നതും ഇവർക്ക് മതത്തിന്റെ പരിധിയിൽ വരില്ല. അതെല്ലാം മതത്തിനു പുറത്ത് മതനിയമങ്ങൾ ബാധകമല്ലാത്ത കുറെ സ്വന്തം കാര്യങ്ങളിൽ പെട്ടത്. അതു കൊണ്ട് തന്നെ സ്വന്തം കുട്ടിയുടെ ബെർത്ത് ഡേ ആഘോഷിക്കാമോ എന്നു ഇവരോട് ചോദിച്ചു പോകരുത്. ഇവർ കൊണ്ടാടിയ സലഫി ഫെസ്റ്റ് പോലും മതാചാരമല്ലാത്തതിനാൽ കുഴപ്പമില്ലെത്രെ. എങ്കിൽ പിന്നെ ഒരു കള്ളുകുടി ഫെസ്റ്റും കൂടി സംഘടിപ്പിക്കാമായിരുന്നില്ലേ. മതാചാരമാണെന്നും പറഞ്ഞ് ആരും ആ വഴിക്കേ വരില്ലല്ലോ? ഇവരുടെ ഈ താന്തോന്നിവാദങ്ങളുടെ മറപിടിച്ചു കൊണ്ട് തന്നെയാണ് മുസ്.ലിം നാമധാരികളായ സിനിമാ നടീ നടന്മാർ അവരുടെ തൊഴിലിനെ ന്യായീകരിക്കുന്നത് എന്നത് വേറെ കാര്യം.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">പാപ്പരത്തം പേറുന്ന കുറെ പാമരന്മാരുടെ അന്നന്നത്തെ തോന്നലിനനുസരിച്ച് രൂപപ്പെടുന്ന മതം. അതു മാത്രമാണ് ഇവരുടെ കയ്യിലുള്ളത്. അല്ലാതെ ഇസ്.ലാമുമായി ഇവരുടെ വാദങ്ങൾക്കോ ആദർശങ്ങൾക്കോ ഒരു ബന്ധവുമില്ല. ഒരു മുസ്.ലിമിന്റെ ജീവിതത്തിൽ മതനിയമങ്ങളിൽ നിന്ന് ഒഴിവാകുന്നതായി ഒരു കർമ്മം പോലും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്റെ നിസ്കാരവും സൽകർമ്മങ്ങളും ജീവിതവും മരണവും എല്ലാം അല്ലാഹുവിനുള്ളതാണ് എന്ന് പ്രഖ്യാപിക്കുവാനാണ് പ്രവാചകനോട് അല്ലാഹു കല്പിച്ചത്. മുസ്.ലിംകൾ പലപ്പോഴായി ആ പ്രഖ്യാപനം ഏറ്റു പറയുകയും ചെയ്യുന്നു.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّـهِ رَبِّ الْعَالَمِينَ ﴿الأنعام ١٦٢﴾</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">നബിയേ പറയുക: തീര്‍ച്ചയായും എന്റെ പ്രാര്‍ത്ഥനയും, എന്റെ ആരാധനാകര്‍മ്മങ്ങളും, എന്റെ ജീവിതവും, എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. (Al An’aam 162)</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">ഒരാളുടെ ജീവിതത്തിലെ പ്രധാനഭാഗമാണ് അവന്റെ തൊഴിൽ സമയങ്ങൾ. ഒരാൾ തൊഴിലെടുക്കുന്നത് പോലും ഇബാദത്താണ്. തന്നോടും താൻ ചിലവിനു കൊടുക്കൽ നിര്ബന്ധമായവരോടുമുള്ള അനിവര്യമായ ബാധ്യത വീട്ടാൻ വേണ്ടി തൊഴിലെടുക്കൽ അനിവാര്യമാണെങ്കിൽ അത് അവനു നിർബന്ധമായി വരും. തൊഴിലെടുക്കാതെ തന്റെ ആശ്രിതരുടെ ബാധ്യത വീട്ടാതിരുന്നാൽ അവൻ ശിക്ഷാർഹനായി. മറ്റുള്ളവരുടെ കാരുണ്യത്തിൻ കീഴിൽ ജീവിക്കുക എന്നത് വെറുക്കപ്പെട്ടതാണ്. ദാനധർമ്മങ്ങൾക്കും അറിവു നേടുവാനും ആവശ്യമായ വക കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെ തൊഴിലെടുക്കൽ പുണ്യമായി മാറും. ഒരു ഉദ്ദേശ്യവുമില്ലാതെ തൊഴിൽ ചെയ്യുക എന്നത് അനുവദനീയം എന്നതിന്റെ പരിധിയിലും വരും. കർമ്മങ്ങളെല്ലാം ഉദ്ദേശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതെ സമയം സിനിമ പോലെ നിഷിദ്ധമായ തൊഴിലിൽ ഏർപ്പെടുക എന്നത് (അതിനു എത്ര സദുദ്ദേശ്യം ഉണ്ടായാലും ശരി) നിഷിദ്ധം തന്നെ. നിഷിദ്ധമായ ഉദ്ദേശ്യത്തോടെ സദ്കർമ്മങ്ങൾ ചെയ്യുന്നത് പോലെ തന്നെ. മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയുള്ള നിസ്കാരം ശിക്ഷാർഹമാണെന്നു ഖുർആനിൽ തന്നെയുണ്ടല്ലോ?</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">ചുരുക്കിപറഞ്ഞാൽ ഒരു മുസ്.ലിമിന്റെ ജീവിതത്തിൽ നിർബന്ധം, പുണ്യം, അനുവദനീയം, വിലക്കപ്പെട്ടത്, വെറുക്കപ്പെട്ടത് എന്നീ നിയമങ്ങളിലൂടെ അല്ലാതെ ചെറുതോ വലുതോ ആയ ഒരു കാര്യവും കടന്നു പോകുന്നില്ല തന്നെ. വിചാരണസമയത്തുള്ള ഒരു പ്രധാനചോദ്യം തന്നെ നിന്റെ സമയം നീ എങ്ങനെ ചിലവഴിച്ചു എന്നതാണല്ലോ? ദീനിന്റെ ഈ ബാലപാഠം പോലും അറിയാതെയാണ് പാമരന്മാർ മീലാദാഘോഷത്തിനെതിരെ ഉറഞ്ഞു തുള്ളുന്നത്.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">(4) ഭക്ഷണ വിതരണം:</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">സ്നേഹപ്രകടനത്തിന്റെ ഭാഗമായുള്ള ഭക്ഷണവിതരണത്തിന്റെ മാതൃക നബി(സ)യുടെ ജീവിതത്തിൽ തന്നെ കാണാവുന്നതാണല്ലോ.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">സ്വഹീഹൈനിയിൽ വന്ന ഒരു ഹദീസ് കാണുക:</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">عن عائشة رضي الله عنها قالت ما غِرتُ على أحد من نساء النبي صلى الله عليه وسلم ما غرت على خديجة رضي الله عنها -وما رأيتها- ولكن كان النبي صلى الله عليه وسلم يكثر ذكرها وربما ذبح الشاة ثم يقطعها أعضاء ثم يبعثها في صدائق خديجة فربما قلت له كأنه لم يكن في الدنيا امرأة إلا خديجة فيقول إنها كانت وكانت وكان لي منها ولد (بخاري 1/ 535 /مسلم 284/2(</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">'ആഇഷ(റ) പറയുന്നു: ഖദീജ(റ)യുടെ കാര്യത്തിലുണ്ടായത് പോലുള്ള ഒരു തോന്നൽ മറ്റു നബിപത്നിമാരിൽ ആരോടും എനിക്ക് ഉണ്ടായിട്ടില്ല. ഞാനാണെങ്കിൽ അവരെ കണ്ടിട്ടുമില്ല. അവരെ കുറിച്ച് ധാരാളം പറയൽ നബി(സ)യുടെ പതിവായിരുന്നു. പലപ്പോഴും അവിടുന്ന് ആടിനെ അറുത്ത് ഓഹരികളാക്കി അവ ഖദീജ(റ)യുടെ തോഴിമാരിലേക്ക് കൊടുത്തയക്കാറുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഞാൻ ചോദിക്കും. ദുൻ.യാവിൽ ഖദീജ(റ) അല്ലാതെ വേറെ ഒരു സ്ത്രീയും ഇല്ലാത്തതു പോലെയാണല്ലോ നബിയേ. അപ്പോൾ അവിടുന്നു പറയും. അതെ, അതായിരുന്നു ഖദീജ. അവരിൽ നിന്ന് എനിക്ക് സന്തതികൾ ഉണ്ടായിട്ടുണ്ട്.'</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">വഫാത്തിനു ശേഷവും ഖദീജ ബീവി(റ)യോടുള്ള നബി(സ)യുടെ സ്നേഹത്തിന്റെ പ്രകടനമാണ് ഇവിടെ കണ്ടത്. ആ നബി(സ)യോടുള്ള സ്നേഹ പ്രകടനമായി വിശ്വാസി ലോകവും മൃഗങ്ങളെ അറുത്ത് അനുയായികൾക്കിടയിൽ വിതരണം ചെയ്യുന്നു. ഇതിനെ പരിഹസിക്കുന്ന വിഡ്ഡികൾ ആദ്യമായി പരിഹസിക്കുന്നത് നബി(സ)യെ തന്നെയാണ്. ഈ സ്നേഹപ്രകടനം ജന്മദിനത്തിൽ മാത്രം പാടില്ല എന്നൊരു നിയമം ഒരു പ്രമാണത്തിലും ഇല്ല.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">(5) നബിദിന കാമ്പയിനുകളും പ്രഭാഷണപരിപാടികളും</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">ادْعُ إِلَىٰ سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ (النحل)</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ അരുളുന്നു: ‘നബിയേ, നയചാതുരി കൊണ്ടും സദുപദേശങ്ങൾ കൊണ്ടും താങ്കളുടെ നാഥന്റെ മാർഗത്തിലേക്ക് ക്ഷണിക്കുക.'</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">ആ മാര്‍ഗം എന്നത് പ്രവാചക ജീവിതം തന്നെയാണ്. ആയത്തിൽ പറഞ്ഞത് എല്ലാ വിശ്വാസികളോടും ഉള്ള അനുശാസനം തന്നെ ആണല്ലോ. അപ്പോൾ അസാധാരണവും സംഭവ ബഹുലവും എങ്കിലും ലളിതമായ ആ പ്രവാചക ജീവിതം വിശ്വാസി-അവിശ്വാസി ഭേദമെന്യേ പൊതു സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുവാനുള്ള ഏറ്റവും അനുയോജ്യമായ അവസരം എന്ന നിലയിൽ നബിദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ഏതു തരം പ്രവാചക സന്ദേശ പ്രചാരണവും പ്രസ്തുത ആയത്തിന്റെ കല്പനയുടെ പരിധിയിൽ വരുന്നു.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">(6) സ്വഹാബികളും ജന്മദിനവും:</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">നബിയുടെ ജന്മദിനം സ്വഹാബികളുടെ മനസ്സിൽ എന്നും ഉണ്ടായിരുന്നു. ഒരു അപ്രധാനമായ സംഗതിയായി അവർ അത് അവഗണിച്ചിരുന്നില്ല. ഒരു സംഭവം നോക്കൂ. ഖലീഫ ഉമർ(റ)ന്റെ ഭരണകാലം. ഒരു പുതിയ കലണ്ടർ ആവിഷ്കരിക്കാൻ വേണ്ടി പ്രമുഖ സ്വഹാബികളുടെ ശൂറ കൂടിയിരിക്കുന്നു. എവിടെ നിന്ന് തുടങ്ങണം എന്നതാണ് പ്രശ്നം. ഒരു സുപ്രധാന സംഭവം അടിസ്ഥാനമാക്കി വർഷാരംഭം കണക്കാക്കണം. അനുയോജ്യമായ നിർദ്ദേശങ്ങൾ ഖലീഫ ആരാഞ്ഞു. ഒരു പ്രധാന നിർദ്ദേശം പ്രവാചക ജന്മദിനം മുതൽ വർഷാരംഭമായി പ്രഖ്യാപിക്കാം എന്നായിരുന്നു. എന്നാൽ, പ്രവാചക ദൗത്യത്തിന്റെ ഒരു സുപ്രധാന നാഴികക്കല്ല് എന്ന നിലയിൽ പ്രവാചകന്റെ മദീന പ്രയാണം അടിസ്ഥാനമാക്കി കലണ്ടർ ഏകീകരിക്കാം എന്നു തീരുമാനിക്കുകയായിരുന്നു. അത് അലി(റ)യുടെ നിർദ്ദേശമായിരുന്നു. അങ്ങനെ ആയതു കൊണ്ട് നബിദിന വിരോധികൾ രക്ഷപ്പെട്ടു. അല്ലെങ്കിൽ കാണാമായിരുന്നു. വർഷാരംഭം ആരും അറിയാതെ കഴിഞ്ഞു പോകാൻ വേണ്ടി പെടുന്ന പെടാപാട്.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">ഈ സംഭവം ഇബ്നു കസീർ(റ) തന്റെ 'അൽ ബിദായത്തു വന്നിഹായ'യിൽ ഉദ്ധരിക്കുന്നുണ്ട്.</span></div>
sunnikeralahttp://www.blogger.com/profile/06142710111238582789noreply@blogger.com0tag:blogger.com,1999:blog-2831502190635972422.post-77285527217467683942013-10-29T20:30:00.002-07:002013-10-29T20:30:44.744-07:00നമസ്കാരം വിശ്വാസിയുടെ രക്ഷാമാര്‍ഗ്ഗം <div dir="ltr" style="text-align: left;" trbidi="on">
<br />
<div>
<br /></div>
<div>
അല്‍ബഖറ സൂറത്തില്‍ അല്ലാ ഹു സത്യവിശ്വാസികളെ പരിചയപ്പെടുത്തുന്നത് അവര്‍ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുന്നവരാണ് എന്ന വിശേഷണം കൂടി ചേര്‍ത്തു കൊണ്ടാണ്. നിങ്ങള്‍ മുഹമ്മദ് നബി(സ)യും അനുയായികളും ചെയ്യുന്നതു പോലെ നമസ്കാരം നിര്‍വഹിക്കണമെന്നും അവരോട് വിശ്വാസം കൊണ്ട് ആഹ്വാനം ചെയ്തശേഷം അല്ലാഹു കല്പിക്കുന്നതു കാണാം.</div>
<div>
<br /></div>
<div>
"ക്ഷമകൊണ്ടും നമസ്കാരം കൊണ്ടും നിങ്ങള്‍ അല്ലാഹുവിനോട് സഹായം തേടണം" എന്ന് അല്ലാഹു പഠിപ്പിക്കുന്നു. നബി(സ) തങ്ങള്‍ക്കു വല്ല പ്രയാസവും നേരിട്ടാല്‍ ധൃതിപ്പെട്ടുകൊണ്ട് നബി(സ) നമസ്കാരത്തിലേക്ക് കടക്കുമായിരുന്നുവെന്നു ഹദീസിലുണ്ട്. നേതൃസ്ഥാനത്തോടുള്ള സ്നേഹവും ആര്‍ത്തിയും മൂലം നബി(സ)തങ്ങള്‍ക്കു നുബുവ്വത്തു ലഭിച്ചതില്‍ പ്രയാസമനുഭവിച്ച ജൂതരോട് വിശ്വസിച്ചുകൊണ്ട് നമസ്കാരം നിര്‍വ്വഹിക്കാനാണ് അല്ലാഹു കല്പിച്ചത്. തന്മൂലം അഹങ്കാരം നശിക്കുകയും ഭയഭക്തി ഉണ്ടാകുകയും ചെയ്യുമെന്ന് അവരെ അല്ലാഹു ഉപദേശിച്ചതാണ് പ്രസ്തുത ആയത്തിലൂടെ എന്ന് വ്യാഖ്യാതാക്കള്‍ ഉണര്‍ത്തിയിട്ടുണ്ട്. അനുസരണത്തോടു മനസ്സിണങ്ങിയിട്ടില്ലെങ്കില്‍ നമസ്കാരം ഭാരമായി തോന്നുമെന്നും അല്ലാഹു പഠിപ്പിക്കുന്നു.</div>
<div>
പരലോക വിജയത്തിന് അല്ലാഹുവിനോട് സഹായം തേടേണ്ടതും പ്രസ്തുത കര്‍മ്മങ്ങളെ കൊണ്ടാണ് എന്ന് അല്ലാഹു പറയുന്നത് കാണാം. ഇത് അല്ലാഹു ആവര്‍ത്തിച്ച് ഊന്നല്‍ നല്‍കിക്കൊണ്ട് പറയുന്നുണ്ട്.</div>
<div>
അഞ്ചുനേരത്തെ നമസ്കാരങ്ങളെയും കൃത്യസമയത്ത് നിര്‍വ്വഹിച്ചു കൊണ്ട് നിങ്ങള്‍ സൂക്ഷ്മത പാലിക്കണമെന്നല്ലാഹു കല്പിക്കുന്നു. ഇതില്‍ "വുസ്ത്വാ" എന്ന ഒരു നമസ്കാരം പ്രത്യേകം ശ്രേഷ്ഠതയുള്ളതായി അല്ലാ ഹു എടുത്തു പറഞ്ഞിരിക്കുന്നു. ഇത് അസ്ര് നമസ്കാരമാണെന്നാണ് പ്രബല അഭിപ്രായം. ഈ അഭിപ്രായത്തെ ഇമാം ശാഫിഈ(റ)ബലപ്പെടുത്തുന്നു. പകലിലെ മലക്കുകള്‍ തത്സമയം കയറി ആകാശത്തിലേക്ക് പോകുകയും രാത്രിയിലെ മലക്കുകള്‍ ഇറങ്ങിവരികയും ചെയ്യുന്നതാണ് ഇതിനു കാരണം. ഇത് സുബ്ഹ് ആണെന്നും ളുഹ്റ് ആണെന്നും അഭിപ്രായമുണ്ട്. പ്രഭാതത്തില്‍ എന്റെ സമുദായത്തിന്ന് അല്ലാഹു ധന്യത നല്കിയിരിക്കുന്നു എന്ന ഹദീസിനുപുറമെ ജനങ്ങള്‍ ഉറക്കില്‍ നിന്നുണര്‍ന്നു പ്രയാസം സഹിച്ചു നിര്‍വ്വഹിക്കുന്ന നമസ്കാരമാണതെന്നത്രെ സുബ്ഹാണെന്നു പറയുന്നവരുടെ ന്യായം. ഇതാണ് മാലികി(റ)ന്റെ അഭിപ്രായം. ഇസ്ലാമില്‍ ആദ്യമായി പ്രകടമായി കണ്ട നമസ്കാരമാണ് ളുഹ്റെന്ന് ആ നമസ്കാരമെന്ന് അഭിപ്രായപ്പെടുന്നവരുടെ പിന്‍ബലം. ഒറ്റയായ നമസ്കാരമായത് കൊണ്ട് മഗ്രിബാണെന്നും ജനങ്ങള്‍ അലസമായിരിക്കുന്ന സമയത്ത് നിര്‍വഹിക്കുന്നത് കൊണ്ട് ഇശാആണെന്നും അഭിപ്രായമുണ്ട്. ജുമുഅയാണെന്നും ജനാസയാണെന്നും നബി(സ)യുടെ മേല്‍ സ്വലാത്താണെന്നും നിഗമനങ്ങള്‍ വേറെയുമുണ്ട്. ലൈലത്തുല്‍ ഖദ്റ്, ജുമുഅ ദിവസത്തിലെ ഉത്തരം കിട്ടുന്ന സമയം എന്നിവ ഗോപ്യമാക്കിയതു പോലെ ജനങ്ങള്‍ എല്ലാം ശ്രദ്ധിച്ച് നിര്‍വഹിക്കാന്‍ വേണ്ടിയാണ് ഇതും മറച്ചു വച്ചത്. സുബ്ഹ് നമസ്കാരത്തിന്റെയും അസ്റിന്റെയും ശ്രേഷ്ഠത വ്യക്തമാക്കുന്ന ധാരാളം ഹദീസുകള്‍ തെളിവായി നിരത്തികൊണ്ട് ഇത് രണ്ടുമാണ് "വുസ്ത്വാ" എന്ന് ഇബ്നുല്‍ അറബി, ഇബ്നു അബീജംറ എന്നിവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.</div>
<div>
<br /></div>
<div>
"അല്ലാഹുവിന് വഴിപ്പെട്ടവരായി നിങ്ങള്‍ നമസ്കാരത്തില്‍ നില്‍ക്കണം" എന്ന് ഈ ആയത്തില്‍ കാണാം. നമസ്കാരത്തില്‍ സംസാരിക്കാറുണ്ടായിരുന്ന ഞങ്ങളോട് ഈ ആയത്ത് ഇറങ്ങിയതോടെ സംസാരം നിരോധിക്കപ്പെട്ടു എന്ന് സൈദുബ്നു അര്‍ഖം(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസിലുണ്ട്.</div>
<div>
<br /></div>
<div>
ശത്രു, വെള്ളം, അഗ്നി തുടങ്ങിയവ ഭയപ്പെട്ടാല്‍ നടന്നു കൊണ്ടും വാഹനം കയറിയും ഖിബ്ലക്കു മുന്നിടുകപോലുള്ള നിബന്ധനകള്‍ ഒഴിവാക്കി കൊണ്ടും റുകൂഅ്, സുജൂദ് തുടങ്ങിയ ഘടകങ്ങള്‍ ലഘൂകരിച്ച് കൊണ്ടും നമസ്കരിക്കാന്‍ ശറഅ് നിര്‍ദ്ദേശിക്കുന്നു.</div>
<div>
ദിക്റിന്റെ ഇനങ്ങള്‍ നിറഞ്ഞതു കൊണ്ട് ചില സ്ഥലങ്ങളില്‍ ദിക്റ് എന്ന പ്രയോഗമാണ് നമസ്കാരത്തെക്കുറിച്ച് അല്ലാഹു നടത്തിയിരിക്കുന്നത്. സ്വലാത്തുല്‍ ഘൗഫ് വിവരിക്കുന്ന സ്ഥലത്തും ഈ പ്രയോഗം കാണാം.</div>
<div>
<br /></div>
<div>
നബി(സ)തങ്ങള്‍ക്ക് മുമ്പും നമസ്കാരം ഇബാദത്തായുണ്ടായിരുന്നു.എന്നാല്‍ ഇതേപ്രകാരം അഞ്ചു നമസ്കാരവും നിര്‍ബ്ബന്ധമില്ലായിരുന്നുവെന്ന് മാത്രം. നമ്മുടെ അഞ്ച് നമസ്കാരങ്ങളില്‍ തന്നെ ചിലത് ഫര്‍ളാക്കപ്പെട്ട നബിമാരും ഉണ്ട്. സകരിയ്യ(അ) പള്ളിയില്‍ നമസ്കരിച്ചുകൊണ്ടിരുന്നപ്പോള്‍ യഹ്യാ നബി(അ)യെ പുത്രനായി നല്കാന് അല്ലാഹു തിരുമാനിച്ചതായി ജിബ്രീല്‍(അ) വിളിച്ചു പറഞ്ഞതായി ഖുര്‍ആനിലുണ്ട്. മര്‍യം ബീവി(റ)യോട് നിങ്ങള്‍ അല്ലാഹുവിന്ന് വഴിപ്പെടുകയും നമസ്കരിക്കുന്നവരോട് കൂടെ നമസ്കരിക്കുകയും ചെയ്യണമെന്ന് അല്ലാഹു കല്പിച്ചിട്ടുണ്ട് എന്നും ആലുഇംറാന് സൂറത്തില്‍ കാണാം.</div>
<div>
<br /></div>
<div>
നമസ്കാരത്തില്‍ ഭയഭക്തിയും അടക്കവും കാണിക്കുന്നവരെയും സുന്നത്ത് നമസ്കരിക്കുന്നവരെയും അല്ലാഹു പ്രത്യേകം പുകഴ്ത്തി പറഞ്ഞതായ ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണാം. നമസ്കാരത്തിലേക്കുള്ള വിളി കേള്‍ക്കുമ്പോള്‍ പരിഹസിക്കുന്നവരെ "ചിന്താശക്തി ഉപയോഗിക്കാത്തവര്‍" എന്ന് അല്ലാഹു വിമര്‍ശിക്കുന്നു. എന്റെ നമസ്കാരവും മറ്റു ഇബാദത്തുകളും ലോകരക്ഷിതാവായ അല്ലാഹവിന് മാത്രമാണ് എന്ന് പറയാന്‍ അല്ലാഹു പഠിപ്പിച്ചിരിക്കുന്നു. തൗറാത്കൊണ്ട് മുറുകെ പിടിക്കുകയും നമസ്കാരം നില നിറുത്തുകയും ചെയ്ത അബ്ദുല്ലാഹിബ്നു സലാമിനെ പോലെയുള്ള യഹൂദീ പണ്ഡിതരെ ഖുര്‍ആനില്‍ അല്ലാഹു സന്മാര്ഗ്ഗികളും പരിഷ്കര്‍ത്താക്കളുമായി വിശേഷിപ്പിച്ചിരിക്കുന്നു.</div>
<div>
സമസ്കാരത്തില്‍ മടിയന്മാരായും നമസ്കാരത്തെഭാരമായി കണ്ടുകൊണ്ടും അതില്‍ പ്രവേശിക്കുന്നവരെ അല്ലാഹു അവിശ്വാസികളുടെ ഗണത്തില്‍ പെടുത്തിയിരിക്കുന്നു. ഇതിനു വിപരീതമായിട്ടുള്ളവര്‍ക്ക് അവന്റെ കരുണ കൊണ്ടുള്ള വാഗ്ദാനവും നടത്തിയിരിക്കുന്നു. അവിശ്വാസികള്‍ ചിലപ്പോള്‍ പ്രവാചകന്മാരെ ആക്ഷേപിക്കാന്‍ നമസ്കാരത്തെ മറയാക്കിയതായി ചരിത്രത്തില്‍ കാണാം. ഞങ്ങളുടെ പിതാക്കന്മാര് ആരാധിക്കുന്നതിനെ ഞങ്ങള്‍ ഉപേക്ഷിക്കണമെന്ന് നിന്നോട് കല്പിക്കുന്നത് നിന്റെ നമസ്കാരമാണോ എന്ന് ശുഐബ് നബി(അ)യോട് അവിടുത്തെ ജനത ചോദിക്കാറുണ്ടായിരുന്നു.</div>
<div>
<br /></div>
<div>
സ്വലാത്തുല്‍ ഫജ്റ്, സ്വലാത്തുല്‍ ഇശാഅ് എന്നീ സമസ്കാരങ്ങള്‍ പേരെടുത്ത് ഖുര്‍ആനില്‍ പറഞ്ഞതുകാണാം. രാത്രിയില്‍ ഉറക്കം കഴിഞ്ഞ് നമസ്കരിക്കുന്നവരെ അല്ലാ ഹു പുകഴ്ത്തിയിരിക്കുന്നു. വഹ്യിന്റെ ആരംഭവേളയില്‍ തന്നെ ഇത്തരത്തില്‍ നമസ്കരിക്കാന്‍ അല്ലാഹു നബിയോട് കല്പിച്ചിരുന്നു. നബി(സ)ഇപ്രകാരം നമസ്കരിച്ചു കാലുകള്‍ തളരാറുണ്ടായിരുന്നവെന്നും പാപ സുരക്ഷിതരായ തങ്ങള്‍ ഇങ്ങനെ ചെയ്യുന്നത് എന്തിനാണ് എന്ന് ചോദിച്ച ആഇശ ബീവി(റ)യോട് ഏറ്റവും നന്ദിയുള്ള അടിമയാവേണ്ടത് ഞാനല്ലയോ! എന്ന് റസൂല്‍ കരീം(സ) ചോദിച്ചിരുന്നുവെന്നും ഹദീസിലുണ്ട്.</div>
<div>
<br /></div>
<div>
നരകത്തില്‍ നിന്ന് പുറപ്പെടുവിക്കപ്പെട്ട് സ്വര്‍ഗ്ഗത്തില്‍ എത്തിയ വിശ്വാസികളോട് നിങ്ങള്‍ നരകത്തില്‍ കടന്നതെന്തു കൊണ്ടാണ് എന്ന് ചോദിക്കുമ്പോള്‍ ഞങ്ങള്‍ നമസ്കരിക്കുന്നവരില്‍ പെട്ടവരായിരുന്നില്ല എന്ന് അവര്‍ പറയുമത്രെ. ഖിയാമ ദിവസം ഇത്തരക്കാരുടെ മുഖം ചുളിഞ്ഞിരിക്കുകയും ചെയ്യും. അപ്പോള്‍ അഞ്ചു വഖ്ത് നമസ്കാരവും മുറപോലെ നിര്വഹിച്ചവന് ആഖിറത്തില്‍ വിജയിച്ചവനത്രെ. അതേസമയം നമസ്കാരത്തെ വിട്ടു പിന്തിക്കുന്നവര്‍ക്ക സര്‍വ്വനാശവുമുണ്ടെന്നും "വൈല് " എന്ന നരകത്തില്‍ അവരെ പ്രവേശിക്കപ്പെടുമെന്നും ഖുര്‍ആനില്‍ വന്നിരിക്കുന്നു.</div>
</div>
sunnikeralahttp://www.blogger.com/profile/06142710111238582789noreply@blogger.com0tag:blogger.com,1999:blog-2831502190635972422.post-53301514440153139102013-04-30T22:43:00.004-07:002013-04-30T22:43:33.460-07:00ഇമാമുമാര്‍ക്ക് തെറ്റ് പറ്റുമോ? , YOOSUF HABEEB<div dir="ltr" style="text-align: left;" trbidi="on">
<br />
<h5 class="uiStreamMessage userContentWrapper" data-ft="{"type":1,"tn":"K"}">
<span class="messageBody" data-ft="{"type":3}"><br /> <br /> മുസ്ലിം ഉമ്മത്തിന്റെ ആശയപരമായ ശിഥിലീകരണത്തിനു ചുക്കാൻ പിടിക്കുന്നവർ ഉന്നയിക്കുന്ന ഒരു പ്രധാനവാദഗതിയാണ് ഇമാമുമാര്‍ക്ക് പിഴവ് സംഭവിക്കും എന്നത്. യഥാര്‍ത്ഥത്തിൽ ആരാണ് ഇമാമുമാർ എന്ന് മനസ്സിലാക്കിയാൽ ആര്‍ക്കാണ് ഈ വാദഗതിക്കാർ ചൂട്ടു പിടിച്ചു കൊടുക്കുന്നതെന്ന് എളുപ്പത്തിൽ മനസ്സിലാകും. ഭാഷാർഥം സൂചിപ്പിക്കുന്നത് പോലെ തന്നെ ഇമാമുമാർ ദീനിന്റെ നായകര്‍ ആണ്. ഉമ്മത്തിനെ മുന്നില്‍ നിന്ന് നയിക്കുന്നവർ ആണ്. മില്ലത്തിന്റെ സത്ത ആണ്. അവരുടെ ജ്ഞാനം ആണ് ദീനിനെ ജീവസ്സുറ്റതാക്കുന്നത്. ദീൻ ആകുന്ന മഹാസാഗരത്തിൽ അവർ തങ്ങളുടെ ചിന്തയും ധിഷണയും പ്രതിഭയും കോർത്തിണക്കി ആഴത്തിൽ മുങ്ങിത്തപ്പി മുത്തുകൾ കൊണ്ട് വന്നു നമുക്ക് സമ്മാനിച്ചില്ലായിരുന്നെങ്കിൽ, വൈജ്ഞാനിക സംരക്ഷണം എന്ന മഹാകര്മ്മം അവർ അനുഷ്ടിചില്ലായിരുന്നുവെങ്കിൽ, തീര്‍ച്ചയായും ഈ സമുദായം ഒരു ജഡം മാത്രമാകുമായിരുന്നു.<br /> <br /> ഇമാമുമാർ ദീനിന്റെ, ഉമ്മത്തിന്റെ അവിഭാജ്യ ഭാഗമാണ്. ഇഷ്ടദാസന്മാരുടെ പ്രാര്‍ഥനകളിൽ ഒന്ന്, 'നാഥാ ഞങ്ങളെ നീ മുത്തഖികൾക്ക് ഇമാമുമാർ ആക്കണേ' എന്നാണു. (സൂറത്തുൽ ഫുര്‍ഖാൻ) ഓരോ മനുഷ്യനും മുത്തഖി ആയി ജീവിക്കണം. അങ്ങനെ ജീവിക്കുന്നവര്‍ക്ക് ഇമാമുമാരെ അവലമ്പിക്കാതെ സാധ്യമല്ല. ഇമാമുമാർ ആവുമ്പോൾ അവർ മുത്തഖികളുടെ ഇമാമുമാർ ആവണം. അല്ലാതെ മറ്റാരുടെയെങ്കിലും ഇമാമായിട്ടു കാര്യമില്ല. അങ്ങനെ മുത്തഖികളുടെ, തങ്ങളിൽ നിന്ന് അദബോടെ, സമര്‍പ്പണത്തോടെ, സന്മനസ്സോടെ - തങ്ങള്‍ പിഴച്ചവർ ആണെന്ന മുൻധാരണയോടെ അല്ല, തങ്ങള്‍ക്ക് തെറ്റ് പറ്റും, അതിൽ ഖുര്‍ആനും സുന്നത്തിനും യോജിച്ചത് (എന്ന് ഞങ്ങൾ തന്നെ വിധിക്കുന്നത്!) സ്വീകരിക്കും, അല്ലാത്തത് തള്ളും എന്ന ധാര്‍ഷ്ട്യത്തോടെയും അല്ല - ദീനിന്റെ പാരമ്പര്യം ഏറ്റു വാങ്ങുന്നവരുടെ ഇമാമുമാർ ആക്കണേ എന്നാണു ഇഷ്ടടാസന്റെ പ്രാര്‍ത്ഥന. അത് ഒരു ഉന്നത സൗഭാഗ്യം ആണ് എന്നത് കൊണ്ട് തന്നെയാണ് ആ പ്രാര്‍ത്ഥന വിശുദ്ധ ഖുർആൻ ഒരു അടയാളം എന്ന നിലയിൽ ഉദ്ധരിക്കുന്നത്. വിശ്വാസികളോട് നിരന്തരം പ്രാര്‍ഥിക്കാൻ ആവശ്യപ്പെടുന്നതും. അതിൽ ഇമാമുമാരുടെ പദവി ഉണ്ട്. അവരെ അനുസരിക്കേണ്ടതിന്റെ ആവശ്യകതയും ഉണ്ട്. ഖുര്‍ആനും സുന്നത്തും മാത്രം നോക്കുന്നവർ അല്ല മുത്തഖികൾ. അതെ, ചിന്തിക്കുന്നവര്‍ക്ക് എല്ലാ ആയത്തുകളിലും ദൃഷ്ടാന്തവും ഉണ്ട്.<br /> <br /> എന്ത് തര്‍ക്ക വിഷയം വന്നാലും നിങ്ങൾ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടക്കൂ എന്ന് മുറവിളി കൂട്ടുന്നവർ എപ്പോഴും ഉദ്ധരിക്കുന്ന ഒരു ആയത്ത് ഉണ്ട്. വാസ്തവത്തിൽ തനിച്ച ദുര് വ്യാഖ്യാനം മാത്രം ആണ് ഇവർ ഈ ആയത്തിനോട് ചെയ്യുന്നത്. <br /> സൂറത്ത് നിസാഇലെ 59ആം ആയത്ത്.<br /> { يَا أَيُّهَا ٱلَّذِينَ آمَنُواْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِي ٱلأَمْرِ مِنْكُمْ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنْتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ ذٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلاً } (النساء 59)<br /> <br /> ‘ഓ സത്യവിശ്വാസികളേ , നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക. അവന്റെ ദൂതരെയും നിങ്ങളിൽ നിന്നുള്ള കൈകാര്യ കര്ത്താക്കളെയും അനുസരിക്കുക. നിങ്ങളിൽ വല്ല വിഷയത്തിലും അഭിപ്രായവിത്യാസം ഉടലെടുത്താൽ, നിങ്ങൾ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർ ആണെങ്കിൽ, അല്ലാഹുവിലേക്കും അവന്റെ ദൂതരിലേക്കും അതിനെ നിങ്ങൾ മടക്കുക. അതാണ് നിങ്ങള്‍ക്ക് ഗുണവും ഏറ്റവും നല്ല പരിഹാരവും’. ഇതാണ് ആയത്തിന്റെ സാരം.<br /> <br /> ഈ ആയത്തിന്റെ പരിഭാഷയും വെച്ച് പിഴച്ച പ്രസ്ഥാനങ്ങളിലേക്ക് വിളിക്കുന്ന കുട്ടി മൌലവിമാരുടെ വലയിൽ വീഴുന്നതിനു മുമ്പ്, മുസ് ലിം ലോകത്തിന്റെ ആധികാരിക മുഫസ്സിർ മഹാനായ ഇമാം റാസി(റ) ഈ ആയത്തിനെ വിശദീകരിക്കുന്നത് ഒന്ന് കാണുക .... <br /> <br /> المسألة الثانية: اعلم أن هذه الآية آية شريفة مشتملة على أكثر علم أصول الفقه، وذلك لأن الفقهاء زعموا أن أصول الشريعة أربع: الكتاب والسنة والاجماع والقياس، وهذه الآية مشتملة على تقرير هذه الأصول الأربعة بهذا الترتيب. أما الكتاب والسنة فقد وقعت الاشارة إليهما بقوله: { أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ }.<br /> <br /> ശരീഅത്തിന്റെ നാല് അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആൻ, തിരുസുന്നത്ത്, ഇജ്മാ:, ഖിയാസ് എന്നിവയെ സൂചിപ്പിക്കുന്നതാണ് ഈ ആയത്ത്.<br /> <br /> (1) നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക എന്ന കല്പന വിശുദ്ധ ഖുര്‍ആൻ ആണ് ദീനിൽ ഒന്നാമത്തെ പ്രമാണം എന്ന് വ്യക്തമാക്കുന്നു. (2) നിങ്ങൾ അല്ലാഹുവിന്റെ ദൂതരെയും അനുസരിക്കൂ എന്ന കല്പന തിരുസുന്നത്തും ദീനിൽ പ്രമാണമാണെന്നു പ്രഖ്യാപിക്കുന്നു. (3) നിങ്ങൾ നിങ്ങളിൽ നിന്ന് തന്നെയുള്ള കൈകാര്യ കര്ത്താക്കളെയും അനുസരിക്കൂ എന്ന കല്പനയാകട്ടെ ഇമാമുമാർ ഏകോപിച്ച വിധികൾ, അഥവാ ഇജ്മാ: ദീനിന്റെ മൂന്നാം പ്രമാണം ആണെന്നും പഠിപ്പിക്കുന്നു.<br /> (4) നിങ്ങളുടെ അഭിപ്രായ വിത്യാസങ്ങൾ നിങ്ങൾ അല്ലാഹുവിലേക്കും അവന്റെ ദൂതരിലേക്കും മടക്കുക എന്ന കല്പന ഖിയാസിനെയാണ് സൂചിപ്പിക്കുന്നത്. (അഥവാ ഖുര്‍ആനിലെയും ഹദീസിലെയും വ്യക്തമായ വിധികളോട് തുലനം ചെയ്തു കൊണ്ട് അവയിൽ വ്യക്തമാക്കാത്ത വിഷയങ്ങളിലെ വിധികൾ യോഗ്യരായ മുജ്തഹിദുകൾ കണ്ടെത്തി നിങ്ങളോട് വിശദീകരിക്കുന്നതാണ്). അത് നിങ്ങൾ അനുസരിക്കുക എന്നാണു ഖുർആന്റെ കല്പന. അതാണ് നിങ്ങള്‍ക്ക് ഗുണവും <br /> <br /> ഖുർആനും സുന്നത്തും അനുസരിക്കൂ എന്ന കല്പനക്ക് ശേഷം അഭിപ്രായവിത്യാസങ്ങൾ ഖുർആനിലേക്കും സുന്നത്തിലേക്കും മടക്കൂ എന്ന് പറഞ്ഞതിൽ നിന്ന് തന്നെ വ്യക്തമാണ്, ആദ്യത്തെ രണ്ടു ഭാഗം വിധി വ്യക്തമായതിന്റെ കാര്യത്തിലും അവസാനത്തെ ഭാഗം വിധി അവ്യക്തമായ, പുതിയ പ്രശ്നങ്ങള്‍ പോലുള്ളവയുടെ കാര്യത്തിലും ആണെന്ന്. എല്ലാ വിഷയത്തിലും ഖുര്‍ആനിൽ നിന്നും സുന്നത്തിൽ നിന്നും നേരിട്ട് വിധി കരസ്ഥമാക്കാനാണ് ഉദ്ദേശം എങ്കിൽ ഈ ആവര്‍ത്തനത്തിന്റെ കാര്യം ഇല്ലല്ലോ?<br /> <br /> ഇജ്മാ: എങ്ങനെ പ്രമാണം ആകുന്നു എന്ന് മഹാനായ ഇമാം റാസി(റ) വിശദീകരിക്കുന്നു.<br /> <br /> “ഈ ആയത്തില്‍ അല്ലാഹുവിനും റസൂലിനും വഴിപ്പെടാന്‍ പറഞ്ഞതിനോടൊപ്പമാണ് ഉലുല്‍അംറിനും വഴിപ്പെടാന്‍ അല്ലാഹു കലല്‍പ്പിച്ചത്. അപ്പോള്‍ അല്ലാഹുവിനെയും റസൂലിനെയും പോലെത്തന്നെ തെറ്റു സംഭവിക്കാത്ത വിഭാഗമായിരിക്കണം ഉലുല്‍അംറ്. കാരണം തെറ്റ് സംഭവിക്കുന്നവര്‍ക്ക് വഴിപ്പെടാന്‍ അല്ലാഹു തറപ്പിച്ച് പറയില്ല. അല്ലാഹുവിനും റസൂലിനും വഴിപ്പെടണമെന്ന് കല്പിച്ച അതേ ശൈലിയിലാണ് ഉലുല്‍ അംറിനു വഴിപ്പെടാനും പറയുന്നത്. അതിനാല്‍ ഉലുല്‍അംറ് തെറ്റ് സംഭവിക്കാത്തവരാണെന്ന് തീര്‍ച്ച. അമ്പിയാക്കള്‍ക്കുള്ള ഈ സവിശേഷതയുള്ളവര്‍ ഒരു നിശ്ചിത സമൂഹമാകണം. അവരത്രെ അഹ് ലുല് ഹല്ലിവല്‍ അഖ്ദ് (മുജ്തഹിദുകള്‍). അപ്പോള്‍ അല്ലാഹുവി ന്റെയും റസൂലിന്റെയും വാക്കുകള്‍ രേഖയാകുന്ന പ്രകാരം മുജ്തഹിദുകളാകുന്ന സമൂഹത്തിന്റെ അഭിപ്രായവും രേഖയാണെന്ന് സ്ഥിരപ്പെട്ടു (തഫ്സീറു റാസി: വാള്യം 10, പേജ് 144).<br /> ഖുര്‍ആന്‍ സുന്നത്തുപോലെയുള്ള ഒരു രേഖയായി ഗണിക്കപ്പെടുന്നത് അവരുടെ ഏകോപനം മാത്രമാണ്. ഒറ്റപ്പെട്ട അഭിപ്രായങ്ങളല്ല, ഇമാം റാസി (റ) പറയുന്നു: “മേല്‍ ആയത്തില്‍ മൊത്ത വിഷയങ്ങളെ രണ്ടായി അല്ലാഹു വിഭജിച്ചിരിക്കുന്നു.<br /> (1) വിധി വ്യക്തമായത്. അവയില്‍ അല്ലാഹുവിനും റസൂലിനും ഉലുല്‍അംറിനും വഴിപ്പെടാനാണ് അല്ലാഹുവിന്റെ നിര്‍ദ്ദേശം. (2) വിധി വ്യക്തമല്ലാത്തത്. അവയില്‍ ഇജ്തിഹാദ് നടത്താനാണ് നിര്‍ദ്ദേശം. അതിലേക്കുള്ള സൂചനയാണ് നിസാഅ് സൂറത്തിലെ അമ്പത്തി ഒമ്പതാം ആയത്ത് (റാസി: വാള്യം 10, പേജ് 148).<br /> <br /> ദീനിന്റെ വിധി വിലക്കുകൾ പറയുന്ന വിഷയത്തിൽ ഇമാമുമാർക്ക് ഒന്നടങ്കം തെറ്റ് പറ്റില്ലെന്ന് ഈ ആയത്തിന്റെ ഘടന വിശകലനം ചെയ്തു കൊണ്ട് ഇമാം റാസി(റ) സമർഥിക്കുന്നു. മഹാനവര്‍കളുടെ ബുദ്ധിവൈഭവം നോക്കൂ .... <br /> <br /> وظاهر قوله: { أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِى ٱلأَمْرِ مِنْكُمْ } يقتضي الاطلاق، وأيضا ففي الآية ما يدفع هذا الاحتمال، وذلك لأنه تعالى أمر بطاعة الرسول وطاعة أولي الأمر في لفظة واحدة، وهو قوله: { وَأَطِيعُواْ ٱلرَّسُولَ وَأُوْلِى ٱلأَمْرِ مِنْكُمْ } واللفظة الواحدة لا يجوز أن تكون مطلقة ومشروطة معا، فلما كانت هذه اللفظة مطلقة في حق الرسول وجب أن تكون مطلقة في حق أولي الأمر.<br /> <br /> “നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക. അവന്റെ ദൂതരെയും നിങ്ങളിൽ നിന്നുള്ള കൈകാര്യ കര്ത്താക്കളെയും അനുസരിക്കുക” എന്ന വചനം പ്രത്യക്ഷമായി തന്നെ നിരുപാധികം ഉള്ള അനുസരണ ആവശ്യപ്പെടുന്നു .<br /> വീണ്ടും പറയട്ടെ , ഈ വിഷയത്തെ പ്രബലമാക്കുന്ന ഘടകം ആയത്തിലുണ്ട്. അതായത് , അല്ലാഹു തആലാ റസൂലിനെ(സ)യും ഉലുൽ അമ്രിനെയും അനുസരിക്കുവാനുള്ള കല്പന ഒറ്റ വാചകത്തിൽ ഒതുക്കിയിരിക്കുന്നു. { وَأَطِيعُواْ ٱلرَّسُولَ وَأُوْلِى ٱلأَمْرِ مِنْكُمْ } <br /> ഒറ്റ വാചകത്തിൽ തന്നെയുള്ള കല്പന ഒരേ സമയം സ്വാപാധികവും നിരുപാധികവും ആകില്ലല്ലോ. അപ്പോൾ റസൂലിനെ(സ) അനുസരിക്കുക എന്ന കല്പന ഈ വാചകത്തിൽ നിരുപാധികം ആണ് എന്നത് കൊണ്ട് തന്നെ, ഉലുൽ അമ്ര് ആകുന്ന ഇമാമുമാരെ അനുസരിക്കുക എന്ന കല്പനയും നിരുപാധികം ആണ് എന്നത് അനിവാര്യമായിരിക്കുന്നു. <br /> (തഫ്സീർ റാസി)<br /> <br /> അപ്പോൾ നോക്കൂ,,, തര്‍ക്ക വിഷയങ്ങളിൽ ഇമാമുമാരെ അവലമ്പിക്കുവാനുള്ള ഖുര്‍ആന്റെ കല്പനയെയാണ് പച്ചയായി ദുര് വ്യഖ്യാനം ചെയ്ത് ആ ഇമാമുമാരെ പുറംകാൽ കൊണ്ട് തട്ടിയകറ്റി ഖുർആനിൽ നിന്നും ഹദീസിൽ നിന്നും നേര്‍ക്ക് നേരെ വിധി കണ്ടെത്തുവാൻ വേണ്ടി ചവിട്ടി മെതിക്കുന്നത്. നാഴികക്ക് നാല്പതു വട്ടം പുത്തൻ പുരോഹിതവര്ഗം അണികളെ പറ്റിക്കുന്നത് ഈ ആയത്ത് ഓതി കൊണ്ടാണ്. വിവരമില്ലാത്ത അണികളാവട്ടെ, കേട്ട പാതി, കേള്‍ക്കാത്ത പാതി പരിഭാഷയും എടുത്തു ഇമാമുമാരെ ഖണ്ടിക്കുവാൻ ഇറങ്ങുകയായി. ചുടു ചോറ് വാരുന്നവർ ഉണ്ടോ അറിയുന്നു, തങ്ങളേക്കാൾ നന്ദി കെട്ട വര്‍ഗം വേറെ ഇല്ലെന്നു?<br /> <br /> ഇക്കാലത്തെ ഗതാഗത സൌകര്യങ്ങളോ, വാര്‍ത്താ വിനിമയോപാധികളോ ഇല്ലാതെ, നൂറ്റാണ്ടുകൾക്ക് മുമ്പ് തങ്ങളുടെ കുടുമ്പജീവിതവും മറ്റു ഭൌതിക സുഖ സൌകര്യങ്ങളും ത്യജിച്ചു കൊണ്ട് അവർ പര് വതങ്ങളും മരുഭൂമികളും മഹാനഗരങ്ങളും താണ്ടിയത് വിശുദ്ധ ഖുര്‍ആനിലെയും തിരു ഹദീസിലെയും വിജ്ഞാനം കരസ്ഥമാക്കി ലാഭേച്ച ഒന്നും കൂടാതെ വരും തലമുറകൾക്ക് പകര്‍ന്നു നല്കാൻ വേണ്ടി മാത്രമാണ്. <br /> <br /> താരതമ്യേന പില്ക്കാലക്കാരനായ ഇമാം സുയുഥി(റ)യുടെ ചരിത്രം തന്നെ എടുക്കൂ...<br /> അനാഥനായി വളര്‍ന്ന് എട്ടാം വയസ്സില്‍ ഖുര്‍ആന്‍ മുഴുവനും ഹൃദിസ്ഥമാക്കി, ഹിജാസിലും യമനിലും ശാമിലും മിസ്രിലും മൊറോകോയിലും ഇന്ത്യയിലും വിജ്ഞാനത്തിന് വേണ്ടി അലഞ്ഞു തിരിഞ്ഞു നൂറ്റി അമ്പതോളം ശൈഖുമാരില്‍ നിന്ന് ഇല്മ് കരസ്ഥമാക്കി അഞ്ഞൂറോളം കിതാബുകള്‍ രചിച്ച, ഒരു ലക്ഷത്തോളം ഹദീസുകള്‍ മന:പാഠമാക്കിയ, ഹദീസ് വിജ്ഞാനത്തിന്റെ ആഴിയില്‍ മുങ്ങിതപ്പിയ, പത്താം നൂറ്റാണ്ടിലെ നവോഥാനനായകന് ഹാഫിള് ജലാലുദ്ദീന്‍ അബ്ദുള്‍റഹ്മാന്‍ അസ്സുയൂഥി(റ). നൈല്‍നദീ തീരത്തെ തന്റെ പര്ണ്ണശാലക്കു മുന്നില്‍ സുല്ത്താന്മാരും സമ്പന്നരും സ്വര്‍ണകിഴികളുമായി കാത്തിരിക്കുമായിരുന്നു. അവരെയൊന്നും ഗൌനിക്കാതെ വിജ്ഞാന സപര്യക്കായി മാത്രം ഒരായുഷ്കാലം വിനിയോഗിച്ച ത്യാഗിവര്യൻ.<br /> <br /> ഇരുപത്തൊന്നാം വയസ്സില്‍ തഫ്സീറുകളുടെ ലോകത്തെ<br /> നിത്യതാരകം 'തഫ്സീര്‍ ജലാലൈനി'യുടെ പകുതിയോളം,<br /> തന്റെ ഉസ്താദ് ജലാലുദ്ദീന്‍ മഹല്ലി(റ) രചിച്ചു വെച്ചതിന്റെ ബാക്കി ഭാഗം, വെറും നാല്പതു ദിവസം കൊണ്ട് പൂര്‍ത്തിയാക്കി പണ്ടിതലോകത്തെ വിസ്മയിപ്പിച്ച മഹാപ്രതിഭ. 'ദുററുല്‍ മന്‍സൂര്‍' എന്ന മറ്റൊരു തഫ്സീറും ആ അനുഗ്രഹീത കരങ്ങളാല്‍ രചിക്കപ്പെട്ടു. ഹദീസ് വിജ്ഞാനീയത്തില്‍ 'ജാമിഉസ്സഘീര്‍' മുതല്‍ ഒരു പാട് രചനകള്‍. ആ മഹാന് വിജ്ഞാനത്തിനായി സഞ്ചരിച്ച വഴികളിലെ ഒരു മണല്തരിയായി തീരാന്‍ മാത്രം ഭാഗ്യമൊന്നും നമുക്ക് ലഭിച്ചിട്ടില്ല.<br /> <br /> അങ്ങനെ അവർ നേടിയെടുത്ത ഇല്മിനെയാണ് ഇക്കൂട്ടര്‍ സ്വന്തം താല്പര്യങ്ങല്ക്ക് വേണ്ടി പടച്ചുണ്ടാക്കിയ ദുർവ്യാഖ്യാനങ്ങൾ കൊണ്ട് കുഴിച്ചു മൂടാൻ ശ്രമിക്കുന്നത്.<br /> <br /> ഇമാമുമാര്‍ പ്രവാചകന്മാര് അല്ലാത്തതിനാല്‍ അവര്‍ ഒരു നിലക്കും തെറ്റ് പറ്റാത്ത മനുഷ്യര്‍ ആണെന്ന വാദമൊന്നും നമുക്കില്ല. നാമൊക്കെ ദിനേനയെന്നോണം വന്‍ പാപങ്ങള്‍ ചെയ്തു കൂട്ടുന്നു. അത് പോലെ ഇമാമുമാരുടെ ജീവിതത്തിലും വല്ലപ്പോഴും വല്ല കറാഹതും അപൂർവമായി ഹറാമും സംഭവിച്ചേക്കാം. അതാണ് അതിനര്‍ത്ഥം.<br /> <br /> അല്ലാതെ ഖുര്‍ആന്റെയും ഹദീസിന്റെയും മൌലിക തത്വങ്ങള്‍ വിശദീകരിക്കുന്ന രംഗത്ത് അവര്‍ക്ക് തെറ്റ് പറ്റുമെന്നല്ല. അത് അസംഭവ്യമാണ്. കാരണം ഇമാമുമാരിലൂടെയാണ് ഈ ദീന് നിലനില്‍ക്കുന്നത്. ഈ ദീന് സംരക്ഷിക്കുന്ന കാര്യം അല്ലാഹു ഏറ്റെടുത്തതാണ്. എന്റെ സമുദായം പിഴവില്‍ ഒരുമിക്കുകയില്ല എന്ന് നബി(സ) പറഞ്ഞതുമാണ്. അഥവാ ആര്‍ക്കെങ്കിലും എവിടെയെങ്കിലും പിഴച്ചാല്‍ മറ്റു ഇമാമുമാര്‍ അത് തിരുത്തും.<br /> ഇമാമുമാർ തമ്മിലുള്ള ഭിന്നത ഒരിക്കലും അടിസ്ഥാന വിഷയങ്ങളിൽ അല്ല. ശാഖാപരമായ വിഷയങ്ങളിൽ ഭിന്നത സ്വാഭാവികം ആണ് താനും. ഇമാം ബൈളാവി(റ) അക്കാര്യം വ്യകതമാക്കുന്നു:<br /> <br /> ശാഖാപരമായ കാര്യങ്ങളില്‍ മാത്രമാണ് മദ്ഹബുകളുടെ അഭിപ്രായാന്തരം. മതത്തിന്റെ മൌലിക കാര്യങ്ങളിലല്ല, മൌലിക കാര്യങ്ങളില്‍ ഭിന്നിക്കരുത് എന്നു മാത്രമാണ് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. ഇജ്തിഹാദു ചെയ്ത് സത്യത്തിലെത്തിയാല്‍ രണ്ടു കൂലിയും പിഴച്ചാല്‍ ഒരു കൂലിയുമുണ്ടെന്നു നബി (സ്വ) പറഞ്ഞത് അതിനു തെളിവാണ് (ബൈളാവി 1-225).</span></h5>
</div>
sunnikeralahttp://www.blogger.com/profile/06142710111238582789noreply@blogger.com2tag:blogger.com,1999:blog-2831502190635972422.post-15789352180151030432013-04-23T06:13:00.001-07:002013-04-23T06:13:35.038-07:00എല്ലില്ലാത്ത അവയവം:നാശത്തിന്റെ വാതിൽ- വിജയത്തിന്റെതും , aboozahid<div dir="ltr" style="text-align: left;" trbidi="on">
<br />
നന്മയും തിന്മയും വേർതിരിക്കപ്പെടാത്തതിന്റെ പേരിലാണ് മുസ്ലിം സമൂഹം സകലമാനധാർമികച്യുതികളിലും അകപ്പെട്ടു പോകുന്നതെന്ന് ഒരാൾക്കും അഭിപ്രായം കാണില്ല.നന്മയുംതിന്മയും വ്യക്തമാണ്.സമീപനങ്ങളാണ് മനുഷ്യനെ സന്മാർഗ്ഗത്തിലും തിന്മയുടെ വഴിയിലും എത്തിക്കുന്നത്.താൽക്കാലികമായസന്തോഷങ്ങളും സംതൃപ്തിയും മാത്രം ലക്ഷ്യമാകുന്ന ജീവിത മനോഭാവമാണ് ഞാൻ അടക്കമുള്ള നല്ലൊരു വിഭാഗം ജനങ്ങളിലും നേരായ വഴിയിൽ മാർഗ തടസംസൃഷ്ടിക്കുന്നത്.രസങ്ങളുടെ പിന്നാലെ ഉള്ള ലഹരി ബാധിച്ചവനെ പോലെ സ്വബോധംനഷ്ടപ്പെട്ട ഓട്ടത്തിലാണ് നാം എല്ലാം.മാനസികവും ശാരീരികവുമായ രസങ്ങൾ തേടിയുള്ള ഈഅലച്ചിൽ അല്ലാതെ നമ്മുടെ ഓരോരുത്തരുടെയും രാപ്പകലുകളിൽ കടന്നു വരുന്നുണ്ടോ?<br />
<br />
<b>'</b><b>എല്ലാ രസങ്ങളെയും മുറിച്ചു കളയുന്നമരണത്തെ കുറിച്ച് നിങ്ങൾ ധാരാളം ആയി ചിന്തിക്കുക</b><b>'</b> എന്ന തിരു വചനംപ്രാവർത്തികമായി വന്ന ജീവിതം തികച്ചും വ്യത്യസ്തമായിരിക്കും.സാമൂഹ്യ ജീവി എന്നനിലക്ക് എല്ലാ സുഖാസ്വാദനങ്ങളിലും അവനും ഇടപഴകുകയും അതിനെ ഒക്കെ ആശിക്കുകയും ചെയ്യുമ്പോഴുംആത്യന്തികമായി ഇതൊക്കെ വിട്ട് വെറും മണ്ണിലേക്ക് പോയി കിടക്കെണ്ടവനാണ് ഞാൻ എന്നബൊധമാകും അവനെ നയിക്കുക എന്നത് തീർച്ചയാണ്.<br />
<br />
ഓരോ ദിവസവും ഉണർന്നു എഴുന്നേറ്റത് മുതൽ എത്ര എത്ര മടക്ക യാത്രയുടെ വാർത്തകൾനാം കേൾക്കുന്നു.പ്രവാസത്തിന്റെ പ്രയാസത്തിൽ നിന്നുള്ള മടക്ക യാത്ര പോലുംസന്തോഷകരം ആകുന്നത് ഒരുക്കി വെച്ച അല്ലലില്ലാത്ത ഒരുജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷയാണ്.മുൻ കരുതലോന്നും ഇല്ലാതെ സ്വദേശതേക്ക് എല്ലാംമതിയാക്കി തിരിച്ചു പോകുന്നവന് സന്തോഷത്തിലും ഏറെ ആധിയായിരിക്കും മനസ്സിൽ.വരാൻപോകുന്ന നാളുകളിലെ ജീവിത പ്രയാസങ്ങളെ ചൊല്ലിയുള്ള ആധി.പക്ഷെ സമുദ്രത്തിൽമുക്കിയെടുത്ത വിരൽ തുമ്പിൽ ഉള്ള വെള്ളത്തിന്റെ തുള്ളികളും സമുദ്രത്തിൽബാക്കിയുള്ള ജലവും തമ്മിൽ എത്ര മാത്രം അളവ് വ്യത്യാസമുണ്ടോ അതിനേക്കാൾ വളരെ വലിയദൈര്ഘ്യ വ്യത്യാസമാണ് ദുനിയാവിന്റെ ജീവിതത്തിന്റെചെറുപ്പവും മരണാനന്തര ജീവിതത്തിന്റെ ദൈര്‍ഘ്യവും തമ്മിൽ എന്നത് സുവിദിതമാണ്.<br />
<br />
സ്വദേശതേക്ക് മടങ്ങുന്ന ഓരോ മനുഷ്യനും ഒരുക്കി വെച്ച വിഭവങ്ങളുടെ മേലുള്ളചിന്തയിൽ മുഴുകി പ്രയാസപ്പെടുന്നതാണ് നമുക്ക് പരിചയം എങ്കിൽ നാമെല്ലാം കാലകാലത്തേക്കുള്ള ഒരു ദേശത്തേക്ക് മടങ്ങേണ്ടവരാണ് എന്നും പ്രവാസമാകുന്ന ഈലോകത്തെ ജീവിതത്തിൽ സ്വരുക്കൂട്ടിയ നന്മയുടെ വിഭവങ്ങൾ മാത്രമാണ് അചിന്തനീയമായ സൗഭാഗ്യത്തിന്റെ വീടുകളിലെ ജീവിതംനല്കുകയുള്ളൂ എന്നതും അറിയാത്തവരല്ല നാമോരാളും.<br />
<br />
രക്ഷിതാവായ അല്ലാഹു അവന്റെ അടിയാരുകളായ നമുക്കെല്ലാംനമ്മുടെ ഇഷ്ടമോ ആഗ്രഹമോ തേട്ടമോ ഇല്ലാതെ തന്നെ എന്തെന്തെല്ലാം അനുഗ്രഹങ്ങൾ നമുക്ക്ചൊരിഞ്ഞു തന്നു.ഓരോരുത്തരും അവനവന്റെ ശരീരത്തിലേക്ക് ഒന്ന് നോക്കിയാൽ തന്നെ അവനുജീവിതത്തിൽ തീർത്താൽ തീരാത്ത ബാധ്യത സ്രഷ്ടാവിനോട് ഉണ്ട് എന്നത് മനസ്സിലാക്കാൻപ്രയാസമില്ല.<br />
<br />
<b>من عرف نفسه فقد عرف ربه</b><b></b><br />
<b>'</b><b>ഏതെങ്കിലും ഒരാൾ അവന്റെ സ്വന്തം</b><b> </b><b>ശരീരത്തെ അറിയേണ്ട വിധം അറിഞ്ഞാൽ അവനു അവന്റെ റബ്ബിനെ അറിയാൻ കഴിയും</b><b>'</b><br />
<br />
എല്ലില്ലാത്ത രണ്ടു അവയവങ്ങളെ കുറിച്ച് ഹബീബായ നബി (സ്വ) തങ്ങൾ വളരെവ്യക്തമായും നമ്മെ ഉണർത്തിയിട്ടുണ്ട്.അവന്റെ ഗുഹ്യ സ്ഥാനത്തെയും അവന്റെ നാവിനെയുംനിയന്ത്രിക്കാം എന്നൊരാൾ വാക്ക് നൽകിയാൽ അവനു സ്വര്‍ഗം ഹബീബായ നബി തങ്ങൾ (സ്വ) ഗ്യാരണ്ടിനല്കുന്നു.മനുഷ്യ ജീവിതത്തിലെ അപഥ സഞ്ചാരങ്ങളുടെ മുഖ്യ കാരണങ്ങളും ഈ രണ്ടുഅവയവങ്ങളെ അപേക്ഷിച്ചിരിക്കും. അതിൽ പ്രധാനപ്പെട്ടതാണ് നമ്മുടെ നാവ്.നാവിനോളംമനുഷ്യനെ നാശത്തിന്റെ പടുകുഴിയിലേക്ക് കൊണ്ട് പോകുന്ന മറ്റൊരു അവയവം ഇല്ല തന്നെ.<br />
<br />
<b>ഒരവസരം നബി തങ്ങൾ (സ്വ)പറഞ്ഞു:ആദമിന്റെ സന്തതികളിൽ നിന്നും സംഭവിക്കുന്ന തെറ്റുകളിൽ ഭൂരിഭാഗവും അവന്റെനാവിനാൽ വരുന്നതാണ് (ത്വബ്രാനി).</b><b></b><br />
<br />
നേരം പുലരുന്നത് മുതൽ ഉറക്കപ്പായയിൽ കണ്ണടക്കുന്നത് വരെ എണ്ണിയാൽ ഒടുങ്ങാത്തപാപങ്ങളുടെ കണക്കു പുസ്തകം തന്നെയാണ് നമ്മുടെ ജീവിതം.നാമുമായി ഇടപഴകുന്നവരിൽ ഭൂരിപക്ഷം പേരും നമ്മുടെ നാവിനാൽ കെടുതി അനുഭവിക്കേണ്ടി വരുന്നു. സംസാരിക്കുന്നതിൽഭൂരിഭാഗവും സത്യമോ അസത്യമോ എന്ന് ഉറപ്പോ ഏകദേശ ധാരണയോ പോലുമില്ലാത്ത കാര്യങ്ങൾ.നിശ്ചയമായുംഇത് നമ്മെ നന്മയിൽ നിന്നും അകറ്റുകയും കാലകാല നാശത്തിനു ഹേതുവാകുകയും ചെയ്യും.ഒരുമനുഷ്യന്റെ സത്യ സാക്ഷ്യത്തെ പോലും തെളിയിക്കുന്നതായി മുത്ത് നബി (സ്വ) തങ്ങൾപറഞ്ഞത് <b>'</b><b>അവന്റെ നാവിനെ തൊട്ടും കരങ്ങളെ തൊട്ടുംമറ്റു മുസ്ലിംകൾ സുരക്ഷിതൻ ആണെങ്കിൽ</b><b>'</b> എന്നാണു എന്നതോർക്കുമ്പോൾ മാത്രമേ ഇതിന്റെ പ്രാധാന്യംനമ്മിലേക്ക് കടക്കുകയുള്ളൂ.<br />
ഊഹങ്ങളും സംശയങ്ങളും വെച്ച് കൊണ്ട് തന്റെ സഹോദരന്റെ സ്വകാര്യതകളെ പോലുംഅപ്പുറവും ഇപ്പുറവും ആലോചിക്കാതെ സമൂഹ മധ്യത്തിൽ ആഘോഷിക്കപ്പെടുകയാണ്ഇന്ന്.സത്യമാകാൻ നേരിയ സാധ്യത ഉണ്ടോ എന്ന അന്വേഷണം പോലും നമ്മിൽനിന്നുണ്ടാകുന്നില്ല.അതെ കാര്യം തന്റെ കാര്യത്തിൽ മറ്റൊരാൾ പറയുന്നത് നമ്മിൽഒരാളും ഇഷ്ടപ്പെടുകയും ഇല്ല - എന്നിട്ടും അന്യന്റെ തെറ്റുകൾ പരസ്യമാക്കുന്നതിൽഅല്ലാഹുവിന്റെ കോപം നേടുകയും പിശാചിന്റെ പ്രീതിക്ക് പാത്രമാകുകയും ചെയ്യുക എന്നത്മാത്രമാണ് ഇതിന്റെ നേട്ടം.വിശുദ്ധ ഖുർആൻ അത് നമ്മെ ഉണർത്തുകയും ചെയ്തു.<br />
<br />
<b><a href="http://www.facebook.com/#">يا أيها الذين آمنوا اجتنبوا كثيرا من الظن إن بعض الظن إثم ولا تجسسوا ولا يغتب بعضكم بعضا أيحب أحدكم أن يأكل لحم أخيه ميتا فكرهتموه واتقوا الله إن الله تواب رحيم </a></b><br />
<b><a href="http://www.facebook.com/#">سورة الحجرات</a></b><br />
<b>ആശയം :</b><b> </b><b>സത്യവിശ്വാസികളേ</b><b>, </b><b>ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക.തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരപ്പണി ചെയ്യുകയോഅവരുടെ അഭാവത്തിൽ അവരെ പറ്റി ദോഷം പറയുകയും അരുത്.നിങ്ങളുടെ സഹോദരന്‍മരിച്ചുകിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലുംഇഷ്ടപ്പെടുമോ</b><b>? </b><b>അതിനെ</b><b> </b><b>നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്.</b><b> </b><b>അല്ലാഹുവിനു നിങ്ങൾ തഖ്വാ ചെയ്യുക.</b><b> </b><b>തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.</b><b></b><br />
<br />
ഗീബത്തും നമീമത്തും കൊടി കുത്തി വാഴുന്ന നമ്മുടെ ദൈനം ദിന പ്രവർത്തി മണ്ഡലങ്ങൾനന്മകൾക്ക് മീതെ അഴുക്കിന്റെ കറ പുരട്ടുന്നു എന്നതാണ് സത്യം.രണ്ടുചുണ്ടുകൾക്കിടയിലൂടെ പുറത്തു വന്ന ശേഷം ഉണ്ടാകുന്ന അനന്തര ഫലങ്ങളെ പറ്റി യാതൊരുആലോചനയും നമ്മിലാർക്കും തദവസരം ഉണ്ടാകുന്നില്ല.എത്ര എത്ര നല്ല നല്ല കർമ്മങ്ങൾചെയ്തു കൂട്ടി ജീവിതത്തിന്റെ ബഹുഭൂരി ഭാഗവും അല്ലാഹുവിന്റെ മാർഗത്തിൽ ജീവിച്ചമനുഷ്യനും അവന്റെ നാവിനെ നിയന്ത്രിക്കാൻ കഴിയാതെ പോകുന്നതോടെ ചെയ്തതെല്ലാം പാഴ്വേലആയി മാറുന്നു.<br />
<b>'</b><b>ഒരു മനുഷ്യൻ അനന്തര ഫലത്തെ കുറിച്ച്ആലോചിക്കാതെ ഒരു വാക്ക് സംസാരിക്കുന്നു- പക്ഷെ അത് കാരണമായി കിഴക്കും പടിഞ്ഞാറുംതമ്മിലുള്ള അകലത്തെക്കാൾ ആഴത്തിൽ അവൻ നരകാഗ്നിയിൽ പതിക്കുന്നു</b><b>'(</b><b>ബുഖാരി).</b><b></b><br />
തന്റെ സഹോദരനെ പറ്റി തികച്ചും സത്യമായ വസ്തുതകൾ ആണെങ്കിൽ പോലും അവനുഇഷ്ടമല്ലാതെ വരുമ്പോൾ അത് പറയുന്നതാണ് 'ഗീബത്ത്' എന്നതാണ് നബി തങ്ങൾ (സ്വ)ഇവ്വിഷയകമായി സ്വഹാബത്തിനെയും അത് വഴി ലോകത്തെയാകമാനം പഠിപ്പിച്ചത്.അഥവാഅല്ലാഹുവിങ്കൽ ഷിക്ഷാർഹമായ കാര്യം ആകണം എങ്കിൽ തന്റെ നാവു കൊണ്ട് ഒരാളെ പറ്റിഇല്ലാത്ത കാര്യം പറയണം എന്നില്ല - മറിച്ച് ഉള്ളതാകട്ടെ ഇല്ലാത്തതാകട്ടെ അവനുഇഷ്ടമല്ലാത്തത് പറയലാണ്.പറയുന്ന കാര്യം ഇല്ലാത്തത് കൂടെ ആണെങ്കിൽ അവിടെ കളവ്പറഞ്ഞതിന്റെ പാപം കൂടെ വഹിക്കേണ്ടി വരുന്നു എന്നതാണ് സത്യം.<br />
<b>‘ഏഷണിയും പരദൂഷണവുംദുരാരോപണവും ഗീബത്തിന്റെ പല ഭാഗങ്ങൾ മാത്രമെന്നും ഏഷണി തന്റെ സഹോദരനെ കൊണ്ട്ഉള്ളത് പറയലും (അവനു ഇഷ്ടമല്ലാത്തത്) പരദൂഷണം അവനെ കൊണ്ട് കേട്ടറിഞ്ഞ കാര്യം പറയലും(സത്യമാകാം-അസത്യമാകാം) ദുരാരോപണം അവനെ കൊണ്ട് കളവു പറയലും ആണ്’ എന്നാണു മഹാനായഹസനുൽ ബസ്വരി (റ) പറഞ്ഞത്.</b><br />
വിശ്വാസത്തിന്റെ പൂർണ്ണതയെ നശിപ്പിക്കുന്നതിൽ നമ്മുടെ നാവിന്റെ പങ്ക് വളരെവലുതാണ് എന്നതും മഹാനവർകൾ വ്യക്തമാക്കുകയുണ്ടായി.നമ്മുടെ മതബോധത്തെ കാർന്നു തിന്നുന്നരോഗമാണ് നാവു കൊണ്ട് അന്യനെ വേദനിപ്പിക്കൽ എന്ന തിരിച്ചറിവാണ് വിജയത്തിന്റെഅടിസ്ഥാനം.<br />
<b>“അല്ലാഹുവാണേ സത്യം</b><b>, </b><b>ചീഞ്ഞളിയുന്ന വ്രണം മനുഷ്യ</b><b> </b><b>ശരീരത്തെനശിപ്പിക്കുന്നതിനേക്കാൾ വേഗത്തിൽ ഗീബത്ത് മുസ്ലിമായ മനുഷ്യന്റെ വിശ്വാസത്തെനശിപ്പിക്കുന്നു.”(ഹസൻ ഉൽ ബസ്വരി).</b><br />
സ്വന്തം കുറ്റങ്ങളും കുറവുകളും തീർത്താൽതീരാത്ത അത്രയും ഉണ്ടായിട്ടും അതിനെ പറ്റി ആലോചിക്കുക പോലും ചെയ്യാതെ അന്യന്റെചെറിയ ചെറിയ വിഷയങ്ങളെ പെരുപ്പിച്ചു കാണിക്കാൻ നാമെത്ര വ്യഗ്രതകാണിക്കുന്നു.അവന്റെ പാപങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കുകയാണെങ്കിൽ നമ്മുടെ അവസ്ഥ എന്താകുംഎന്നൊന്ന് ആലോചിച്ചു നോക്കൂ..വിചാരണയുടെ നാൾ നമ്മുടെ കയ്യിലുള്ള നന്മകളെല്ലാംനാമാൽ ഉപദ്രവിക്കപ്പെട്ടവന് പകരം നല്കപ്പെടുകയും നാം പാപ്പരായി മാറുകയും ചെയ്യുന്നഒരു നാളിനെ പറ്റി ഹബീബ് (സ്വ) വ്യക്തമായും പഠിപ്പിച്ചു.അനാവശ്യ സംസാരങ്ങളിൽഅധികമായി മുഴുകരുത് എന്നും അല്ലാഹുവിനെ ഓർക്കാത്ത അധികമായി സംസാരിക്കുന്നവന്റെഹൃദയത്തെ അല്ലാഹു കഠിനമാക്കുകയും അത് വഴി അല്ലാഹുവിനെ തൊട്ട് വിദൂരത്താക്കപ്പെടുകയുംചെയ്യുമെന്നു നബി തങ്ങള്‍ (സ്വ) പറയുകയുണ്ടായി.<br />
<b>ഇമാമുനാ ഷാഫിഈ(റ) വിന്റെവാക്കുകൾ എത്ര സ്പഷ്ടമായി സംസാരിക്കപ്പെടെണ്ടതും അല്ലാത്തതും വേര് തിരിക്കുന്നുഎന്ന് നൊക്കൂ.മഹാനർ പറയുന്നു: "നീ സംസാരിക്കാൻ ഉദ്ദേശിക്കുമ്പോൾസംസാരിക്കുന്നതിന്റെ മുമ്പ്</b><b> </b><b>ആലോചിക്കുകഅതിൽ നന്മ ഉണ്ട് എന്ന് തോന്നുന്നു എങ്കിൽ സംസാരിക്കുക അല്ലെങ്കിൽസംസാരിക്കാതിരിക്കുക"</b><br />
<b> </b><br />
ഒരു മനുഷ്യൻ അവന്റെ ജീവിതത്തിൽ ഏറ്റവുംപ്രാധാന്യം കല്‍പ്പിക്കുന്ന കാര്യമാണ് അവന്റെ അഭിമാനം.അഭിമാന ബോധവും അപമാന ഭയവുമാണ്പലപ്പോഴും അസാന്മാർഗ്ഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെ തൊട്ട് നമ്മെനിയന്ത്രിക്കുന്നത്. അതിനാൽ തന്റെ സഹോദരന്റെ ന്യൂനതകളെ വെളിപ്പെടുത്തി അവന്റെഅഭിമാനത്തെ ഹനിക്കാതിരിക്കുക എന്നത് നമ്മുടെ കടമ ആകുന്നതോട് കൂടെ തന്നെ അല്ലാഹുവിങ്കൽവളരെ ഏറെ പ്രതിഫലാർഹം ആയ കർമ്മവും കൂടിയാണ്.<br />
<b>"</b><b>ഏതൊരാൾ തന്റെ സഹോദരന്റെ അഭാവത്തിൽ അവന്റെ അഭിമാനത്തെ സംരക്ഷിക്കുന്നുവോ അവന്റെമുഖത്തെ</b><b> </b><b>അല്ലാഹു വിധിയുടെ ദിവസം നരകാഗ്നിയെ തൊട്ട് കാവലിൽആക്കും" (തുർമുദി)</b><br />
<b> </b><br />
ഉപകാരപ്രദം അല്ലാത്തത്സംസാരിക്കുന്നതിനെയും നാവിനാൽ വന്നു പെടുന്ന വിപതുകളെയും പേടിച്ചു നാവിന്റെ മേൽകല്ല് വെച്ച് നടന്നിരുന്ന സ്വഹാബാ കിറാമുകൾ ആണ് നമ്മുടെ മാതൃകാ വഴിയിലെ പ്രകാശഗോപുരങ്ങൾ.നാവിനാലുള്ള നാശത്തെ പ്രതിരോധിച്ചേ തീരൂ.നീളമുള്ള നാവ് നമ്മെയും വലിച്ചുനരകാഗ്നിയിലെക്ക് വീഴുന്ന ദാരുണ രംഗം വരാതിരിക്കാൻ.നാവിനെ നിയന്ത്രിക്കാൻശീലിച്ചാൽ ഒരു മനുഷ്യന് നിശ്ചയമായും അവന്റെ ശരീരത്തിലെ മൊത്തം അവയവങ്ങളെയുംതിന്മയെ തൊട്ട് തടയാൻ കഴിയും. നാം നമ്മുടെ സ്വന്തം തെറ്റ്കുറ്റങ്ങൾ പൊതു സമൂഹത്തിന്റെ മുമ്പിൽ വെളിപ്പെടുന്നതിനെ എത്ര മാത്രം വെറുക്കുന്നുവോ അത്രയുംതന്നെ താൻ ദുരാരോപണം ഉന്നയിക്കുന്ന വ്യക്തിക്കും അഭിമാനം ഉണ്ട് എന്ന ചിന്ത നമ്മിൽവളർന്നു വരേണ്ടിയിരിക്കുന്നു.<br />
<br />
<b>അബൂസഈദിൽ</b><b> </b><b>ഖുദ്രി</b><b>(</b><b>റ</b><b>) </b><b>നിവേദനം</b><b>: </b><b>നബി</b><b>(</b><b>സ്വ</b><b>) </b><b>പറഞ്ഞു</b><b>:"</b><b>നേരം</b><b> </b><b>പുലർ</b><b></b><b>ന്നാൽ</b><b> </b><b>മനുഷ്യന്റെ</b><b> </b><b>എല്ലാ</b><b> </b><b>അവയവങ്ങളും</b><b> </b><b>നാവിനോട്</b><b> </b><b>വിനയത്തോടെ</b><b> </b><b>അപേക്ഷിക്കും</b><b>.'</b><b>ഞങ്ങളുടെ</b><b> </b><b>കാര്യത്തിൽ</b><b> </b><b>നീ</b><b> </b><b>അല്ലാഹുവിനെ</b><b> </b><b>സൂക്ഷിക്കണേ</b><b>,</b><b>നിശ്ചയം</b><b> </b><b>ഞങ്ങൾ</b><b></b><b>ക്കുള്ള</b><b> (</b><b>ഗുണദോഷങ്ങൾ</b><b>) </b><b>നീ</b><b> </b><b>കാരണമാണ്</b><b> </b><b>വന്നു</b><b> </b><b>ചേരുക</b><b>.</b><b>നീ</b><b> </b><b>നേരെയായാൽ</b><b> </b><b>ഞങ്ങളും</b><b> </b><b>നേരെയാവും</b><b>.</b><b>നീ</b><b> </b><b>വളഞ്ഞാൽ</b><b> </b><b>ഞങ്ങളും</b><b> </b><b>വളയും</b><b>." : </b><b>തുർ</b><b></b><b>മുദി.</b><br />
<b> </b><br />
മുസ്ലിമായ മനുഷ്യന്റെ അഭിമാനവും രക്തവുംസമ്പത്തും കലങ്കപെടുതാതിരിക്കൽ നമ്മുടെ മേൽ കടമയാണ് എന്ന ഓർമ്മയിൽ നല്ലത് മാത്രം സംസാരിക്കുകയും നാവു കൊണ്ട്മറ്റുള്ളവരെ ശല്യം ചെയ്യുന്നതിൽ നിന്നും ഒഴിഞ്ഞു നില്ക്കുന്നവരുമായ സദ്വൃത്തരിൽഅല്ലാഹു നമ്മെ എല്ലാം ചേർക്കട്ടെ.ആമീൻ<br />
</div>
sunnikeralahttp://www.blogger.com/profile/06142710111238582789noreply@blogger.com0tag:blogger.com,1999:blog-2831502190635972422.post-62903058376374007052013-03-21T00:13:00.001-07:002013-03-21T00:13:58.532-07:00why should we so dua all the time , YOOSUF HABEEB<div dir="ltr" style="text-align: left;" trbidi="on">
<br />
<ol class="clearfix fbTimelineCapsule fbTimelineCapsuleBorn" data-end="1364799599" data-referrer="pagelet_timeline_recent_tc" data-start="1362052317" id="u_jsonp_2_26">
<li class="fbTimelineUnit fbTimelineTwoColumn clearfix" data-fixed="1" data-side="l" data-size="1" id="tl_unit_3293854876154270783"><div class="timelineUnitContainer" data-gt="{"action_type":"1","aggregation_id":"465182206888805","aggregation_time":"1363770219","actor":"342801662460194","creator":"342801662460194","pagestimeline":"1","payload_type":"11","eventtime":"1363849553","viewerid":"100000539198032","profileownerid":"342801662460194","unitimpressionid":"d0e9af4d","contentid":"3293854876154270783","timeline_unit_type":"StatusMessageUnit","timewindowsize":"3","contextwindowstart":"0","contextwindowend":"1364799599","queryid":"7812223388122137896"}" data-time="1363770220" id="u_jsonp_2_2c">
<div role="article">
<div class="_1x1">
<div class="userContentWrapper">
<div class="_wk">
<div class="text_exposed_root text_exposed" id="id_514ab1519a7d93330680167">
<span class="userContent">About Dua.<br /> <br /> Firstly:<br /> Dua itself is an Ibadath. We are created for doing Ibadath to The Almighty Allah.<br /> <br /> So, even if we don’t have any requirement, we should do Dua.<br /> But, for a man, such a state will be rare. However, his requirements on Aakhira will be there forever, so, he should make Dua at all times.<br /> <br /> Secondly:<br /> As Dua itself is an Ibadath, we should benefit the results. For a Dua there are thre<span class="text_exposed_hide">...</span><span class="text_exposed_show">e types of results.<br /> 1. It will be directly answered.<br /> 2. He will be prevented from a bad situation in place of attaining a good situation that he sought through Dua. For eg. Somebody sought job through Dua, but The Almighty paved him a way of doing good business.<br /> 3. The making of Dua will be dealt with good rewards from the Aakhira, that is why he is not answered in this world. In that case he wishes that if all of his Duas not answered in the past.<br /> <br /> Thirdly:<br /> A true believer will never be impatient or desperate for not getting answers for his Duas. No matter, whether the unbeliever gets fulfilled his desire without a Dua, because Allah, The Almighty is Rahman also. Rahman means that He will pour His mercy upon all believers as well unbelievers in this World.<br /> <br /> So if a believer didn’t get answer for his Dua, he will just think that Allah had postponed the answer in lieu of a better one in Akhira.<br /> <br /> Fourthly:<br /> Allah, The Almighty is the only one source of all mercy, Rahmath and Niamath. His treasury is endless, countless, limitless and borderless.<br /> <br /> So we should keep on seeking from that treasury, i.e. making Dua for all our Dunya and Akhira requirements. But we should give priority to Akhira, then the Dunya will also be automatically solved.<br /> <br /> Fifthly:<br /> Allah, The Almighty asks us to keep our Duas continuously and He promises us that He will answer us. There is a condition for accepting our Duas, i.e, our body (food), mind (eemaan) and property (income) should be purified, Halal.</span></span></div>
<div class="text_exposed_root text_exposed" id="id_514ab1519a7d93330680167">
<span class="userContent"><span class="text_exposed_show"><br /></span></span></div>
<div class="text_exposed_root text_exposed" id="id_514ab1519a7d93330680167">
<span class="userContent"><span class="text_exposed_show">http://www.facebook.com/Ahlussunnadaawagroup</span></span></div>
<div class="text_exposed_root text_exposed" id="id_514ab1519a7d93330680167">
<span class="userContent"><span class="text_exposed_show"><br /></span></span></div>
</div>
</div>
</div>
</div>
</div>
</li>
</ol>
</div>
sunnikeralahttp://www.blogger.com/profile/06142710111238582789noreply@blogger.com0tag:blogger.com,1999:blog-2831502190635972422.post-21977578715119810872013-03-19T06:50:00.001-07:002013-03-19T07:22:47.002-07:00ആരാണ് ഏറ്റവും വലിയ പരിത്യാഗി?' yoosuf habeeb<div dir="ltr" style="text-align: left;" trbidi="on">
<br />
<h5 class="uiStreamMessage userContentWrapper" data-ft="{"type":1,"tn":"K"}">
<span class="messageBody" data-ft="{"type":3}"><span class="userContent"><span dir="rtl">مَن كَانَ يُرِيدُ حَرْثَ ٱلآخِرَةِ نَزِدْ لَهُ فِي حَرْثِهِ وَمَن كَانَ يُرِيدُ حَرْثَ ٱلدُّنْيَا نُؤْتِهِ مِنْهَا وَمَا لَهُ فِي ٱلآخِرَةِ مِن نَّصِيبٍ } (الشورى 20)<br /> <br /> “Whoever aspires for the yield of the Hereafter – We increase its yield for him; and whoever aspires for the yield of this world – We give him part of it, and he has no portion in the Hereafter”<br /> <br /> “ആര് തന്റെ കര്‍മ്മങ്ങള്‍ കൊണ്ട് ആഖിറത്തിലെ വിളവെടുപ്പ് ഉദ്ദേശിക്കുന്നുവോ അവനു നാം പത്തു മേനിയിലേറെ നല്‍കുന്നതാണ്. ആരാണോ ദുന്യാവിന്റെ വിളവെടുപ്പ് ഉദ്ദേശിക്കുന്നത് അവനു നാം അതില്‍ നിന്നും നിശ്ചയിച്ച വിഹിതം മാത്രം നല്‍കുന്നതാണ്. അവനാകട്ടെ ആഖിറത്തിന്റെ സൌഭാഗ്യങ്ങളില്‍ നിന്നും ഒരു വിഹിതവും ഇല്ല തന്നെ”.<br /> <br /> ആര്‍ക്ക് കഴിയും സഹോദരാ ? ഈ ആയത്തിനെ കുറിച്ചോര്‍ത്താല്‍ ഹൃദയം പൊട്ടി കരയാതിരിക്കാന്‍ ആര്‍ക്ക് കഴിയും? ഓരോ ദിവസവും ദുന്യാവിനു വേണ്ടി ഉറക്കമുണരുന്ന ഞാന്‍, ഓരോ മിടിപ്പും ദുന്യാവിനു വേണ്ടി മാത്രം മിടിക്കുന്ന എന്റെ ഹൃദയം, ഓരോ ശ്വാസവും ദുന്യാവിന്റെ കിതപ്പുകള്‍ ഏറ്റു വാങ്ങുന്ന എന്റെ നെടു വീര്‍പ്പുകള്‍ ... <br /> <br /> എന്റെ വിഹ്വലതകള്‍ അത്രയും , എന്റെ വിഭ്രമങ്ങള്‍ അത്രയും , എന്റെ സാമ്രാജ്യത്തിന്റെ ചക്രവാളത്തില്‍ ചുവപ്പ് രാശി ആര്‍ത്തലക്കുന്ന തിരമാലകളില്‍ വിലയം കൊള്ളുന്ന ആ നിമിഷം വരെയും, എന്റെ ഭ്രമണമത്രയും ഈ അസ്തമനത്തിനു വേണ്ടിയായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയുന്ന നിമിഷം.... ദുന്യാവ് വാരിക്കോരി തന്ന നാഥാ ,,,,, ഇനി ഈ ഹതഭാഗ്യനായി പരലോകത്ത് എന്ത് വിഹിതം ആണ് ഉള്ളത്????<br /> <br /> ഇബ്നു ഖല്ലിഖാൻ(റ) തന്റെ ‘ വഫ് യാത്തി’ൽ രേഖപ്പെടുത്തുന്ന ഒരു സംഭവം നോക്കൂ....<br /> <br /> മഹാനായ ഫുളൈൽ ബിന്‍ ഇയാളി(റ)നോട് ഒരിക്കൽ ഹാറൂൻ റഷീദ് ചക്രവര്‍ത്തി ചോദിച്ചു. ഓ ഫുളൈൽ ,,, അങ്ങയേക്കാൾ പരിത്യാഗിയായ വേറെ ആർ ഉണ്ട് ഈ ലോകത്ത് ? <br /> <br /> ഫുളൈൽ(റ)വിന്റെ മറുപടി: അങ്ങാണ് എന്നേക്കാൾ വലിയ പരിത്യാഗി.<br /> <br /> ഹാറൂൻ റശീദ് ഞെട്ടിപ്പോയി. അന്ന് മുസ്ലിം ലോകത്ത് ആഢമ്പരത്തിന്റെ കാര്യത്തിൽ ഹാറൂൻ റശീദിനെ കവച്ചു വെക്കാൻ മറ്റാരും ഉണ്ടായിരുന്നില്ലല്ലോ? അമ്പരപ്പോടെ അദ്ദേഹം ചോദിച്ചു. <br /> <br /> അതെങ്ങനെ ഫുളൈൽ ?<br /> <br /> ഫുളൈൽ ബിന്‍ ഇയാളിന്റെ(റ) മറുപടി,,, സഹോദരാ നാം ഓരോരുത്തരുടെയും നെഞ്ചത്തേക്കാണ്. അവിടുന്ന് പറയുകയാണ്.... <br /> <br /> 'രാജാവേ, ഞാൻ ത്യജിക്കുന്നത് ദുൻയാവിലെ സുഖസൌകര്യങ്ങൾ അല്ലെ? നശ്വരമായ ദുൻയാവിൽ ഏതാനും നിമിഷങ്ങളോ ദിനങ്ങളോ മാത്രം നിലനില്‍ക്കുന്ന സുഖ സൌകര്യങ്ങൾ മാത്രമല്ലേ ഞാൻ ത്യജിക്കുന്നുള്ളൂ. അങ്ങോ? എന്നെന്നും നിലനില്‍ക്കുന്ന ആഖിറത്തിലെ സുഖസൌകര്യങ്ങൾ ആണല്ലോ ത്യജിക്കുന്നത്? അപ്പോൾ ആരാണ് രാജാവേ ഏറ്റവും വലിയ പരിത്യാഗി?'<br /> <br /> ഹാറൂൻ റഷീദ് കരഞ്ഞു പോയില്ലേ</span></span></span></h5>
</div>
sunnikeralahttp://www.blogger.com/profile/06142710111238582789noreply@blogger.com0tag:blogger.com,1999:blog-2831502190635972422.post-74617509841100867202013-02-27T00:39:00.000-08:002013-02-27T00:40:32.152-08:00മയ്യിത്ത് കേള്‍ക്കുകയും തിരിച്ചറിയുകയും ചെയ്യുമോ?<div dir="ltr" style="text-align: left;" trbidi="on">
<br />
<br />
<div class="MsoNormal">
<span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">മയ്യിത്ത് കേള്‍ക്കുകയും
തിരിച്ചറിയുകയും ചെയ്യുമോ?</span><o:p></o:p></div>
<div class="MsoNormal">
<span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">(ഇമാം ജലാലുദ്ധീന്‍ സുയൂത്തിയുടെ ശറഹു സ്സുദൂര്‍ ഫീ അ</span>ഹ് വാ ലില്‍ ഖുബൂര്‍ എന്ന ഗ്രന്ഥത്തില്‍ നിന്നും)</div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">തന്നെ
കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും ചെയ്യുന്ന ആളെ മയ്യിത്ത് തിരിച്ചറിയുമോ?തീര്‍ച്ചയായും
തിരിച്ചറിയും.ജനാസ കൊണ്ടുപോകുന്ന സമയത്ത് മയ്യിത്തിനെ കുറിച്ച് എന്തെല്ലാമാണോ
പറയുന്നത് അതെല്ലാം മയ്യിത്ത് കേള്‍ക്കും.ആളുകള്‍ക്കൊപ്പം മലക്കുകളും
അനുഗമിക്കും.താഴെ കൊടുക്കുന്ന ഹദീസുകള്‍ ശ്രദ്ധിക്കുക.</span><o:p></o:p></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">ഹസ്രത്ത് അബൂ
സഈദുല്‍ ഖുദ്രിയില്‍ നിന്ന് നിവേദനം : നബി(സ) പറഞ്ഞു : “മയ്യിത്ത്
കുളിപ്പിക്കുന്നവനെയും കഫന്‍ ചെയ്യുന്നവനെയും ഖബറില്‍ ഇറക്കി വെക്കുന്നവനെയും
മയ്യിത്ത് തിരിച്ചറിയും.മുജാഹിദില്(റ) നിന്നും അബ്ദുല്‍ റഹ്മാനില്‍(റ) നിന്നും
അംറബ്നു ദീനാറില്‍ (റ) നിന്നും ഇതേപോലുള്ള റിപ്പോര്‍ട്ട് ഉണ്ട്.</span><o:p></o:p></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">ഹസ്രത്ത് അബൂ ബക്കറബ്നു
അബ്ദില്ലാ (റ) യില്‍ നിന്ന് നിവേദനം: മയ്യിത്ത് മരിക്കുന്ന സമയത്ത് അവന്റെ റൂഹ്
മലക്കുല് മൌത്തിന്റെ കയ്യിലുണ്ടാകും.കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും ചെയ്യുന്ന
സമയത്ത് എന്തെല്ലാം ചെയ്യുന്നുണ്ടോ അതെല്ലാം അവന് കാണും.മയ്യിത്തിനു സംസാരിക്കാന്‍
ശേഷിയുണ്ടായിരുന്നുവെങ്കില്‍ കരയരുതെന്നും ബഹളം വെക്കരുതെന്നും ആളുകളെ
വിലക്കുമായിരുന്നു.</span><o:p></o:p></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">ഹസ്രത്ത് അബൂ അബ്ദുല്‍
റഹ്മാനുബ്നു അബീലൈല (റ) യില്‍ നിന്ന് നിവേദനം: ജനാസ കൊണ്ടുപോകുന്ന സമയത്ത് റൂഹ്
മലക്കിന്റെ കൈവശം ഉണ്ടാകും.ആരെങ്കിലും മയ്യിത്തിനെ കുറിച്ച് നല്ലത് പറഞ്ഞാല്‍
മലക്ക് മയ്യിത്തിനോട് പറയും : നിന്നെ കുറിച്ച് പറയുന്നത് കേള്‍ക്കൂ . മയ്യിത്തിനെ
ഖബറിലേക്ക് വെക്കുമ്പോള്‍ മലക്ക് റൂഹിനെ ഖബറില്‍ നിക്ഷേപിക്കും.</span><o:p></o:p></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">ഹസ്രത്ത് അനസ് (റ) യില്‍ നിന്ന് നിവേദനം: ബദര്‍ യുദ്ധത്തില്‍
കൊല്ലപ്പെട്ട സത്യനിഷേധികളെ കുഴിയില്‍ എറിഞ്ഞപ്പോള്‍ കുഴിയുടെ വക്കില്‍ നിന്ന്
നബി(സ) വിളിച്ചു പറഞ്ഞു : സ്രഷ്ടാവ് നിങ്ങളോട് വാഗ്ദത്തം ചെയ്തത് എന്തായിരുന്നു
അത് സത്യമായി ഫലിച്ചോ ഇല്ലയോ? ഞങ്ങളോട് വാഗ്ദാനം ചെയ്തത് ഞങ്ങള്‍ സത്യമായി
കണ്ടെത്തിയിരിക്കുന്നു. ഹസ്രത്ത് ഉമര്‍ (റ) ചോദിച്ചു : അല്ലാഹുവിന്റെ റസൂലേ ,
ജീവനില്ലാത്ത ശരീരവുമായി നിങ്ങള്‍ എന്തിനാണ് സംസാരിക്കുന്നത് ? നബി(സ) പറഞ്ഞു : “ഞാന്‍
പറയുന്നത് നിങ്ങളെക്കാള്‍ കൂടുതല്‍ അവര്‍ കേള്‍ക്കും.അവര്‍ക്ക് സംസാരിക്കാന്‍
കഴിയില്ല എന്നേയുള്ളൂ”.</span><o:p></o:p></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">ഹസ്രത്ത് ഉബൈദുബ്നു
മര്സൂഖില് (റ) നിന്ന് നിവേദനം : മദീനയില്‍
മസ്ജിദുന്നബവി അടിച്ചുവാരുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു.അവര്‍ മരിച്ചു .ആളുകള്‍
അവരെ മറവു ചെയ്തു .നബി(സ) ആ വിവരം അറിഞ്ഞില്ല.ഒരു ദിവസം അവരുടെ ഖബറിനടുത്ത് കൂടി
പോകുമ്പോള്‍ നബി (സ) ചോദിച്ചു : ഇത് ആരുടെ ഖബര്‍ ആണ്? പള്ളി അടിച്ചു വാരിയിരുന്ന ആ
സ്ത്രീയുടെതോ? അവര്‍ പറഞ്ഞു : അതെ. നബി (സ) അപ്പോള്‍ത്തന്നെ സ്വഫ്ഫു ശരിയാക്കി
.എല്ലാവരും ജനാസ നമസ്കരിച്ചു . എന്നിട്ട് സ്ത്രീയോട് ചോദിച്ചു : നിനക്ക് ഏറ്റവും
ഉപകാരപ്പെട്ടത് ഏതു പ്രവര്‍ത്തനമായിരുന്നു” ജനങ്ങള്‍ ചോദിച്ചു : “അല്ലാഹുവിന്റെ
റസൂലേ , അങ്ങയുടെ സംസാരം അവള് കേള്‍ക്കുമോ? നബി (സ) പറഞ്ഞു : “നിങ്ങളെക്കാള്‍
നന്നായി അവള് കേള്‍ക്കും” . പിന്നീടാ സ്ത്രീ മറുപടി പറഞ്ഞു : “പള്ളി
അടിച്ചുവാരുന്നതാണ് എനിക്ക് ഏറ്റവും ഉപകാരപ്പെട്ടത്”.</span><o:p></o:p></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">ഹസ്രത്ത് അബൂ
സഈദുല്‍ ഖുദ്രിയില്‍ നിന്ന് നിവേദനം : നബി(സ) പറഞ്ഞു : “ ജനാസ ചുമലിലേറ്റി
കൊണ്ടുപോകുമ്പോള്‍ മരിച്ചയാള്‍ സദ്വൃത്തന് ആണെങ്കില്‍ പറയും : “എന്നെ ഒന്ന് വേഗം
കൊണ്ടുപോകൂ “ അവന് സദ്വൃത്തനല്ലെങ്കില്‍ ഇങ്ങനെയാണ് പറയുക: “ഹാവൂ! എങ്ങോട്ടാണ്
നിങ്ങളെന്നെ കൊണ്ടുപോകുന്നത്?. മനുഷ്യരും ജിന്നുകളും അല്ലാത്ത എല്ലാവരും അവന്റെ
ശബ്ദം കേള്‍ക്കും.മനുഷ്യനെങ്ങാനും മയ്യിത്തിന്റെ ശബ്ദം കേള്‍ക്കുയാണെങ്കില്‍ അവന്
അട്ടഹസിക്കുമായിരുന്നു.</span><o:p></o:p></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span class="usercontent"><span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">ഹസ്രത്ത് അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം : നബി (സ) പറഞ്ഞു :</span></span><span class="usercontent"><o:p></o:p></span></div>
<div class="MsoNormal">
<span class="usercontent"><span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">ജനാസയെ നിങ്ങള്‍ വേഗം കൊണ്ടുപോവുക. നല്ലവാണെങ്കില്‍ നന്മയുടെ ഭാഗത്തേക്ക്
എത്തിക്കാം.ഇനി നല്ലവനല്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ചുമലില്‍ നിന്ന് ആ ഭാരം
ഒഴിവാക്കുകയും ചെയ്യാം.അബൂബക്കര്‍ മുസ്നീ പറയുന്നു : ഞാന്‍ കേട്ടിട്ടുണ്ട് ,
വിശ്വാസി തന്നെ എളുപ്പം കൊണ്ടുപോകുന്നതില്‍ സന്തുഷ്ടനാകും. അയ്യൂബ് (റ) നിന്ന്
നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്: മയ്യിത്തിനെ വേഗം ഖബറില്‍ എത്തിക്കുകയെന്നതാണ്
മയ്യിത്തിനോടുള്ള ആദരം”.</span></span><span class="usercontent"><o:p></o:p></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span class="usercontent"><span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">ഹസ്രത്ത് ഉമര്‍ (റ)യില്‍ നിന്ന് നിവേദനം : നബി (സ) പറഞ്ഞു : മയ്യിത്തിനെ
പായയില്‍ കിടത്തി മൂന്നടി എടുത്തു വെക്കുമ്പോഴേക്കും അവന് പറയും : സഹോദരന്മാരെ , എന്നെ
കൊണ്ട് പോകുന്നവരെ , നിങ്ങള്‍ ബോധവാന്മാരാകുക . ദുനിയാവ് എന്നെ വഞ്ചിച്ചത് പോലെ
നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ . കാലം കളി വിനോദങ്ങളില്‍ എന്നെ അകപ്പെടുത്തിയത്
പോലെ നിങ്ങളെയും അകപ്പെടുത്താതിരിക്കട്ടെ.ഞാന്‍ കൂട്ടിവെച്ചതൊക്കെ അവകാശികള്‍ക്ക്
വിട്ടു കൊടുത്തു.അന്ത്യ നാളില്‍ അല്ലാഹു ഓരോ അണുമണിതൂക്കം എന്നെ വിചാരണ
ചെയ്യും.നിങ്ങളും എന്റെ ശേഷം വരിക തന്നെ ചെയ്യും.</span></span><span class="usercontent"><o:p></o:p></span></div>
<div class="MsoNormal">
<span class="usercontent"><span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">ഈ ഹദീസിനെ ഇബ്നു അബി ദ്ദു ന് യാ ‘കിതാബുല്‍ ഖുബൂറില്‍ ഉദ്ധരിച്ചിട്ടുണ്ട് .</span></span><span class="usercontent"><o:p></o:p></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span class="usercontent"><span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">ഹസ്രത്ത് ഇബ്നു മസഊദ് (റ)യില്‍ നിന്ന് നിവേദനം : നബി (സ) പറഞ്ഞു : </span></span><span class="usercontent"><o:p></o:p></span></div>
<div class="MsoNormal">
<span class="usercontent"><span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">ദാവൂദ് നബി (അ) സ്രഷ്ടാവിനോട് ചോദിച്ചു : “അല്ലാഹുവേ , ജനാസയെ
അനുഗമിക്കുന്നവന്നു എന്ത് പ്രതിഫലമാണ് ലഭിക്കുക”. അല്ലാഹു (സു) പറഞ്ഞു : ഈ
പ്രതിഫലം ലഭിക്കും.അതായതു അവന് മരിച്ചാല്‍ എന്റെ മലക്കുകള്‍ അവന്റെ ജനാസയെ
അനുഗമിക്കും. ഞാന്‍ അവന്റെ ആത്മാവിനു കാരുണ്യം ഇറക്കിക്കൊടുക്കും”.</span></span><span class="usercontent"><o:p></o:p></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span class="usercontent"><span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">ഹസ്രത്ത് അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം : നബി (സ) പറഞ്ഞു :</span></span><span class="usercontent"><o:p></o:p></span></div>
<div class="MsoNormal">
<span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">മലക്കുകള്‍
ജനാസയുടെ മുമ്പിലാണ് നടക്കുക.ഈ മയ്യിത്ത് പരലോകജീവിതത്തിന് വേണ്ടി എന്തെല്ലാം കര്‍മ്മങ്ങള്‍
ആണ് ചെയ്തിട്ടുള്ളത് എന്നാണു അവര്‍ അനോന്യം സംസാരിക്കുക.മനുഷ്യരാകട്ടെ ഇയാള്‍ എത്ര
സ്വത്ത് ഇട്ടെച്ചുപോയി എന്നതിനെക്കുറിച്ച് ആണ് സംസാരിക്കുക.</span><o:p></o:p></div>
</div>
sunnikeralahttp://www.blogger.com/profile/06142710111238582789noreply@blogger.com0tag:blogger.com,1999:blog-2831502190635972422.post-17110775352674100702013-01-20T22:32:00.002-08:002013-01-20T22:32:15.482-08:00നല്ല ഭൂമിയില്‍ മുളച്ച നല്ല സസ്യം..!, aboozahid<div dir="ltr" style="text-align: left;" trbidi="on">
<br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;">------------------------------</span><wbr style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;"></wbr><span class="word_break" style="background-color: white; color: #333333; display: inline-block; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;"></span><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;">-------------------</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;">അര്‍ഹത പോലെ യുദ്ധമുതല്‍ വീതം വെക്കുകയാണ് ഖലീഫ ഉമര്‍ ഇബ്നു അബ്ദില്‍ അസീസ്(റ).കുറെ ആപ്പിളുകളും ഉണ്ടായിരുന്നു കൂട്ടത്തില്‍.ഖലീഫയുടെ കുഞ്ഞുമോന് ഒരു ആപ്പിള്‍ എടുത്ത് അല്പം കടിച്ചു.കാഴ്ച കണ്ടു ഓടിയെത്തിയ അദ്ദേഹം വായിലേക്ക് വിരല്‍ കടത്തി ആപ്പിളിന്റെ കഷണങ്ങള്‍ എടുത്തു നീക്കി.കണ്ണീരോടെ കുഞ്ഞുമോന് ഉമ്മ ഫാത്തിമയിലെക്ക് ഓടിപ്പോയി.ഇതൊരു മാതാവിന്റെയും മനസ്സ് പിടക്കും പോലെ അവിടെയും സംഭവിച്ചു.കയ്യില്‍ സൂക്ഷിപ്പ് ഉണ്ടായിരുന്ന പൈസയെടുത്ത് ആപ്പിള്‍ വാങ്ങി മോന് കൊടുത്തു.ഖലീഫ തിരിച്ചു വന്നപ്പോ വീട്ടില്‍ ആപ്പിളിന്റെ ഗന്ധം..!സംശയത്തോടെ കാര്യം അന്വേഷിച്ചപ്പോ നടന്നതെല്ലാം ഫാത്തിമ പറഞ്ഞു.പൊട്ടിക്കരഞ്ഞു കൊണ്ട് ഉമര്‍ പറഞ്ഞു:</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;">"അല്ലാഹുവാണേ സത്യം,ഞാനെന്റെ കുഞ്ഞു പൈതലിന്റെ വായില്‍ കൈയിട്ടു ആ ആപ്പിളിന്റെ കഷണങ്ങള്‍ പുരതെദുക്കുംബൊ എന്റെ കരള്‍ പറിച്ചെടുക്കുന്നത് പോലെ ആണ് എനിക്ക് അനുഭവപ്പെട്ടത്.പക്ഷെ എന്ത് ചെയ്യാന്‍,പൊതു മുതലില്‍ പെട്ട ഒരാപ്പിളിന്റെ കാരണത്താല്‍ നാളെ റബ്ബിന്റെ കോടതിയില്‍ വശളാകരുതല്ലോ..!"</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;">ഇതാണ് രണ്ടാം ഉമര്‍ എന്നറിയപ്പെട്ട അഞ്ചാം ഖലീഫ എന്ന് വിളിക്കപ്പെട്ട ഉമര്‍ ഇബ്നു അബ്ദില്‍ അസീസ്.നല്ല ഭൂമിയില്‍ നിന്നെ നല്ല സസ്യം മുളക്കൂ എന്നത് എത്ര പരമാര്‍ത്ഥം..!ഓര്‍ക്കുന്നില്ലേ</span><wbr style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;"></wbr><span class="word_break" style="background-color: white; color: #333333; display: inline-block; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;"></span><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;"> പാതിരാവിന്റെ ഇരുട്ടില്‍ പ്രജാക്ഷേമം അന്വേഷിച് നടക്കുകയായിരുന്ന രണ്ടാം ഖലീഫ ഉമര്‍(റ)വിനെ.അന്ന് പാലില്‍ വെള്ളം ചേര്‍ക്കാന്‍ പറഞ്ഞ ഉമ്മയോട് 'ഉമര്‍ കാണുന്നില്ലെങ്കിലും ഏകനായ അല്ലാഹു കാണുന്നുണ്ടല്ലോ' എന്ന് പറഞ്ഞ പെണ്ണിനെ ഓര്‍മ്മയില്ലേ..?</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;">അന്ന് രാത്രി വീട്ടില്‍ തിരിച്ചെത്തിയ ഉമര്‍ ഇബ്നു ഖത്താബ് തങ്ങള്‍ മകന് ആസ്വിമിനെ വിളിച്ചു സംശുദ്ധയായ ആ പെണ്ണിനെ നിക്കാഹ് ചെയ്യിച്ചു.ആ ദാമ്പത്യത്തില്‍ 'ലൈല' എന്ന് പേരിട്ട കുഞ്ഞു മോള് പിറന്നു.കാലത്തിന്റെ ഒഴുക്കില്‍ അവളും ദാമ്പത്യ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചു.അതില്‍ പിറന്ന കുഞ്ഞു മോനാണ് സാത്വികരില്‍ സാത്വികരായ രണ്ടര വര്‍ഷം കൊണ്ട് മാതൃക ഭരണത്തിന്റെ പൊന്‍താളുകള്‍ ഇസ്ലാമിക ചരിത്രത്തില്‍ തുന്നിച്ചേര്‍ത്ത ഉമര്‍ ഇബ്നു അബ്ദില്‍ അസീസ്.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;">ചരിത്രത്തിന്റെ തനിയാവര്‍ത്തനം പോലെ ആ ചോരയിലെ നന്മയുടെ വിത്തുകള്‍ മുളച്ചു കൊണ്ടേ ഇരുന്നു.ഭരണമേറ്റെടുത്ത ഉമറുബ്നു അബ്ദുല്‍ അസീസ് തങ്ങള്‍ വീട്ടിലെത്തി സ്വസ്തമായോന്നു കിടന്നതേയുള്ളൂ.അതാ വരുന്നു മകന് അബ്ദുല്‍ മലിക്ക്.വെറും 17 വയസ്സായ മോന്റെ ചോദ്യമാണ് ഉപ്പയോട്:</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;">"എന്താണ് സംഭവിച്ചത്?ഉറങ്ങേണ്ട സമയമാണോ ഇത്?".അല്‍പ്പമൊന്നു വിശ്രമിക്കാന്‍ കിടന്നതാണെന്ന് പറഞ്ഞ ബാപ്പയോട് മകന് വീണ്ടും: "മുതലുകള്‍ അതിന്റെ അവകാശികള്‍ക്ക് തിരിചെല്‍പ്പിക്കുന്നതിന്റെ മുമ്പ് നിങ്ങള്‍ ഉറങ്ങുന്നുവെന്നോ?".ഉമര്‍ മറുപടി പറഞ്ഞു:"ഇന്നലെ മുഴുവന്‍ ഉറക്കമിളച്ചു.ളുഹര്‍ നമസ്ക്കാരത്തിനു ശേഷം ബാക്കി പൊതു പ്രവര്‍ത്തനം ആകാം എന്ന് വിചാരിച്ചു.." . "പറ്റില്ല ഉപ്പാ,അത്രയും വരെ നിങ്ങള്‍ ആയുസ്സോടെ ഇരിക്കുമെന്ന് നിങ്ങള്‍ക്ക് എന്ത് ഉറപ്പാനുള്ളത്?".</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;">ബാപ്പക്ക് ഒത്ത മകന്.ഹൃദയത്തിലേക്ക് വെളിച്ചത്തിന്റെ പ്രഭ പരത്തി തുളച്ചു കയറിയ വാക്കുകള്‍ കേട്ട് നിറഞ്ഞ മിഴികളോടെ പോന്നു മോനെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് ആ വാപ്പ പറഞ്ഞു:"ദീനിയ്യായ കാര്യത്തില്‍ എനിക്ക് സഹായകം ആയ മോനെ തന്ന അല്ലാഹുവിനു തീര്‍ത്താല്‍ തീരാത്ത നന്ദി.."പിന്നെ ആ ഭരണാധികാരിക്ക് വിശ്രമം തേടി പോകാന്‍ തോന്നിയില്ല.തഖ്വയുടെയും സുഹ്ദിന്റെയും പരമോന്നതിയില്‍ വിരാചിച്ച ഇസ്ലാമിക ലോകത്തെ അതുല്യ നക്ഷത്രം ഉമര്‍ ഇബ്നു അബ്ദില്‍ അസീസ് മാറ്റത്തിന്റെ പുതിയ മുഖത്തേക്ക് കാലു വെച്ചു.എത്രത്തോളം എന്നോ...</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;">വിളക്ക് കത്തിച്ചു വെച്ച് രാത്രി പ്രജകളുടെ പരാതികളുടെയും പ്രശ്നങ്ങളുടെയും രേഖകള്‍ പരിശോധിക്കുകയായിരുന്ന ഉമര്‍ ഇബ്നു അബ്ദില്‍ അസീസ് തങ്ങളുടെ റൂമിലേക്ക് ഭ്രിത്യന്‍ എന്തോ കാര്യം പറയാന്‍ കടന്നു വന്നു.ഉടനെ മഹാന് പറഞ്ഞു:"ആ വിളക്ക് അണക്കുക,എന്നിട്ട് കാര്യം പറയുക;മുസ്ലിംകളുടെ പൊതു ഫണ്ടില്‍ നിന്നുള്ള എണ്ണ കൊണ്ട് കത്തുന്ന വിളക്ക് പൊതുകാര്യത്തിനല്ലാതെ എന്റെ വീട്ട് കാര്യം പറയാന്‍ ഉപയോഗിക്കാന്‍ പാടില്ല"..!ഭൃത്യന് വിളക്കണച്ചു,കാര്യം പറഞ്ഞു പോയി.ഖലീഫ വീണ്ടും വിളക്ക് കത്തിച്ചു.ഫയലുകള്‍ പരിശോധിക്കുന്നത് തുടര്‍ന്നു..</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;">അവസാനം രോഗിയായി ദിവസങ്ങളോളം കിടപ്പിലായി.വിഷ ബാധയെറ്റിരിക്കുന്നു.ആളുകള്‍ വന്നും പോയും കൊണ്ടിരിക്കുന്നു.ഖലീഫയുടെ വസ്ത്രമാണെങ്കില്‍ അഴുക്കില്‍ കുളിച്ചിരിക്കുന്നു.വസ്ത്രം മാറ്റിക്കൊടുക്കാന്‍ ഫാതിമയോടു വന്ന ഒരാള്‍ ആവശ്യപ്പെട്ടു.മഹതി ഇന്ഷാ അല്ലാഹ് പറഞ്ഞു.പിറ്റേന്നും വന്ന അയാള്‍ക്ക് ഖലീഫയെ അതെ വസ്ത്രത്തില്‍ കാണാന്‍ കഴിഞ്ഞപ്പോള്‍ ഫാതിമയോട് അന്വേഷിച്ചു.മഹതി പറഞ്ഞു:</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;">"അല്ലാഹു സാക്ഷിയായി പറയട്ടെ,മാറ്റിയുടുക്കാന്‍ ഒരു വസ്ത്രം അദ്ദേഹത്തിനില്ല,ധരിച്ചിരിക്കുന</span><wbr style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;"></wbr><span class="word_break" style="background-color: white; color: #333333; display: inline-block; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;"></span><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;">്ന വസ്ത്രം മാത്രമേ ഉള്ളൂ...!"</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;">ആടംബരത്തിന്റെ മടിത്തട്ടില്‍ പാറി നടന്നിരുന്ന ഉമര്‍ എന്ന യുവാവിനു അധികാര സിംഹാസനം ലഭിച്ചപ്പോള്‍ വന്നു പെട്ട മാറ്റമാണിത്.40000 ദിര്‍ഹം കൊണ്ട് ഒരു വര്‍ഷം ചെലവ് കഴിഞ്ഞിരുന്ന മഹാന് വെറും 2 ദിര്‍ഹം കൊണ്ട് ഒരു ദിവസം കഴിഞ്ഞു കൂടി.അവസാനം എതോരുമാനുശ്യനും അഭിമുഖീകരിക്കേണ്ട മരണം എന്ന യാഥാര്ത്യം വന്നെതുമ്പോ ഖലീഫ ദാരിദ്ര്യത്തിന്റെ പരകോടിയിലായിരുന്നു.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;">താങ്കളുടെ മക്കളെ താങ്കള്‍ ദരിദ്രരാക്കിയിരിക്കുന്നു എന്ന് പറഞ്ഞ സുഹൃത്തിനോട് മഹാന് പറഞ്ഞത് 'എന്റെ മക്കള്‍ ഒന്നുകില്‍ തഖ്വയുള്ള സദ്വൃത്തരായിരിക്കും.എങ്കില്‍ അവരെ അല്ലാഹു സഹായിച്ചു കൊള്ളും,അല്ലെങ്കില്‍ അവര്‍ ദുര്‍വൃത്തര്‍ ആയിരിക്കും-എങ്കില്‍ അല്ലാഹുവിനെ ധിക്കരിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്കാന് എനിക്ക് കഴിയില്ല." എന്നാണു മഹാന് പറഞ്ഞത്.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 12.727272033691406px; line-height: 15.454545021057129px;">രണ്ടാം ഖലീഫ ഉമര്‍ ഇബ്നു ഖത്താബ്(റ) എന്ന സന്മാര്ഗ്ഗ ദീപത്തിന്റെ രക്തം ജീവിത വഴിയിലും ആവാഹിച്ച ,പാതിരാവിലും ഉറങ്ങാതെ എല്ലാം വീക്ഷിക്കുന്ന അല്ലാഹുവിനെ ഭയപ്പെട്ട ചെറുപ്പക്കാരിയുടെ വിശുദ്ധി കളയാതെ കാത്തു സൂക്ഷിച്ച ചരിത്രത്തില്‍ തുല്യതയില്ലാത്ത ആ താബിഈ നക്ഷത്രം ഹിജ്ര വര്‍ഷം 101 റജബ് മാസം 25 വെള്ളിയാഴ്ച ദിവസം തന്റെ 39ആം വയസ്സില്‍ ബര്‍സഖീ ലോകത്തേക്ക് നടന്നു നീങ്ങി...അവിടുത്തെ ദറജ അല്ലാഹു ഏറ്റി കൊടുക്കട്ടെ.അവരുടെ ബര്‍ക്കത്ത് കൊണ്ട് ഇരു വീട്ടിലും അല്ലാഹു നമ്മെ ഏവരെയും രക്ഷപ്പെടുതട്ടെ..ആമീന്‍..</span></div>
sunnikeralahttp://www.blogger.com/profile/06142710111238582789noreply@blogger.com0tag:blogger.com,1999:blog-2831502190635972422.post-76307504726905510692013-01-18T03:41:00.003-08:002013-01-18T03:41:47.803-08:00നബി തങ്ങള്‍(സ്വ) അഭയ കേന്ദ്രം തന്നെ.., aboozahid <div dir="ltr" style="text-align: left;" trbidi="on">
<br />
<div>
<br />
സര്‍വ ശക്തനും സകലമാന സഹായങ്ങളുടെയും ഉടമയുമായ ഏകനായ അല്ലാഹുവിന്റെ അടിയാറുകളായ നമ്മുടെ ഓരോ ചിന്തയും പ്രവര്‍ത്തിയും അവന്റെ ഇഷ്ടത്തിലും പൊരുത്തത്തിലും ആകണം.ആകപ്പാടെ അവന്റെ ഖലീഫമാരാക്കി മനുഷ്യ സമുദായത്തെ ഭൂമിയിലേക്ക് പറഞ്ഞു വിട്ടത് തന്നെ തന്നെ ആരാധിക്കാന്‍ വേണ്ടി മാത്രമാണ്.സൃഷ്ടികളില്‍ എല്ലാവരെയും തുല്യരും സമരൂപ,ഭാവ സ്വഭാവങ്ങള്‍ ഉള്ളവരും ആയല്ല അവന് സംവിധാനിചിട്ടുള്ളത്.മഹത്വത്തിന്റെ കാര്യം എടുത്താലും അങ്ങനെ തന്നെ.<br />
<br />
فضل الله بعضهم على بعض<br />
<br />
<br />
'നിങ്ങളില്‍ ചിലരെ മറ്റു ചിലരെക്കാള്‍ അല്ലാഹു ബഹുമാനിച്ചിരിക്കുന്നു.'<br />
മഹത്വം അല്ലാഹു നല്കിയ കൂട്ടരില്‍ തന്നെ അതിന്റെ അളവ് കൂടിയും കുറഞ്ഞും ഇരിക്കുന്നു എന്നതും വിശുദ്ധ ഖുര്‍ആന്‍ തന്നെ സാക്ഷിയാണ്.അമ്പിയാക്കന്മാരില്‍ നമ്മുടെ നബി തങ്ങളെ(സ്വ) അല്ലാഹു നേതാവും ശ്രേഷ്ടരും ആക്കിയിരിക്കുന്നു.<br />
<br />
تلك الرسل فضلنا بعضهم على بعض<br />
<br />
<br />
ഓരോ സമുദായത്തിനും അവരിലേക്ക് ഏകദൈവ വിശ്വാസത്തിന്റെ സന്ദേശവുമായി ആണ് അല്ലാഹു മുര്സലുകളായ നബിമാരെ അയച്ചിട്ടുള്ളത്.അഥവാ കാലാകാലത്തെ നാശമേകുന്ന മരണത്തെ തൊട്ട് സര്‍വ സൗഭാഗ്യമേകുന്ന സന്മാര്ഗ്ഗിയായ മരണത്തിലേക്ക് ആ സമുദായത്തെ എത്തിക്കാന്‍ തന്നെ.വ്യാപകാര്‍ത്ഥത്തില്‍ അവരുടെ രക്ഷയുടെ മാധ്യമം ആയിട്ടാണ് എന്ന് പറയാം.കാരണം അവര്‍ക്ക് രക്ഷയേകുവാന്‍ ഉള്ള മാര്‍ഗത്തെ അവരിലേക്ക് എത്തിച്ചു കൊടുക്കാന്‍ അല്ലാഹു തിരഞ്ഞെടുത്ത് അയച്ചവര്‍ തന്നെ പ്രവാചകന്മാര്. <br />
<br />
"പടപ്പുകളില്‍ വിശേഷ ബുദ്ധിയുള്ളവര്‍ക്കും അല്ലാഹുവിനും ഇടയിലുള്ള ഒരടിമയുടെ ദൌത്യമാണ് രിസാലത്ത്"(ഇമാം തഫ്താസാനി). <br />
<br />
കൂട്ടത്തില്‍ അകല സ്രിഷ്ടികളിലെക്കും ഏറ്റവും ഉന്നതരും അതിനും അപ്പുറം അല്ലാഹു എന്ന ഒരേ ഒരു ഉണ്മ മാത്രം ഉണ്ടായിരുന്ന ആദ്യമില്ലാത്ത കാലത്തിനു ശേഷം അവനല്ലാത്ത ഒരു ഉണ്മയെ അവന് സൃഷ്ടിച്ചത് ഹബീബായ നബി തങ്ങളുടെ(സ്വ) തിരു ഒളിവിനെ ആയിരുന്നു.ഹദീസിന്റെ സ്വിഹ്ഹത്തിലേക്ക് സംശയ ദ്രിഷ്ടിയോടെ നോക്കുന്നവര്‍ക്ക് ഒരുപാട് ഹദീസുകള്‍ മറുപടി പറയുന്നുണ്ട്. <br />
<br />
ഇമാം മുസ്ലിം നിവേദനം ചെയ്ത ഹദീസില്‍<br />
<br />
'സര്‍വ്വ സ്രിഷ്ടികളിലെക്കും ഞാന്‍ റസൂലായി അയക്കപ്പെട്ടു' <br />
<br />
എന്ന് കാണാം.അഥവാ അല്ലാഹുവിന്റെ ഉണ്മ മാത്രം ഉണ്ടായിരുന്നതിന് ശേഷം ആദ്യം ഉണ്ടായതാനല്ലോ ആദ്യത്തെ സൃഷ്ടി.ആ സൃഷ്ടി ഏത് എന്ന് എന്ത് വസ്തുവിനെ കൊണ്ട് പറയുന്നുവോ അതിലേക്കും നബി തങ്ങള്‍ റസൂലാണ് എന്ന് വന്നു.സ്ര്ഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഒരു സൃഷ്ടി എങ്ങനെ മറ്റൊന്നിനു റസൂലായി?<br />
<br />
ആദ്യ മനുഷ്യന് ആദം നബി(അ) ആണെന്നതില്‍ തര്‍ക്കമില്ല.ആദ്യത്തെ നബിയും അവര്‍ തന്നെ.എന്നാല്‍ അവര്‍ക്ക് മുമ്പേ തന്നെ നബി തങ്ങള്‍(സ്വ) ഉണ്ടായിരുന്നോ?അതെ അവിടുത്തെ തിരു ഒളിവ് അന്നും ഉണ്മയില് ഉണ്ടായിരുന്നു.ഇമാം അഹ്മദും ബൈഹഖിയും ഹാക്കിമും റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ് നോക്കാം. <br />
<br />
ഇര്ബാളുബ്നു സാരിയ(റ) വിനെ തൊട്ട് നിവേദനം:നബി (സ്വ) പറഞ്ഞു:"ആദം നബി(അ) ചെളി മണ്ണില്‍ കുഴഞ്ഞു കിടക്കുന്ന അവസരത്തില്‍ ഞാന്‍ അല്ലാഹുവിന്റെ അടുത്ത് അന്ത്യ പ്രവാചകര്‍ ആയി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്." <br />
<br />
<br />
ഇബ്നു അബീ ഹാതമിന്റെ റിപ്പോര്‍ട്ട് ഇങ്ങനെ:<br />
"ഞാന്‍ സൃഷ്ടിപ്പില്‍ നബിമാരില്‍ ആദ്യത്തെ ആളും നിയോഗിച്ചതില്‍ അവസാനത്തെ ആളും ആണ്."<br />
<br />
ഇവിടെയും ആദ്യത്തെ പ്രവാചകര്‍ ആദം നബി ആണ് എന്നത് വെച്ച് നോക്കുമ്പോള്‍ അവര്‍ക്കും മുമ്പേ നബി തങ്ങള്‍ ഉണ്മയില് ഉണ്ട് എന്ന് തെളിയുന്നു.നിരവധി റിപ്പോര്‍ട്ടുകള്‍ ഈ രൂപത്തില്‍ വന്നിട്ടുണ്ട്.ഏത് വഴിയിലൂടെ നോക്കിയാലും മറ്റെല്ലാ അമ്പിയാക്കളുടെയും സയ്യിദാണ് നമ്മുടെ നബി(സ്വ).ഇമാം ഹാക്കിം മുസ്തദ്രക്കില്‍ ഇബ്നു അബ്ബാസ്(റ) വിനെ തൊട്ട് <br />
<br />
'മുഹമ്മദ് ഉണ്ടായിരുന്നില്ലെങ്കില്‍ ആദമിനെയും നരക സ്വര്‍ഗങ്ങളെയും നാം സ്രിഷ്ടിക്കുമായിരുന്നില്ല' <br />
<br />
എന്ന് ഉദ്ധരിച്ചിട്ടുണ്ട്.ഏതൊരു നബിക്കും അവരുടെ സമുദായത്തിന്റെ മേല്‍ ദൈവിക സന്ദേശത്തിന്റെ പ്രചാരണത്തിന്റെ സഹായിയായി അത്ഭുതങ്ങളായ സിദ്ധികള്‍ അല്ലാഹു നല്കിയ പോലെ അവരുടെയെല്ലാം അത്ഭുത കവച്ചു വെക്കാന്‍ പര്യാപ്തമായ മുജിസാതുകളെ അല്ലാഹു നമ്മുടെ നബിക്ക് നല്കി.അതില്‍ ഏറ്റവും പ്രധാനവും ഖിയാമം വരെ നില നില്ക്കുന്നതും ആയ അത്ഭുതം ആണ് ഖുര്‍ആന്‍.<br />
<br />
<br />
ആ നബി തങ്ങള്‍ വഹിയ് സ്വീകരിക്കുന്നു എന്നതിലും അല്ലാഹു മനുഷ്യരില്‍ തിരഞ്ഞെടുത്തു നിയമിച്ചവര്‍ എന്നതിലും കവിഞ്ഞു മേലേക്ക് പറയാന്‍ പറ്റുന്നവര്‍ അല്ലെന്നും സാധാരണ മനുഷ്യന് മാത്രമാണെന്നും അവിടുത്തോട് സഹായവും ശുപാര്‍ശയും തേടുന്നത് ബഹുദൈവ വിശ്വാസത്തിന്റെ ബഹിര്‍സ്ഫുരണം ആണെന്നും അങ്ങനെ ചെയ്യുന്നവര്‍ മില്ലത്തിന്റെ പുറത്താണെന്നും ഒരു കൂട്ടര് വാദിക്കാന്‍ തുടങ്ങിയിട്ട് 600 ഓളം വര്‍ഷമായി.ഹിജ്ര എട്ടാം നൂറ്റാണ്ടില്‍ ഇബ്നു തീമിയ്യ എന്ന പണ്ഡിതന് തുടങ്ങി വെച്ച ഈ വിദണ്ട വാദത്തെ അന്ന് മുതലേ ഖണ്ഡിച്ചു തകര്‍ത്ത മുസ്ലിം ഉമ്മതിലെ മഹാന്മാരായ പണ്ഡിത മഹത്തുക്കള്‍ക്കും ഇസ്ലാമിന്റെ പ്രാമാണിക സത്യങ്ങള്‍ക്കും എതിരിലും നെഞ്ചോടു ചേര്‍ത്ത് വെക്കുകയാണ് ഇക്കൂട്ടര്‍.സത്യാ വിശ്വാസിയായ മനുഷ്യന്റെ മേല്‍ കുഫ്ര് ആരോപിക്കുന്നതിന്റെ ഗൗരവവും വരും വരായികള്‍ ഒന്നും ഇവര്‍ കാര്യമാക്കുന്നില്ല.തങ്ങളുടെ യുക്തിയില്‍ വിരിഞ്ഞ കുറെ കാര്യങ്ങളുടെ പേരില്‍ സമുദായത്തിന്റെ അടിവേരില്‍ കത്തി വെക്കാന്‍ മറ്റു മതസ്ഥര്‍ക്ക് സഹായമെകും വിധം പ്രമാണം എന്തെന്ന് പഠിപ്പിച്ച എങ്ങനെ പ്രമാണം അറിയും എന്ന് പഠിപ്പിച്ച ആരാണ് പ്രാമാണികര്‍ എന്ന് പഠിപ്പിച്ച മഹത്തുക്കളെ മുഴുവന്‍ കാഫിറും മുശ്രിക്കും ആക്കുന്ന ദുരവസ്ഥ. <br />
<br />
നബി തങ്ങള്‍ രക്ഷകന് ആണ് എന്ന് പറഞ്ഞു കൂടാ,നബി തങ്ങള്‍ അല്ലാഹുവിന്റെ അടിമ മാത്രം;നബി തങ്ങള്‍ ഇടയാളര്‍ ആണെന്ന് പറയാന്‍ പാടില്ല,അല്ലാഹുവിന്റെയും നമ്മുടെയും ഇടയില്‍ വസീലയുടെ ആവശ്യമില്ല,നബി തങ്ങളുടെ ഖബ്രിങ്കല് പറയാന്‍ പാടില്ല, ശിര്‍ക്കിലേക്ക് പോകും എന്നത് പോലെയുള്ള തികച്ചും പ്രമാണ വിരുധമായ ജല്പ്പനങ്ങള്.രക്ഷകന് ആയി കണ്ടാല്‍ മുശ്രിക്കോ?നബി തങ്ങള്‍ അഭയകെന്ദ്രമാണെന്ന് പറഞ്ഞാല്‍ കാഫിറോ?ഒരല്പം പ്രമാണങ്ങളിലൂടെ വിലയിരുത്താം. <br />
<br />
إِنَّ لِلَّهِ عَزَّ وَجَلَّ خَلْقًا خَلَقَهُمْ لِحَوَائِجِ النَّاسِ ، يَفْزَعُ إِلَيْهِمُ النَّاسُ فِي حَوَائِجِهِمْ ، أُولَئِكَ الآمِنُونَ غَدًا مِنْ عَذَابِ اللَّهِ<br />
<br />
അല്ലാഹുവിനു ഒരു വിഭാഗം സൃഷ്ടികള്‍ ഉണ്ട്.ആവശ്യാവസരങ്ങളില്‍ ജനങ്ങള്‍ അവരിലേക്ക് അഭയം തേടുന്നു.അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് നിര്ഭയര് ആയ സജ്ജനങ്ങള്‍ ആണവര്. (ത്വബ്രാനി)<br />
</div>
<div>
അല്ലാഹുവിനെ കൂടാതെ 'അഭയം' തെടപ്പെടാന്‍ ചില അടിമകള്‍ അല്ലാഹുവിന് ഉണ്ട് എന്ന് വ്യക്തം.ഇവിടെ 'അഭയം' മറ്റൊരാളിലേക്ക് തേടുന്നത് ശിര്‍ക്കായി ഹബീബായ നബി തങ്ങള്‍ പഠിപ്പിച്ചില്ല. അങ്ങനെ ഉണ്ട് എങ്കില്‍ അവരെക്കാളൊക്കെ 'അഭയം' തെടപ്പെടാന്‍ അര്‍ഹര്‍ നബി തങ്ങള്‍ തന്നെ.<br />
قال رسول الله صلى الله عليه وسلم أنا سيد ولد آدم يوم القيامة وأول من ينشق عنه القبر وأول شافع وأول مشفع<br />
<br />
അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു:"അന്ത്യനാളില്‍ ഞാന്‍ ആദം സന്തതികളുടെ നേതാവ് ആകുന്നു. ഖബര്‍ പിളര്‍ന്നു ആദ്യം വരുന്നതും ഞാനാകുന്നു. ശുപാര്‍ശ ചെയ്യുന്നവനും ശുപാര്‍ശ സ്വീകരിക്കപ്പെടുന്നവനും ഞാന്‍ തന്നെ." (സ്വഹീഹ് മുസ്ലിം)<br />
<br />
ഈ ഹദീസിനെ വിശദീകരിച്ചു കൊണ്ട് ഇമാം നവവി(റ) പറയുന്നു:<br />
<br />
<br />
"സയ്യിദ് എന്നാല്‍ തന്റെ ജനതയില്‍ ഉന്നതനായവന് ആണ്.അപ്രകാരം തന്നെ സയ്യിദ് എന്നാല്‍ വിഷമ ഘട്ടങ്ങളിലും പ്രതിസന്ധികളിലും അഭയം തേടപ്പെടുന്നവന് ആണ്.അങ്ങനെ അവരുടെ കാര്യത്തില്‍ ഇടപെടുകയും ബുദ്ധിമുട്ടുകള്‍ അകറ്റി കൊടുക്കുകയും ചെയ്യും.നബി(സ്വ) ദുനിയാവിലും ആഖിരത്തിലും നേതാവ് തന്നെയാണ്.എന്നാല്‍ ഹദീസില്‍ 'അന്ത്യ നാളില്‍' എന്ന് പ്രത്യേകം പറയാന്‍ കാരണം അന്ന് തര്‍ക്കമറ്റ രീതിയില്‍ ലേശമന്യേ,ഏവരാലും അന്ഗീകരിക്കപ്പെട്ട നിലയില്‍ ആ നേതൃത്വം വെളിവാകും എന്നതിനാലാണ്.ദുനിയാവില് പലരും നേതൃത്വം അവകാശപ്പെടാരുണ്ടല്ലോ.എന്നാല്‍ ആഖിറത്തില്‍ അത് അസംഭവ്യം ആണ്.<br />
<br />
ഈ പ്രയോഗം അല്ലാഹു 'ഇന്ന് അധികാരം ആര്‍ക്കാണ്? ഏകനും പ്രതാപവാനുമായ അല്ലാഹുവിനു മാത്രം ' എന്ന് പ്രഖ്യാപിച്ചതിനു സമാനമാണ്.അതിനു മുമ്പും അധികാരം അല്ലാഹുവിനു തന്നെയാണല്ലോ.പക്ഷെ ദുനിയാവില് മറ്റുപലരും അധികാരം അവകാശപ്പെടാരുണ്ട്.മറ്റു 'പലരിലേക്കും അധികാരം' എന്നാ ആലന്കാരികം ആയി ചേര്‍ത്ത് പറയാറുണ്ട്.ആഖിരത്തില്‍ അതെല്ലാം അവസാനിച്ചിരിക്കുന്നു."<br />
<br />
(ഇമാം നവവി-ശറഹ് മുസ്ലിം 2/245) <br />
<br />
ഇത്തരം വിളികള്‍ അഥവാ നബി തങ്ങള്‍ സഹായിയാണ്,അഭയമാണ് രക്ഷകനാണ് എന്നൊക്കെ പറയുന്ന രൂപത്തില്‍ അല്ലാഹുവിന്റെ ഹബീബ് തന്നെ മറ്റു സൃഷ്ടികളെ ഇതേ പെരുകളിലെക്ക് ചേര്‍ത്തിയതില്‍ അവിടുത്തേക്ക് തൗഹീദിന്റെ വിരുദ്ധത തോന്നിയില്ല എങ്കില്‍ ഞങ്ങള്‍ക്കും അതെ.കാരണം അവിടുത്തെ വഴിയിലാണ് ഞങ്ങള്‍.<br />
<br />
അല്ലാഹുവിന്റെ മാത്രമായ അധികാരത്തില്‍ മറ്റൊരാളെ ചേര്‍ത്ത് പറയുന്നത് തന്നെ ശിര്‍ക്കാനെന്നു പറയുന്നവര്‍ക്ക് അല്ലാഹു തന്നെ പല പല ആയതുകളിലൂടെ മറുപടി പറയുന്നു.സൂചനക്ക് ചിലത് ഉദ്ധരിക്കാം.<br />
<br />
ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അല്ലാഹു മാത്രമാണ്.അല്ലാഹു പക്ഷെ മരിപ്പിക്കുക എന്നതിനെ ഒരേ പ്രാവശ്യം തന്നിലേക്കും തന്റെ സൃഷ്ടിയായ മലക്കിലെക്കും ചേര്‍ത്ത് പറയുന്നത് നോക്കൂ.<br />
<br />
<br />
قل يتوفاكم ملك الموت الذي وكل بكم <br />
(പറയുക:നിങ്ങളെ ഏല്‍പ്പിക്കപ്പെട്ട മരണത്തിന്റെ മാലാഖ നിങ്ങളെ മരിപ്പിക്കുന്നു)<br />
മറ്റൊരിടത്ത് ഇങ്ങനെ:<br />
<br />
الله يتوفى الأنفس حين موتها<br />
-അല്ലാഹു മനുഷ്യരെ മരിപ്പിക്കുന്നു-<br />
<br />
<br />
<br />
<br />
അല്ലാഹുവിന്റെ രണ്ടു സവിശേഷതകള്‍ ആയ റഊഫ് ,റഹീം എന്നത് ഹബീബായ നബി തങ്ങളുടെ വിശേഷണം ആയി അല്ലാഹു ഖുര്‍ആനില്‍ പഠിപ്പിക്കുന്നു.<br />
<br />
<br />
<br />
بالوؤمنين رؤوف رحيم<br />
<br />
വിശ്വാസികളോട് കൃപയും കാരുണ്യവും ഉള്ളവര്‍ .<br />
يوم يجعل الولدان شيبا<br />
<br />
<br />
<br />
'നരപ്പിക്കുന്നത് ദിവസം ആണ് എന്ന് ചേര്‍ത്ത് പറഞ്ഞത് ആര്‍ക്കും അറിയാതെയല്ല അല്ലാഹുവാണ് നരപ്പിക്കുന്നവന്‍ എന്ന്.അതെ പോലെ രക്ഷിക്കുന്നവന് അല്ലാഹുവാണ് എന്ന് രക്ഷകന് നബി തങ്ങള്‍ എന്ന് പറയുന്ന മുസ്ലിമിന് വ്യക്തമായും അറിയാം.കാരണം അവനു സ്രഷ്ടാവും സൃഷ്ടിയും തമ്മിലെ വ്യത്യാസം വ്യക്തമായി അറിയാം.ഓര്‍ത്തു നോക്കൂ.നമ്മുടെ വഹ്ഹാബീ ആദര്ഷക്കാരുടെ ഭാഷയില്‍ അല്ലാഹുവിനു 'തൗഹീദ്' തിരിഞ്ഞില്ല എന്ന് പറയേണ്ടി വരും.!ഇനി അതും പറയുമോ ആവോ??<br />
<br />
ഉദ്ധരിക്കാന്‍ ഒരുപാടുണ്ട്.വിഷയത്തിന്റെ മര്‍മ്മതിലെക്ക് വരാം.ഇങ്ങനെയുള്ള നബിയെ 'അഭയം' തെടാനുള്ളവരായി പറഞ്ഞതാണല്ലോ എന്നെ തിരുത്താന്‍ വേണ്ടി വാദം ഉന്നയിച്ചവര്‍ കണ്ട കാരണം.ആ ഭാഗത്തേക്ക് നോക്കാം.അവരുടെ വാദ പ്രകാരം അത് നസ്രാണികള്‍ യേശു രക്ഷകന് എന്ന് പറയുമ്പോലെ ആണത്രേ.! എന്തൊരു അത്ഭുതമാണ് കൂട്ടരേ.യേശു എന്ന് വിളിക്കപ്പെടുന്ന ആള് ഈസാ നബി ആണെങ്കില്‍ ആ സമൂഹത്തിന്റെ രക്ഷകര്‍ അഥവാ അവരെ സ്വര്‍ഗത്തിലേക്ക് നരകത്തില്‍ നിന്നും രക്ഷിച്ചു കൊണ്ട് പോകേണ്ടവര്‍ അല്ലെ ഈസാ നബി???ആ അര്‍ത്ഥത്തില്‍ എടുത്താല്‍ തന്നെ ഈസാ നബി രക്ഷകര്‍ അല്ലെ?ഓരോ പ്രവാചകരും അതതു സമൂഹത്തിന്റെ രക്ഷകര്‍ തന്നെയാണ്.എല്ലാ സൃഷ്ടികള്‍ക്കും രക്ഷകര്‍ ആണ് ഹബീബായ നബി തങ്ങള്‍(സ്വ).സ്വന്തം ഒരു ശ്വാസം കഴിക്കാന്‍ പോലും കഴിവില്ലാത്ത നബി തങ്ങള്‍ തന്നെയാണ് എല്ലാ സൃഷ്ടികള്‍ക്കും രക്ഷകര്‍.എങ്ങനെ?അതറിയാന്‍ അധികം പ്രമാനങ്ങളിലെക്ക് പോകേണ്ടതില്ല.സൃഷ്ടിയും സ്രഷ്ടാവും വേര്‍തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധി ഉണ്ടായാല്‍ മതി.<br />
<br />
<br />
റബീഅതുബ്നു കഅ്ബ് (റ) വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. "ഞാന്‍ നബി (സ്വ) യോടു കൂടെ രാത്രി താമസിച്ചു. നബി (സ്വ) ക്ക് വുളൂഇനും ശുദ്ധീകരണത്തിനു മാവശ്യമായ വെള്ളം ഞാന്‍ എത്തിച്ചുകൊടുത്തു. അപ്പോള്‍ നബി (സ്വ) എന്നോട് പറഞ്ഞു. ‘നീ (ആവശ്യമുള്ളത്) ചോദിക്കുക.’ ഞാന്‍ ചോദിച്ചു: ‘സ്വര്‍ഗത്തിലും എനിക്ക് അങ്ങയുടെ കൂടെ കഴിയണം. അപ്പോള്‍ റസൂല്‍ ചോദിച്ചു. മറ്റൊന്നും ചോദി ക്കാനില്ലേ? റബീഅത് (റ) പറഞ്ഞു. എനിക്ക് അതുതന്നെ മതി. നബി (സ്വ) പറഞ്ഞു. സൂജുദ് വര്‍ധിപ്പിച്ചുകൊണ്ട് ഇക്കാര്യത്തില്‍ നീ എന്നെയും സഹായിക്കുക"(മുസ്ലിം 2/206).<br />
<br />
<br />
നബി തങ്ങള്‍ക്ക് അല്ലാഹു ഏകുന്ന അനുഗ്രഹം കൊണ്ട് തന്നെ അവര്‍ നമ്മുടെ രക്ഷകര്‍ ആകും.ജീവിത കാലതാകട്ടെ മരണ ശേഷം ആകട്ടെ അവിടുന്ന് സഹായിയും രക്ഷകരും തന്നെ.<br />
<br />
<br />
മാലിക് (റ) വില്‍ നിന്ന് നിവേദനം:ഉമര്‍ (റ) വിന്റെ കാലത്ത് ശക്തമായ വരള്‍ച്ച ബാധിച്ചു.അന്ന് ഒരാള്‍ നബി(സ്വ) യുടെ ഖബ്രു ഷരീഫിന്റെ സമീപം വന്നു പറഞ്ഞു:"അല്ലാഹുവിന്റെ തിരുദൂതരെ,അങ്ങയുടെ സമുദായത്തിന് വേണ്ടി അങ്ങ് അല്ലാഹുവോട് മഴക്ക വേണ്ടി പ്രാര്‍ത്തിക്കുക.നിശ്ചയം അവര്‍ നാശത്തിന്റെ വക്കിലാണ്.പിന്നീട് അദ്ദേശം നബി(സ്വ) യെ സ്വപ്നത്തില്‍ ദര്‍ശിച്ചു.നബി(സ്വ) അദ്ദേഹത്തെ അറിയിച്ചു:"നീ ഉമര്‍ (റ) വിനെ സമീപിച്ചു എന്റെ സലാം പറയുക.അവര്‍ക്ക് വെള്ളം നല്കപ്പെടും എന്നറിയിക്കുക.".അദ്ദേഹം ഉടന്‍ തന്നെ ഉമര്‍ (റ) വിനെ സമീപിച്ചു.പ്രസ്തുത സംഭവം വിവരിച്ചു."ഇമാം ഇബ്നു കസീര്‍ (റ) പറയുന്നു"ഇത് സ്വഹീഹായ പരമ്പരയിലൂടെ അന്ഗീക്രിതമാണ്.(അല്‍ ബിദായ വന്നിഹായ 7/111)<br />
<br />
ഇനി ഇതും വിട്ടു ഏറ്റവും വൈഷമ്യമേറിയ മഹ്ഷരിലും രക്ഷകര്‍ നബി തങ്ങള്‍ (സ്വ) തന്നെയല്ലേ?<br />
<br />
<br />
<br />
'ഈയാമ്പാറ്റകളെ പോലെ നിങ്ങള്‍ നരകത്തിലേക്ക് വീഴാന്‍ നോക്കുമ്പോ ഊരക്ക് പിടിച്ചു രക്ഷപ്പെടുത്തുന്ന' നബി രക്ഷകന് അല്ലെങ്കില്‍ ആരാണ് കൂട്ടരേ രക്ഷകര്‍?ആരാണ് മഹ്ഷരില്‍ നമുക്ക് അഭയമേകാന്‍ ഉള്ളത്?ആരിലെക്കാന് നമുക്ക് ഇസ്തിഗാസ നടത്താനുള്ളത്?എന്തെ അന്ന് അല്ലാഹുവിലേക്ക് നേരിട്ട് ചോദിചൂടെ ?എന്തെ അന്ന് കണ്ടനാളിയെക്കാള്‍ അല്ലാഹു അടുതില്ലേ?<br />
<br />
<br />
മഹാനായ അലി(റ) നബി തങ്ങളുടെ കബര്‍ ഷരീഫിന് അടുത്ത് വന്നു സൂറത്ത് നിസാഇലെ ആയത് ഓതി പാപം പൊറുക്കാന്‍ അഭ്യര്തിച്ച അഅറാബിയുടെ ചരിത്രം ഉധരിചപ്പൊ (ഖുര്‍തുബി 8:265) അലിയാര് (റ) തങ്ങള്‍ക്ക് തിരിയാത്ത ശിര്‍ക്കും കുഫ്രുമാനൊ നിങ്ങള്‍ക്ക് തിരിഞ്ഞത്?നിങ്ങളുടെ ഭാഷയില്‍ 'ശിര്‍ക്ക്' ചെയ്തതും പോര അവിടെ വെച്ച് 'നിനക്ക് പൊറുത്തിരിക്കുന്നു' എന്ന് അശരീരി മുഴങ്ങി എന്നും ഉധരിചപ്പൊ അദ്ദേഹത്തിന് തൗഹീദ് അന്യമായിരുന്നോ?<br />
<br />
<br />
قل لله الشفاعة جميعا<br />
<br />
എന്ന് അള്ളാഹു പറഞ്ഞപ്പോ<br />
<br />
وأنا أول شافع ومشفع<br />
ഞാന്‍ ആദ്യമായി ശഫാഅത്ത് ചെയ്യുന്നവനും ശഫാഅത്ത് സ്വീകരിക്കപ്പെടുന്നവനും ആണ്'<br />
<br />
എന്ന് പറഞ്ഞ നബി തങ്ങള്‍ അല്ലാഹുവിനു വിരുദ്ധം പറഞ്ഞോ?ചിന്തിക്കൂ സഹോദരാ.യുക്തിയെ മതമാക്കി കാണാതെ വിശ്വാസം യുക്തിയുടെയും അപ്പുറമാണ് എന്ന അടിതരയിലെക്ക് വരൂ.<br />
എത്ര എത്ര സ്വഹാബാക്കള്‍ അവസരം കിട്ടുമ്പോഴൊക്കെ ഈ ശഫാഅത്ത് തേടി..!അവര്‍ക്കൊന്നും തിരിയാത്ത എട്ടാം നൂട്ടണ്ട്ടിന്റെ നിര്‍മ്മിതിയായ തൗഹീദ് ,അവര്‍ അത് ചോദിക്കുമ്പോ അത് ഏറ്റെടുക്കുന്ന നബി തങ്ങള്‍ക്ക് മനസ്സിലാകാത്ത തൗഹീദ്..!<br />
<br />
ഇമാം തുര്‍മുദി (അനസ് റ) ശഫാഅത്ത് തേടുന്ന സംഭവം സുനനില്‍ ഉദ്ധരിക്കുന്നു.അദ്ദേഹത്തോട് ഇന്ഷാ അല്ലാഹു പറഞ്ഞു ഏറ്റെടുക്കുന്നു നബി..!<br />
ഇമാം ബൈഹക്കിയുടെ ദലാഇലു നുബുവ്വയില്‍ സവാദ് ഇബ്നു ഖാരിബ് തങ്ങളുടെ തേട്ടം ഉദ്ധരിക്കുന്നു.അവിടുന്ന് പാടിയ ബൈതിന്റെ അവസാനം ഇങ്ങനെ:<br />
<br />
فكن لي شفيعايوم لا ذو شفاعة<br />
سواك بمغن عن سوادبن قارب<br />
<br />
<br />
"അവ്ടുന്നല്ലാതെ മറ്റൊരു ശഫാഅത്തുകാരനും ഐശ്വര്യം ആകാത്ത ഒരു ദിവസത്തില്‍ സവാദിബ്നു ഖാരിബ്നു അവിടുന്ന് ശുപാര്‍ശ ചെയ്യണേ" . <br />
<br />
ഹബീബിന്റെ ജീവിത കാലത്ത് അവിടുത്തെ തിരു മുമ്പില്‍ വെച്ച് ഇത് പാടിയപ്പോ ഹബീബിന് തോന്നിയില്ല ഇത് തൗഹീദിനു വിരുദ്ധമെന്ന്.!ബുര്‍ദ ബൈതിന്റെ ഈരടി ഈയുള്ളവന് പോസ്റ്റ് ചെയ്യുമ്പോള്‍ നമ്മുടെ എട്ടാം നൂറ്റാണ്ടിന്റെ അപ്പുറം തപ്പി നോക്കിയാല്‍ പൊടി പോലും കാണാത്ത തൗഹീദുകാര്ക്ക് മനസ്സിലാകും...!!!ഇങ്ങനെ എത്ര എത്ര സംഭവങ്ങള്‍.ഉദ്ധരിച്ചാല്‍ തീരാത്ത അത്രയും ഉണ്ട്.ഏവര്‍ക്കും സുപരിചിതമാണ് രബീഅ തങ്ങളുടെ ചരിത്രം.സ്വര്‍ഗം അല്ല ചോദിച്ചത് അതിന്റെ ഏറ്റവും ഉന്നതമായ പദവി.അവിടെയും നബി തങ്ങള്‍ നിങ്ങളുടെ ഭാഷയില്‍ 'തൗഹീദ്' തിരിയാത്തവര്‍.പൊട്ടക്കിണറ്റിലെ മൂഡന് തവളകളെ ആ വഹ്ഹാബിസതിന്റെ ചെളിക്കുണ്ടില്‍ നിന്നും കയരിയിറ്റൊന്നു നോക്കൂ ലോകം എത്ര വിഷാലമെന്നു..ഇസ്ലാം എത്ര ബ്രിഹതാണെന്ന്..<br />
<br />
ഞങ്ങള്‍ ഞങ്ങളുടെ ഹബീബിനെ വര്‍ണ്ണിക്കുന്നു.അവിടുത്തെ അപദാനങ്ങള്‍ വാഴ്ത്തുന്നു.അവിടുത്തെ കവി ആഹ്സ്സാന്‍ തങ്ങള്‍ ചെയ്ത പോലെ.റൂഹുല്‍ ഖുട്സ് കൊണ്ട് അദ്ദേഹത്തെ ശക്തിപ്പെടുത്താനാണ് നബി തങ്ങള്‍ ദുആ ചെയ്തത്-അല്ലാതെ അമിത പ്രശംസ എന്നും പറഞു ശിര്‍ക്കാരോപിച്ചില്ല.നബി തങ്ങള്‍ സ്വയം തന്നെ പറഞ്ഞു എന്തെന്തെല്ലാം...!കാണുക<br />
<br />
<br />
ان خير اصحاب اليمين<br />
<br />
ഞാന്‍ സുകൃതരില്‍ ഉത്തമരാണ്.<br />
<br />
ان خير السابقين<br />
ഞാന്‍ മുന്‍ കടന്നവരില്‍ ഏറ്റവും ശ്രെഷ്ടരാന്.<br />
ان اكرم الاولين ولاخرين<br />
ഞാന്‍ ആദ്യതെവരിലും അവസാനതെവരിലും ഏറ്റവും ശ്രേഷ്ടനാണ്.<br />
ان اتقى ولد ادم واكرمهم على الله<br />
ഞാന്‍ ആദം സന്തതികളില്‍ ഏറ്റവും ഭക്തനും അല്ലാഹുവിങ്കല്‍ ഉത്തമ സ്ഥാനീയനുമാണ്.<br />
<br />
ഇങ്ങനെ ഹബീബ് തങ്ങള്‍ തന്നെ അവിടുത്തെ മദ്ഹ് പറഞു മാതൃക കാട്ടി ഞങ്ങള്‍ക്ക്.സ്വഹാബത് അത് പിന്തുടര്ന്ന്,അവരെ താബിഉകള്‍ പിന്‍പറ്റി...അങ്ങനെ അങ്ങനെ അനുസ്യൂതം മുസ്ലിം ഉമ്മത്ത് അത് തുടര്‍ന്ന് വരുന്നു.എന്നെന്നും ഈമാന്‍ തരിമ്പു ഹൃദയത്തില്‍ ബാക്കിയുള്ള മുസ്ലിം ഉള്ള കാലത്തോളം ഇത് തുടരും.<br />
<br />
അബൂഹുറൈറ(റ)യെ തൊട്ടുബുഖാരിയും മുസ് ലിമും ഉദ്ധരിക്കുന്നു:<br />
പള്ളിയില്‍ നബി(സ)യെ പ്രകീര്‍ത്തിച്ചു കവിത പാടിയിരുന്ന ഹസ്സാന് ബ്നു സാബിത്(റ)ന്റെ അരികില്‍ കൂടി ഉമര്‍(റ) നടന്നു പോയി. അദ്ദേഹം ഹസ്സന്(റ)വിനെ ശ്രദ്ധിച്ചു. എന്നിട്ട് പറഞ്ഞു: "താങ്കള്‍ അദ്ദേഹത്തെക്കുറിച്ച് (നബി(സ)) പ്രകീര്‍ത്തിച്ചു പാടുന്നവനായിരുന്നു. ആ കാര്യത്തില്‍ താങ്കളേക്കാള്‍ ഉത്തമാനായവന്‍ വേറെ ആരുണ്ട്?" എന്നിട്ട് അദ്ദേഹം അബൂഹുറൈറ(റ)വിനു നേരെ തിരിഞ്ഞു; എന്നിട്ട് പറഞ്ഞു: "അല്ലാഹുവിനെ തന്നെയാണ് സത്യം; അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞിരുന്നത് താങ്കള്‍ കേട്ടിട്ടില്ലേ- "(ഹസ്സാന്) എന്നെ തൊട്ടു മറുപടി പറയൂ, അല്ലാഹുവേ അദ്ദേഹത്തെ നീ 'റൂഹുല്‍ ഖുദ്സ്' മുഖേന ശക്തിപ്പെടുത്തണേ" അബൂഹുറൈറ(റ) പറഞ്ഞു: "ശരിയാണ്". ചില റിപ്പോര്ടുകളില് കാണാം: നബി(സ) ഹസ്സനോട്(റ) പറഞ്ഞു: "അവര്‍ക്ക് (ശത്രുക്കള്‍ക്ക്) ചുട്ട മറുപടി കൊടുക്കൂ, ജിബ്രീല്‍(അ) നിന്റെ കൂടെയുണ്ട്".<br />
(തഫ്സീറു ഇബ്നു കസീര്‍ - അല്‍ ബഖറ: 87)<br />
<br />
<br />
<br />
<br />
അനസ്(റ) ഉദ്ധരിക്കുന്നു:ഖിയാമ നാളില്‍ ആദ്യം ആദം നബിയുടെയും അവിടുന്ന് ഇബ്രാഹീം നബിയുടെയും അവിടുന്ന് മൂസാ നബിയുടെയും പിന്നെ ഈസാ നബിയുടെയും അടുത്തേക്ക് ജനങ്ങള്‍ ശഫാഅത്ത് തേടാന്‍ വേണ്ടി ചെല്ലും.അവസാനം അവരൊക്കെ കൈ മലര്ത്തുമ്പോ ഞാന്‍ തന്നെ അതിനു അര്‍ഹന്‍ എന്ന് പറഞ്ഞു സുജൂടിലെക്ക് വീണു അല്ലാഹുവില്‍ ശുപാര്‍ശ ചെയ്യും.എന്റെ ശുപാര്‍ശ സ്വീകരിക്കപ്പെടും.'ബാര്‍ലി മണിയോളം എങ്കിലും ഈമാനുല്ലവരെ നരകത്തില്‍ നിന്ന് പുറത്തു കൊണ്ട് വരാന്‍ അല്ലാഹു പറയും.ഞാന്‍ പോയി അങ്ങനെ ചെയ്യും.ശേഷം ഇതേ പ്രകാരം വീണ്ടും സുജൂദില്‍ വീഴും.എന്റെ സമുദായം എന്റെ സമുദായം എന്ന് പറഞ്ഞു ശുപാര്‍ശ ചെയ്യുമ്പോ അല്ലാഹു ഹൃദയത്തില്‍ ഒരു കടുക് മണിയോളം എങ്കിലും ഈമാനുല്ലവരെ നരകത്തില്‍ നിന്നും പുറത്തു കൊണ്ട് വരാന്‍ പറയുംഞാന്‍ അങ്ങനെ ചെയ്യും.അങ്ങനെ വീണ്ടും പഴയ പടി ചെയ്യും.വീണ്ടും രക്ഷപ്പെടുത്തും....<br />
<br />
ഇങ്ങനെ നരകത്തിനെ തൊട്ട് നമ്മെ രക്ഷിക്കുന്ന ഒരേ ഒരു അഭയ കേന്ദ്രമായ നബി തങ്ങളെ വര്ന്നിച്ചതിന്റെ പേരില്‍ ഞാന്‍ പിഴച്ചു എന്ന് നിങ്ങള്‍ മനസ്സിലാക്കി എങ്കില്‍ നിങ്ങള്‍ മൂടന്മാരുടെ സ്വര്‍ഗത്തില്‍ ആണെന്ന് നി�¿</div>
</div>
sunnikeralahttp://www.blogger.com/profile/06142710111238582789noreply@blogger.com0tag:blogger.com,1999:blog-2831502190635972422.post-1291993790887757222013-01-14T21:48:00.004-08:002013-01-14T21:48:57.525-08:00തിരുനബി (സ്വ) അതിമാനുഷര്‍ , ഇബ്രാഹിം വഹബി തോണിപ്പാടം<div dir="ltr" style="text-align: left;" trbidi="on">
<br />
<ol class="clearfix fbTimelineCapsule" data-end="1359705599" data-referrer="pagelet_timeline_recent_tc" data-start="1356504215" id="u_0_2m">
<li class="fbTimelineUnit fbTimelineTwoColumn clearfix" data-fixed="1" data-side="l" data-size="1" id="tl_unit_-2040475072088490160"><div class="timelineUnitContainer" data-gt="{"action_type":"1","aggregation_id":"433579040049122","aggregation_time":"1358084861","actor":"342801662460194","creator":"342801662460194","pagestimeline":"1","payload_type":"7","eventtime":"1358228166","viewerid":"100000539198032","profileownerid":"342801662460194","unitimpressionid":"e1c29e32","contentid":"-2040475072088490160","timeline_unit_type":"AddSinglePhotoUnit","timewindowsize":"2","contextwindowstart":"1357027200","contextwindowend":"1359705599","queryid":"2462967852280413736"}" data-time="1358084861" id="u_0_3m">
<div role="article">
<div class="aboveUnitContent">
<div class="userContentWrapper">
<div class="_wk">
<span class="userContent">source : <a href="http://www.facebook.com/Ahlusunnadaawagroup">http://www.facebook.com/Ahlusunnadaawagroup</a></span></div>
<div class="_wk">
<span class="userContent"><br /></span></div>
<div class="_wk">
<span class="userContent">സംവിധായകനും സ്രഷ്ടാവുമായ അല്ലാഹുവിന്റെ ഖലീഫയായിക്കൊണ്ടാണ് മനുഷ്യന് ഈ ഭൂമിയില്‍ എത്തിയത്.അവന്റെ ഭൂമിയില്‍ അവനൊരുക്കിയ സൌകര്യങ്ങള്‍ അനുഭവിച്ചു ജീവിക്കുന്ന മനുഷ്യന് എന്ത് ചെയ്യണം,എന്ത് ചെയ്യണ്ട എന്ന് പഠിപ്പിക്കുന്നതിനായി അവന് ഒരുക്കി തയ്യാറ...ാക്കി അയച്ച പ്രവാചകന്മാര് ഈ ഭൂമിയില്‍ ജീവിച്ചു പ്രവര്‍ത്തിച്ചു.ഇമാം തഫ്താസാനി(റ) പോലെ,<br /> الرسالة سفارة العبد بين الله وبين ذوي الالباب من خليقته - شرح العقائد<br /> (പടപ്പുകളില്‍ വിശേഷ ബുദ്ധിയുള്ളവര്‍ക്കും അല്ലാഹുവിനും ഇടയിലുള്ള ഒരടിമയുടെ ദൌത്യമാണ് രിസാലത്ത്.) അവരെ നിയോഗിക്കുന്നത് അല്ലാഹു ആണെങ്കിലും അവര്‍ക്ക് വഹി യ് നല്‍കുന്നത് ജിബ്രീല്‍ എന്ന മലക്ക് മുഖേനയും അവര്‍ക്ക് വേണ്ട സംരക്ഷണവും സഹായവും നല്‍കിയിരുന്നത് മറ്റു മലക്കുകള്‍ വഴിയും ആയിരുന്നല്ലോ.<br /> وايده بجنود لم تروها<br /> (നിങ്ങള്‍ക്ക് കാണാത്ത സൈന്യത്തെ കൊണ്ട് അല്ലാഹു അവന്റെ ദൂതരെ ശക്തിപ്പെടുത്തി: ഖുര്‍ആന്‍ 9:40.)<br /> ബദറില്‍ ആദ്യം ആയിരം മലക്കുകളെ കൊണ്ടും (ഖുര്‍ആന്‍ 8:7) പിന്നെ മൂവായിരവും അവസാനം അയ്യായിരം മലക്കുകളെ കൊണ്ടും അല്ലാഹു നബിയെ (സ്വ) സഹായിച്ചു.(ഖുര്‍ആന്‍ 3:122-125).ഒരേ സമയം മനുഷ്യരുമായും മലക്കുകളുമായും ഇടപഴകേണ്ടി വരുന്ന നബിമാര്‍ക്ക് രണ്ടു വ്യത്യസ്ത പ്രകൃതി സ്വഭാവങ്ങളും രൂപ ഭാവങ്ങളും ഉണ്ടായിരുന്നു എന്ന് കാണാം.<br /> وجعلوا من جهة الاجسام والظواهر مع البشر ومن جهة الارواح والبواطن مع الملائكة - كتاب الشفا <br /> (സ്ഥൂല ശരീരത്താലും ബാഹ്യ രൂപത്താലും പ്രവാചകന്മാരെ മനുഷ്യ ഗണത്തിലും ആന്തരിക ഗണങ്ങളുടെയും ആത്മാവിന്റെയും ഭാഗത്ത് കൂടെ മലക്കുകളോടും ചേര്‍ക്കപ്പെട്ടിരിക്കുന്നു: അശ്ശിഫാ 2-584 )<br /> ഇത് ഒറ്റ ദിവസം കൊണ്ടുണ്ടായ താല്‍ക്കാലികം ആയ ഒരു മാറ്റമോ തോന്നലോ അല്ല തന്നെ.ഭൂമി ലോകത്തേക്ക് പ്രസവിക്കപ്പെടുന്നതിന്റെ മുമ്പ് തന്നെ ആ ദ്വിമുഖ പരിചരണം തിരു നബി (സ്വ) യില്‍ പ്രകടം ആയിരുന്നല്ലോ.ഖിതാന്‍ കഴിക്കപ്പെട്ടവനായി സുഗന്ധ ലേപനം ചെയ്യപ്പെട്ടവരായി കൊണ്ടാണ് അവിടുത്തെ പ്രസവിക്കപ്പെട്ടത് എന്ന കാര്യം പ്രസിദ്ധമാണല്ലോ.ഹലീമാ ബീവിയുടെ(റ) വീട്ടില്‍ മുല കുടിച്ചു കഴിയുന്ന കാലത്ത് ഒരു ബൈപ്പാസ് സര്‍ജ്ജറി നടത്തിയതും ഏതോ ഒരു 'പാര്‍ട്സ്' നീക്കം ചെയ്തതും വെറുതെ അല്ലല്ലോ.<br /> عن انس (ر) قال رسول الله صلى الله عليه وسلم اتاه جبريل وهو يلعب مع الصبيان فأخذه ، فصرعه ، فشق عن قلبه ، فاستخرج منه علقة فيقال : هذا حظ الشيطان منك ، ثم غسله في طست من ذهب بماء زمزم ، ثم لأمه وأعاده في مكانه .....قال أنس : فكنت أرى أثر المخيط في صدره - رواه مسلم -مشكاة 5-24 <br /> (അനസ് (റ) വിനെ തൊട്ട്:നബി(സ്വ) പറഞ്ഞു:കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരിക്കെ എന്റെ അടുക്കല്‍ ജിബ്രീല്‍ വരികയും എന്നെ പിടിച്ചു കിടത്തി നെഞ്ച് കീറി അതില്‍ നിന്നൊരു രക്തക്കട്ട നീക്കം ചെയ്തു കൊണ്ട് പറയുകയും ചെയ്തു.ഇത് പിശാചിന് നിങ്ങളില്‍ നിന്നുള്ള ഓഹരിയാണ്....അനസ്(റ) പറഞ്ഞു:അന്നാ മുറിവ് തുന്നിക്കെട്ടിയതിന്റെ അടയാളം നബി(സ്വ) യുടെ നെഞ്ചില്‍ ഞാന്‍ കാണാറുണ്ടായിരുന്നു.-മുസ്ലിം-മിശ്ക്കാത് 5-24 )<br /> പിശാചിന്റെ ദുര്ബോധനങ്ങളില് നിന്നും പൂര്‍ണ്ണമായും സുരക്ഷിതനായി വളര്‍ന്നു വന്ന നബി(സ്വ) പിതൃവ്യന് അബ്ദുല്‍ മുത്തലിബിന്റെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന കാലം പത്താം വയസ്സില്‍ മറ്റൊരു ഓപറേഷന് കൂടി വിധേയനായ സംഭവം അബൂ ഹുറൈറ (റ) വഴിക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.(ഫത്ഹുല്‍ബാരി 13-489).അതോടെ പ്രായത്തില്‍ കവിഞ്ഞ പക്വതയിലും സ്വഭാവത്തിലും സംസ്ക്കാരത്തിലും അത്യുന്നത നിലവാരത്തില്‍ എത്തിയ നബി(സ്വ) സര്‍വ്വ സംമതനും അല്‍ അമീനുമായി തിളങ്ങി വിളങ്ങി ജീവിക്കുകയായിരുന്നു.<br /> وقد روى الطيالسي والحارث في مسنديهما من حديث عائشة أن الشق وقع مرة أخرى عند مجيء جبريل له بالوحي في غار حراء<br /> فتح الباري 549-1<br /> മലക്കിന്റെ ശബ്ദം കേള്‍ക്കുക എന്നത് മനുഷ്യ കഴിവില്‍ പെട്ടതല്ലല്ലോ.15 ഹെര്‍ട്സ്നും 15 കിലോ ഹെര്‍ട്സ്നും ഇടക്കുള്ള ശബ്ദം മാത്രമേ മനുഷ്യന് കേള്‍ക്കാന്‍ ആകൂ.15 ഹെര്‍ട്സ്ന് താഴെ ഉള്ള ഇന്‍ഫ്രാ സൌണ്ടോ 15 കിലോ ഹെര്‍ട്സ്ന് മേലെയുള്ള അല്‍ട്രാ സൌണ്ടോ കേള്‍ക്കാന്‍ മനുഷ്യന് ആവില്ല.മലക്കുകള്‍ക്ക് ഈ പരിധിയും പരിമിതിയും ഒന്നുമില്ലല്ലോ.അത് കൊണ്ട് തന്നെ പ്രവാചകന്മാര്ക്കും അതൊന്നും ബാധകം ആവില്ല.<br /> ഭൂമിയുടെ അങ്ങേ തലക്കലുള്ളത് കാണുവാന്‍ കാഴ്ച ശക്തിയും കേള്‍ക്കുവാന്‍ കെവ്ളിയും വാസന അറിയാന്‍ ശക്തിയും മറ്റാര്‍ക്കും ഇല്ലാത്ത ശാരീരിക ശേഷിയും കൊണ്ട് നബിമാരെ അല്ലാഹു ഷക്തിപ്പെദുതിയിരിക്കുമെന്നു ഹാഫിള് ഇബ്നു ഹാജര്‍ അസ്ഖലാനി (റ) രേഖപ്പെടുതിയതും (ഫത്ഹുല്‍ബാരി 12-383) അത് കൊണ്ടാണ്.അതങ്ങനെ തന്നെ വിശ്വസിക്കെണ്ടതുമാണ്.കാഴ്ചക്ക് മനുഷ്യന് ആണെങ്കിലും മനുഷ്യ പ്രകൃതി തന്നെ നീക്കപ്പെട്ടവര്‍ നബി(സ്വ).ആയിഷ (റ) യെ തൊട്ടുള്ള ഹദീസില്‍ നബി(സ്വ) പറഞ്ഞത്<br /> اني لست كهيئتكم<br /> (ഞാന്‍ നിങ്ങളുടെ പ്രകൃതത്തില്‍ അല്ല-ബുഖാരി,മുസ്ലിം,ഫത്ഹുല്‍ബാരി 4-165) എന്നാണ്.<br /> إني أرى ما لا ترون ، وأسمع مالاتسمعون واني لاريكم من وراء طهري<br /> (നിങ്ങള്‍ കാണാത്തത് ഞാന്‍ കാണുന്നു.നിങ്ങള്‍ കേള്‍ക്കാത്തത് ഞാന്‍ കേള്‍ക്കുന്നു - തുര്‍മുദി 7-23)<br /> واني لاريكم من وراء طهري<br /> (ഞാന്‍ എന്റെ പിന്നിലൂടെ നിങ്ങളെ കാണുന്നു -ബുഖാരി,ഫത്ഹുല്‍ബാരി 2-7)<br /> إني لابصر من ورائي كما ابصر من بين يدي <br /> (ഞാന്‍ എന്റെ മുന്നിലൂടെ കാണുന്നത് പോലെ പിന്നിലൂടെയും കാണുന്നു -മുസ്ലിം)<br /> وكان النبي (ص) يرى في الظلمة كما يرى في الضوء<br /> (നബി(സ്വ) കാണുന്നത് പോലെ ഇരുട്ടത്തും കാണുമായിരുന്നു-ബൈഹക്കി,ദലാഇലു നുബുവ്വ്-9-75)<br /> واني والله لانظرلى حوضي الان<br /> (അല്ലാഹുവാനെ സത്യം,എന്റെ ഹൌളുല്‍ കൗസരിലെക്ക് ഞാനിപ്പോള്‍ നോക്കിക്കൊണ്ടിരിക്കുന്നു -മുസ്ലിം-2296)<br /> <br /> പ്രമുഖ സ്വഹാബി സാബിത് ഇബ്നു ഖൈസ്(റ) വിനോട് <br /> تعيش حميدا وتقتل شهيدا وتدخل الجنة<br /> (നീ സ്തുതിക്കപ്പെട്ടവനായി ജീവിക്കും,ശഹീദായി മരിക്കും,സ്വര്‍ഗത്തില്‍ പ്രവേശിക്കുകയും ചെയ്യും.- അല്‍ ഇസ്തീആബ് 1-183,റൂഹ്-26) തുടങ്ങിയ അമാനുഷികവും അഭൌതികം നിറഞ്ഞതുമായ കാര്യങ്ങളൊക്കെ നബിയാക്കി ഒരാളെ നിയോഗിക്കുമ്പോള്‍ അല്ലാഹു അദ്ദേഹത്തിന് നല്കുന്ന പ്രത്യേകതകളും സിദ്ധികളും ആണ്.നബിയെ കൊണ്ട് വിശ്വസിക്കുക എനന്തില്‍ ഇതൊക്കെ പെട്ടിട്ടുമുണ്ട്.ഇതൊക്കെ രേഖപ്പെടുത്തിയവരും അല്ലാത്തവരുമായ പൂര്‍വ്വ സൂരികള്‍ ഒക്കെയും ഇതൊക്കെ വിശ്വസിച്ചവരും അന്ഗീകരിച്ചവരും ആണ്.<br /> ദീനിന്റെ അടിസ്ഥാനത്തില്‍ തന്നെ പിഴച്ച ചിലര്‍ മാത്രമേ ഇതിനു അപവാദം ഉള്ളൂ.പ്രമുഖ വഹ്ഹാബീ നേതാവും KNM ന്റെ സ്ഥാപക കാല നേതാവും ആയിരുന്ന കെ.ഉമര്‍ മൗലവി എഴുതി. "അടുക്കെ,അകലെ,പതുക്കെ,ഉറക്കെ എന്നാ വ്യത്യാസങ്ങള്‍ ഒന്നും കൂടാതെ കേള്‍ക്കല്‍ അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ്.അത്തരം കേള്‍വി ആര്‍ക്കെങ്കിലും ഉണ്ട് എന്ന് വരാന്‍ പാടില്ല.അങ്ങനെ ഉണ്ട് എന്ന് വിശ്വസിക്കല്‍ കുഫ്രാകുന്നു." (സല്സബീല് പു:1.ല:3.ജൂലായ്-83,പേജ്:48).പരിധിക്ക് അതീതമായി കാണുന്നുവെന്നും കേള്‍ക്കുന്നു എന്നും നബി(സ്വ) പറയുമ്പോള്‍ അത് വിശ്വസിക്കല്‍ കുഫ്രാനെന്നു പറയുന്ന ഉമര്‍ മൗലവിയും വഹ്ഹാബികളും നബി(സ്വ) യെ അല്ലെ കാഫിരാക്കുന്നത്..! നഊദുബില്ലാഹ്!!<br /> تصديق لرسول فما جاء به عن ربه<br /> (തന്റെ നാഥങ്കല്‍ നിന്ന് പ്രവാചകര്‍(സ്വ) കൊണ്ട് വന്നതെല്ലാം സത്യവിശ്വാസം.(ഫത്ഹുല്‍ബാരി 1-39).<br /> പ്രവാചകര്‍ (സ്വ) പറഞ്ഞതിലും പഠിപ്പിച്ചതിനും എതിരില്‍ വിശ്വസിക്കുമ്പോഴാണ് കുഫ്ര് വരുന്നത്.ഇമാം റാസി(റ) രേഖപ്പെടുത്തി.പ്രവാചകരിലൂടെ വന്നതായി വ്യാപകമായി അറിയപ്പെട്ട കാര്യത്തില്‍ പ്രവാചകരെ അന്ഗീകരിക്കാതെ ഇരിക്കലാണ് കുഫ്ര്.<br /> عدم تصديق الرسول في شيئ مما علم بالضرورة مجيئه به-رازي 1-181<br /> ഹാഫിള് ഇബ്നു ഹജര്‍ (റ) തങ്ങള്‍ വിവരിക്കുന്നു : പ്രവാചകന്മാര് അവര്‍ക്ക് നല്കപ്പെട്ട വിജ്ഞാനം കൊണ്ട് മറ്റുള്ളവരില്‍ നിന്ന് വേര് തിരിഞ്ഞിരിക്കുന്നത് പോലെ അവരെ വ്യ്ത്യസ്തരാക്കാന്‍ വേണ്ടി അല്ലാഹു ചില സിദ്ധികള്‍ കൊണ്ട് അവരെ പ്രത്യേകമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.അപ്പോള്‍ അവര്‍ക്ക് രണ്ടു നിലയില്‍ പ്രത്യേകതകള്‍ ഉണ്ടാകുന്നു.പ്രബോധനത്തിന് നുബുവ്വതും ശക്തിപ്പെടുത്താനായി ദ്രിഷ്ടാന്തങ്ങളും.-ഫത്ഹുല്‍ബാരി 12-383.<br /> ثم إن الأنبياء يختصون بآيات يؤيدون بها ليتميزوا بها عمن ليس مثلهم ، كما تميزوا بالعلم الذي أوتوه " فيكون لهم الخصوص من وجهين : فما هو في حيز التعليم هو النبوة ، وما هو في حيز التأبيد هو حجة النبوة <br /> കണ്ണും കാതും മൂക്കും നാക്കും മനസ്സും മാത്രമല്ല ശരീരം മുഴുവന്‍ അതിശക്തവും അതിമൂര്ച്ചയും അസാധാരണ ശേഷിയും നല്കപ്പെട്ടിട്ടല്ലാതെ സ്വീകരിക്കാന്‍ കഴിയുന്ന ഒന്നല്ല വഹിയ്.<br /> عن عاءشة (ر) ان الحارث ابن حشام سال رسول الله (ص) فقال يا رسول الله كيف يانبك الوحي؟فقال رسول الله صلى الله عليه وسلم أحيانا يأتيني مثل صلصلة الجرس وهو أشده علي... قالت عائشة رضي الله عنها ولقد رأيته ينزل عليه الوحي في اليوم الشديد البرد فيفصم عنه وإن جبينه ليتفصد عرقا -مسلم -مشكوت 522<br /> (ആയിശ(റ) യെ തൊട്ട്:ഹാരിസ് ഇബ്നു ഹിഷാം (റ) നബിയോട് ചോദിച്ചു:നബിയെ,എങ്ങനെയാണ് അവിടുത്തേക്ക് വഹിയ് വരുന്നത്?നബി(സ്വ) പറഞ്ഞു:ചിലപ്പോള്‍ മണി നാദങ്ങള്‍ പോലെ എനിക്ക് വഹിയ് വരാറുണ്ട്.അതാണ് അതില്‍ ഏറ്റവും കാഠിന്യം ഏറിയത്.....ആയിഷ (റ) പറയുന്നു:കഠിന തണുപ്പുള്ള ദിവസം നബി(സ്വ) ക്ക് വഹിയ് വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.അതങ്ങ് തീരുമ്പോഴേക്കും അവിടുത്തെ നെറ്റിത്തടം വിയര്‍ത്തു ഒലിക്കുന്നുണ്ടാകും.-ബുഖാരി,മുസ്ലിം,മിശ്ക്കാത്ത് 522)<br /> عن عبادة بن الصامت (ر) قال: كان النبي (ص) اذا انزل عليه الوحي كرب لذلك وتردد وجهه -مسلم<br /> (ഉബാദത് ഇബ്നു സ്വാമിത്ത്(റ) പറയുന്നു:വഹിയ് വരുമ്പോള്‍ നബി(സ്വ) ക്ക് വൈഷമ്യം ഉണ്ടാകുമായിരുന്നു.അതിനാല്‍ അവിടുത്തെ മുഖം വിവര്‍ണ്ണം ആകുകയും ചെയ്തിരുന്നു-മുസ്ലിം)<br /> അത്യധികം ഭാരമുള്ള വഹിയ് സ്വീകരിക്കാനായി മനസ്സും ശരീരവും പവര്‍ കൂട്ടപ്പെട്ട നബി(സ്വ) ക്ക് സാധാരണക്കാരായ നാലായിരം ആണുങ്ങളുടെ ശേഷി നല്കപ്പെട്ടിട്ടുണ്ട് എന്നതാണ് പണ്ഡിത മതം.<br /> عن انس (ر) كان النبي (ص) يطوف على نسائه بغسل واحد - مسلم<br /> (അനസ്(റ) പറഞ്ഞു:നബി(സ്വ) ഭാര്യമാരെ എല്ലാം പ്രാപിക്കുകയും അവസാനം ഒറ്റക്കുളി കൊണ്ട് മതിയാക്കുകയും ചെയ്യുമായിരുന്നു-മുസ്ലിം)<br /> وجاء في خبر البخاري انه قيل لانس اوكان يطيقه؟ فقال:كنا نتحدث أنه أعطي قوة ثلاثين رجلا . وعند الإسماعيلي عن معاذ : قوة أربعين . زاد أبو نعيم ، عن مجاهد : كل رجل من رجال أهل الجنة . وفي الحديث قال الترمذي : صحيح غريب ; إذ كل رجل من أهل الجنة يعطى قوة مائة رجل ، فيكون عليه الصلاة والسلام أعطي قوة أربعة آلاف رجل <br /> ബുഖാരിയുടെ ഹദീസില്‍ വന്നിരിക്കുന്നു.അനസ്(റ) വിനോട് ചോദിക്കപ്പെട്ടു:അതിനു മാത്രമുള്ള ശേഷി നബിക്ക് ഉണ്ടായിരുന്നോ?അദ്ദേഹം പറഞ്ഞു:മുപ്പതു പുരുഷന്മാരുടെ ശേഷി നബി(സ്വ) ക്ക് നല്കപ്പെട്ടിട്ടുണ്ട് എന്ന് ഞങ്ങള്‍ പറയാറുണ്ടായിരുന്നു.മുആദ്(റ) വിനെ തൊട്ടു ഇസ്മായീലി വഴിക്കുള്ള റിപ്പോര്‍ട്ടില്‍ നാല്‍പ്പത് പുരുഷന്മാരുടെ ശേഷി എന്നാണു ഉള്ളത്.അബൂ നുഐം,മുജാഹിദ്(റ) വില്‍ നിന്ന് അധികരിപ്പിച്ചത് അവര്‍ ഓരോരുത്തരും സ്വര്‍ഗത്തിലെ പുരുഷന്മാരാണ് എന്നാണു.സ്വര്‍ഗ്ഗത്തിലെ പുരുഷന് 100 പുരുഷന്മാരുടെ ശേഷിയാനെന്നാണ് ഒരു ഹദീസില്‍ വന്നിട്ടുള്ളത്.അപ്പോള്‍ നബി(സ്വ) ക്ക് നാലായിരം പുരുഷന്മാരുടെ ശേഷി നല്കപ്പെട്ടിട്ടുണ്ട് എന്ന് വന്നു - മിര്‍ഖാത് 1-331)<br /> നാലായിരം മല്ലന്മാരുടെ ശേഷി നല്കപ്പെടുകയും മലക്കുകളുടെ പ്രകൃതിയിലേക്കും സ്വഭാവത്തിലേക്കും സ്വഭാവ ഗുനങ്ങളിലെക്കും മാറ്റപ്പെടുകയും ചെയ്തത് കൊണ്ട് മനുഷ്യന് എന്ന സത്തക്ക് മാറ്റം വരുത്തിയിട്ടില്ലല്ലോ.ഗുണത്തില്‍ ഉള്ള മലക്കാനിയ്യത് മാത്രം പോരല്ലോ മലക്കുകളില്‍ ഒരാളായി അവരുടെ ലോകത്ത് സഞ്ചരിക്കാനും അവരോടു ഇടപഴകാനും.അത് കൊണ്ട് തന്നെ സത്തയുള്ള മനുഷ്യ ഗുണം കൂടി നീക്കി വെച്ചിട്ടാണ് നബിയായത്തിന്റെ പത്താം വര്‍ഷം റജബ് 27 ന്റെ രാവില്‍ നബി(സ്വ) യെ ബൈതുല്‍ മുഖദ്ദസിലെക്കും എഴാനാകാശത്തെക്കും അതിനപ്പുറവും കടത്തിക്കൊണ്ടു പോയി പൂര്‍വ്വ പ്രവാചകന്മാരെയും അര്ഷും കുര്സും സന്ദര്‍ശിച്ചു പടച്ച തമ്പുരാനെ കണ് കുളിര്‍ക്കെ കണ്ട് കൊച്ചു വര്‍ത്തമാനവും നടത്തി രായ്ക്കുരാമാനം തിരിച്ചെത്താന്‍ ആയത്.മനുഷ്യന് എന്ന അവസ്ഥയില്‍ നിന്ന് തല്ക്കാലത്തെക്കെങ്കിലും ഗുണങ്ങളിലും സത്തയിലും മാറ്റിയെടുത്തത് കൊണ്ടാണ് ഇത് എന്ന് വിശ്വസിക്കാതെ തരമില്ലല്ലോ.ആദ്യത്തെ മൂന്ന് സര്‍ജ്ജറികളിലും വലിയ സൂപ്പര്‍ സര്‍ജ്ജറിയാണ് ഇസ്രാഇനും മിഅറാജിനും വേണ്ടി നടത്തിയത്.<br /> قال النبي (ص) بينا انا في الحطيم مضطجعا اذا اتاني ات (لاثة نفر منهم جبريل وميكائيل) فشق جبريل ما بين نحره إلى لبته حتى فرغ من صدره وجوفه فغسله من ماء زمزم بيده حتى أنقى جوفه ثم أتى بطست من ذهب فيه تور من ذهب محشوا إيمانا وحكمة فحشي به صدره ولغاديده يعني عروق حلقه ثم أطبقهثم عرج به إلى السماء الدنيا <br /> (നബി(സ്വ) പറഞ്ഞു:ഞാന്‍ കഅബാലയത്തിന് ചാരെ ചെരിഞ്ഞു കിടക്കുകയായിരുന്നു.എന്റെ അടുത്തേക്ക് ജിബ്രീല്‍,മീകായീല്‍ മൂന്നു പേര് വന്നു.ജിബ്രീല്‍ എന്റെ നെഞ്ച് തൊണ്ടക്കുഴി കീറി.നെഞ്ചിലും ഉള്ളിലും ഉള്ളതെല്ലാം ഒഴിവാക്കി.തന്റെ കൈ കൊണ്ട് തന്നെ സംസം വെള്ളം ഉപയോഗിച്ച് ഉള്‍ഭാഗം മുഴുവന്‍ കഴുകി വൃത്തിയാക്കി.പിന്നീട് ഒരു സ്വര്‍ണ്ണ തളിക കൊണ്ട് വരപ്പെട്ടു.ഈമാനും ഹിക്മത്തും നിറക്കപ്പെട്ട ഒരു സ്വര്‍ണചെപ്പ് അതില്‍ ഉന്ദായിരുന്നുഅതില് നിന്ന് എന്റെ നെഞ്ചിനുള്ളും നാഡി ഞരമ്പുകളും നിറക്കപ്പെട്ടു.പിന്നെ എന്നെ ഒന്നാം ആകാശത്തേക്ക് കൊണ്ട് പോയി - ബുഖാരി )<br /> ഹാഫിള് ഇബ്നു ഹജര്‍ അസ്ക്കലാനി(റ) വിവരിക്കുന്നു: <br /> كان لاستعداده لتلقى الحاصل له في تلك الليلة<br /> (ആ രാത്രിയില്‍ നബിക്ക് ലഭിക്കാന്‍ പോകുന്ന (പുണ്യ ദര്‍ശനം അടക്കം ഉള്ളത്) അഭിമുഖീകരിക്കാന്‍ ഒരുക്കി തയ്യാര്‍ ആക്കാന്‍ ആയിരുന്നു ആ സര്‍ജ്ജറി.-ഫത്ഹുല്‍ബാരി 1-549).ഓരോ ആകാശങ്ങളിലും എണ്ണമറ്റ വ്യത്യസ്ത വിഭാഗം മലക്കുകളെയും പൂര്‍വ്വ പ്രവാചകന്മാരെ കൂട്ടമായും ചിലരെയൊക്കെ തനിച്ചും കണ്ടു കൊച്ചു വര്‍ത്തമാനങ്ങള്‍ പറയുകയും ആലമുല്‍ മലക്കൂത്തിലെ عجائب കള്‍ ദര്‍ശിക്കുകയും ചെയ്ത നബി(സ്വ) പറഞ്ഞു:<br /> عن ابن عباس (ر) قال رسول الله (ص) رايت ربي عزوجل - حاكم<br /> (ഞാന്‍ എന്റെ റബ്ബിനെ കണ്ടു (ഹാക്കിം-മുസ്തദ്രക്)<br /> നബി(സ്വ) കൊണ്ട് വന്ന സത്യം പറഞ്ഞതും പഠിപ്പിച്ചതും ഒക്കെ യുക്തിക്കും ബുദ്ധിക്കും യോജിച്ചാലും ഇല്ലെങ്കിലും سمعنا واطعنا (അംഗീകരിച്ചു-അനുസരിച്ചു) എന്നാ നിലവാരത്തില്‍ വിശ്വസിക്കുന്നവന് ആണ് സത്യവിശ്വാസി.അതിനെയൊക്കെ തറ യുക്തിക്കും മുറി ബുദ്ധിക്കും ഒപ്പിച്ചു ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍ യഥാര്‍ത്ഥ വിശ്വാസികള്‍ ആകില്ലല്ലോ.മുഹമ്മദ് നബിയെ(സ്വ) അന്ഗീകരിക്കാതവരും പ്രശംസിക്കാതവരും അന്നും ഇന്നും ലോകത്ത് അധികമില്ല.കൃഷ്ണയ്യരും അഴീക്കോടും യതിയും സുകുമാര്‍ കക്കാടും വള്ളത്തോളും ഗുരുസും അബൂജഹലുമൊക്കെ മുഹമ്മദിന്റെ(സ്വ) മനുഷ്യ മുഖം അന്ഗീകരിച്ചവര്‍ ആയിരുന്നല്ലോ. നബി(സ്വ)ക്ക് നുബുവ്വതിലൂടെ കിട്ടിയ അമാനുഷ മുഖം (دلائل النبوة) അന്ഗീകരിക്കാതത് കൊണ്ടാണ് അവരൊക്കെ പടിക്ക് പുറത്തായത്.<br /> ഈമാന്‍ ശരിയാകണം എങ്കില്‍ വ്യക്തിപരമായി തന്നെ നബി(സ്വ) യെ അറിഞ്ഞു അന്ഗീകരിക്കുകയും തിരുനബി(സ്വ) യുടെ തിരു സത്തയുമായും നുബുവ്വതിന്റെ സവിശേഷതകളാലും ബന്ധപ്പെട്ട ആകൃതിയും പ്രകൃതിയും (ശമാഇല്‍)നുബുവ്വത്തിന്റെ സിദ്ധികളും(ദലാഇല്‍) ഇതര പ്രവാചകന്മാര്ക്ക് ഉണ്ടായിരുന്ന സവിശേഷ ഗുണങ്ങളില്‍ നിന്ന് നബിയുടെ സവിശേഷതകള്‍ (ഫളാഇല്) മറ്റു നബിമാര്‍ക്കോ മുര്സലുകള്‍ക്കോ ഇല്ലാതിരുന്നതും നബിക്ക് മാത്രമായുള്ളതുമായ പ്രത്യേകതകള്‍ (ഖസ്വാഇസ്) എന്നിവയെല്ലാം വേര്‍തിരിച്ചു തന്നെ പൂര്‍വ്വികരായ ഇമാമുകള്‍ വിശദീകരിച്ചിട്ടുണ്ട്.ചില വിഷയങ്ങളില്‍ പലര്‍ക്കും പ്രത്യേക രചനകളും ഉണ്ട്.അവയെല്ലാം സമ്മതിച്ചു അംഗീകരിച്ചു നബി(സ്വ) വിശ്വസിച്ചു ആദരിക്കുംബോഴാണ് ഒരാള്‍ യഥാര്‍ത്ഥ വിശ്വാസി ആകുന്നത്.അത് കൊണ്ടാണ് പരിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്:<br /> فالذين آمنوا به وعزروه ونصروه واتبعوا النور الذي أنزل معه أولئك هم المفلحون <br /> (ആ നബിയെ വിശ്വസിക്കുകയും ആദരിക്കുകയും സഹായിക്കുകയും അവരോടു കൂടെ ഇറക്കപ്പെട്ട വെളിച്ചത്തെ -ഖുര്‍ആനിനെ പിന്‍പറ്റുകയും ചെയ്യുന്നവര്‍- അവരാണ് വിജയികള്‍.-വി:ഖു:7-157)<br /> ഇക്കാലം വരെ കഴിഞ്ഞു പോയ സമുദായം മൊത്തത്തിലും സലഫു സ്വാലിഹുകളും ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഹദീസ് പണ്ഡിതന്മാരും ഫുഖഹാക്കളും ഒക്കെ പടിപ്പിച്ചതിനും പ്രചരിപ്പിച്ചതിനും വിശ്വസിച്ചതിനും എതിരെ നബി(സ്വ) യെ വെറുമൊരു സാധാരണ മനുഷ്യനോ രാഷ്ട്രീയ നേതാവോ നവോത്ഥാന നായകനോ സമുദായ പരിഷ്ക്കര്‍ത്താവോ ആക്കി നിന്ദിക്കുന്ന നികൃഷ്ട ജീവികളെ സൂക്ഷിക്കുക.സത്യവിശ്വാസം സുരക്ഷിതമാക്കി സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.അല്ലാഹു അനുഗ്രഹിക്കട്ടെ-ആമീന്‍ <br /> <br /> ലേഖകന്‍: : ഇബ്രാഹീം വഹബി തോണിപ്പാടം</span></div>
</div>
</div>
</div>
</div>
</li>
</ol>
</div>
sunnikeralahttp://www.blogger.com/profile/06142710111238582789noreply@blogger.com0tag:blogger.com,1999:blog-2831502190635972422.post-63827382952802295572012-12-28T05:42:00.003-08:002012-12-28T05:42:50.150-08:00ജീവിത യാത്ര:ചിന്തയും പഠനവും , aboozahid <div dir="ltr" style="text-align: left;" trbidi="on">
<br />
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
മനുഷ്യന്റെ ജീവിതം തന്നെ യാത്രയാണ്.ഉമ്മയുടെ ഗര്‍ഭാശയത്തില്‍ നിന്നും പുറത്തു വന്നത് മുതല്‍ ആറടിമണ്ണിന്റെ ഇരുട്ടിലേക്ക് പോയി കിടക്കുന്നത് വരെയുള്ള യാത്രയാണ് ഒന്നാമത്തേത്.വളരെ തുച്ചമായകാലം.ഈ യാത്രയാകട്ടെ ഇതിനു ശേഷം വരാനിരിക്കുന്ന വളരെ ദീര്‍ഘമായ പ്രയാസമേറിയ യാത്രയില്‍ഉപയോഗിക്കാനുള്ള വിഭവങ്ങള്‍ ശേഖരിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്.ജീവിതമാകുന്ന യാത്ര ഒരിക്കലുംതന്നെ ഐച്ചികമായല്ല അല്ലാഹു സംവിധാനിചിട്ടുള്ളത്.പുറം തിരിഞ്ഞു നടന്നാല്‍ ലക്ഷ്യത്തിലേക്ക് നാംഎത്തുകയില്ല എന്ന് വിചാരിക്കുന്നത് കൊണ്ട് കാര്യമില്ല.പണ്ഡിതന്മാര് ഇതിനെ ഉപമിച്ചിരിക്കുന്നത് തന്നെഒരു യാത്ര പോയിക്കൊണ്ടിരിക്കുന്ന ഒരു കപ്പലിനോടാണ്.ലക്ഷ്യത്തിലേക്ക് എത്തണ്ട എന്ന ചിന്തയോടെഒരു യാത്രക്കാരന് തന്റെ കാലുകള്‍ ചങ്ങലയില്‍ ബന്ധിച്ചത് കൊണ്ട് എന്ത് നേട്ടം?അവനെയും വഹിച്ചുകപ്പല്‍ തുറമുഖം ആകുന്ന ലക്ഷ്യത്തിലേക്ക് എത്തുക തന്നെ ചെയ്യും.</div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
ഇമാം ഗസ്സാലി(റ) പറയുന്നു:</div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong></strong></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong>إن للإنسان سفرين؛ سفر في الدنيا، وسفر من الدنيا</strong></div>
<strong style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;"></strong><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;"> </span><div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
</div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong>(മനുഷ്യന് രണ്ടു യാത്രകള്‍ ഉണ്ട്.ഒന്ന് ദുനിയാവിലൂടെ ഉള്ള യാത്ര,മറ്റൊന്ന് ദുനിയാവ് വിട്ടുള്ളയാത്ര)</strong></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<br /></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<br /></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
വരാനിരിക്കുന്ന ദൈര്‍ഘ്യവും കഷ്ടപ്പാടുകളും ഏറിയ യാത്രയെ അപേക്ഷിച്ച് നോക്കുമ്പോള്‍ വളരെചുരുങ്ങിയതും പ്രയാസ രഹിതവും ആണ് ദുനിയാവിലൂടെ ഉള്ള യാത്ര.നൈമിഷിക ദുനിയാവിന്റെ യാത്രകളെപറ്റി തന്നെ ആലോചിച്ചു നോക്കൂ ,വളരെ ചുരുങ്ങിയ രണ്ടോ മൂന്നോ ദിവസത്തെ യാത്രപോകാനിരിക്കുകയാണ് നാമെങ്കില്‍ പോലും എന്തെല്ലാം ഒരുക്കങ്ങള്‍ നാം ചെയ്യുന്നു.വഴിയില്‍ കഴിക്കാനുള്ളഭക്ഷണം,ധരിക്കാനുള്ള വസ്ത്രം,യാത്ര ചെയ്യാനുള്ള വാഹനം..ഇങ്ങനെ എന്തെല്ലാം നാം ഒരുക്കി ശരിയാക്കിവെക്കുന്നു.എന്നാല്‍ തിരിച്ചു വരാത്ത ഒരു യാത്ര പോകാന്‍ അടുത്താണ് നാം എന്ന് ബോധം ഉണ്ടായിട്ടും ആയാത്രയില്‍ ഉപകരിക്കുന്ന വിഭവം നാം ശേഖരിക്കാന്‍ നില്ക്കുന്നില്ല.ദുനിയാവ് വിട്ടുള്ള രണ്ടാമത്തെയാത്രയിലെ വിഭവം തഖ്വ മാത്രമാണ്.അല്ലാഹുവിന്റെ വിശുദ്ധ ഖുര്‍-ആന്‍ തന്നെ ഇത് പഠിപ്പിക്കുന്നു :</div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<br /></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
</div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong>وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَى</strong></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
</div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong>നിങ്ങള്‍ സാദുകള്‍ ശേഖരിച്ചു കൊള്ളുക - എന്നാല്‍ നിശ്ചയമായും ഏറ്റവും നല്ല വിഭവം തഖ്വയാകുന്നു(സൂറത്ത് അല്‍ബഖറ )</strong></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<br /></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
മരണം എന്ന അലംഘനീയ സത്യം ആകുന്ന ഒന്നാം യാത്രയുടെ തിരശീലയിലെക്ക് നാം എത്തിച്ചേരുകതന്നെ ചെയ്യും.ആ മരണത്തിനെ ഹബീബായ നബി തങ്ങള്‍ (സ്വ) നന്മയിലേക്കുള്ള ഉപദേശകന്‍ആയിട്ടാണ് പരിചയപ്പെടുത്തുന്നത്.</div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<br /></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong>ഞാന്‍ നിങ്ങള്‍ക്ക് രണ്ടു ഉപദേശികളെ നിര്‍ത്തി പോകുന്നു.ഒന്ന് സംസാരിക്കും,മറ്റേത് മിണ്ടുകയില്ല.ശബ്ദിക്കുന്ന ഉപദേശി ഖുര്‍-ആണും മൌനിയായ ഉപദേശി മരണവും ആകുന്നു". </strong></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<br /></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
ദുനിയാവിന്റെ പ്രലോഭനത്തിന്റെ വഴിയിലൂടെ യാത്രയുടെ ഗതി നിശ്ചയിക്കുന്നവന്‍ വിഭവങ്ങളില്ലാതെഉഴലുന്ന കാഴ്ചയാകും രണ്ടാമത്തെ യാത്രയില്‍ തെളിയുക.തിളങ്ങുന്ന വസ്ത്രവും ധരിച്ചു പ്രശോഭിതമായിപുഞ്ചിരിച്ചു കൊണ്ട് മാടി വിളിക്കുന്ന ഇഹലൊകതിന്റെ സൌന്ദര്യം വെറും പുറം മോടിമാത്രമാണ്.അതാകട്ടെ വളരെ ചുരുങ്ങിയ സമയത്തേക്ക് മാത്രവും.</div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<br /></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong>നബി തങ്ങള്‍ (സ്വ) ഉണര്‍ത്തുന്നു : "രണ്ടു ദിനങ്ങള്‍,ഒന്ന് സുഖത്തിന്റെത്,മറ്റൊന്ന് ദു:ഖതിന്റെതും.ഇതാണ് ദുനിയാവ്.രണ്ടും നീങ്ങിപ്പോകും.അത് കൊണ്ട് നീങ്ങിപ്പോകുന്നത് വിട്ടു നീങ്ങി പോകാത്തതിനു(പാരത്രികം) വേണ്ടി പ്രവര്‍ത്തിക്കുക."</strong></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<br /></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
ആഖിറമാകുന്ന ലോകത്തിലൂടെയുള്ള വളരെ ദൈര്‍ഘ്യമേറിയ രണ്ടാമത്തെ യാത്രയിലേക്ക് ഒരുങ്ങുന്നതിന്റെഭാഗമായി സ്വന്തം ജീവിതത്തെ പറ്റിയുള്ള വിചിന്തനവും ആലോചനയും വിലയിരുത്തലുകളും ഏറ്റവുംഅത്യാവശ്യമാണ്.കഴിഞ്ഞു പോയ ദിന രാത്രങ്ങള്‍ ഉഖ്രവിയ്യായ വിജയം പ്രദാനം ചെയ്യുന്നതാണോഅല്ലയോ എന്ന ശരിയായ കണക്കെടുപ്പ് നടത്തണം.മഹാന്മാരായ മുന്‍ഗാമികള്‍ പലരും അങ്ങനെഉള്ളവര്‍ തന്നെയായിരുന്നു.രണ്ടാം ഖലീഫ ഉമര്‍(റ) ഓരോ ദിവസവും രാത്രി തനിച്ചു സ്വന്തം ശരീരത്തെവിചാരണ ചെയ്യുകയും ചെയ്തു പോയ കാര്യങ്ങളെ ചൊല്ലി ശരീരത്തെ ഭേദ്യം ചെയ്യുകയും ചെയ്തിരുന്നതിന്റെപാടുകള്‍ മയ്യിത്ത് കുളിപ്പിക്കുന്ന സമയത്ത് ദ്രിശ്യമായത് ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നു.അത്തരംമഹാന്മാര്‍ ദുനിയാവ് വിട്ടുള്ള രണ്ടാമത്തെ യാത്രയിലേക്ക് വിഭവങ്ങള്‍ ശേഖരിച്ചു കടന്നു പോയി.ഉമര്‍(റ)പറയാറുണ്ടായിരുന്നത് ഇങ്ങനെ ആയിരുന്നു:</div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<br /></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong></strong></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong>حاسبو قبل ان تحاسبو</strong></div>
<strong style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;"></strong><div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
</div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong>നിന്റെ ശരീരത്തെ വിചാരണ ചെയ്യപ്പെടുന്നതിന്റെ മുമ്പ് സ്വയം നീ വിചാരണ ചെയ്യുക"</strong></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<br /></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
അന്നന്ന് ഉറക്കപ്പായയില്‍ കിടക്കുന്നതിന്റെ മുമ്പ് താന്‍ ചെയ്തു കൂട്ടിയ കര്‍മ്മങ്ങളെ പറ്റി ഒരു വിചാരണസ്വന്തം നഫ്സിനോട് നടത്തുകയും അതില്‍ നിന്നും നാളത്തെ ദിവസത്തെ മുക്തമാക്കും എന്ന് പ്രതിജ്ഞഎടുക്കുകയുമാണ് വേണ്ടതെന്നു മഹാന്മാര് നമ്മെ ഉണര്‍ത്തുന്നു.ഇമാം ഗസ്സാലി (റ) നബി തങ്ങളെ തൊട്ടുഉദ്ധരിച്ച ഹദീസ് ദുനിയാവിലെ യാത്രയിലെ ഒരുക്കങ്ങളുടെ പ്രസക്തിയും സ്വശരീരത്തെ വിചാരണചെയ്യേണ്ടതിന്റെ ആവശ്യകതയുമാണ്.</div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<br /></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong>علامة إعراض الله تعالى عن العبد؛ هو إشتغاله بما لا يعنيه فمن ذهبت ساعة من عمره فى غير ما خلق له جدير بأن تطول حسرته يوم القيامة ومن جاوز الأربعين ولم يغلب خيرُه شرّه فليتجهّز إلى النار </strong></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong>"അല്ലാഹു ഒരു മനുഷ്യനില്‍ നിന്നും തിരിഞ്ഞു കളഞ്ഞു (അവനെ അവന്റെ ഇഷ്ടത്തിന് വിട്ടു) എന്നതിന്റെ അടയാളം അനാവശ്യമായ കാര്യങ്ങളില്‍ അവന് മുഴുകലാണ്.ഒരു മനുഷ്യന്റെ ആയുസ്സില്‍ ചെറിയ ഒരു സമയം അവന്റെ സ്രിഷ്ടിപ്പിന്റെ ലക്ഷ്യമെന്തൊ അതിലല്ലാതെ നഷ്ടപ്പെട്ടു പോയാല്‍ അതിന്റെ പേരില്‍ ഖിയാമ നാളില്‍ അവന്റെ ഖേദം വളരെ വലുതായിരിക്കും.ഒരു മനുഷ്യന് 40 വയസ്സെത്തിയാല്‍ അവന്റെ ജീവിതത്തെ അവനൊന്നു വിശകലനം ചെയ്തിട്ട് തിന്മയെക്കാള് നന്മ കൂടുതലായി അവനു മനസ്സിലാകുന്നില്ല എങ്കില്‍ പിന്നെ അവന് നരകത്തിലേക്ക് ഒരുങ്ങി കൊള്ളട്ടെ."</strong></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<br /></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
നാലാമത്തെ മാസം ഉമ്മയുടെ ഗര്‍ഭാശയത്തിലേക്ക് മലക്ക് വന്നു റൂഹ് ഊതുന്നതോടെ തുടങ്ങുന്നഒന്നാമത്തെ യാത്ര മരണത്തോടെ തീരുകയും രണ്ടാമത്തെ യാത്ര തുടങ്ങുകയും ചെയ്യുന്നു.എത്ര എത്ര വലിയവലിയ ആളുകള്‍ കഴിഞ്ഞു പോയി.പാല് പുഞ്ചിരിയുമായി മരണത്തെ പുല്കിയ മഹാന്മാര്.ജീവിത കാലംമുഴുക്കെ ഒരു നിമിഷം പോലും പാഴാക്കാതെ വിഭവങ്ങള്‍ ശേഖരിച്ച ആളുകള്‍.അവരെയൊക്കെ ആയാത്രയില്‍ നാം കാണും. ദുനിയവിയ്യായ ജീവിതത്തെ വിഭവ ശേഖരണത്തിന് മാത്രമായി നീക്കി വെച്ചസാധാരണക്കാരും മഹാന്മാരുമായ ആളുകള്‍ അവരുടെ വിഭവ സമൃദ്ധിയില്‍ എളുപ്പവും പ്രയാസരഹിതമായും യാത്ര ചെയ്യുന്നത് കാണുമ്പോ നമ്മുടെ അവസ്ഥ എന്താകും.ഒന്നുമൊന്നും കയ്യിലില്ലെങ്കില്‍എന്ത് ചെയ്യും? കവി പാടുന്നതിങ്ങനെ:</div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<br /></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong>إِذَا أَنْتَ لَمْ تَرْحَلْ بِزَادٍ مِنَ الْتَقَى</strong></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<br /></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<br /></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong>തഖ്വ</strong></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong> എന്ന വിഭവവുമായല്ല നിന്റെ യാത്ര ദുനിയാവില് വെച്ച് നീ പുറപ്പെടുന്നതെങ്കില്‍ </strong></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong>وَلاقَيْتَ بَعْدَ الْمَوْتِ مَنْ قَدْ تَزَوَّد</strong></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong>മരണശേഷം</strong></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong> ഒരുപാട് വിഭവങ്ങളുമായി യാത്ര പോകുന്ന ആളുകളെ നീ കാണുകയും ചെയ്താല്‍ </strong></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong>نَدِمْتَ عَلَى أَلا تَكُونَ كَمِثْلِهِ</strong></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<br /></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong>ഞാന്‍ ഇവരെ പോലെ ആയില്ലല്ലോ എന്ന് വിചാരിച്ചു നീ വിരല്‍ കടിക്കേണ്ടി വരും.</strong></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<br /></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
അന്ന്</div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
വിരല്‍ കടിച്ചത് കൊണ്ടോ അലമുറ ഇട്ടത് കൊണ്ടോ യാതൊരു ഫലവും ഇല്ല.നാമും നമ്മുടെ കയ്യിലുള്ള തഖ്വയാകുന്ന വിഭവങ്ങളും മാത്രമേ ആ യാത്രയില്‍ നമുക്ക് സഹായകമായി ഉണ്ടാകൂ. തഖ്വയാകുന്ന വിഭവം ശേഖരിച്ചവരും അല്ലാത്തവരും പിന്നീടങ്ങോട്ട് ഒരു വലിയ യാത്ര ചെയ്യേണ്ടവര്‍.എന്തെന്തെല്ലാം പ്രയാസങ്ങള്‍.ഖബര്‍,അവിടുത്തെചോദ്യങ്ങള്‍, ഉയിര്തെഴുന്നെല്പ്പ്,ശേഷം മഹ്ശാര്‍,മീസാന്‍,സ്വിറാത്ത് പാലം..അങ്ങനെ അങ്ങനെ പോകുന്ന വലിയ കടുപ്പമേറിയ അവസരങ്ങളെ നേരിടേണ്ടി വരും.കയ്യില്‍ ആവശ്യത്തിനു വിഭവങ്ങള്‍ ഉള്ളവര്‍ പ്രയാസമില്ലാതെ മുന്നോട്ടു നീങ്ങുന്നു.ഖബ്രിലെ ചോദ്യമാകുന്ന പ്രയാസം അവര്‍ക്കറിയുന്നില്ല-കാരണം അവര്‍ക്കവിടെ അവരുടെ സല്‍ക്കര്‍മ്മങ്ങള്‍ സഹായിയായി എത്തുന്നു.ആ പ്രയാസവും കഴിഞ്ഞു മഹ്ശര്‍ എന്ന അതി കഠിനമായ വിചാരനയുടെ ഭൂമിയിലേക്ക് യാത്ര ചെന്നെത്തുന്നു.</div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong><strong></strong></strong></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong><strong></strong></strong></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong>يوم نحشر المتقين إلى الرحمن وفداً</strong></div>
<strong style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;"><strong><strong><div style="line-height: 1.5em;">
<br /></div>
<div style="line-height: 1.5em;">
ونسوق المجرمين إلى جهنم ورداً</div>
<div style="line-height: 1.5em;">
(</div>
<div style="line-height: 1.5em;">
സൂറത്ത് മറിയം)</div>
<div style="line-height: 1.5em;">
(</div>
<div style="line-height: 1.5em;">
മുത്തഖികളായി ജീവിച്ചവരെ-തഖ്വ എന്നാ സാദുമായി എത്തിയവരെ-കരുണാനിധിയായറബ്ബിന്റെ മുമ്പിലേക്ക് വാഹനത്തില്‍ പുറപ്പെടുവിക്കുന്ന ദിവസം.തെമ്മാടികളായ ആളുകളെ-തഖ്വഎന്ന സാദ് കയ്യിലില്ലാത്ത- നരകത്തിലേക്ക് തെളിച്ചു വലിച്ചു കൊണ്ട് വരുന്ന ദിവസം)</div>
<div style="line-height: 1.5em;">
</div>
</strong></strong></strong><div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
</div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
അതാണ്</div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
മഹ്ഷര്‍.കഠിന കടോരമായ ചൂടിന്റെ കീഴില്‍ ഒരോരുത്തന്റെ കര്‍മ്മങ്ങളും കയ്യിലുള്ള വിഭവവും അനുസരിച്ചുള്ള പ്രയാസങ്ങളുമായി ഓരോരുത്തര് നില്ക്കുന്ന ദിവസം.മേലെ ഉദ്ധരിച്ച ആയത്ത് വിവരിച്ചു കൊണ്ട് മഹാന്മാര് പറയുന്നത്</div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong> 'സജ്ജനങ്ങളെ അതിഥികളെപ്പോലെ ആദരിച്ചും ദുഷ്ടന്മാരായ ആളുകളെ ദാഹിച്ചു വളഞ്ഞ മൃഗങ്ങളെ പോലെ ആട്ടിതെളിച്ചുമാണ് കൊണ്ട് വരിക' എന്നാണു.</strong></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
ഇങ്ങനത്തെ പ്രയാസകരമായ അവസ്ഥയും കടന്നു രക്ഷിതാവായ അല്ലാഹു ഓരോരോ നിമിഷങ്ങളെ പറ്റിയും വിചാരണ ചെയ്യാന്‍ നില്‍പ്പിക്കുന്ന രംഗം.ആരുമാരും സഹായത്തിനില്ലാതെ ആരുടെ അടുത്തേക്ക് സഹായത്തിനായി ഓടിയാലും കൈ മലര്‍ത്തി അവരൊക്കെ തിരിച്ചയക്കുന്ന നിസ്സഹായമായ അവസ്ഥയാണവിടെ.</div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong><strong></strong></strong></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong>وكلهم آتيه يوم القيامة فردا </strong></div>
<strong style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;"><strong><strong></strong></strong></strong><div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
</div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong>എല്ലാവരെയും ഒറ്റ ഒറ്റയായി ഖിയാമത്ത് നാളില്‍ കൊണ്ട് വരപ്പെടും.(സൂറത്ത് മറിയം)</strong></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<br /></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
ആയിരക്കണക്കിന്,പതിനായിരക്കണക്കിനു ആളുകളെ നിരയായി നിര്‍ത്തിക്കൊണ്ടുള്ള ചോദ്യമല്ല-മറിച്ച്കോടാനുകോടി വരുന്ന ജന വിഭാഗത്തില്‍ നിന്നും ഓരോ ഓരോ ആളെ തനിച്ചു വിളിച്ചു കൊണ്ട് വന്നുനിര്‍ത്തിയുള്ള വിചാരണ.രഹസ്യമായും പരസ്യമായും അറിഞ്ഞും അറിയാതെയും ചെയ്തു കൂട്ടിയകര്‍മ്മങ്ങളൊക്കെ പര കോടികളുടെ മുമ്പില്‍ വായിക്കപ്പെടുന്ന നാണം കെട്ടു പോകുന്ന സമയം. </div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<br /></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<br /></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong>وَتَرَى الْمُجْرِمِينَ يَوْمَئِذٍ مُّقَرَّنِينَ فِي الأَصْفَادِ</strong></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<br /></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong>سَرَابِيلُهُم مِّن قَطِرَانٍ وَتَغْشَى وُجُوهَهُمْ النَّارُ</strong></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<br /></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong>അന്ന് കുറ്റവാളികളെ കൈകാലുകള്‍ ചങ്ങലക്ക് ബന്ധിക്കപ്പെട്ടതായി കാണാം.അവര്‍ താര് കൊണ്ടുള്ള വസ്ത്രങ്ങള്‍ അണിഞ്ഞിരിക്കും.തീനാളങ്ങള്‍ അവരുടെ മുഖങ്ങളെ ആവരണം ചെയ്തിരിക്കും.(സൂറത്ത് ഇബ്രാഹീം)</strong></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<br /></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
അതും വിട്ടു മീസാനിങ്കല്‍ എത്തുന്നു.അശേഷം അനീതി കാണിക്കാത്ത അല്ലാഹുവിന്റെ പരമാധികാരത്തിനു കീഴില്‍ ഭൂമിയിലെ രാജാക്കന്മാരും നേതാക്കളും എന്ന് വേണ്ട സകലതും കീഴ് വണങ്ങി നില്ക്കുന്ന ആ സമയത്ത് നന്മ തിന്മകളുടെ ത്രാസിന് മുന്നില്‍ നില്ക്കുന്ന അവസ്ഥയും വല്ലാത്ത ഭയപ്പാടിന്റെത് തന്നെ.നന്മയാണോ തിന്മയാണോ തൂങ്ങുക.ഒരു അണുമണി തൂക്കത്തിന്റെ കനം എങ്കിലും നന്മ കൂടുതല്‍ തൂങ്ങിയാല്‍ രക്ഷപ്പെട്ടു.അല്ലാത്തവന് തകരുകയും ചെയ്യും.</div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
ചെയ്തു കൂട്ടിയ കര്‍മ്മങ്ങളെ ശരിയായി തൂക്കി വലതു കയ്യിലോ ഇടതു കയ്യിലോ കിതാബ് നല്കപ്പെടുന്നു.വലതു കയ്യില്‍ ലഭിച്ചവര്‍ സന്തോഷത്തിന്റെ ആളുകള്‍,ഇടതു കയ്യില്‍ ലഭിക്കെണ്ടവര്‍ നരകത്തിന്റെ അഗാധ ഗര്‍ത്തത്തിലേക്ക് വീഴേണ്ട ഹത ഭാഗ്യര്‍.</div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<br /></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong>وَنَضَعُ الْمَوازِينَ الْقِسْطَ لِيَوْمِ الْقِيامَةِ فَلا تُظْلَمُ نَفْسٌ شَيْئًا وَإِنْ كانَ مِثْقالَ حَبَّةٍ مِنْ خَرْدَلٍ أَتَيْنا بِها وَكَفى بِنا حاسِبِينَ</strong></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<br /></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong>ഖിയാമത്ത് നാളില്‍ എല്ലാം കൃത്യമായി തൂക്കി കണക്കാക്കപ്പെടുന്ന തുലാസുകള്‍ നാം സ്ഥാപിക്കുന്നതാണ്.കടുകുമണി തൂക്കത്തോളം ആണെങ്കിലും (അവന്റെ കര്‍മ്മങ്ങള്‍) അതും കൂടി നാം തൂക്കി നോക്കുന്നതായിരിക്കും.അന്നത്തെ ദിവസം ആരോടും അക്രമം പ്രവര്തിക്കപ്പെടുന്നതല്ല.കണക്കു നോക്കാന്‍ നാം തികച്ചും മതിയായവനാണ്.(സൂറത്ത് അമ്പിയാ)</strong></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
എല്ലാമെല്ലാം തൂക്കി നോക്കി വിഭവങ്ങളുടെ തൂക്കവും കനവും നോക്കുന്ന ആ സമയത്ത് ഒരാളും മറ്റൊരാളെ ശ്രദ്ധിക്കുന്നില്ല.ഒരോരുത്തന്റെ നഫ്സിനെക്കാള്‍ മറ്റൊന്നിനെ നോക്കാന്‍ ആര്‍ക്കും കഴിയാത്ത ആരും തുനിയാത്ത മൂന്നു അവസരങ്ങളില്‍ ഒന്ന് മീസാനിങ്കല്‍ ആണെന്ന് ഹബീബായ നബി തങ്ങള്‍ (സ്വ) പറഞ്ഞതും എത്ര വ്യക്തം.!അവിടെയും പിന്നിട്ട് അതിലുമേറെ പ്രയാസകരമായ സ്വിറാത്ത് എന്ന പാലതിങ്കലെക്ക് അവന് എത്തുന്നു.</div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
കത്തിജ്വലിക്കുന്ന നരകത്തിന്റെ മുകളില്‍ സ്ഥാപിക്കപ്പെട്ട പാലം.സത്യ നിഷേധികള്‍ക്കും വിശ്വാസികളില്‍ തെറ്റുകാരായവര്‍ക്കും മുടിയെക്കാള്‍ നേര്മ്മയുള്ളതും വാളിനേക്കാള്‍ മൂര്ച്ചയുള്ളതുമായി അനുഭവപ്പെടുന്നു.എന്നാല്‍ തഖ്വ എന്ന സാദുമായി ഒന്നാമത്തെ യാത്ര വിട്ടു രണ്ടാം യാത്ര തുടങ്ങിയവാണ് വളരെ എളുപ്പം പാലവും കടന്ന്നു സുഖലോക സ്വര്‍ഗത്തെ പ്രാപിക്കാന്‍ കഴിയുന്നു.അല്ലാത്തവന് ആഴമേറിയ കഠിന കടോരമായ നരകാഗ്നിയിലെ വിരകുകള്‍ ആയി വീണു പോകുന്നു.ഓരോരുത്തര്‍ക്കും അവരുടെ സല്ക്കര്മ്മത്തിനു അനുസരിച്ച് അവിടെ വെളിച്ചം നല്കപ്പെടും.ആ വെളിച്ചത്തിലൂടെ വിജയിയായ മനുഷ്യന് അക്കരെ എത്തുന്നു.അല്ലാത്തവന് കൂരിരുട്ടില്‍ വഴി തടഞ്ഞു അഗാധമായ ശിക്ഷയിലേക്ക് വീണു പോകുന്നു.അവിടെയും തഖ്വയില്‍ മുന്‍ നടന്നവര്‍ക്ക് പര്‍വത സമാനമായ വെളിച്ചം ലഭിക്കുമ്പോള്‍ അതില്‍ കുറവുള്ളവര്‍ക്ക് അതിനനുസരിച്ച് കുറഞ്ഞ ചിമ്മിനി വിളക്കിന്റെ തിരി പോലെയുള്ള വെളിച്ചം ലഭിക്കുന്നു.</div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
അവിടെ വെച്ച് വേര്‍പിരിയുകയാണ് അത് വരെ ഒന്നിച്ചു യാത്ര ചെയ്ത നല്ല നല്ല വിഭവങ്ങള്‍ ഉള്ളവരും ഇല്ലാത്തവരുമായ മനുഷ്യര്‍.ചിലര്‍ അവര്‍ക്കൊരുക്കി വെച്ചിരിക്കുന്ന സുഖലോക സ്വര്‍ഗത്തില്‍ നിത്യ താമസക്കാരായി വിജയിക്കുന്നു.മറ്റൊരു കൂട്ടര് ഇതിന്റെ രണ്ടിന്റെയും ഇടയില്‍ അഅറാഫ് എന്ന മതിലില്‍ എത്തിച്ചേരുന്നു.നരക സ്വര്‍ഗങ്ങളുടെ നടുവില്‍.പ്രതിഫലങ്ങള്‍ അര്‍ഹിച്ചതനുസരിച്ചു നല്കപ്പെടുന്നതോട് കൂടെ യാത്രകള്‍ അവസാനിക്കുന്നു.മരണത്തോട് കൂടെ തുടങ്ങിയ നീണ്ട യാത്ര.</div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
ഒന്നാമത്തെ യാത്രയില്‍ കൃത്യമായി വിത്തുകള്‍ പാകി പരിപാലിച്ചു കൃഷി ചെയ്ത മുത്തഖികള്‍ മാത്രം ആയിരിക്കും വിജയികള്‍.അവരുടെ വിളവ് അള്ളാഹു അവന്റെ റഹ്മത്തിനാല്‍ പൊതിഞ്ഞു ഇരട്ടി ഇരട്ടി ആയി നല്കുന്നു.അത്ഭുതങ്ങളുടെ ദുനിയാവിലെ ബുദ്ധിയോ ശക്തിയോ വെച്ച് നിരൂപിക്കാണോ സങ്കല്പ്പിക്കാണോ പറ്റാത്ത അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ വീടായ സ്വര്ഗമാനവരുടെ കാല കാലത്തെ താമസ സ്ഥലം.തഖ്വയുടെ സാദ് ശേഖരിക്കാതെ പരാജിതരായവരുടെ നരക ലോകമാകട്ടെ ആര്‍ക്കുമാര്‍ക്കും വിവരിക്കാന്‍ കഴിയാത്ത അത്രയും കടോരം.ചെയ്തു കൂട്ടിയതിന്റെ കണക്കനുസരിച്ചുള്ള ശിക്ഷയും അവന് ഏല്‍ക്കേണ്ടി വരുന്നു.</div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
ഇങ്ങനെ രക്ഷയുടെതാകട്ടെ ശിക്ഷയുടെതാകട്ടെ രണ്ടിന്റെയും നിദാനം ആകുന്നത് നമ്മുടെ ദുനിയാവിലൂടെ ഉള്ള ഒന്നാമത്തെ യാത്രയാണ്.ബുദ്ധിമാനായ മനുഷ്യന് ഒരിക്കലും കാല കാലത്തെ സന്തോഷം വിറ്റ് ചെറിയ കാലത്തെ സുഖലോലുപത ആഗ്രഹിക്കില്ല.ഹബീബായ നബി തങ്ങള്‍ (സ്വ) തന്നെ ഇത് വിവരിച്ചതിങ്ങനെ:"സ്വശരീരത്തെ വിചാരണ ചെയ്യുകയും മരണാനന്തര ജീവിതത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാന്.ശരീരത്തെ അതിന്റെ ഇച്ചകളുടെ പിന്നാലെ വിടുകയും അല്ലാഹുവില്‍ പലതരം മോഹങ്ങള്‍ വെച്ച് പുലര്‍ത്തുകയും ചെയ്യുന്നവനാണ് ചിന്താ ശൂന്യന്‍."(തുര്‍മുദി)</div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
ആഖിറവും ഇഹലോകവും രണ്ടും ആസ്വദിക്കാന്‍ ആര്‍ക്കും കഴിയില്ല.ഒന്നിന് പിന്നാലെ പായുന്നവന് മറ്റേത് നഷ്ടപ്പെടുന്നു.</div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong>'ഇഹവും പരവും സഹ ഭാര്യമാരെ പോലെയാണ്.ഒരാളെ പ്രീതിപ്പെടുത്തിയാല്‍ മറ്റെയാള്‍ പിണങ്ങും'</strong></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
എന്നായിരുന്നു മഹാനായ വഹബ് ഇബ്നു മുബഹ് (റ) പറഞ്ഞത്.</div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong>ياأيها الذين آمنوا اتقوا الله ولتنظر نفس ماقدمت لغدٍ واتقوا الله إن الله خبير بما تعملون</strong></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
<strong>(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളത്തെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി എല്ലാമെല്ലാം അറിയുന്നവനാകുന്നു.)</strong></div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
തഖ്വയാകുന്ന സാദുമായി അല്ലാഹുവിന്റെ സന്നിധിയിലേക്ക് യാത്രയാകുന്ന മുത്തഖീങ്ങളില്‍ നാഥാ നീ ഞങ്ങളെയും ചേര്‍ക്കണേ അല്ലാഹ്.ആഖിറം നഷ്ടപ്പെട്ടു പോകുന്ന പാപികളില്‍ ഞങ്ങളെ ചെര്‍ക്കല്ലേ റബ്ബേ.അവസാനം നിന്റെ സ്വര്‍ഗീയ ആരാമത്തില്‍ നീ ഞങ്ങളെ കടത്തി സന്തോഷിപ്പിക്കണേ തമ്പുരാനേ..</div>
<div style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 10.909090995788574px; line-height: 16.5px;">
.''</div>
</div>
sunnikeralahttp://www.blogger.com/profile/06142710111238582789noreply@blogger.com0tag:blogger.com,1999:blog-2831502190635972422.post-3856370079402684012012-12-24T07:21:00.000-08:002012-12-24T07:46:13.111-08:00മരണം ഒരു വല്ലാത്ത യാഥാര്‍ത്ഥ്യം , aboo zahid <div dir="ltr" style="text-align: left;" trbidi="on">
<br />
<em><strong>بسم الله الرحمن الرحیم</strong></em><br />
മരണം ഒരു വല്ലാത്ത യാഥാര്‍ത്ഥ്യം തന്നെ.എന്തെന്തെല്ലാം കാര്യങ്ങള്‍ കണക്കു കൂട്ടി വെച്ച മനുഷ്യരാണ് വളരെ വളരെ പെട്ടെന്ന് എല്ലാം വിട്ടെറിഞ്ഞ് മലക്കുല് മൌത്തിന്റെ കൂടെ പോകേണ്ടി വരുന്നത്...!ആശകളും പ്രതീക്ഷകളുമായി അടുത്ത പുലരിയെ കാത്തിരിക്കുന്ന മനുഷ്യരിലേക്ക് ക്ഷണിക്കപ്പെടാത്ത വിരുന്നുകാരനായി മരണത്തിന്റെ മാലാഖ കടന്നു വരുന്നു.ഇത് ഹക്കീമായ തികഞ്ഞ യുക്തിയോടെ മാത്രം എല്ലാം സംവിധാനിക്കുന്ന അല്ലാഹുവിന്റെ നിയതിയാണ്.ആരുമാരും രക്ഷപ്പെടാത്ത തീരുമാനം.ജനിച്ചു എങ്കില്‍ ഒരു നാള് മരിക്കും.നമ്മുടെ ജനനത്തിലും നമ്മുടെ മരണത്തിലും എല്ലാം അല്ലാഹുവിനു തികഞ്ഞ യുക്തിയും തീരുമാനങ്ങളും ആസൂത്രണങ്ങളും ഉണ്ട്.അല്ലാഹു നമുക്ക് മൌതും ഹയാത്തും ക്രമീകരിച്ചിരിക്കുന്നത് തന്നെ<br />
<strong>ليبلوكم ايكم احسن عملا</strong><br />
<strong> 'നിങ്ങളില്‍ ഏറ്റവും സല്ക്കര്‍മ്മകാരികള്‍ ആര്' എന്നറിയുന്നതിലെക്കാണ്.</strong><br />
മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും ചിന്തകളും ആട്ടനക്കങ്ങള്‍ മുഴുക്കെയും രക്ഷിതാവായ റബ്ബിന്റെ ത്വാഅതിലേക്ക് വരുത്താന്‍ മരണം എന്ന പ്രതിഭാസം ഇല്ലായിരുന്നു എങ്കില്‍ സാധ്യമാകും ആയിരുന്നില്ല.മരണ ഭയവും കിട്ടാന്‍ പോകുന്ന സൌഭാഗ്യങ്ങളുടെ പ്രതീക്ഷയും തന്നെയാണ് നന്മയുടെ മാനദണ്ഡം.<br />
വിശ്രമം ഇല്ലാതെ ദുനിയാവ് നേടിയെടുക്കാനുള്ള ഓട്ടത്തിനിടെ എത്രയെത്ര പ്രയാസങ്ങള്‍ താണ്ടെണ്ടി വരുന്നു.ഒരു അടി പോലും മുന്നോട്ടു നീങ്ങാന്‍ കഴിയില്ല എന്ന് ചിന്തിച്ചു പോകുന്ന കടു കടുത്തപ്രയാസങ്ങള്‍.നമ്മുടെ മോഹവും ആശയുമാകട്ടെ ഒരു പ്രയാസവുമില്ലാത ജീവിതവും.പൂര്‍ണ്ണമായും പ്രയാസ രഹിതമായ ജീവിതം ആര്‍ക്കുമില്ല.പക്ഷെ അഭിമുഖീകരിക്കുന്നതിലെ വ്യത്യാസം അതിന്റെ പ്രതിഫലനതിലും പ്രകടമാകും.ദുനിയാവിലും ആഖിറത്തിലും.ഓരോ പ്രയാസങ്ങളും വരുമ്പോ അല്ലാഹുവിലേക്ക് അര്‍പ്പിച്ചു കൊണ്ടുള്ള ജീവിതത്തിനു ഈമാനിന്റെ തെളിച്ചവും വെളിച്ചവും വരുന്നു.അക്ഷമയും പൊറുതികേടും സല്ഫലങ്ങള് തരുകയുമില്ല വിശ്വാസത്തിന്റെ ബലക്കുറവ് പ്രകടമാക്കുകയും ചെയ്യുന്നു.ഉടമയായ അല്ലാഹു അവന്റെ സൃഷ്ടിയുടെ പ്രത്യേകത തന്നെ വിവരിക്കുന്നത് ഇത് സാധൂകരിക്കുന്നു<br />
<br />
<strong>لقد خلقناالانسان في كبد(തീര്‍ച്ചയായും ക്ലേശത്തിലായിട്ടാണ് മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത്) (ഖുര്‍-ആന്‍ സൂറത്തുല്‍ ബലദ്).</strong><br />
<br />
ഇഹലോകത്തിന്റെ നിറം പിടിച്ച ജീവിത രീതിയില്‍ ഒരു വിധത്തിലും മറ്റുള്ളവന് പുറകില്‍ നില്‍ക്കരുത് എന്ന മത്സര ബുദ്ധിയോടെ ഓടി നടക്കുന്നു നാമെല്ലാം.പണം കൊടുത്തു വാങ്ങാവുന്ന സുഖങ്ങളെല്ലാം ഒരോരുത്തന്റെ സാമ്പത്തിക നിലക്കനുസരിച്ചു വാങ്ങിക്കൂട്ടുന്നു.എങ്ങു നോക്കിയാലും കളിയും ചിരിയും വിനോദവും മാത്രം.തമാശകളും പൊട്ടിച്ചിരികളും കൈ കൊട്ടലുകളും അലങ്കാരമെകുന്ന ആസ്വാദനങ്ങളുടെ നിമിഷങ്ങള്‍.കല്യാണ വീടുകള്‍,ആഘോഷ സ്ഥലങ്ങള്‍,നാട്ടുവഴിയിലെ ചായക്കട..എന്നിങ്ങനെയുള്ള സ്ഥിരം സൊറ പറയല്‍ വേദികള്‍-സത്യമോ കളവോ എന്ന് നോക്കാതെ,ഉള്ളതോ ഇല്ലാത്തതോ എന്ന് നോക്കാതെ ഗീബതോ നമീമതോ എന്ന് നോക്കാതെ നാമോരോരുത്തരും നമ്മുടെ സാന്നിധ്യം അറിയിക്കുന്നു.ചിലപ്പോള്‍ വാക്കുകള്‍ കൊണ്ട്,മറ്റു ചിലപ്പോള്‍ ചിരി കൊണ്ട്,ചിലപ്പോ കയ്യടി കൊണ്ട്.എവിടെയും നാമും ഉണ്ട് ഒരു പടി മുന്നില്‍. <br />
അല്ലാഹു ഇതിനെ ശരിക്കും ഓര്‍മിപ്പിക്കുന്നു -<br />
<br />
<strong>ما يلفظ من قول إلا لديه رقيب عتيد</strong><br />
<br />
<strong>(അവന്റെ അടുത്ത് സന്നിഹിതരായിരിക്കുന്ന നിരീക്ഷകര്‍ ഉണ്ടായിട്ടല്ലാതെ ഒരു വാക്കും അവന് ഉച്ചരിക്കില്ല(റക്കീബ്,അതീദ് എന്ന രണ്ടു മലക്കുകള്‍ നമ്മോടൊപ്പം തന്നെ ഉണ്ട്.എല്ലാം രേഖപ്പെടുത്തിക്കൊണ്ട്)-സൂറത്ത് ഖാഫ്).</strong><br />
<br />
പക്ഷെ ഇടയില്‍ രംഗ ബോധമില്ലാതെ കടന്നു വരുന്ന മരണത്തിന്റെ തണുത്ത കരങ്ങളെ നാം മറക്കുകയാണ്.മനപ്പൂര്‍വ്വം ആകാം,ആകസ്മികം ആകാം.എങ്ങനെ ആയാലും നാം മറക്കാന്‍ ശ്രമിക്കുന്ന ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത മരണം നമ്മെ പിടി കൂടുക തന്നെ ചെയ്യും എന്നതിന് നാമോരോരുത്തരും എത്ര തവണ സാക്ഷിയായി..വേണ്ടപ്പെട്ട പലരും പോയി ആ വഴിയെ നാമും പോകും എന്നറിയാം. പക്ഷെ എന്തോ ഒരു ഇഷ്ടമില്ലായ്മ അത് ചിന്തിക്കാന്‍.'ഏതൊരു ശരീരവും മരണത്തെ ആസ്വദിക്കുന്നതാണ്' എന്ന ആയത്ത് കൊച്ചു കുട്ടികള്‍ക്ക് പോലും മനപ്പാടമാണ്.എത്ര മാറി നിന്നാലും ഓര്‍ക്കാതിരുന്നാലും മരണം തേടിയെത്തും.നിശ്ചയം.<br />
<br />
<strong>قل إن الموت الذي تفرون منه فإنه ملاقيكم.</strong><br />
<strong>(നബിയെ-അവിടുന്ന് പറയുക,ഇതൊരു മരണത്തില്‍ നിന്നും നിങ്ങള്‍ ഓടി അകലുന്നുവോ ആ മരണം തീര്‍ച്ചയായും നിങ്ങളെ അഭിമുഖീകരിക്കുക തന്നെ ചെയ്യും-സൂറത്ത് ജുമുഅ).</strong><br />
<br />
എവിടെ എങ്ങനെ എപ്പോള്‍ എന്നറിയാതെ മരണം നമ്മെയും കാത്തിരിക്കുന്നു.ഒരു ദിവസം 70 പ്രാവശ്യം മരണത്തിന്റെ മാലാഖ നമ്മെ വിസിറ്റ് ചെയ്തു പോകുന്നുണ്ടത്രെ..!ആര്‍ക്ക് കഴിയും ആ മലക്കിനെ പ്രതിരോധിക്കാന്‍?നമ്മുടെ കളിചിരികളും തമാശകളും കണ്ട് അസ്രായീല് ചിരിക്കുന്നുണ്ടാകണം-നമ്മുടെ വിഡ്ഢിത്തം ഓര്‍ത്ത്.അടുത്ത നിമിഷം മരിക്കാനുള്ള ഇവന് ഇപ്പോഴും ദുനിയാവിന്റെ പളപ്പില്‍ ആടി തിമര്‍ക്കുന്നു എന്ന് പറഞ്ഞ്..!<br />
ഒരു കവി പാടുന്നതിങ്ങനെ:<br />
<br />
<strong> أما والله لو علم الأنام .. ... .. لم خلقوا لما غفلوا وناموا</strong><br />
<strong>(അറിയുക-അല്ലാഹുവാണേ,സൃഷ്ടികള്‍ തങ്ങള്‍ എന്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടിരുന്നു എന്ന് അറിയുന്നു എങ്കില്‍ അവര്‍ അശ്രദ്ധരാകുകയോ നിദ്രയിലാഴുകയോ ചെയ്യുമായിരുന്നില്ല) </strong><br />
<strong> </strong><br />
<strong> </strong><strong> </strong><br />
<strong>لقد خلقوا لما لو أبصرته .. ... .. عيون قلوبهم لتاهوا وهاموا(ഏതൊരു കാര്യത്തിനു വേണ്ടിയാണോ താന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അതെങ്ങാനും അവന് തന്റെ അകക്കണ്ണ് കൊണ്ട് കാണുന്നു എങ്കില്‍ അവര്‍ സ്വന്തം വീട് പോലും വിട്ടു പോകുകയും പരിഭ്രാന്തരാകുകയും ചെയ്യുമായിരുന്നു.)</strong><br />
<strong> </strong><br />
<strong> </strong><br />
<strong>مماتٌ ثم قبرٌ ثم حشرٌ .. ... .. وتوبيخ وأهوالٌ عظامُ(മരണം,ശേഷം ഖബര്‍,പിന്നെ പുനര്‍ ജീവിതം,മഹ്ഷര്‍,വലിയ വലിയ ഭീകരമായ അനുഭവങ്ങള്‍).</strong><br />
<strong> </strong><br />
മരണത്തെ ഓര്‍ക്കേണ്ട പോലെ ഓര്‍ക്കുകയും മരണ ശേഷമുള്ള ഭീകരമായ അനുഭവങ്ങളെ പറ്റിയുള്ള ശരിയായ അവബൊധവുമാണ് എനിക്കും നിങ്ങള്‍ക്കും വേണ്ടത്.<strong>'</strong><strong>എല്ലാ രസങ്ങള്ക്കും വിരാമമിടുന്ന മരണത്തെ നിങ്ങള്‍ ധാരാളമായി ഓര്‍ക്കണം' </strong>എന്ന് നബി തങ്ങള്‍ (സ്വ) ഒരവസരം പറയുകയുണ്ടായി.കളിച്ചു ചിരിച്ചു സൊറ പറഞ്ഞിരിക്കുന്ന സ്വഹാബതിന്റെ സദസ്സിലേക്ക് വന്നു ചേര്‍ന്ന നബി തങ്ങള്‍ (സ്വ) ദേഷ്യത്തോടെ അവരെ ഉപദേശിച്ചു ഉപദേശിച്ചു പറഞ്ഞത്<strong> 'ഞാന്‍ അറിഞ്ഞത് നിങ്ങള്‍ അറിഞ്ഞിരുന്നു എങ്കില്‍ വളരെ കുറച്ചു മാത്രം ചിരിക്കുകയും അധികം കരയുകയും ചെയ്യും' </strong>എന്നായിരുന്നു.എന്തെല്ലാം പ്രയാസകരമായ അനുഭവങ്ങള്‍ വരാനിരിക്കുന്നു.എല്ലാത്തിലും വിജയി ആകണമെങ്കില്‍ എത്ര ശ്രദ്ധയോടെ ജീവിക്കണം.എത്ര സുന്ദരമായി മരണത്തെ പുല്കണം.കാത്തിരിക്കാന്‍ž എവിടെ സമയം,'നാളതെക്ക് എന്ത് ഒരുക്കി വെച്ച് എന്ന് ഓരോരുത്തരും ചിന്തിക്കട്ടെ' എന്ന് അല്ലാഹു ഉല്ബോധിപ്പിക്കുന്നു നമ്മെ.മാനത്തെ പൊന്‍ താരകങ്ങളായ സ്വഹാബാക്കള്‍ എത്ര സൂക്ഷ്മാലുക്കളായിരുന്നു..! <strong> </strong><br />
<strong></strong><br />
<strong><br />
<em><strong><em> </em></strong></em><br />
<strong>ഹസന് (റ) പറഞ്ഞതിങ്ങനെ:"സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഒട്ടും വൈകിക്കരുത്,ജീവിതം എന്നാല്‍ കുറെ ശ്വാസങ്ങള്‍ മാത്രമാണ്.അവ നിലക്കുന്നതോടെ കര്‍മ്മങ്ങളും നിലക്കും'</strong>.</strong><br />
മരിക്കാന്‍ കിടക്കുന്ന വ്യക്തി അനുഭവിക്കുന്ന പ്രയാസങ്ങളും യാതനകളും പൂര്‍ണ്ണമായും നമുക്ക് അനുഭവിച്ചറിയാന്‍ വഴിയില്ല.എന്നാല്‍ വളരെയേറെ വേദനാജനകം ആയ അനുഭവം തന്നെയാണ് മരണം.പ്രവാചകര്‍ ഈസാ നബി (അ)ഒരവസരം തന്റെ സമൂഹത്തിലെ ആളുകളുടെ ആവശ്യ പ്രകാരം നൂഹ് നബി(അ) യുടെ പുത്രന് സാം നെ ജീവിപ്പിക്കുകയും അവരോടു അവരുടെ മരണത്തിന്റെ വേദനയെ പറ്റി ചോദിച്ചപ്പോള്‍ മഹാന് പറഞ്ഞത്<br />
<strong>'നബിയെ,നാലായിരം വര്‍ഷമായി ഞാന്‍ മരിച്ചിട്ട്,എന്നാല്‍ ഇന്ന് വരെ എന്റെ റൂഹ് അസ്രായീല് പിടിക്കുന്ന സമയത്തുണ്ടായ വേദന എന്റെ തൊണ്ടയില്‍ നിന്നും പോയിട്ടില്ല'</strong><br />
എന്നത്രെ.ഇതില്‍ കൂടുതല്‍ ആ വേദനയെ പറ്റി ഒരു ഊഹം ലഭിക്കാന്‍ മറ്റൊന്നും തന്നെ വേണ്ടതില്ല.അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും ലഘുവായി റൂഹ് പിടിക്കപ്പെട്ടത് ഹബീബായ നബി തങ്ങള്‍ (സ്വ) യാണെന്ന് നാമെല്ലാം പഠിച്ചവരാണ്.എന്നാല്‍ അവിടുന്ന് മരണ സമയത്ത് അനുഭവിക്കുന്ന വേദന കണ്ടിട്ട് സഹിക്കാന്‍ കഴിയാതെ ഫാത്തിമാ ബീവി പൊട്ടിക്കരഞ്ഞു പോയത് ചരിത്രത്തില്‍ എഴുതപ്പെട്ടു കിടക്കുന്നു.അത്രയേറെ പ്രയാസം.ഒഴിച്ച് കൂടാന്‍ കഴിയാത്ത ബുദ്ധിമുട്ടുകള്‍.<br />
അത് വരെ അവന്റെ പ്രവര്തികല്‍ക്കൊക്കെ മൂക സാക്ഷികളായി എല്ലാം റെക്കോര്‍ഡ് ആക്കി വെക്കുന്ന രണ്ടു മലക്കുകള്‍ അവന്റെ ചുമലില്‍ നിന്നും ഇറങ്ങി വന്നു അവനോടു സംസാരിക്കുന്നതും ഹബീബായ നബി തങ്ങള്‍ (സ്വ) നമുക്ക് പഠിപ്പിക്കുന്നു :<br />
<strong>ما من ميت يموت حتى يتراءى له ملكان الكاتبان عمله- فإن كان مطيعا قالا له جزاك الله عنا خيرا- فرب مجلس صدق أجلستنا- و عمل صالح قد أحضرتنا- و إن كان فاجرا قالا لا جزاك الله عنا خيرا- فرب مجلس سوء قد أجلستنا- و عمل غير صالح قد أحضرتنا و كلام قبيح قد أسمعتنا</strong><br />
<strong>ഏതൊരു മനുഷ്യനും മരിക്കാന്‍ അടുത്ത സമയത്ത് അവന്റെ ചുമലിലുള്ള മലക്കുകള്‍ ഇറങ്ങി വന്നു നല്ല മനുഷ്യന് ആണെങ്കില്‍ അവനോടു പറയും :അല്ലാഹു നിനക്ക് നന്മ തരട്ടെ,എത്ര എത്ര നല്ല സദസ്സുകളിലാണ് നീ ഞങ്ങളെ കൊണ്ട് പോയി ഇരുത്തിയത്,എത്ര സല്‍ക്കര്‍മ്മങ്ങള്‍ ആണ് നീ ഞങ്ങളെ കാഴ്ച്ചക്കാരനാക്കിയത്.ഇനി മരിക്കാന്‍ കിടക്കുന്ന വ്യക്തി മോശക്കാരന്‍ ആണെങ്കില്‍ അവനോടു മലക്കുകള്‍ പറയും:അല്ലാഹു നിനക്കൊരു നന്മയും തരാതിരിക്കട്ടെ,എത്ര മോശം സദസ്സുകളിലാണ് നീ ഞങ്ങളെ കൊണ്ട് പോയി ഇരുത്തിയത്?,എത്ര മോശം കര്മ്മങ്ങള്ക്കാണ് നീ ഞങ്ങളെ സാക്ഷിയാക്കിയത്?,എത്ര മോശം സംസാരങ്ങള്‍ക്കാണ് നീ ഞങ്ങളെ കേള്‍വിക്കാരനാക്കിയത്?''</strong><br />
ഇത്തരം വലിയ വലിയ അനുഭവങ്ങള്‍ നമ്മുടെ തൊട്ടു മുന്നില്‍ വെച്ച അനുഭവിച്ചു ഒരുക്കി വെച്ച നല്ലതോ ചീത്തയോ ആയ പ്രതിഫലതിലെക്ക് നമ്മില്‍ നിന്നും പലരും നടന്നു നീങ്ങി.വൈകാതെ നാമും പോകും.കളിയിലും ചിരിയിലും തമാഷകളിലും ഒപ്പം കൂടിയവര്‍ ആരും വരില്ല നമുക്ക് സഹായവുമായി ഖബ്രില്.ദുനിയാവില് വാരിക്കൂട്ടിയതിനൊക്കെ പുതിയ അവകാശികള്‍ ആയി.നമുക്കുള്ളത് ആറടി മണ്ണ്- അതാകട്ടെ നമ്മുടെ ശരീരം ദ്രവിച്ചു കഴിഞ്ഞാല്‍ അന്യനു അവകാശപ്പെട്ട മണ്ണ്-,മൂന്നു കഷണം തുണി.ഒപ്പം പോരുന്നവരൊക്കെ തിരിച്ചു പോരും.നബി തങ്ങള്‍ പറഞ്ഞു:<br />
<strong> </strong><br />
<br />
<strong><em><em></em></em></strong><br />
<strong><em><strong><em> <br />
يتبع الميت ثلاث فيرجع اثنان ويبقى واحد يتبعه أهله وماله وعمله فيرجع أهله وماله ويبقى عمله'</em></strong></em><strong> </strong><strong>മൂന്നു കാര്യങ്ങള്‍ മയ്യിത്തിനെ അനുഗമിക്കും,രണ്ടെണ്ണം അവനെയും തനിച്ചാക്കി മടങ്ങി പോരും,ഒന്ന് മാത്രം ബാക്കിയാകും അവന്റെ ഒപ്പം.അവന്റെ കുടുംബക്കാരും അവന്റെ സമ്പത്തില്‍ ചിലതും തിരിച്ചു പോരും.അവന്റെ കര്‍മ്മങ്ങള്‍ അവനോടൊപ്പം ബാക്കിയാകും'.(ബുഖാരി)</strong><strong> </strong><em><strong><em> </em></strong></em></strong><br />
നല്ലതോ ചീത്തയോ ആയ കര്‍മ്മങ്ങള്‍ അവന്റെത് അവനൊപ്പം ബാക്കിയാകും.മറ്റുള്ളതെല്ലാം മുറിഞ്ഞു.നേരാം വണ്ണം വളര്‍ത്തിയ നല്ല മക്കള്‍ ഉണ്ടെങ്കില്‍ അവരുടെ പ്രാര്‍ഥനയും ജീവിത കാലത്ത് ചെയ്ത ജാരിയ്യായ സ്വദഖയും നാഫിആയ ഇല്മ് അവന് നേടി പകര്‍ന്നു കൊടുത്തിരുന്നു എങ്കില്‍ അതും അവനിലേക്ക് നന്മകള് എത്തിച്ചു കൊണ്ടേയിരിക്കും-മറ്റെല്ലാം എല്ലാം തീരും.തിരിച്ചു വരാത്ത ആ യാത്ര പോകാന്‍ അടുത്താണ് നാം.വളരെ അടുത്ത്.ചെരുപ്പിന്റെ വാറും വിരലുകളും എത്ര അടുതിരിക്കുന്നോ അത്രയും അടുത്ത്.സലീമായ ഖല്‍ബോട് കൂടി നാഥനെ കണ്ടെത്താന്‍ കഴിയണം.അവനിലേക്ക് മടങ്ങാന്‍ കഴിയണം.കളികളും ചിരികളും ഒരല്പം ആവാം.മനസ്സിനെ മന്ദീഭവിപ്പിക്കുന്ന ആഖിരത്തിന്റെ ഓര്‍മ്മകളെ ഇല്ലാതാക്കുന്ന രീതിയില്‍ ആകരുത്.മനസ്സിന് മടുപ്പ് വന്നാല്‍ അതിനു അന്ധത ബാധിക്കും എന്ന് അലി(റ) പറയുകയുണ്ടായി.നബി തങ്ങള്‍ (സ്വ) തന്നെ പറഞ്ഞു:<br />
<strong> </strong><br />
<strong></strong><br />
<strong> </strong><strong>الهوا والعبوا ؛ فإني أكره أن يرى في دينكم غلظة(നിങ്ങള്‍ക്ക് അല്‍പ്പം കളിയും വിനോദവും ആകാം.നിങ്ങളുടെ മത നിഷ്ടയില്‍ പരുഷത കാണുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല-ബൈഹക്കി)<br />
</strong><br />
ഇതിന്റെയും അപ്പുറം രക്ഷിതാവിന്റെ ഓര്‍മ്മകളെയും അവന്റെ നിയമങ്ങളെയും കാറ്റില്‍ പറത്തുന്ന വെറും കളിയും ചിരിയും മുസ്ലിമിന് അന്യമാണ്.അല്ലാഹുവിന്റെ കലാം നമ്മെ ഒര്മപ്പെടുതുന്നത് ഇങ്ങനെ:<br />
<strong> </strong><br />
<strong></strong><br />
<strong> <br />
وما الحياة الدنيا إلا لعب ولهو وللدار الآخرة خير للذين يتقون أفلا تعقلون(ഐഹിക ജീവിതം കളിയും വിനോദവും മാത്രമാണ്.പാരത്രീക ലോകമാണ് അല്ലാഹുവിനെ ഭയക്കുന്നവര്‍ക്ക് ഉത്തമം ആയിട്ടുള്ളത്.നിങ്ങള്‍ ചിന്തിക്കുന്നില്ലയോ?-സൂറത്തുല്‍ അന്‍ആം).<br />
<strong> </strong></strong><br />
<strong>സന്തോഷത്തോടെ പുഞ്ചിരിയോടെ അല്ലാഹുവിന്റെ റഹ്മത്തിന്റെ മാലാഖമാരുടെ സാന്ത്വന വാക്കുകളും കേട്ട് കൊണ്ട് രക്ഷിതാവിലെക്ക് മടങ്ങി പോകണം.അത്തരക്കാര്‍ ആരാണെന്നും അല്ലാഹു തന്നെ വിവരിക്കുന്നു : </strong><br />
<strong>إن الذين قالوا ربنا الله ثم استقاموا تتنزل عليهم الملائكة ألا تخافوا </strong><strong>ولا تحزنوا وأبشروا بالجنة التي كنتم توعدون</strong><br />
എന്റെ റബ്ബ് അല്ലാഹു ആണ് എന്ന് പറയുകയും അതനുസരിച്ച് മുസ്തക്കീം ആയ വഴിയിലൂടെ ജീവിക്കുകയും ചെയ്തവരുടെ മരണ സമയത്ത് അല്ലാഹുവിന്റെ റഹ്മത്തിന്റെ മലക്കുകള്‍ ഇറങ്ങി വന്നു അവനോടു പറയും,പേടിക്കുകയോ പ്രയാസപ്പെടുകയോ വേണ്ടതില്ല,അല്ലാഹു ഓഫര്‍ ചെയ്ത സ്വര്‍ഗീയ ലോകത്തേക്ക് നീ പ്രവേശിച്ചു കൊള്ളുക' .<br />
<br />
<strong></strong><br />
<strong> ഇത്തരം സന്മാര്ഗികളുടെ മരണം അല്ലാഹു നമുക്ക് തരട്ടെ.അല്ലാഹുവേ,ഈമാന്‍ സലാമത്തായി സ്വര്‍ഗത്തിന്റെ ഫോട്ടോ കണ്ടു പുഞ്ചിരിയോടെ മരണത്തെ പുല്കാന് ഞങ്ങളെ നീ തുണക്കണേ അല്ലാഹ്.ഞങ്ങളില്‍ നിന്നും മരിച്ചു പിരിഞ്ഞവരുടെ ഖബറിടം നീ സ്വര്‍ഗം ആക്കിക്കൊടുക്കണേ നാഥാ..ആമീന്‍ </strong></div>
sunnikeralahttp://www.blogger.com/profile/06142710111238582789noreply@blogger.com1tag:blogger.com,1999:blog-2831502190635972422.post-27628047444561843852012-11-04T01:17:00.000-07:002012-11-04T01:21:14.781-07:00സര്‍ക്കാര്‍ വിരുദ്ധസമരവും സമസ്തയുടെ നയവും , ഇബ്രാഹിം വഹബി തോന്നിപ്പാടം<div dir="ltr" style="text-align: left;" trbidi="on">
<span style="background-color: white; color: #222222; font-family: arial, sans-serif; font-weight: bold;"> പുരാതന കാലം മുതല്‍ രാജഭരണം നിലനിന്നിരുന്ന ഇന്ത്യഉപഭൂഖണ്ഡത്തില്‍ ആരംഭകാലത്ത് തന്നെ ഇസ്ലാം എത്തിയിരുന്നല്ലോ . ഒരുപാട് വിദേശികള്‍ കയറിവരികയും ഭരിക്കുകയും ചെയ്ത ഇന്ത്യയില്‍ , എഴുന്നൂറ് വര്ഷകത്തോളം മുസ്ലിം രാജഭരണം [ഇസ്ലാമിക ഭരണമല്ല ]നിലനിന്നിട്ടുമുണ്ട് , അവസാനമത് ബ്രട്ടീഷ് സാമ്രാജ്യത്തിനു കീഴിലായി , വ്യവസ്ഥാപിത നിയമങ്ങളോ,ലിഗിത നടപടി ക്രമങ്ങളോ ഇല്ലാതിരുന്ന ഹിന്ദുനാട്ടു രാജാക്കന്മാരുടെ ഭരണകാലത്ത് [ മലബാറിലെ നായര്പടയാളികളെ പോലുള്ള ]ചില തെമ്മാടികളുടെ അതിക്രമങ്ങള്‍ കൊണ്ടും ,ദുഷ്ട്ടത കൊണ്ടും പൊറുതിമുട്ടിയ മുസ്ലിം കളെ സംബന്ധിച്ചിടത്തോളം വ്യവസ്ഥാപിതവും സുഭദ്രവുമായിരുന്ന ഇന്ഗ്ലിഷ് ഭരണം വലിയൊരു ആശ്വാസമായിരുന്നു. അതുകൊണ്ട് തന്നെ ആ ഭരണകൂടത്തിന്റെ നാശം. ഇസ്ലാമിനും മുസ്ലിംകള്ക്കും ദുര വ്യാപകമായ നഷ്ട്ടമുണ്ടാക്കുമെന്നും ദാര്ശ നികരായ ഉലമാക്കളും ഔലിയാക്കളും ഭയപ്പെട്ടിരുന്നു.അതാണ് മമ്പുറം തങ്ങളുടെ ------------------പ്രസിദ്ധമായ കവിതയില്‍ കാണുന്നതും. </span><br />
<span style="background-color: white; color: #222222; font-family: arial, sans-serif; font-weight: bold;"><br /></span>
<span style="background-color: white; color: #222222; font-family: arial, sans-serif; font-weight: bold;"><span style="font-size: large;"><br /></span></span>
<span style="font-size: large;"><span style="background-color: white; color: #222222; font-family: arial, sans-serif; font-weight: bold;">نفائس الدرر كتاب الاذكياء===جوهرة التوحيد رزق الاصفياء ------------------------------</span><span style="background-color: white; color: #222222; font-family: arial, sans-serif; font-weight: bold;"></span><span style="background-color: white; color: #222222; font-family: arial, sans-serif; font-weight: bold;"><wbr></wbr>---------------------- هذي الثلاثة حفظها في البالي===حتى زوال الانكليس الوالي- ------------------------------</span><span style="background-color: white; color: #222222; font-family: arial, sans-serif; font-weight: bold;"></span><span style="background-color: white; color: #222222; font-family: arial, sans-serif; font-weight: bold;"><wbr></wbr>--------------------وبعده تصيبنا في قومنا===فاقتنا في ديننا وعيشنا------------------------</span><span style="background-color: white; color: #222222; font-family: arial, sans-serif; font-weight: bold;"></span><span style="background-color: white; color: #222222; font-family: arial, sans-serif; font-weight: bold;"><wbr></wbr>------- ------------------------------</span><span style="background-color: white; color: #222222; font-family: arial, sans-serif; font-weight: bold;"></span><span style="background-color: white; color: #222222; font-family: arial, sans-serif; font-weight: bold;"><wbr></wbr>-وبعضهم يكون في تحصيل=== قانون حكام الدنا المعقول ------------------------------</span><span style="background-color: white; color: #222222; font-family: arial, sans-serif; font-weight: bold;"></span><span style="background-color: white; color: #222222; font-family: arial, sans-serif; font-weight: bold;"><wbr></wbr>------------------------ بعد ارتحال الانكليس الوالي ===يزداد دهريون في الاضلال----------------</span></span><br />
<span style="background-color: white; color: #222222; font-family: arial, sans-serif; font-weight: bold;"><br /></span>
<span style="background-color: white; color: #222222; font-family: arial, sans-serif; font-weight: bold;"><br /></span>
<span style="background-color: white; color: #222222; font-family: arial, sans-serif; font-weight: bold;"><br /></span>
<span style="background-color: white; color: #222222; font-family: arial, sans-serif; font-weight: bold;"> ചേറൂരിലും മറ്റും തങ്ങളും ചിലരും ആയുധമെടുത്തത് അധികാരികള്ക്കെ-തിരിലായിരുന്നില</span><span style="background-color: white; color: #222222; font-family: arial, sans-serif; font-weight: bold;"></span><span style="background-color: white; color: #222222; font-family: arial, sans-serif; font-weight: bold;"><wbr></wbr>്ല എന്നും,മുസ്ലികളെ ആക്രമിച്ച ഹിന്ദുതീവ്രവാദികല്ക്കെകതിരില്</span><span style="background-color: white; color: #222222; font-family: arial, sans-serif; font-weight: bold;"></span><span style="background-color: white; color: #222222; font-family: arial, sans-serif; font-weight: bold;">ആയിരുന്നു എന്നും ,മലപ്പുറം ,ഓമാനൂര്‍,ചീരൂര്‍ പടകളുടെ ചരിത്രം പഠിച്ചാല്‍ അറിയാം. മലബാര്മേ,ഖലയിലെ മുസ്ലിം കള്ക്ക്ി ആത്മീയ നേതൃത്വംനല്കിലയിരുന്ന പൊന്നാനി മഖ്ധൂമുകളും,രാഷ്ട്രീയ നേതൃത്വംനല്കിലയിരുന്ന അറക്കല്‍ രാജാക്കന്മാരും ഭരണത്തെ അനുസരിച്ചവരും ,സ്വതന്ത്രസമരത്തിന്റെ പേരില്‍ സമരം നടത്തുന്നത് മതപരമായി തെറ്റാണെന്ന് പടിപ്പിച്ചവരും,വിട്ടു നില്ക്കാലന്‍ ആഹ്വാനം നടത്തിയവരുമാണ്.കലാപഘട്ടത്തില്‍</span><span style="background-color: white; color: #222222; font-family: arial, sans-serif; font-weight: bold;"></span><span style="background-color: white; color: #222222; font-family: arial, sans-serif; font-weight: bold;"> തെക്കെമലബാരിലെ മാപ്പിളമാരോട് ശാന്തരാകുവാനും മറ്റും ഈ കുടുംബം ലഗൂലേകകളിലൂടെ നിര്ദോശിച്ചിരുന്നു .[അറക്കല്‍ രാജവംശം =കെ.കെ.എന്‍.കുറുപ്പ്] യ്ഹ്കൂബ് ഹസന് സേട്ട് ,ജമാല്മുഹമ്മദു സാഹിബ് എന്നിവരുടെ നേത്രിത്തത്തില്‍ 1916 ല്‍ തന്നെ മുസ്ലിം ലീഗ് പ്രവത്തനം ആരംഭിചിരുന്നതായി കേരളത്തിലെ മുസ്ലിം ലീഗിന്റെ ചരിത്രമെഴുതിയ കെ.എം.സീതി സാഹിബ് പറയുന്നു...........മുസ്ലിം ലീഗുകാര്‍ ബ്രിട്ടീഷ് അനുകൂലികളും,മുസ്ലിം ലീഗു ബ്രിട്ടീഷ് അനുകൂല സംഖടനയുമായിരുന്നു എന്ന ധാരണ ശ്രഷ്ട്ടിക്കപ്പെട്ടിരുന്നു .എന്നെഴുതിയത് റഹീം മേചേരിയാണ്. അതൊരു സത്യം മാത്രമാണ്. അദ്ദേഹം തുടരുന്നു [എന്നിട്ടും ആ ലീഗുമായി ഇന്നത്തെ ലീഗിനു ബദ്ധമില്ല എന്നു പറയുമ്പോള്‍,ഒരു ചരിത്ര വിദ്യാര്ഥി് എന്ന നിലക്ക് അംഗീകരിക്കാന്‍ നിവര്‍ത്തി യില്ല,[റഹീം,മേച്ചെരി--കേരള മുസ്ലിം നവോത്ഥാന ചരിത്രം =പേജ് =92 ] എന്ത് കൊണ്ടാണോ ഇന്നത്തെ ലീഗ് അന്നത്തെ ലീഗിനെ തള്ളിപ്പറയുന്നത് ,അതേ കുറ്റം അന്നത്തെ സമസ്തയിലും കാണും.1947 ഇല്-21 വയസുള്ള,തികഞ്ഞ ഉലമാക്കള്‍ നിറഞ്ഞു നിന്നിരുന്ന ബഹു=സമസ്ത;സമരത്തില്‍ പന്ക്കെഉടുക്കാതിരുന്നത് ഇസ്ലാം അത് അനുവതിക്കാത്തത് കൊണ്ടാണ്,ചില യുക്തിവാദി മൌലവിമാരുടെ തീവ്രവാദപ്രസംഗം കേട്ട്, സമര-കലാപ-നശീകരണ പ്രവര്തനതിനിറങ്ങിയവരെ പിന്തിരിപ്പിക്കാന് സമസ്ത'വേണ്ടത് ചെയ്തിട്ടുമുണ്ട്. 1933-march=5 നു ഫറോക്കില്‍ ചേര്‍ന്ന സമസ്ത്; ആറാം വാര്‍ഷി ക സമ്മേളനത്തിലെ 12-ആംപ്രമേയം ഇങ്ങിനെ വായിക്കാം [സാധുക്കളും നിരപരാധികളുമായ കേരള മുസ്ലിം കളെ കോണ്ഗ്രസ്ഖിലാഫത്ത് കമ്മറ്റി എന്നപേരും പരസ്യം ചെയ്തു അവരുടെ മായാ വലയില്‍ പ്പെടുത്തുകയും അവിവേകികളും പാമരന്മാരുമായ മുസ്ലിമീങ്ങളെ മുമ്പിലേക്ക് തള്ളി കക്ഷി വഴക്കുകളും ബഹളവും ഉണ്ടാക്കി കേരളം മിക്കവാറും സ്ഥലങ്ങളില്‍ വമ്പിച്ച ലഹളനടന്നതിന്റെ ഫലമായി എത്രയോ അനവദി മുസ്ലിം സഹോദരങ്ങള്‍ തോക്കിന്നിരയാവുകയും,ജയില്‍ ശിക്ഷക്ക് കാരണ ഭൂതരായിതീരുകയും ചെയ്തല്ലോ . ഭരണ കര്താക്കളോട് എതിര്ക്ക ലും അവരുടെ കല്പ്പ ന അനാദരവ്ചെയ്യലും മത വിരോധമുള്ള കാര്യമായിരിക്കെ കോണ്ഗ്ര സ് കക്ഷിക്കാരുമായി യോജിക്കലുംഅവരോടു സഹകരിക്കലും ഒരിക്കലും യഥാര്‍ത്ഥ മുസ്ലിംകള്ക്ക്ട ചെയ്യുവാന്‍ പാടില്ലാത്തതും ആകുന്നു .;] ബഹു;സമസ്ത;യും അതിന്റെവ ഉലമാക്കളും ദീനീ നിയമത്തിനു വഴിപ്പെട്ടു ,പിന്മാറാന് ആഹ്വാനം ചെയ്തപ്പോള്‍ ചില അലവലാതി മൗലവിമാരാണ് കലാപമുണ്ടാക്കിയത്.അവരാണിപ്പോള്‍</span><span style="background-color: white; color: #222222; font-family: arial, sans-serif; font-weight: bold;"></span><span style="background-color: white; color: #222222; font-family: arial, sans-serif; font-weight: bold;"><wbr></wbr> ആധുനിക സമസ്തയുടെ സമ്മേളനങ്ങളില്‍ പോലും പുകഴ്തപ്പെടുന്നത്. അന്നത്തെ വക്കം,കട്ടിലശേരി,മൊയ്തു മൌലവിയാക്കളുടെ മജ് ലിസുല്‍ ഉലമ ഇളക്കിവിട്ട ജിഹാദും തീവ്രവാദമുറകളും തന്നെയാണ് ഈ സമുദായത്തെ കളങ്കപ്പെടുതിയതും,ഇന്നും താന്തോന്നി യുവാക്കളെ വഴിതെറ്റിപ്പിച്ചുകൊണ്ടിരിക്കുന</span><span style="background-color: white; color: #222222; font-family: arial, sans-serif; font-weight: bold;"></span><span style="background-color: white; color: #222222; font-family: arial, sans-serif; font-weight: bold;"><wbr></wbr>്നതും.അന്നത്തെ തീവ്രവാദികള്‍ ഇന്ന് ആദരിക്കപ്പെടുന്നത് പോലെ , ഇന്നത്തെ തീവ്രവാദികള്‍ നാളെ ആധരിക്കപ്പെട്ടു എന്നും വരാമല്ലോ,പെന്ഷ്നും കിട്ടിയെന്നു വരാം. സ്വാതന്ത്രത്തിനുവേണ്ടി കോണ്‍ഗ്രസ് ഇളക്കിവിട്ട മത തീവ്രവാദത്തെ പട്ടേല്‍ അടക്കമുള്ളവര്‍ ഹൈജാക്ക്ചെയ്തപ്പോളാണല്ലോ ജിന്നയെ പോലുള്ളവര്ക്ക്തി രിച്ചറിവുണ്ടായത് .ഡോക്ടര്‍ ബി,ആര്,അംബേദ്കര്പചറഞ്ഞത് പോലെ = [IT WAS A FIGHT,BETWEEN A FOOL AND BULLECK. ] അതൊക്കെ മുന്കൂചട്ടി കാണാന്‍ കഴിഞ്ഞു എന്നതാണ് നമ്മുടെ ഉലമാക്കളുടെ മഹത്വം. നാം ഫൂളാക്കപ്പെടുകയായിരുന്നുവല്ലോ .!സ്വയം വിഡികളാകാന്‍ മനസ്സില്ലാത്തത് കൊണ്ടാണ് നമ്മുടെ നേതാക്കള്‍ സമരത്തില്‍ പങ്കെടുക്കാതിരുന്നത്.! മഹാനായ മാപ്പിളകവി പുലിക്കോട്ടില്‍ ഹൈദര്‍ അന്ന് പാടിയില്ലേ ; ഇന്ത്യഎന്ന പതിക്കു സ്വയംഭരണം കിട്ടാനാശിച്ചു , എന്തിനെടാ ഇടങ്ങേറിനുപോണിക്കാലത്ത് , പട്ടരു,ചെട്ടിയും,നായര്‍,നംബ്ബൂര</span><span style="background-color: white; color: #222222; font-family: arial, sans-serif; font-weight: bold;"></span><wbr style="background-color: white; color: #222222; font-family: arial, sans-serif; font-weight: bold;"></wbr><span style="background-color: white; color: #222222; font-family: arial, sans-serif; font-weight: bold;">ീ, ഈ നാട് ഭരിച്ചാല്‍, കിട്ടിയ - കഷ്ടപ്പാടൊരു കാലം തീരുമോ ...?! എത്രയും നന്മയില് എന്നെന്നും ഈ നാട് ഭരിക്കാന്‍ , ഇത്രയും നല്ലൊരു മന്നവരുണ്ടോ ലോകത്ത് .</span></div>
sunnikeralahttp://www.blogger.com/profile/06142710111238582789noreply@blogger.com1tag:blogger.com,1999:blog-2831502190635972422.post-8050020755830933882012-10-21T00:09:00.001-07:002012-10-21T00:09:09.775-07:00ഉളുഹിയത്ത് , അബൂസുമയ്യ <div dir="ltr" style="text-align: left;" trbidi="on">
<span style="font-family: inherit; font-size: large;"><span style="background-color: white; color: #222222;">ബലി പെരുന്നാള്‍ നമ്മിലേക്ക് വന്നണയാന്‍ കുറച്ചു ദിനരാത്രങ്ങള്‍ മാത്രമാണുള്ളത് ,ബലിപെരുന്നാള്‍ ദിനത്തിലും തൊട്ടടുത്ത മൂന്ന് ദിനങ്ങളിലോ ചെയ്യല്‍ വളരെ അധികം പുണ്ണ്യകരമായ ബലപെട്ട സുന്നത്താണ് ഉളുഹിയത്ത് ഉളുഹിയത്ത് എന്നത് മേല്‍ പറയപെട്ട ദിവസങ്ങളില്‍ ബാലിയരുക്ക പ്പെടുന്ന മ്ര്ഗങ്ങള്ക്കുള്ള പേരാകുന്നു . വലിയപെരുന്നാല്‍ ദിനം മനുഷ്യന് ചെയ്യുന്ന പുണ്ണ്യ കര്‍മങ്ങളില്‍ വെച്ച് അല്ലാഹുവിനു ഏറ്റവും ഇഷ്ടപെട്ടതാണ്</span></span><br />
<span style="font-family: inherit; font-size: large;"><span style="background-color: white; color: #222222;"><br /></span></span>
<span style="font-family: inherit; font-size: large;"><span style="background-color: white; color: #222222;"> عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: مَا عَمِلَ آدَمِيٌّ مِنْ عَمَلٍ يَوْمَ النَّحْرِ أَحَبَّ إِلَى اللَّهِ مِنْ إِهْرَاقِ الدَّمِ</span></span><br />
<span style="font-family: inherit; font-size: large;"><span style="background-color: white; color: #222222;"><br /></span></span>
<span style="font-family: inherit; font-size: large;"><span style="background-color: white; color: #222222;"><br /></span></span>
<span style="font-family: inherit; font-size: large;"><span style="background-color: white; color: #222222;"> എന്ന നബിതങ്ങളുടെ വാക്കില്‍ നിന്നും ഇത് നമുക്ക് മനസ്സിലാക്കാവുന്നതും നബിതങ്ങള് സ്വന്തം ത്ര്ക്കരങ്ങളാല് ഉളുഹിയത്ത് അറുത്ത് മാത്രക കാട്ടിയതുമാണ് ..ഉളുഹിയത്ത് അറുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ദുല്‍ഹിജ്ജ മാസം ഉദിച്ചത് മുതല്‍ ഉളുഹിയത്ത് അരുക്കുന്നത് വരെ ശരീരത്തിലെ രോമം നഖം ആതിയായ ഒന്നും നീക്കതിരിക്കുക നീക്കല്‍ കറാഹതാകുന്നു . ഉളുഹിയത്ത് അറുക്കാന്‍ ഉദേശിച്ച പുരുഷന് അറുക്കാന്‍ അറിയാവുന്ന ആളാണെങ്കില്‍ അയാള്‍ തന്നെ അറുക്കലാണ് ഉത്തമം .ഉളുഹിയത്ത് ഉദേശിച്ചത് സ്ത്രീയോ അറുക്കാന്‍ അറിയാത്തവരോ ആണെങ്കില്‍ മറ്റൊരാളെ ഭരമേല്‍പ്പിക്കുകയും ഉടമസ്ഥന് അറവിന്റെ സ്ഥലത്ത് ഉണ്ടായിരുക്കയും വേണം ,സ്വന്തം വീട്ടില്‍ വെച്ചും വീട്ടുകാരുടെ സാനിധ്യത്തിലും അറുക്കല്‍ കൂടുതല്‍ നല്ലതാണു . ദുല്‍ ഹിജ്ജ 10 സൂര്യന് ഉദിച്ച് ഫര്‍ള് മാത്രം എടുത്ത് 2 രക്ക്അത്ത് നിസ്കരിച്ച് 2 ഖുതുബയും നിര്‍വഹിക്കാനുള്ള സമയം കഴിഞ്ഞാല്‍ ഉളുഹിയത്ത് അറുക്കുവാനുള്ള സമയംആകുന്നതാന്നു ,,അതിന്റെ മുന്‍പ് അരുത്താല് ഉളുഹിയത്ത് ആവുകയില്ല .ദുല്‍ഹിജ്ജ 13 സൂര്യാസ്തമയം വരെ ഉളുഹിയ ത്തിന്റെ സമയം നീണ്ടു നില്‍ക്കുന്നതുമാണ് ,.മനുഷ്യ ദ്രിഷ്ടിയില്‍ ഏകദേശം 3 മീറ്റര്‍ ഉയരത്തില്‍ സൂര്യന് ഉയര്‍ന്നു മേല്പറഞ്ഞ നിസ്കാരത്തിന്റെയും ഖുതുബയുടെയും സമയം കഴിഞ്ഞു അറുക്കല്ആണ് ഏറ്റവും നല്ലത് .രാത്രി അറുക്കല്‍ അനുവദനീയമാണ് എങ്കിലും പകല്‍ അരുക്കളാണ് ഏറ്റവും ഉത്തമം .രാത്രിയില്‍ അരുക്കുന്നത് പ്രത്യേക ആവശ്യമോ ഗുണമോ ഇല്ലെങ്കില്‍ രാത്രിയില്‍ അറുക്കല്‍ കറാഹത്താകുന്നു ** ഉളുഹിയത്ത് അറുക്കുന്ന മ്രഗങ്ങള്‍ ആട് മാട് ഒട്ടകം എന്നീ വര്‍ഗത്തില്‍ പെട്ടതായിരിക്കണം കൊലാടും നെയ്യാടും ആട് വര്‍ഗത്തിലും കാള പശു പോത്ത് എരുമ ഇവ മാടുവര്ഗ്ഗതിലും പെട്ടതാണ് .അതിനാല്‍ ഇവയെല്ലാം ഉളുഹിയത്ത് അറുക്കാവുന്നതാണ് പക്ഷെ ഇവയൊക്കെ നാട്ടില്‍ വളര്ന്നതായിരിക്കണം .കാട്ടുകാള കാട്ടുപോത്ത്. കാട്ടാട് ഇവയൊന്നും ഉളുഹിയത്തിനു പറ്റുകയില്ല ** ഒട്ടകം ഉള്ള നാട്ടില്‍ ഒട്ടകം അറുക്കുകയാണെങ്കില്‍ അതിനു 5 വയസ്സ് പൂര്‍ത്തിയാവണം. അതുപോലെ നെയ്യാടുള്ള സ്ഥലത്ത് അതിനെ അരുക്കണമെങ്കില് 1 വയസ്സ് തികഞ്ഞിരിക്കണം .മേല്‍ പറഞ്ഞ വര്‍ഗത്തില്‍ നിന്ന് കേരളത്തില്‍ ലഭിക്കുന്നത് കോലാട് കാള പോത്ത് ഇവകളാണല്ലോ എന്നാല്‍ ഇവക്കെല്ലാം 2 വയസു തികയുക തന്നെ വേണം .ഈ വയസു തികഞ്ഞ ആണും പെണ്ണും ഉളുഹിയത്തിനു പറ്റുമെങ്കിലുംആണിനെ അരുക്കലാണ് കൂടുതല്ഹിലും നല്ലത് വര്‍ണ്ണത്തിന്റെ മേന്മയിലും ആണിനുതന്നയാണ്പ്രാധാന്യം .ഇനി ആണ് മ്രഗങ്ങള്‍ കൂറ്റന്‍ മാര്‍ ആണെങ്കില്‍ ആനിനെക്കാള്‍ നല്ലത് പ്രസവിചിട്ടില്ലാത്ത പെന്‍ മ്ര്ഗമാണ് നല്ലത് .ആണ് മ്ര്‍ഗതിന്റെ മണി ഉടച്ചതിനു വിരോധമില്ല .തനി വെള്ള നിറമാണ് ഉളുഹിയത്തിനു ഏറ്റവും നല്ലത് .ഉളുഹിയത്ത് അറുക്കാവുന്ന മേല്പറഞ്ഞ മ്ര്ഗങ്ങള്ക്ക് ചിലനിബന്ധനകള്‍ കൂടി യുണ്ട് ഇനിയും ചില നിബന്ധനകള്‍ കൂടി മനസിലാക്കാം മാംസം ചുരുക്കുകയോ ചീത്തയാക്കുകയോ ചെയ്യുന്ന ന്യൂനതകള്‍ ആ മ്രഗങ്ങള്‍ക്ക് ഉണ്ടാവാന്‍ പാടില്ല .അതിനാല്‍ നെയ്യും മജ്ജയും നശിച്ച് മാംസത്തിന്റെ ആവശ്യക്കാര്‍ മിക്കവാറും ഇഷ്ടപെടാത്ത മെലിഞ്ഞ് ഒട്ടിയ മ്രഗങ്ങള്‍ ഉളുഹിയത്തിനു പറ്റുകയില്ല .അതുപോലെ തന്നെ കാലികള്‍ക്കുണ്ടാകുന്ന ഭ്രാന്ത് പിടിപെട്ടതും പറ്റുകയില്ല കാരണം ആരോഗം പിടിപെട്ട മ്രഗങ്ങള്‍ തീറ്റയുടെ കാര്യത്തില്‍ മടികാണിക്കും അതിനാല്‍ മാംസം കുറയുകയും ചെയ്യും .ചെവിയില്നിന്നോ ഭക്ഷിക്കപ്പെടുന്ന മറ്റുഅവയവങ്ങളില് നിന്നോ മുറിഞ്ഞു പോവുകയോ ചെയ്താലും ഉളുഹിയത്തിനു പറ്റുകയില്ല .കൊംബ് ഇല്ലാത്തതോ ഉള്ള കൊമ്പ് പൊട്ടിയതോ ആകുന്നതിനു വിരോധമില്ല .എങ്കിലും കൊംബ് പൊട്ടിയതിന്റെ നാശം മാംസത്തെ ബാധിക്കുമെങ്കില്‍ അതും പറ്റുകയില്ല .അടുമാടുകള്ക്ക് കൊമ്പ് ഉണ്ടായിരിക്കല്‍ കൂടുതല്‍ നല്ലത് .ചെവിക്ക് പൊട്ടലോ ദ്വോരമോ ഉണ്ടാവുന്നതിനു വിരോധമില്ല ചെവിയില്‍നിന്നു മുറിഞ്ഞു പോകാതിരുന്നാല്‍ മതി .പല്ല് നഷ്ടപെട്ടതും രണ്ട് കണ്ണ് കള്‍ക്കോ അല്ലെങ്കില്‍ ഒരു കണ്ണിനു മാത്രമോ കാഴ്ച ഇല്ലാത്തതും പറ്റുകയില്ല .കാഴ്ചയോ പല്ലോ നഷ്ടപെട്ടാല്‍ തീറ്റക്ക് ഭംഗം നേരിടുകയും അതിനാല്‍ മാംസം കുറയുകയും ചെയ്യും .നടക്കുവാന്‍ കാലിനു വേണ്ടത്ര സ്വാദീനം ഇല്ലാത്ത മുടന്തുള്ള മ്രഗത്തിനു മറ്റു കാലികളെ പോലെ നല്ല പുല്ലുള്ള സ്ഥലത്തേക്ക് പോയി മേഞ്ഞു തിന്നുവാന്‍ സാധിക്കുകയില്ലല്ലോ അതിനാല്‍ ആ മ്രഗത്തെയും ഉളുഹിയത്തിനു പറ്റുകയില്ല .രോഗമുള്ളതും ചെറിയവ്രണം ,കുരു മുതലായ കേടുള്ളതും പറ്റുകയില്ല ഇതുകൊണ്ടെല്ലാം മാംസം ചുരുങ്ങുകയും മറ്റു മാംസം ചീത്ത ആവുകയും ചെയ്യുമല്ലോ ഗര്‍ഭമുള്ളതും പറ്റുകയില്ല ഗര്ഭിണിആകുമ്പോള് മാംസം ചീത്തയാകുന്നത് കൊണ്ടാണ് .എന്നാല്‍ കാലിന്റെ മുടന്ത്. കാഴ്ച കുറവ് .രോഗം ഇവയില്‍ നിന്ന് കുറഞ്ഞ രീതിയില്‍ ഉണ്ടാവുകയും അതിന്റെ നാശം മാംസത്തെ ബാധിക്കാതിരിക്കുകയും ചെയ്താല്‍ ഉളുഹിയത്തിനു വിരോധമില്ല .ചൊറി .മുറിവ്. കുരു .ചെരുതയിട്ടെ ഉള്ളുവെങ്കിലും ആ മ്രഗത്തെയും ഉളുഹിയത്തിനു പറ്റുകയില്ല .ഉളുഹിയതിനുള്ള മ്രഗങ്ങളുടെ നിബന്ധനകളാണ് ഈപറഞ്ഞത് .ഈ നിബന്ധനകള്‍ ഒത്ത ആടിനെ അറുക്കുകയാണെങ്കില്‍ ഒരു ആട് ഒരാള്‍ക്ക് മാത്രമേ അറുക്കാന്‍ പാടുള്ളൂ ,ഒന്നിലധികം ആളുകള്‍ ഒരു ആടില്‍ പങ്ക് ചേരാന്‍ പാടില്ല .ഒട്ടകം മാട് എന്നി വര്‍ഗത്തില്‍ പെട്ടതിനെ അറുക്കുന്നുതെങ്കില് ഏഴു പേര് കൂടി അറുക്കാവുന്നതാണ്.കാള പോത്ത് ഒട്ടകം എന്നിവയില്‍ 7 പേര് പങ്ക് ചേര്‍ന്ന് അറുക്കാവുന്നതാന്നു അഥവാ ഒരു ഒട്ടകം കാള പോത്ത് എന്നിവ ൭ ഏഴു ആടിന് തുല്യം ആണെന്ന് ഇതില്‍ നിന്നും മനസിലായല്ലോ .എന്നാലും ഒരാള്‍ ഏഴു മാടുകളെയോ ഏഴു ഒട്ടകത്തെയോ അറുക്കുന്നതിനെകാല് 7 ആടുകളെ അറുക്കലാണ് ഏറ്റവും നല്ലത് .അത് ചെയ്യുന്നില്ലെങ്കില്‍ പിന്നെ നല്ലത് ഒട്ടകം പിന്നെ ഒരു മാട് പിന്നെ ഒരു നെയ്യാട് പിന്നെ ഒരു കോലാട് എന്നീ ക്രമത്തില്‍ ഒരാള്‍ ഒന്നിനെ അറുക്കലാണ് .ഏഴുപേര്‍ ചേര്‍ന്ന് ഒരു ഒട്ടകമോ മാടോ അറുക്കുന്നതിലും നല്ലത് ഓരോരുത്തരും ഒരു ആട് അറുക്കലാണ് .ഒരാള്‍ അറുക്കുന്ന ഉളുഹിയത്ത് അയാളുടെ ചിലവില്‍ ജീവിക്കുന്നവര്‍ക്ക് കൂടി വകവെക്കപ്പെടുന്നതാണ് **നിയ്യത്ത് ചെയ്യല്‍ (ഉളുഹിയതിനെ കരുതല്‍ ) ഉളുഹിയത്ത് അറുക്കുന്നതിന്റെ ശര്താകുന്നു .അറുക്കുംപോഴോ ആ മ്രഗത്തെ അതിനായി മാറ്റി വെക്കുംപോഴോ അറുക്കുവാന്‍ മറ്റൊരാള്‍ക്ക് വക്കാലത്ത് കൊടുക്കുമ്പോഴോ നിയ്യത്ത് ചെയ്യവുന്നതാന്ന്.അറുക്കുവാന്‍ ഏല്പിച്ച വക്കീലിനെ തന്നെ നിയ്യത്തിനും ഏല്‍പ്പിക്കാവുന്നതാണ്.*സുന്നത്</span><wbr style="background-color: white; color: #222222;"></wbr><span style="background-color: white; color: #222222;">തായ ഉളുഹിയത്ത് (നേര്ച്ചയല്ലാത്തത് ) അറുത്ത മാംസത്തിന്റെ ഇനത്തില്‍ പെട്ടത് കുറഞ്ഞതെങ്കിലും പച്ചയില്‍ തന്നെ (വേവിക്കുന്നതിനു മുന്‍പ് ) ഇയാള്‍ ചിലവ് കൊടുക്കല്‍ കടപെട്ടിട്ടില്ലാത്ത ഒരു അഗതിക്ക് എങ്കിലും നല്കിയാലും ഉളുഹിയത്ത് നിറവേറി എന്ന് പറയാവുന്നതാണ് .മാംസത്തില്‍ പെട്ടതല്ലാത്ത തൊലി .കരള്‍ .പാട മുതലായത് മാത്രം കൊടുത്താല്‍ മതിയാവുകയില്ല .സുന്നത്തായ ഉളുഹിയത്ത്തിന്റെ മാംസം വിധരണം ചെയ്യുന്നതില്‍ ഏറ്റവും ഉത്തമമായ രൂപം ഉടമസ്ഥന് കുറഞ്ഞെതെങ്കിലും ഭക്ഷിക്കാന്എടുത്ത് ബാക്കി എല്ലാം സ്വദഖാ ചെയ്യലാണ് .ഉടമസ്ഥന് ഭക്ഷിക്കാന്‍ എടുക്കുന്ന കുറഞ്ഞതു അതിന്റെ കരളായിരിക്കലും നല്ലതാണു .ഇപ്രകാരം ചെയ്യുന്നില്ലെങ്കില്‍ പിന്നെ നല്ല രൂപം മൂന്നില്‍ ഒരുഭാഗം ഉടമ എടുക്കുകയും ബാക്കി രണ്ട് ഭാഗം സ്വദഖ ചെയ്യലാണ് .അതും ചെയ്യുന്നില്ലെങ്കില്‍ പിന്നെയുള്ള രൂപം മൂന്നില്‍ ഒരു ഭാഗം ഉടമ എടുക്കുക പിന്നെയുള്ള രണ്ട് ഭാഗത്തില്‍ ഒന്ന് സ്വദഖ ചെയ്യുക ബാക്കിയുള്ള ഒരു ഭാഗം ഹദിയ ആയികൊടുക്കുക .*ഉളുഹിയത്ത് അറുത്ത മ്ര്‍ഗതിന്റെ യാതൊന്നും(മാംസം, കൊമ്പ്, തൊലി,) ഉടമസ്ഥന്വില്ക്കുവാന് പാടില്ല അതിന്റെ യാതൊരു സാധനവും അമുസ്ലിംകള്‍ക്ക് നല്കുവാനും പാടില്ല .അറവിന്റെയോ മറ്റോ കൂലിയായി അതില്‍ നിന്ന് യാതൊന്നും കൊടുക്കുകയും അരുത് .കൂലിയെല്ലാം ഉടമസ്ഥന് കയ്യില്‍ നിന്നും നല്‍കുക .സകാത്ത് വാങ്ങാവുന്ന അഗതികള്‍ക്ക് ഉളുഹിയതിന്റെ വസ്തുക്കള്‍ ഉടമയാക്കി കൊടുക്കാവുന്നതാണ് .അവര്‍ അത് ഭക്ഷിക്കുകയോ മുസ്ലിംകള്ക്ക് വില്ക്കുകയോ മുസ്ലിംകള്ക്ക് ഹദിയ ചെയ്യുകയോ മുസ്ലിംകളെ സല്ക്കരിക്കുകയോ ചെയ്യാവുന്നതാണ് .സാകാത്ത് വാങ്ങാന്‍ പാടില്ലാത്ത ധനവാന്മാര്ക്കും ഉളുഹിയതിന്റെ മാംസം നല്‍കാവുന്നതാണ് .പക്ഷെ അവര്‍ക്ക് ഉടമയാക്കി കൊടുക്കാന്‍ പാടില്ല .അതിനാല്‍ ധനവാന്മാര്ക്ക് ലഭിച്ചത് അവര്‍ക്ക് ഭക്ഷിക്കാവുന്നതും മറ്റുമുസ്ലിംകളെ ഭക്ഷിപ്പിക്കവുന്നതും മറ്റു മുസ്ലിംകളെ സല്ക്കരിക്കവുന്നതും മുസ്ലിംകള്ക്ക് ഹദിയ ചെയ്യലും അനുവദനീയമാണ് .എന്നാല്‍ അത് വില്ക്കുവാന് പാടില്ല .ഉളുഹിയത്ത് വാങ്ങിയ അഗതികളും ദാനവാന്‍ മാരും അഗതികളും അതില്‍ നിന്നും ഒട്ടുംഅമുസ്ലിംകള്ക്ക് നല്കാന് പാടില്ല .... ഇനിനിര്ബന്ധമായ ഉളുഹിയത്ത് ..നാം സുന്നത്തായ ഉളുഹിയത്തിനെ കുറിച്ചായിരുന്നു പറഞ്ഞു നിറുത്തിയത് .ഇനി നിര്‍ബന്ധമായ ഉളുഹിയത്തിനെ കുറിച്ച് മനസ്സിലാക്കാം .ഉളുഹിയത്തിനു നേര്‍ച്ചയാക്കിയാല്‍ അത് നിര്‍ബന്ധമായ ഉളുഹിയത്താകുന്നതാണ് .ഈ മ്രഗത്തെ ഉളുഹിയത്ത് അറുക്കാന്‍ നേര്‍ച്ചയാക്കി .ഇതിനെ ഞാന്‍ ഉളുഹിയത്തിനുള്ളതാക്കി .ഇതിനെ ഞാന്‍ ഉളുഹിയത്താക്കി ഇതുപോലുള്ളവാക്കുകള് പറഞ്ഞാല്‍ അത് നേര്ച്ചയാകുന്നതാണ്.അതിനാല്‍ തന്റെ ഉടമസ്ഥതയിലുള്ള മ്രഗത്തെ സംബന്തിച്ച് ഇത് ഉളുഹിയത്താണെന്ന് പറയുകയും ആപറഞ്ഞത് കൊണ്ട് സുന്നത്തായ ഉളുഹിയത്താനെന്നു കരുതുകയും ചെയ്താലും അത് നേര്ച്ചയാകുന്നതാണ് ,പക്ഷെ സുന്നത്തായ ഉളുഹിയത്ത് എന്ന് കരുതികൊണ്ട് ഇത് ഉളുഹിയത്താന്നെന്നു പറഞ്ഞാല്‍ അത് സുന്നത്തായ ഉളുഹിയത്തായി പരിഗന്നിക്കപെടുമെന്നു ഇമാം അദ്റഈ (റ) യും മറ്റും പ്രസ്താവിച്ചിട്ടുണ്ട് .നേര്‍ച്ച ആക്കിയതിനാല്‍ നിര്‍ബന്ധമായ ഉളുഹിയത്ത് നേര്‍ച്ച ആക്കിയ ശേഷം വരുന്ന ആദ്യത്തെ ബാലിപെരുന്നളില് ഉളുഹിയത്ത്തിന്റെ സമയത്ത് തന്നെ അറുക്കല്‍ നിര്‍ബന്ധമാണ്. നിര്‍ബന്ധമായ ഉളുഹിയത്ത് അറുത്താല്‍ അത് മുഴുവനും ദാനം ചെയ്യലും നിര്‍ബന്ധമാണ് .ഉടമസ്ഥനും തന്റെ ചിലവില്‍ കഴിയുന്നവരും അതില്‍ നിന്ന് അല്പവും ഉപയോഗിക്കാന്‍ പാടില്ല .*ഉളുഹിയ്ത്തിന്റെ നിബന്ധനകള്‍ പൂര്‍ത്തി ആകത്തതോ കേടുള്ളതോ പ്രായം തികയാത്തതോ നേര്ച്ചയാക്കപെട്ടാല് അത് നേര്ച്ചയാകുന്നതും നേര്‍ച്ചയാക്കിയ ശേഷം ആദ്യംവരുന്ന പെരുന്നാളില്‍ ഉളുഹിയത്ത്തിന്റെ സമയത്ത് തന്നെ അറുക്കപെടെണ്ടതും .അത് മുഴുവന്‍ മേല്‍ പറയപ്പെട്ടത് പ്രകാരം വിതരണം ചെയ്യേണ്ടതുമാണ് .നിര്‍ബന്ധമായ ഉളുഹിയത്ത് മേല്‍പ്പറഞ്ഞ സമയത്ത് അറുക്കാതിരുന്നാള് അതിന്റെ സമയം നഷ്ട്ടപെട്ട കദാ ആയിതീരുന്നതും ഉടനെ അതിനെ അറുക്കുകയും വേണം .അടുത്ത കൊല്ലത്തെ പെരുന്നാള്‍ വരെ അതിനെ പിന്തിക്കാന്‍ പാടില്ല .നേര്‍ച്ച മ്രഗം സമയമാകുന്നതിനു മുന്‍പ് നശിച്ചുപോയാല്‍ ഉടമസ്ഥന് യാതൊരു ബാധ്യതയും ഉത്തരവാതിത്വവുമില്ല.പക്ഷെ ഉടമസ്ഥന് അതിനെ നശിപ്പിക്കുകയോ അവന്റെ വീഴ്ച കൊണ്ടോ ശ്രദ്ധ കുറവുകൊണ്ടോ നശിക്കുകയോ അറുക്കേണ്ട സമയമായിട്ടും അറുക്കാതിരിക്കുകയോ ചെയ്താല്‍ ഉടമസ്ഥന് അതിനു ഉത്തരവാദി ആകുന്നതും പകരം മറ്റൊന്ന് അറുക്കേണ്ടതുമാണ് .നശിച്ച മ്രഗത്തിന്റെ നിലവാര വിലയ്ക്കുള്ള മ്രഗത്തെയാണ് അറുക്കേണ്ടത്. അത് നശിച്ച സന്ദര്‍ഭത്തില്‍ അതിന്റെ നിലവാര വിലയിലും അതിനെ അറുക്കേണ്ടി വരുന്ന പെരുന്നാളില്‍ അതുപോലത്തെ മ്രഗത്തിന്റെ നിലവാര വിലയും തമ്മില്‍ ഒത്തു നോക്കേണ്ടതും രണ്ട വിലയും തമ്മില്‍ വിത്യസമുണ്ടെങ്കില് അധികം വരുന്ന വില നശിച്ച മ്രഗത്തിന്റെ നിലവാര വിലയായി കണക്കാക്കെണ്ടാതുമാണ് .അപ്പോള്‍ ആ വിലയ്ക്കുള്ള മ്രഗത്തെയാണ് പകരം അറുക്കേണ്ടത് .പകരം അറുക്കപെടുന്ന മ്രഗം നശിച്ച മ്രഗത്തിന്റെ വര്‍ഗത്തിലും പ്രായത്തിലും ഉള്ളതായിരിക്കുകയും വേണം ഉളുഹിയതിനുള്ള മ്രഗം നശിച്ചാല്‍ ചെയ്യേണ്ടുന്ന പ്രതി വിധികളെ കുറിച്ചായിരുന്നു നാം പറഞ്ഞു നിര്‍ത്തിയത് ,ബാക്കി വിശദീകരിക്കാം ,ഉളുഹിയത്തിന്റെ മ്രഗം നശിച്ച സന്ദര്‍ഭത്തില്‍ വില വര്‍ധനവും പെരുനാളില്‍ വില കുരവുമാനെങ്കില് നശിച്ചതുപോലത്തെ ഒന്ന് വാങ്ങിയാലും സംഖ്യ ബാക്കി വരുമല്ലോ അങ്ങനെയാകുമ്പോള്‍ ആകെ തുക മുടക്കി നശിച്ചതിലും മുന്തിയ ഒന്ന് വാങ്ങുകയോ അല്ലെങ്കില്‍ ബാക്കിയുള്ള സംഖ്യക്ക് വേറെ ഒരു മ്രഗം വാങ്ങുകയോ ചെയ്യേണ്ടതാണ് .മിച്ച സംഖ്യ അതിനു മാത്രം ഇല്ലെങ്കില്‍ പലരും പങ്ക് ചേര്‍ന്ന് മാടിനെ ഉളുഹിയത്ത് അറുക്കുന്നുന്ടെങ്കില് അതിന്റെ ഒരു വിഹിതം വാങ്ങി അതില്‍ പങ്ക് ചേരുക.ഒട്ടകം മാട് എന്നിവയില്‍ 7 ആളുകള്‍ക്ക് പങ്ക് ചേരാമെന്ന് നാം മുന്‍പ് മനസ്സിലാക്കിയല്ലോ .ഇനി 7 ആളുകള്‍ ചേര്‍ന്ന് അറുക്കുന്ന ഉളുഹിയത്തില്‍ പങ്കാളി ആകാനും മെച്ചമുളള സംഖ്യ തികയാതെ വന്നാല്‍ ബാക്കി യുള്ള തുകക്ക് മാംസം വാങ്ങി ദാനം ചെയ്യേണ്ടതാണ് .നേര്‍ച്ചയാക്കിയ ആള് തന്നെ നേര്‍ച്ച സാധനം നശിപ്പിക്കുകയോ അല്ലെങ്കില്‍ അവന്റെ വീഴ്ച കൊണ്ട് അത് നശിക്കുകയോ ചെയ്താലുള്ള പ്രതി വിധിയാണ് ഈ പറഞ്ഞത് .ഇനി മറ്റൊരാള്‍ സാധനം നശിപ്പിച്ചാല്‍ അതിന്റെ വില അയാളില്‍ നിന്നും വസൂലാക്കുകയും ആവിലക്ക് നശിപ്പിച്ചത് പോലുള്ള ഒന്നിനെ വാങ്ങി നേര്‍ച്ചയാക്കിയ ആള് അറുക്കുകയും ചെയ്യേണ്ടതാണ് .നേര്ച്ചസധനം സമയമാകുന്നതിന്റെ മുന്‍പ് നശിക്കാന്‍ പോകുന്നതായി അറിഞ്ഞാല്‍ അതിനെ ഉടനെ അറുത്ത് ഉളുഹിയത് നല്കേണ്ടവരില് വിധരണം ചെയ്യേണ്ടതാണ് .യഥാര്‍ത്ഥ സമയമാകുമ്പോള്‍ പകരമൊന്നും ചെയ്യേണ്ടതില്ല .അറുക്കാന്‍ സൌകര്യ പെട്ടിട്ടും അറുക്കാ തിരുന്നാള്‍ അവന്റെ വീഴ്ചയ ആയികണക്കാക്കുന്നതും പകരം ഒന്നിനെ അരുക്കേണ്ടി വരുന്നതുമാണ്.ഈ ആട് ഈമാട് എന്നിങ്ങനെ ഒരു നിശ്ചിത മ്രഗത്തെ സൂചിപ്പിക്കാതെ ഒരു ആടിനെയോ ഒരു മാടിനെയോ ഉളുഹിയത്തഅറുക്കാന് നേര്ച്ചയാക്കുവാന് പിന്നിട് ആ നേര്ച്ചയിലെക്ക് ഒരു മ്രഗത്തെ ക്ലിപ്ത പെടുത്തുകയും ചെയ്താല്‍ ഉളുഹിയത്തിന്റെ സമയമാകുന്നതിനു മുന്‍പ് അത് നശിക്കുകയും ചെയ്താല്‍ അവന്റെ ബാധ്യതയില്‍ നേര്‍ച്ച അവശേഷിക്കുന്നതാണ് അതിനാല്‍ സമയമാകുമ്പോള്‍ ഒന്നിനെ അറുക്കേണ്ടി വരുന്നതുമാണ് .നേര്‍ച്ച മ്രഗം പ്രസവിച്ചാല്‍ കുട്ടിയേയും അറുത്ത് വിതരണം ചെയ്യേണ്ടതുമാണ് .കുട്ടിയുടെ ആവശ്യം കഴിച്ചു ബാക്കി വരുന്ന പാല് ഉടമസ്ഥന് കുടിക്കാം പക്ഷെ കറാഹത്താണ് .ദാനം ചെയ്യുകയാണ് നല്ലത് .വില്ക്കള് ഹറാംആണ് .മറ്റു വാഹനങ്ങള്‍ ഒന്നുമില്ലാതെ വിഷമിക്കുമ്പോള്‍ സവാരിക്ക് ഉപയോഗിക്കലും അനുവദനീയമാണ് .</span></span></div>
sunnikeralahttp://www.blogger.com/profile/06142710111238582789noreply@blogger.com0tag:blogger.com,1999:blog-2831502190635972422.post-29839499467874817362012-10-14T08:50:00.001-07:002012-10-14T08:50:16.124-07:00ജംഅും ഖസറും<div dir="ltr" style="text-align: left;" trbidi="on">
<span style="background-color: white; color: #222222; font-family: arial, sans-serif;"><br /></span>
<div style="text-align: center;">
<span style="font-size: x-large;"><u><b style="background-color: yellow;"><span style="color: #222222; font-family: arial, sans-serif;">ഖ</span><span style="color: #222222; font-family: arial, sans-serif;">സര് </span></b></u></span></div>
<span style="background-color: white; color: #222222; font-family: arial, sans-serif;"><br /></span>
<span style="font-size: large;"><span style="font-family: inherit;"><span style="background-color: white; color: #222222;">നാല് </span><span lang="ML" style="line-height: 115%;">റക്അത്തു</span><span style="background-color: white; color: #222222;">ള്ള ഫര്‍ള് നിസ്കാരം മാത്രമേ </span><span style="color: #222222;">ഖ</span><span style="background-color: white; color: #222222;">സര് ആക്കി (ചുരുക്കി ) നിസ്കരിക്കാവൂ അത് തന്നെ വഖ്തില്‍ നിര്‍വഹിക്കപെടുന്ന അദാ</span><span style="line-height: 115%;">അ്</span></span><span style="font-family: Kartika, serif; line-height: 115%;"> </span><span style="background-color: white; color: #222222; font-family: arial, sans-serif;"> ആയതും ആയിരിക്കണം യാത്ര ആരംഭിക്കുന്ന പ്രദേശത്തിന്റെ പരിധി വിട്ടാല്‍ യാത്രക്കാരന് ചുരുക്കി നിസ്കരിക്കാവുന്നതാണ് മടക്കയാത്രയില്‍ ആദ്യം പുറപ്പെട്ട സ്ഥലത്തിന്റെ പരിധിയില്‍ എത്തിയാല്‍ യാത്ര അവസാനിക്കുന്നതും ചുരുക്കി നിസ്കരിക്കുന്നത് അനുവധനിയമാല്ലതായി തീരുന്നതുമാണ്,, ഇനിയും ചില നിബന്ധനകള്‍ കൂടിയുണ്ട് രണ്ട മര്ഹലയില് കുറയാത്ത ദൂരം ഉള്ള യാത്ര ആയിരിക്കണം ഏകദേശം നൂറ്റി മുപ്പത്തി രണ്ട കിലോമീറ്റര്‍ ദൂരമുണ്ടാവണം,,കാറിലോ വിമാനത്തിലോ കപ്പലിലോ യാത്രചെയ്താലും രണ്ട മര്‍ഹല ഉണ്ടായാല്‍ മതി ,,,</span><span style="background-color: white; color: #222222; font-family: arial, sans-serif;">എവിടേക്കാണോ </span><span style="background-color: white; color: #222222; font-family: arial, sans-serif;"> പോകുന്നത് ആസ്ഥലം ഉദ്ദേശിച്ചിരിക്കണം രണ്ടു മര്‍ഹലയോ അതില്‍ കൂടുതലോ ദൂരം ഉണ്ടെന്നു അറിഞ്ഞിരിക്കണം (യാത്രയുടെ ദൂരം അറിയാത്ത എത്തുന്നിടത്ത് എത്തട്ടെ എന്ന് കരുതി യാത്ര ചെയ്യുന്നവര്‍ക്ക് കസര്‍ ആക്കല്‍ അനുവദനിയമല്ല) അനുവദനിയമായ യാത്ര ആയിരിക്കണം അഥവാ ഇസ്ലാം അനുവദിച്ച കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള യാത്ര ആയിരിക്കിക .അവധി എത്തിയ കടമുള്ളവന് വീട്ടാനുള്ള മുതല്‍ ഉള്ളതോടൊപ്പം</span><span style="background-color: white; color: #222222; font-family: arial, sans-serif;">...</span></span><br />
<span style="font-size: large;"><span style="background-color: white; color: #222222; font-family: arial, sans-serif;"></span></span><br />
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: large;">കടം നല്കിയവന്റെ സമ്മതമില്ലാതെ യാത്ര ചെയ്യുന്നത് കുറ്റകരമാണ് അവന് ഖസര്‍ ആക്കാന്‍ പാടില്ല .ഭര്‍ത്താവുമായി പിണങ്ങി പോകുന്നവ്ള്‍ക്കും പോകാന്‍ പാടില്ലാത്ത കാര്യങ്ങള്‍ക്ക് സന്താനങ്ങള്‍ പോകലും കുറ്റകരമായ യാത്രയാണ് .എന്നാല്‍ ദീനികാര്യങ്ങള്‍ പഠിക്കണോ ഹജ്ജ് ഉമ്രകള്‍ നിര്‍വഹിക്കണോ പോകുന്നത് അനുവദനീയമാണ് അത് കുറ്റകരമല്ല,,, ഇനിയുമുണ്ട് നിബന്ധനകള്‍ പൂര്‍ത്തിയാക്കി നിസ്കരിക്കുന്നവരോട് തുടരാതിരിക്കുക. തുടര്‍ന്നാല്‍ മഅമൂമും പൂര്തിയകണം. എങ്കിലും ചുരുക്കി നിസ്കരിക്കുന്നവര്‍ക്കും ജമാഅത്ത് സുന്നത്തുണ്ട്. ചുരുക്കി നിസ്കരിക്കുന്നു എന്ന് കരുതുകയും വേണം അത് നിയത്തിനോടൊപ്പം ആയിരിക്കണം അല്ലെങ്കില്‍ പൂര്‍ത്തിയാക്കി നിസ്ക്കരിക്കണം .ചുരുക്കി നിസ്കരിക്കുവാന്‍ നിയ്യത്ത് ചെയ്തവന് നിസ്കാരം തീരുന്നത് വരെ നിയ്യത്തിനു എതിരൊന്നും ചെയ്യരുത് പൂര്‍ത്തിയാക്കാന്‍ കരുതുകയോ പൂര്‍ത്തി ആക്കിയാലോ എന്ന് ആലോചിക്കുകയോ .ചുരുക്കി നിസ്കരിക്കുന്നു എന്ന് നിയ്യത്ത് ചെയ്തിട്ടുണ്ടോ എന്ന് സംശയിക്കുകയോ ചെയ്താല്‍ പൂര്‍ത്തിയാക്കി നിസ്കരിക്കല്‍ നിര്‍ബന്ധമാണ് ,,,, നിസ്കാരം തീരുന്നത് വരെ യാത്രക്കാരന് ആയിരിക്കണം ..ചുരുക്കി നിസ്കരിക്കല്‍ അനുവദനീയമാണ് എന്ന് അറിഞ്ഞിരിക്കണം ഇപ്പോള്‍ ചുരുക്കി നിസ്കരിക്കേണ്ട രൂപം മനസിലായല്ലോ ഇനി ജമ്മാക്കള്‍ എങ്ങിനെ എന്ന് വിശദീകരിക്കാം</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: large;"><br /></span></div>
<div style="color: #222222; font-family: arial, sans-serif; text-align: center;">
<span lang="ML" style="background-color: yellow; font-family: Kartika, serif; line-height: 115%;"><span style="font-size: x-large;"><u><b>ജംഅ്</b></u></span></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: large;"><br /></span></div>
<div style="background-color: white; color: #222222;">
<span style="font-family: inherit; font-size: large;">ഇന്നലെ ഫര്‍ള് നിസ്കാരം ചുരുക്കി നിസ്കരിക്കേണ്ട രൂപം പറഞ്ഞിരുന്നു .ഇന്ന് ജംഇനെ കുറിച്ച പറയാം .</span></div>
<div style="background-color: white; color: #222222;">
<span style="font-family: inherit; font-size: large;"><br /></span></div>
<div style="background-color: white; color: #222222;">
<span style="font-family: inherit; font-size: large;">1. മുന്തിച്ചു ജംഉ ആക്കല്‍ അസറിനെ ളുഹറിന്റെ കൂടെ മുന്തിച്ച് നിസ്കരിക്കുമ്പോള്‍ ആദ്യ നിസ്കാരം ളുഹര്‍ ആണല്ലോ അപ്പോള്‍ ആദ്യം ളുഹര്‍ നിസ്കരിക്കണം അതുപോലെ ഇശയെ മഗ്രിബിനോടൊപ്പം നിസ്കരിക്കുമ്പോള്‍ ആദ്യം മഗ്രിബാണ് നിസ്കരിക്കെണ്ടത് ഇതാണ് മുന്തിച്ചു ജമ്മു ചെയ്യുന്നക്രമം ഇതിനു വിരുദ്ധമായി മുന്തിച്ച് ജം ആക്കാന്‍ പാടില്ല </span></div>
<div style="background-color: white; color: #222222;">
<span style="font-family: inherit; font-size: large;"><br /></span></div>
<div style="background-color: white; color: #222222;">
<span style="font-family: inherit; font-size: large;">2. ജമ്മാക്കി നിസ്കരിക്കുന്നു എന്ന് കരുതുക ഒന്നാമത്തെ നിസ്കാരത്തിന്റെ തക്ബീറത്തുല് ഇഹ്രാമിന്റെ വേളയില്‍ കരുതലാണ് ഉത്തമം അല്ലെങ്കില്‍ ഒന്നാമത്തെ നിസ്കാരത്തില്‍ നിന്ന് വിരമിക്കുന്നതിനു മുന്‍പ് കരുതിയാലും മതി </span></div>
<div style="background-color: white; color: #222222;">
<span style="font-family: inherit; font-size: large;"><br /></span></div>
<div style="background-color: white;">
<span style="color: #222222; font-family: inherit; font-size: large;">3. രണ്ടാം നിസ്കാരത്തില്‍ പ്രവേശിക്കുന്നത് വരെ യാത്രയില്‍ ആയിരിക്കണം * രണ്ടാം നിസ്കാരത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് യാത്ര അവസാനിക്കുകയോ യാത്ര അവസാനിപ്പിക്കുന്നു എന്ന് കരുതുകയോ ചെയ്താല്‍ പിന്നെ രണ്ടാമത്തതിനെ ഒന്നാമത്തതിനോടൊപ്പം ജമ്മു ആക്കാന്‍ പാടില്ല ആദ്യം നിസ്കരിച്ച ഒന്നാം നിസ്കാരത്തിനു യാതൊരു കുഴപ്പവും ഇല്ല .രണ്ടാം നിസ്കാരം അതിന്റെ വഖ്തില്‍ ...</span><div style="color: #222222;">
<span style="font-family: inherit; font-size: large;">നിസ്കരിച്ചാല്‍ മതി .</span></div>
<div style="color: #222222;">
<span style="font-family: inherit; font-size: large;"><br /></span></div>
<div style="color: #222222;">
<span style="font-family: inherit; font-size: large;">4. തുടരെ തുടരെ നിസ്കരിക്കണം ഒന്നാം നിസ്കാരം കഴിഞ്ഞാല്‍ ഉടന്‍ രണ്ടാം നിസ്കാരത്തില്‍ പ്രവേശിക്കണം രണ്ട നിസ്കാരങ്ങള്‍കുമിടയില്‍ കൂടുതല്‍ സമയം താമസിക്കാന്‍ പാടില്ല .എന്നാല്‍ ഫര്‍ലുകള്‍ മാത്രം നിര്‍വഹിച്ച് രണ്ട് രക് അത്ത് നിസ്കരിക്കുന്ന സമയം താമസിക്കുന്നതിനു വിരോധമില്ല *** </span></div>
<div style="color: #222222;">
<span style="font-family: inherit; font-size: large;"><br /></span></div>
<div>
<span style="color: #222222; font-family: inherit; font-size: large;">ഇനി പിന്തിച്ചു </span><span style="color: #222222; line-height: 115%;"><span style="font-family: inherit; font-size: large;">ജംഅ്</span></span><span style="color: #222222; font-family: inherit; font-size: large;"> ആക്കല്‍ എങ്ങിനെ എന്ന് നോക്കാം ളുഹരിനെ അസരിലേക്കും മഗ്രിബിനെ ഇഷയിലെക്കും പിന്തിച്ച് നിസ്കരിക്കലനല്ലോ പിന്തിച്ച് </span><span style="color: #222222; font-size: large; line-height: 18px;">ജംഅ് </span><span style="color: #222222; font-family: inherit; font-size: large;"> ആക്കല്‍ .ഇങ്ങിനെ പിന്തിക്കുമ്പോള്‍ </span><span style="color: #222222; font-size: large; line-height: 18px;">ജംഅ്</span><span style="color: #222222; font-family: inherit; font-size: large;"> ആക്കുവാന് പിന്തിക്കുകയാണെന്നു ആദ്യത്തെ നിസ്കാരത്തിന്റെ സമയം അവസാനിക്കുന്നതിനു മുന്‍പ് കരുതണം അഥവാ ളുഹരിനെ അസറിന്റെ കൂടെ പിന്തിച്ച് നിസ്കരിക്കാന്‍ ഉദ്ദേശിക്കുന്നവന് ളുഹറിന്റെ സമയം അവസാനിക്കുന്നതിനു മുന്‍പ് തന്നെ അസരിനോടൊപ്പം പിന്തിച്ച് </span><span style="color: #222222; font-size: large; line-height: 18px;">ജംഅ്</span><span style="color: #222222; font-family: inherit; font-size: large;"> ആക്കാന്‍ കരുതണം മഗ്രിബിനെ ഇഷയിലേക്ക് പിന്തിക്കുന്നവനും ഇപ്രകാരം കരുതണം ഇങ്ങിനെ കരുതാതെ പിന്തിക്കാന്‍ പാടില്ലാത്തതും കരുതതിരുന്നാല്‍ ആദ്യ നിസ്കാരം കളാ ആകുന്നതുമാണ് .ഇപ്പോള്‍ </span><span style="color: #222222; font-size: large;">ജംഅും ഖസറും</span><span style="color: #222222; font-family: inherit; font-size: large;"> എന്താണെന്നു നാം മനസില്ലാക്കിയല്ലോ റബ്ബ് ഖബൂലക്കട്ടെ ആമീന്‍</span></div>
</div>
</div>
sunnikeralahttp://www.blogger.com/profile/06142710111238582789noreply@blogger.com0tag:blogger.com,1999:blog-2831502190635972422.post-87032494529717764932012-10-12T06:04:00.000-07:002012-10-12T06:04:17.548-07:00ഖുര്‍ആന്‍ പാരായണത്തിന്റെ മഹത്വം <div dir="ltr" style="text-align: left;" trbidi="on">
<br />
<div class="MsoListParagraphCxSpFirst" style="margin-left: 0in; mso-add-space: auto;">
<b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">ഖുര്‍ആന്‍
പാരായണത്തിന്റെ മഹത്വം </span></b><b><span style="font-size: 12.0pt; line-height: 115%; mso-bidi-font-family: Kartika; mso-bidi-language: ML;"><o:p></o:p></span></b></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">“രാത്രി
സമയങ്ങളില്‍ അവര്‍ അല്ലാഹുവിന്റെ ആയത്തുകള്‍ ഓതുകയും സുജൂദ് ചെയ്യുകയും
ചെയ്യുമെന്ന് അല്ലാഹു സുബ്ഹാനഹു തആല വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു : ‘അവരാണ് ‘
സ്വാലിഹീങ്ങള്‍.</span><span style="font-size: 12.0pt; line-height: 115%; mso-bidi-font-family: Kartika; mso-bidi-language: ML;"><o:p></o:p></span></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">അബൂഹുറൈറ</span></b><b><span lang="ML" style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-bidi-theme-font: major-bidi; mso-hansi-theme-font: major-bidi;"> (</span></b><b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">റ</span></b><b><span lang="ML" style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-bidi-theme-font: major-bidi; mso-hansi-theme-font: major-bidi;">) </span></b><b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">പറയുന്നു</span></b><b><span lang="ML" style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-bidi-theme-font: major-bidi; mso-hansi-theme-font: major-bidi;"> : </span></b><b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">നബി</span></b><b><span lang="ML" style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-bidi-theme-font: major-bidi; mso-hansi-theme-font: major-bidi;"> (</span></b><b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">സ</span></b><b><span lang="ML" style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-bidi-theme-font: major-bidi; mso-hansi-theme-font: major-bidi;">) </span></b><b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">ഇങ്ങനെ</span></b><b><span lang="ML" style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-bidi-theme-font: major-bidi; mso-hansi-theme-font: major-bidi;"> </span></b><b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">പറയുന്നത്</span></b><b><span lang="ML" style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-bidi-theme-font: major-bidi; mso-hansi-theme-font: major-bidi;"> </span></b><b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">ഞാന്‍</span></b><b><span lang="ML" style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-bidi-theme-font: major-bidi; mso-hansi-theme-font: major-bidi;"> </span></b><b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">കേട്ടു</span></b><b><span lang="ML" style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-bidi-theme-font: major-bidi; mso-hansi-theme-font: major-bidi;"> : “ </span></b><b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">നിങ്ങള്‍</span></b><b><span lang="ML" style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-bidi-theme-font: major-bidi; mso-hansi-theme-font: major-bidi;"> </span></b><b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">ഖുര്‍</span></b><b><span lang="ML" style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-bidi-theme-font: major-bidi; mso-hansi-theme-font: major-bidi;"></span></b><b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">ആന്‍</span></b><b><span lang="ML" style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-bidi-theme-font: major-bidi; mso-hansi-theme-font: major-bidi;"> </span></b><b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">ഓതുക</span></b><b><span lang="ML" style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-bidi-theme-font: major-bidi; mso-hansi-theme-font: major-bidi;"> . </span></b><b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">ഖിയാമം</span></b><b><span lang="ML" style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-bidi-theme-font: major-bidi; mso-hansi-theme-font: major-bidi;"> </span></b><b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">നാളില്‍</span></b><b><span lang="ML" style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-bidi-theme-font: major-bidi; mso-hansi-theme-font: major-bidi;"> </span></b><b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">അതിന്</span></b><b><span lang="ML" style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-bidi-theme-font: major-bidi; mso-hansi-theme-font: major-bidi;"></span></b><b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">റെ</span></b><b><span lang="ML" style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-bidi-theme-font: major-bidi; mso-hansi-theme-font: major-bidi;"> </span></b><b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">ആളുകള്‍</span></b><b><span lang="ML" style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-bidi-theme-font: major-bidi; mso-hansi-theme-font: major-bidi;"></span></b><b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">ക്ക്</span></b><b><span lang="ML" style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-bidi-theme-font: major-bidi; mso-hansi-theme-font: major-bidi;"> </span></b><b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">അത്</span></b><b><span lang="ML" style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-bidi-theme-font: major-bidi; mso-hansi-theme-font: major-bidi;"> </span></b><b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">ശുപാര്</span></b><b><span lang="ML" style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-bidi-theme-font: major-bidi; mso-hansi-theme-font: major-bidi;"></span></b><b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">ശകന്</span></b><b><span lang="ML" style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-bidi-theme-font: major-bidi; mso-hansi-theme-font: major-bidi;"> </span></b><b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">ആയി</span></b><b><span lang="ML" style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-bidi-theme-font: major-bidi; mso-hansi-theme-font: major-bidi;"> </span></b><b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">വരും</span></b><b><span lang="ML" style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-bidi-theme-font: major-bidi; mso-hansi-theme-font: major-bidi;"> </span></b><b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">.(ബുഖാരി , മുസ്ലിം)</span></b><b><span style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-font-family: Kartika; mso-bidi-language: ML; mso-hansi-theme-font: major-bidi;"><o:p></o:p></span></b></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">നബി (സ) അരുളി : “ ഖിയാമം നാളില്‍ ഖുര്‍ആനിനെ കൊണ്ട് വരും .
ഖുര്‍ആന്‍ അനുസരിച്ചു ദുനിയാവില് കര്‍മ്മം ചെയ്തിരുന്നവരെയും ഹാജരാക്കും.
മുന്പില് അല ബഖറ സൂറത്തും ആലുഇംറാന് സൂറത്തും നിന്ന് കൊണ്ട് അവരുടെ അനുയായികള്‍ക്ക്
വേണ്ടി വാദിക്കും”. (മുസ്ലിം)</span></b><b><span style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-font-family: Kartika; mso-bidi-language: ML; mso-hansi-theme-font: major-bidi;"><o:p></o:p></span></b></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">നബി (സ) അരുളി : “ നൈപുണ്യത്തോടെ ഖുര്‍ആന്‍ ഓതുന്നവര്‍ ,
അമലുകള്‍ റെക്കോര്‍ഡ് ചെയ്യുന്ന മലക്കുകളോടൊപ്പം ആയിരിക്കും. നൈപുണ്യമില്ലാതെ
ബുദ്ധിമുട്ടി ഓതുന്നവര്‍ക്ക് രണ്ടു പുണ്യമുണ്ട് “. (ബുഖാരി , മുസ്ലിം)</span></b><b><span style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-font-family: Kartika; mso-bidi-language: ML; mso-hansi-theme-font: major-bidi;"><o:p></o:p></span></b></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">(ഒന്ന് അവരുടെ ഉത്സാഹത്തിനും ബുദ്ധിമുട്ടിന്നും രണ്ടു
അവരുടെ ഖുര്‍ആന്‍ പാരായണതിന്നും)</span></b><b><span style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-font-family: Kartika; mso-bidi-language: ML; mso-hansi-theme-font: major-bidi;"><o:p></o:p></span></b></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">നബി (സ) അരുളി : “ ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നവരോട്
പറയപ്പെടും : നീ ഓതുക (സ്വര്‍ഗത്തിലെ പദവികളിലേക്ക് ) കയറിപ്പോവുക. നീ ദുനിയാവില്
ഓതിയിരുന്നത് പോലെ ആകര്‍ഷകമായി ഓതുക . നിന്റെ പദവി നീ ഓതുന്ന ഏറ്റവും ഒടുവിലത്തെ
ആയത്തിന്റെ അറ്റത്താകുന്നു”.(അബൂദാവൂദ്, തിര്‍മിദി)</span></b><b><span style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-font-family: Kartika; mso-bidi-language: ML; mso-hansi-theme-font: major-bidi;"><o:p></o:p></span></b></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">നബി (സ) അരുളി : “ എന്റെ സമുദായതിന്നു ലഭിക്കുന്ന
പ്രതിഫലങ്ങള്‍ എല്ലാം എന്റെ മുന്പില് ഹാജരക്കപ്പെട്ടു . ഒരാള്‍ ഒരു പള്ളിയില്‍
നിന്ന് കരട് എടുത്തുമാറ്റുന്നതിന്റെ പ്രതിഫലം പോലും. എന്റെ സമുദായത്തിന്റെ
പാപങ്ങളും മുന്പില് ഹാജരക്കപ്പെട്ടു . പരിശുദ്ധ ഖുര്‍ആനില്‍ നിന്ന് ഒരു സൂറത്തോ
ആയത്തോ ഒരാള്‍ മനപ്പാഠം ആക്കിയതിനു ശേഷം മറക്കുന്നതിനെക്കാള്‍ വലിയ പാപം ഞാന്‍
വേറെ കണ്ടില്ല . (അബൂദാവൂദ് , തിര്‍മിദി)</span></b><b><span style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-font-family: Kartika; mso-bidi-language: ML; mso-hansi-theme-font: major-bidi;"><o:p></o:p></span></b></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">നബി (സ) അരുളി : “ഖുര്‍ആന്‍ പഠിച്ച ശേഷം മറന്നവന്
കുഷ്ഠരോഗിയായ വിധത്തിലാണ് അല്ലാഹുവുമായി കാണുക “. (അബൂദാവൂദ്, ദാരിമി )</span></b><b><span style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-font-family: Kartika; mso-bidi-language: ML; mso-hansi-theme-font: major-bidi;"><o:p></o:p></span></b></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">അബൂസഈദു (റ) പറയുന്നു : നബി (സ) എന്നോട് ചോദിച്ചു : ഞാന്‍
നിനക്ക് ഈ പള്ളിയില്‍നിന്നു പുറത്തുപോകുന്നതിന്നു മുന്‍പ് ഒരു മഹത്തായ ഖുര്‍ആന്‍
സൂറത്ത് പഠിപ്പിച്ചു തരട്ടെയോ? അങ്ങിനെ തിരുമേനി എന്റെ കൈ പിടിച്ചു . ഞങ്ങള്‍
പള്ളിയില്‍നിന്നു പുറത്ത് കടക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു : റസൂലെ ,
അങ്ങ് പറഞ്ഞില്ലേ , എനിക്ക് ഏറ്റവും മഹത്തായ ഒരു ഖുര്‍ആന്‍ സൂറത്ത്
പഠിപ്പിച്ചുതരാമെന്നു? അപ്പോള്‍ നബി (സ) അരുളി : “ ഫാത്തിഹ സൂറത്ത് ആണത് “.
(ബുഖാരി)</span></b><b><span style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-font-family: Kartika; mso-bidi-language: ML; mso-hansi-theme-font: major-bidi;"><o:p></o:p></span></b></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">നബി (സ) സൂറത്തുല്‍ ഇഖ്ലാസിനെ പറ്റി അരുളി : “ എന്റെ
ആത്മാവ് കൈവശമുള്ള അല്ലാഹുവാണെ സത്യം അത് ഖുര്‍ആന്റെ മൂന്നില്‍ ഒരു ഭാഗത്തോട്
തുല്യമാണ് “. (ബുഖാരി , മുസ്ലിം)</span></b><b><span style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-font-family: Kartika; mso-bidi-language: ML; mso-hansi-theme-font: major-bidi;"><o:p></o:p></span></b></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">ഒരാള്‍ നബി (സ) യോട് പറഞ്ഞു : “ അല്ലാഹുവിന്റെ റസൂലെ , സൂറത്തുല്‍ ഇഖ്ലാസിനെ സ്നേഹിക്കുന്നു” .
അപ്പോള്‍ നബി (സ) അരുളി : “ തീര്‍ച്ചയായും അതിനോടുള്ള നിന്റെ സ്നേഹം നിന്നെ സ്വര്‍ഗത്തില്‍
പ്രവേശിപ്പിക്കും “(ബുഖാരി , തിര്‍മിദി )</span></b><b><span style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-font-family: Kartika; mso-bidi-language: ML; mso-hansi-theme-font: major-bidi;"><o:p></o:p></span></b></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">അഖബത്തിബ്നു ആമിര്‍ (റ) നോട് നബി (സ) ചോദിച്ചു : “ ഈ
രാത്രിയില്‍ എനിക്കിറക്കപ്പെട്ട ചില ആയത്തുകള്‍ പോലെ മറ്റൊന്നും കാണുകയില്ലെന്നു
നിനക്കറിയാമോ? സൂറത്തുല്‍ ഫലഖും സൂറത്തുന്നാസും ആണവ “. (മുസ്ലിം)</span></b><b><span style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-font-family: Kartika; mso-bidi-language: ML; mso-hansi-theme-font: major-bidi;"><o:p></o:p></span></b></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">ഉബയ്യിബ്നു കഅബ് (റ) പറയുന്നു : നബി (സ) അരുളി : “ അബൂമുന്‍ദിരെ,
നിനക്കറിയാമോ അല്ലാഹുവിന്റെ ഖുര്‍ആനില്‍ നിന്ന് നിന്നോടൊപ്പം ഉള്ളതില്‍
വെച്ചേറ്റവും ശ്രേഷ്ഠമായത് ഏതാണ് “? ഞാന്‍ പറഞ്ഞു : “ ആയത്തുല്‍ കുര്‍സിയ്യ്”
അപ്പോള്‍ നബി (സ) എന്റെ നെഞ്ചില്‍ തട്ടിക്കൊണ്ട് എന്നെ അഭിനന്ദിച്ചുകൊണ്ട് അരുളി
: “ അബൂമുന്‍ദിരെ , ജ്ഞാനം നിന്നെ സന്തുഷ്ടനാക്കട്ടെ
“. (മുസ്ലിം)</span></b><b><span style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-font-family: Kartika; mso-bidi-language: ML; mso-hansi-theme-font: major-bidi;"><o:p></o:p></span></b></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">അബൂഹുറൈറ (റ) പറയുന്നു
: റമളാനിലേ സക്കാത്ത്മുതല്‍ സൂക്ഷിക്കാന്‍ നബി (സ) എന്നെ ഏല്പിച്ചു .ഒരാള്‍
വന്നു അതില്‍നിന്നും വാരാന്‍ ശ്രമിച്ചപ്പോള്‍ ഞാനയാളെ പിടികൂടി.നിന്നെ ഞാന്‍
റസൂലിന്റെ സന്നിധിയില്‍ ഹാജരാക്കുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു : ഞാന്‍
ആവശ്യക്കാരനാണ് എനിക്ക് കുട്ടികളും കുടുംബവും ഉണ്ട് . കഠിനമായ ആവശ്യം മൂലമാണ്
ഞാനിതു ചെയ്യുന്നത്.</span></b><b><span style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-font-family: Kartika; mso-bidi-language: ML; mso-hansi-theme-font: major-bidi;"><o:p></o:p></span></b></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">ഇതുകേട്ടപ്പോള്‍ ഞാന്‍ അയാളെ വിട്ടയച്ചു (രാത്രിയില്‍ ആണീ
സംഭവം ). നേരം പുലര്‍ന്ന ഉടനെ ഞാന്‍ നബി (സ) യുടെ തിരുസന്നിധിയില്‍ എത്തി . ഉടനെ
നബി (സ) ഇങ്ങോട്ട് ചോദിച്ചു : അബൂഹുറൈറ നീ ഇന്നലെ ബന്ധനസ്ഥനാക്കിയവനെ എന്ത് ചെയ്തു
.</span></b><b><span style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-font-family: Kartika; mso-bidi-language: ML; mso-hansi-theme-font: major-bidi;"><o:p></o:p></span></b></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">ഞാന്‍ പറഞ്ഞു : അല്ലാഹുവിന്റെ റസൂലെ , അവന് കുടുംബപരമായ
ദയനീയതയും ആവശ്യവും പറഞ്ഞതിനാല്‍ ഞാന്‍ അവനോടു കേരുന്യം കാണിച്ചു വിട്ടയച്ചു.</span></b><b><span style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-font-family: Kartika; mso-bidi-language: ML; mso-hansi-theme-font: major-bidi;"><o:p></o:p></span></b></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">നബി (സ) അരുളി : “ അറിയുക , അവന് നിന്നോട് പറഞ്ഞത് കളവാണ്
, ഇന്നും അവന് വരും .</span></b><b><span style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-font-family: Kartika; mso-bidi-language: ML; mso-hansi-theme-font: major-bidi;"><o:p></o:p></span></b></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">നബി (സ) ഇത് പറഞ്ഞപ്പോള്‍ എനിക്കുറപ്പായി അയാള്‍ ഇന്നും
വരുമെന്ന് . ഞാന്‍ കാത്തിരുന്നു. അവന് വരികയും ചെയ്തു .ഭക്ഷണ സാധനം വാരാന്‍
തുടങ്ങിയപ്പോള്‍ ഞാനയാളെ പിടികൂടി. അയാള്‍ തന്റെ ദയനീയാവസ്ഥകള്‍ എന്നോട് പറഞ്ഞു ,
തലേദിവസത്തെ പോലെ കരുണയ്ക്ക് വേണ്ടി എന്നോട് കേണു . അവനെ ഞാന്‍ വിടുകയും ചെയ്തു.
നബി (സ) യോട് രാവിലെ ചെന്ന് പറഞ്ഞപ്പോള്‍ നബി (സ) തലേന്ന് പറഞ്ഞത് ആവര്‍ത്തിക്കുകയും
ചെയ്തു. ഇങ്ങനെ മൂന്നു ദിവസം ഉണ്ടായി. മൂന്നാം ദിവസവും ഇത് ആവര്‍ത്തിച്ചപ്പോള്‍
ഞാന്‍ അയാളോട് ചോദിച്ചു : നീ ഇതാവര്‍ത്തിക്കുകയില്ലെന്ന്
പറയുകയും പിന്നെയും പിന്നെയും ആവര്‍ത്തിക്കുകയും ചെയ്യുന്നു .</span></b><b><span style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-font-family: Kartika; mso-bidi-language: ML; mso-hansi-theme-font: major-bidi;"><o:p></o:p></span></b></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">അപ്പോള്‍ അയാള്‍ പറഞ്ഞു : എന്നെ താങ്കള്‍
വിട്ടയക്കുകയാനെങ്കില്‍ ഞാന്‍ താങ്കള്‍ക്ക് ചില വചനങ്ങള്‍ പഠിപ്പിച്ചു തരാം.
അതുകൊണ്ട് അല്ലാഹു താങ്കള്‍ക്ക് പ്രയോജനമുണ്ടാക്കും.</span></b><b><span style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-font-family: Kartika; mso-bidi-language: ML; mso-hansi-theme-font: major-bidi;"><o:p></o:p></span></b></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">ഞാന്‍ ചോദിച്ചു :ഏതാണവ?</span></b><b><span style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-font-family: Kartika; mso-bidi-language: ML; mso-hansi-theme-font: major-bidi;"><o:p></o:p></span></b></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">അവന് പറഞ്ഞു : നീ നിന്റെ കിടക്കയെ സമീപിക്കുമ്പോള്‍
ആയത്തുല്‍ കുര്‍സിയ്യ് ഓതുക. അത് താങ്കള്‍ക്ക് അല്ലാഹുവില്‍ നിന്നുള്ള കാവല്‍
ആയിരിക്കും. നേരം പുലരുന്നത് വരെ ഒരു പിശാചും താങ്കളെ സമീപിക്കുകയില്ല .</span></b><b><span style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-font-family: Kartika; mso-bidi-language: ML; mso-hansi-theme-font: major-bidi;"><o:p></o:p></span></b></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">ഞാനയാളെ പിന്നെയും വിട്ടയച്ചു. നബി(സ) യെ ഞാന്‍
സമീപിച്ചപ്പോള്‍ നബി (സ) ചോദിച്ചു : അബൂഹുറൈറ , നിന്റെ ബന്ധനസ്ഥനെ എന്ത് ചെയ്തു?</span></b><b><span style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-font-family: Kartika; mso-bidi-language: ML; mso-hansi-theme-font: major-bidi;"><o:p></o:p></span></b></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">ഞാന്‍ പറഞ്ഞു : റസൂലെ അവന് പറഞ്ഞു : ചില വിശുദ്ധ വചനങ്ങള്‍
എനിക്ക് പറഞ്ഞുതരാമെന്നു അല്ലാഹു അതുകൊണ്ട് എനിക്ക് പ്രയോജനമുണ്ടാക്കുമെന്നും .
അപ്പോള്‍ ഞാന്‍ അവനെ വിട്ടയച്ചു .</span></b><b><span style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-font-family: Kartika; mso-bidi-language: ML; mso-hansi-theme-font: major-bidi;"><o:p></o:p></span></b></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">നബി (സ) ചോദിച്ചു : അതെന്താണ് ? “കിടപ്പറയില്‍ ചെന്നാല്‍
ആയത്തുല്‍ കുര്‍സിയ്യ് ഓതാന്‍ അവന് പറഞ്ഞതും മറ്റും ഞാന്‍ നബി (സ) യോട് പറഞ്ഞു .</span></b><b><span style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-font-family: Kartika; mso-bidi-language: ML; mso-hansi-theme-font: major-bidi;"><o:p></o:p></span></b></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">അപ്പോള്‍ നബി (സ) പറഞ്ഞു : “അവന് നുണയന് ആണെങ്കിലും
നിന്നോട് സത്യമാണ് പറഞ്ഞത്. അബൂഹുറൈറ , മൂന്നു ദിവസമായി നീ സംഭാഷണം
നടത്തിയിരുന്നത് ആരോടാണ് എന്നറിയാമോ? </span></b><b><span style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-font-family: Kartika; mso-bidi-language: ML; mso-hansi-theme-font: major-bidi;"><o:p></o:p></span></b></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">ഞാന്‍ പറഞ്ഞു : ഇല്ല</span></b><b><span style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-font-family: Kartika; mso-bidi-language: ML; mso-hansi-theme-font: major-bidi;"><o:p></o:p></span></b></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">അപ്പോള്‍ നബി പറഞ്ഞു : “അത് പിശാചാണ്”.</span></b><b><span style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-font-family: Kartika; mso-bidi-language: ML; mso-hansi-theme-font: major-bidi;"><o:p></o:p></span></b></div>
<div class="MsoListParagraphCxSpLast" style="margin-left: 0in; mso-add-space: auto;">
<b><span lang="ML" style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ascii-font-family: "Times New Roman"; mso-ascii-theme-font: major-bidi; mso-bidi-language: ML; mso-hansi-font-family: "Times New Roman"; mso-hansi-theme-font: major-bidi;">(ബുഖാരി )</span></b><b><span style="font-family: "Times New Roman","serif"; font-size: 12.0pt; line-height: 115%; mso-ascii-theme-font: major-bidi; mso-bidi-font-family: Kartika; mso-bidi-language: ML; mso-hansi-theme-font: major-bidi;"><o:p></o:p></span></b></div>
</div>
sunnikeralahttp://www.blogger.com/profile/06142710111238582789noreply@blogger.com0tag:blogger.com,1999:blog-2831502190635972422.post-67283012797693232582012-10-10T06:02:00.000-07:002012-10-12T06:02:14.388-07:00പരീക്ഷണം <div dir="ltr" style="text-align: left;" trbidi="on">
<br />
<div align="center" class="MsoListParagraph" style="text-align: center;">
<span style="font-family: inherit;"><u><span lang="ML" style="font-size: 26pt; line-height: 115%;">പരീക്ഷണം</span></u><u><span style="font-size: 26.0pt; line-height: 115%; mso-bidi-language: ML;"><o:p></o:p></span></u></span></div>
<div class="MsoNormal" style="background-color: white; background-position: initial initial; background-repeat: initial initial; text-align: justify;">
<br /></div>
<div class="MsoListParagraphCxSpFirst" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<span style="font-family: inherit;"><span lang="ML">അല്പമൊരു ഭയവും വിശപ്പും മൂലവും
സ്വത്തുക്കളിലും ആളുകളിലും ഫലങ്ങളിലുമുള്ള കുറവുമൂലവും നിങ്ങളെ നാം പരീക്ഷിക്കുക
തന്നെ ചെയ്യും </span><span lang="ML">. </span><span lang="ML">വല്ല വിപത്തും തങ്ങള്‍ക്കു നേരിടുമ്പോള്‍ </span><span lang="ML">“</span><span lang="ML">നിശ്ചയമായും
ഞങ്ങള്‍ അല്ലാഹുവിന്നുള്ളവരും അവങ്കലേക്ക് മടങ്ങുന്നവരും ആണ് </span><span lang="ML">“ </span><span lang="ML">എന്ന് പറയുന്ന
ക്ഷമാശീലന്മാര്‍ക്ക് താങ്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുക</span><span lang="ML">.</span><span lang="ML">അവര്‍ തങ്ങളുടെ
രക്ഷിതാവിങ്കല്‍ നിന്ന് പാപമോചനങ്ങളും കാരുണ്യവുമുള്ളവര്‍ ആകുന്നു </span><span lang="ML">. </span><span lang="ML">അവര്‍ തന്നെയാണ്
നേര്‍മാര്‍ഗ്ഗം പ്രാപിച്ചവരും </span><span lang="ML">.</span>(<span lang="ML">അല്‍ ബഖറ)<o:p></o:p></span></span></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<span style="font-family: inherit;"><span lang="ML">പരിശുദ്ധ ഇസ്ലാമിന്റെ വിജയത്തിനും നിലനില്പിന്നും
വേണ്ടി അല്ലാഹുവിന്റെ വഴിയില്‍ പരിശ്രമിക്കുന്നവര്‍ക്ക് യാതൊരുവിധ
ബുദ്ടിമുട്ടുകളും കഷ്ടനഷ്ടങ്ങളും കൂടാതെ ഉദ്ദേശ്യം നിറവേറുമെന്നു കരുതാന്‍
പാടില്ലെന്നും അവര്‍ പലവിധ കഷ്ടനഷ്ടങ്ങള്‍ക്കും പാത്രീഭാവിക്കുമെന്നും അതെല്ലാം
അല്ലാഹുവില്‍ നിന്നുള്ള ചില പരീക്ഷണങ്ങള്‍ ആണെന്നും അങ്ങനെയുള്ള പരീക്ഷണ
ഘട്ടങ്ങളില്‍ പാദം പതറാതെയും ചിത്തം ചിതറാതെയും ഏതു പ്രതിബന്ധങ്ങളെയും
മല്ലിടുവാനുള്ള ശക്തിയായ ക്ഷമ കൈകൊള്ളുന്നവര്‍ പരലോകത്ത് സൌഭാഗ്യവാന്മാര്
ആയിരിക്കുമെന്നും അവര്‍ അല്ലാഹുവിങ്കല്‍ നിന്ന് കരുണാകടാക്ഷങ്ങളും പാപപരിഹാരവും
ഉണ്ടായിരിക്കുമെന്നും ഈ വചനങ്ങള്‍ മൂലം അല്ലാഹു നമ്മെ ഉണര്‍ത്തിയിരിക്കുന്നു </span><span lang="ML">. </span><o:p></o:p></span></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<span style="font-family: inherit;"><span lang="ML">ആദ്യ കാല മുസ്ലിങ്ങള്‍ ശത്രുക്കളില്‍ നിന്ന്
നിരവധി ദ്രോഹങ്ങള്‍ അനുഭവിക്കേണ്ടതായി വന്നിട്ടുണ്ടെന്ന ചരിത്ര യാഥാര്‍ത്ഥ്യം ആര്‍ക്കും
അജ്ഞാതമല്ല</span><span lang="ML">. </span><span lang="ML">ശത്രുക്കളുടെ ശല്യം അസഹനീയമായി സ്വദേശം വിട്ടു അവര്‍ ഓടിപ്പോയി </span><span lang="ML">. </span><span lang="ML">ക്രമപ്രകാരം
ഭക്ഷണാദികള്‍ കഴിക്കുവാനോ തങ്ങളുടെ സ്വത്തുകള്‍ ആയിരുന്ന കന്നുകാലികളെയോ ഫലവൃക്ഷാദികളെയോ
സംരക്ഷിക്കുവാനോ കാലദേശപ്പകര്ച്ചകള് കൊണ്ട് ശരീരങ്ങള്‍ക്കുണ്ടാകുന്ന സുഖക്കേടുകള്‍ക്ക്
പരിഹാരം തേടുവാനോ കഴിയാതെ പലവിധ ദുരിതങ്ങളും അനുഭവിച്ചിരുന്നു അവര്‍ </span><span lang="ML">. </span><span lang="ML">കൂടാതെ
ഇടക്കിടക്ക് ശത്രുക്കളുമായി സമരം ചെയ്യാന്‍ നിര്ബന്ധിതര് ആയിരുന്നതിനാല്‍
സ്വന്തം സഹോദരങ്ങളില്‍ പലരും നഷ്ടപ്പെടെണ്ടതായും വന്നിരുന്നു </span><span lang="ML">. </span><span lang="ML">അത്തരം
പരീക്ഷണഘട്ടങ്ങളില്‍ അവര്‍ക്കുണ്ടായിരുന്ന താങ്ങും തണലും അല്ലാഹുവിലുള്ള അടിയുറച്ച
വിശ്വാസവും അതിന്റെ ഫലമായ സഹനശക്തിയും ആയിരുന്നു </span><span lang="ML">. </span><span lang="ML">അത്
തന്നെയായിരുന്നു അവരുടെ വിജയരഹസ്യവും</span><span lang="ML">.</span><span lang="ML">ആ മഹാത്മാക്കളുടെ കാലടിപ്പാടുകള്‍ ഉള്‍കാഴ്ച്ചയോടെ
യഥായോഗ്യം പിന്‍പറ്റിയാല്‍ നമുക്ക് വിജയവും സൗഭാഗ്യവും ഉണ്ട്</span><span lang="ML">, </span><span lang="ML">നിശ്ചയം</span><span lang="ML">.</span><o:p></o:p></span></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<span style="font-family: inherit;"><span lang="ML">വല്ല വിപത്തുകളും നേരിടുമ്പോള്‍ അതെത്ര
ചെറിയതായാലും</span><span dir="RTL" lang="AR-SA"><o:p></o:p></span></span></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<span style="font-family: inherit;"><b><span dir="RTL" lang="AR-SA" style="font-size: 48pt; line-height: 115%;">إِنَّا لِلّهِ وَإِنَّـا
إِلَيْهِ رَاجِعون</span></b><span dir="RTL" lang="AR-SA" style="font-size: 48pt; line-height: 115%;"><o:p></o:p></span></span></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<span style="font-family: inherit;"><span lang="ML">എന്ന് ചൊല്ലണം </span><span lang="ML">. </span><span lang="ML">അത് ക്ഷമാശീലരുടെ
വിശേഷണമായാണല്ലോ ഇവിടെ പറഞ്ഞത്</span><span lang="ML">. </span><span lang="ML">ഇതിനു വമ്പിച്ച പ്രതിഫലം ഉള്ളതായി ഹദീസുകളില്‍ കാണാം</span><span lang="ML">. </span><span lang="ML">ഏതു വിപല്‍സന്ധിയിലും
അല്ലാഹുവിലുള്ള വിശ്വാസം മുറുകെപിടിക്കുവാന് കഴിഞ്ഞുവെന്ന് മാത്രമല്ല തജ്ജന്യമായ
സഹനം വാക്കുകളിലൂടെ പ്രകടിപ്പിക്കാനും സര്‍വവും അല്ലാഹുവില്‍ അര്‍പിക്കുവാനും അവന്
സന്നദ്ധനായി എന്നാണതിന് കാരണം</span><span lang="ML">. </span><span lang="ML">ഒരിക്കല്‍ അല്ലാഹുവിന്റെ റസൂല്‍ </span><span lang="ML">(</span><span lang="ML">സ</span><span lang="ML">) </span><span lang="ML">പറഞ്ഞു </span><span lang="ML">: “</span><span lang="ML">ഒരാളുടെ കുട്ടി മരണപ്പെട്ടാല്‍ അല്ലാഹു
മലക്കുകളോട് ചോദിക്കും </span><span lang="ML">: </span><span lang="ML">നിങ്ങള്‍ എന്റെ അടിമയുടെ മകന്റെ ആത്മാവ് പിടിച്ചോ </span><span lang="ML">? </span><span lang="ML">മലക്കുകള്‍</span><span lang="ML"> : </span><span lang="ML">അതെ </span><span lang="ML">. </span><span lang="ML">അല്ലാഹു </span><span lang="ML">: </span><span lang="ML">നിങ്ങളവന്റെ
കരള്‍കഷണതിന്റെ ആത്മാവ് പിടിച്ചോ </span><span lang="ML">. </span><span lang="ML">മലക്കുകള്‍ </span><span lang="ML">: </span><span lang="ML">അതെ</span><span lang="ML">. </span><o:p></o:p></span></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<span style="font-family: inherit;"><span lang="ML">അല്ലാഹു </span><span lang="ML">: </span><span lang="ML">അപ്പോള്‍
അവനെന്തു പ്രതികരിച്ചു </span><span lang="ML">? </span><span lang="ML">മലക്കുകള്‍ </span><span lang="ML">: </span><span lang="ML">അവന് നിന്നെ സ്തുതിക്കുകയും ഇന്നാലില്ലാഹി </span><span lang="ML">... </span><span lang="ML">ചൊല്ലുകയും
ചെയ്തു </span><span lang="ML">. </span><span lang="ML">അല്ലാഹു </span><span lang="ML">: </span><span lang="ML">അവനു നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ ഒരു മന്ദിരം പണിയുകയും അതിനു </span><span lang="ML">‘</span><span lang="ML">ബൈത്തുല്ഹംദ്</span><span lang="ML">’ </span><span lang="ML">എന്ന് പേരിടുകയും
ചെയ്യുക </span><span lang="ML">. (</span><span lang="ML">അഹ്മദ് </span><span lang="ML">, </span><span lang="ML">തിര്‍മിദി</span><span lang="ML">).</span><o:p></o:p></span></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<span style="font-family: inherit;"><span lang="ML">ഏതു പ്രതിസന്ധികളിലും ക്ഷമ കൈകൊള്ളുകയും അല്ലാഹുവിലുള്ള
അചഞ്ചലവിശ്വാസം മുറുകെപ്പിടിക്കുകയും ചെയ്യുന്ന സൗഭാഗ്യവാന്മാരുടെ മികച്ച പ്രതിഫലം
ഇവിടെ വ്യക്തമാക്കി പറയുകയാണ് </span><span lang="ML">. </span><span lang="ML">അല്ലാഹുവിങ്കല്‍ നിന്നുള്ള മഹത്തായ പാപമോചനം അവര്‍ക്കുണ്ടായിരിക്കും</span><span lang="ML">. </span><span lang="ML">അവന്റെ
കരുണാകടാക്ഷം കൊണ്ട് സായൂജ്യമടയാനും അവര്‍ക്ക് കഴിയും</span><span lang="ML">.</span><span lang="ML">മാത്രമല്ല അവര്‍
സന്മാര്‍ഗപ്രാപ്തര്‍ ആണെന്നും സര്വശക്തന് വ്യക്തമാക്കുകയാണ്</span><span lang="ML">.</span><o:p></o:p></span></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<span style="font-family: inherit;"><span lang="ML">ഉമര്‍ </span><span lang="ML">(</span><span lang="ML">റ</span><span lang="ML">) </span><span lang="ML">പറയുന്നു </span><span lang="ML">: ‘</span><span lang="ML">ഏതൊരു വിപത്ത്
വന്നെത്തുമ്പോഴും ഞാന്‍ അതില്‍ മൂന്നു അനുഗ്രഹങ്ങള്‍ കാണുന്നുണ്ട് </span><span lang="ML">. </span><span lang="ML">ഒന്ന്</span><span lang="ML">: </span><span lang="ML">ആ വിപത്ത് എന്റെ
മതകാര്യത്തില്‍ ആയിരിക്കില്ല </span><span lang="ML">. </span><span lang="ML">രണ്ടു</span><span lang="ML">: </span><span lang="ML">അതിന്റെ മുന്‍പ് സംഭവിച്ചതിനെ അപേക്ഷിച്ചു അത് ലഘുവായിരിക്കും</span><span lang="ML">. </span><span lang="ML">മൂന്നു</span><span lang="ML">: </span><span lang="ML">അല്ലാഹു അതിന്നു
മികച്ച പ്രതിഫലം നല്‍കും</span><span lang="ML">‘. </span><o:p></o:p></span></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<span style="font-family: inherit;"><span lang="ML">അനസ്</span><span lang="ML">(</span><span lang="ML">റ</span><span lang="ML">) </span><span lang="ML">റിപ്പോര്‍ട്ട് ചെയ്യുന്നു</span><span lang="ML"> : </span><span lang="ML">നബി </span><span lang="ML">(</span><span lang="ML">സ</span><span lang="ML">) </span><span lang="ML">അരുളി </span><span lang="ML">: “ </span><span lang="ML">അല്ലാഹു </span><span lang="ML">(</span><span lang="ML">സു</span><span lang="ML">) </span><span lang="ML">തആല പറഞ്ഞു </span><span lang="ML">: “</span><span lang="ML">എന്റെ അടിമയെ
അവനു ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു കണ്ണ് നഷ്ടപ്പെടുത്തി കൊണ്ട് ഞാന്‍
പരീക്ഷിക്കുകയും </span><span lang="ML">, </span><span lang="ML">അവന് അതില്‍ ക്ഷമിക്കുകയും ചെയ്താല്‍ ഞാന്‍ അവന്നു സ്വര്‍ഗ്ഗം നല്‍കും </span><span lang="ML">" (</span><span lang="ML">ബുഖാരി</span><span lang="ML">)</span><o:p></o:p></span></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<span style="font-family: inherit;"><span lang="ML">അബൂസഈദില്‍ ഖുദ്രി അബൂഹുറൈറ </span><span lang="ML">(</span><span lang="ML">റ</span><span lang="ML">) </span><span lang="ML">നിന്ന് റിപ്പോര്‍ട്ട്
ചെയ്യുന്നു </span><span lang="ML">: </span><span lang="ML">നബി </span><span lang="ML">(</span><span lang="ML">സ</span><span lang="ML">) </span><span lang="ML">അരുളി </span><span lang="ML">: “ </span><span lang="ML">ഒരു മുസ്ലിമിന്നു
എന്തെങ്കിലും രോഗമോ ബുദ്ധിമുട്ടോ വരാനിരിക്കുന്ന കാര്യത്തെ കുറിച്ച് മുഷിപ്പോ </span><span lang="ML">, </span><span lang="ML">കഴിഞ്ഞ
കാര്യത്തെക്കുറിച്ച് മനോവേദനയോ എന്തെങ്കിലും പ്രയാസങ്ങളോ </span><span lang="ML">–</span><span lang="ML"> കാലില്‍ ഒരു
മുള്ള് തറക്കുക പോലും ചെയ്താല്‍ അല്ലാഹു അവന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കും </span><span lang="ML">“. (</span><span lang="ML">ബുഖാരി </span><span lang="ML">, </span><span lang="ML">മുസ്ലിം</span><span lang="ML">)</span><o:p></o:p></span></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<span style="font-family: inherit;"><span lang="ML">അബൂഹുറൈറ</span><span lang="ML">(</span><span lang="ML">റ</span><span lang="ML">) </span><span lang="ML">തൊട്ടു ബുഖാരി
ഉദ്ധരിക്കുന്നു </span><span lang="ML">, </span><span lang="ML">നബി </span><span lang="ML">(</span><span lang="ML">സ</span><span lang="ML">) </span><span lang="ML">അരുളി </span><span lang="ML">: “ </span><span lang="ML">അല്ലാഹു ഒരു
അടിമക്ക് നന്മ ഉദ്ദേശിച്ചാല്‍ അവന്നു പരീക്ഷണങ്ങള്‍ നല്‍കും</span><span lang="ML">” </span><o:p></o:p></span></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<span style="font-family: inherit;"><span lang="ML">അനസ്</span><span lang="ML">(</span><span lang="ML">റ</span><span lang="ML">) </span><span lang="ML">നിന്ന് തിര്‍മിദി റിപ്പോര്‍ട്ട് ചെയ്യുന്നു </span><span lang="ML">,</span><span lang="ML"> നബി </span><span lang="ML">(</span><span lang="ML">സ</span><span lang="ML">) </span><span lang="ML">അരുളി </span><span lang="ML">: “ </span><span lang="ML">ഒരു അടിമക്ക്
അല്ലാഹു നന്മ ഉദ്ദേശിച്ചാല്‍ അവന് ചെയ്ത പാപത്തിനുള്ള ശിക്ഷ ദുനിയാവില് വെച്ച്
തന്നെ നല്‍കും </span><span lang="ML">, </span><span lang="ML">തിന്മയാണ് അവനെ കൊണ്ട് ഉദേശിച്ചതെങ്കില്‍ ഖിയാമത്ത് നാളില്‍ ശിക്ഷ നല്കാന്
അവന്റെ പാപത്തെ പിന്തിച്ചു വെക്കും </span><span lang="ML">“ . (</span><span lang="ML">തിര്‍മിദി</span><span lang="ML">)</span><o:p></o:p></span></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<span style="font-family: inherit;"><span lang="ML">നബി</span><span lang="ML"> (</span><span lang="ML">സ</span><span lang="ML">) </span><span lang="ML">അരുളി </span><span lang="ML">: “ </span><span lang="ML">പരീക്ഷണങ്ങളുടെ വലിപ്പം അനുസരിച്ച്
പ്രതിഫലത്തിന്റെ വലിപ്പം കൂട്ടും</span><span lang="ML">.</span><span lang="ML">അല്ലാഹു ഒരു
സമൂഹത്തെ സ്നേഹിച്ചാല്‍ അവര്‍ക്ക് പരീക്ഷണം നല്‍കും </span><span lang="ML">. </span><span lang="ML">അതില്‍
ക്ഷമിച്ചവര്‍ക്ക് അല്ലാഹുവിന്റെ തൃപ്തി ലഭിക്കും</span><span lang="ML">. </span><span lang="ML">കോപിച്ചവന്നു
അല്ലാഹുവിന്റെ കോപവും ഉണ്ടാകും</span><span lang="ML">” (</span><span lang="ML">തിര്‍മിദി</span><span lang="ML">)</span><o:p></o:p></span></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<span style="font-family: inherit;"><span lang="ML">അബൂഹുറൈറ</span><span lang="ML">(</span><span lang="ML">റ</span><span lang="ML">) </span><span lang="ML">തൊട്ടു തിര്‍മിദി
ഉദ്ധരിക്കുന്നു </span><span lang="ML">, </span><span lang="ML">അല്ലാഹുവിന്റെ റസൂല്‍ </span><span lang="ML">(</span><span lang="ML">സ</span><span lang="ML">) </span><span lang="ML">അരുളി </span><span lang="ML">; “ </span><span lang="ML">സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാരുടെ ശരീരം സന്താനം സമ്പത്ത്
എന്നിവയില്‍ പരീക്ഷണം വന്നു കൊണ്ടേ ഇരിക്കും </span><span lang="ML">. </span><span lang="ML">ഇതില്‍
ക്ഷമിക്കുന്നവന്നു പാപങ്ങള്‍ പൊറുത്തു കൊടുത്തു അവന് മരിക്കുമ്പോള്‍ അവന്റെ മേല്‍
ഒരു പാപവും ഉണ്ടാവുകയില്ല</span><span lang="ML">” . (</span><span lang="ML">തിര്‍മിദി</span><span lang="ML">)</span><o:p></o:p></span></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<span style="font-family: inherit;"><span lang="ML">അല്ലാഹുവിന്റെ റസൂല്‍ </span><span lang="ML">(</span><span lang="ML">സ</span><span lang="ML">) </span><span lang="ML">അരുളി </span><span lang="ML">“ </span><span lang="ML">ഏറ്റവും കൂടുതല്‍
പരീക്ഷണങ്ങള്‍ നേരിടുന്നവര്‍ അമ്പിയാക്കളും പിന്നെ ഔലിയാക്കളും പിന്നെ തഖ്വയില്‍
അവരോടു അടുത്തവരും ആയിരിക്കും </span><span lang="ML">“ .</span><o:p></o:p></span></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<span style="font-family: inherit;"><span lang="ML">ചുരുക്കത്തില്‍ പാപം ചെയ്താല്‍ അതിന്റെ
പേരില്‍ പരീക്ഷണം നല്കി അല്ലാഹു പൊറുക്കുമ്പോള്‍ </span><span lang="ML">, </span><span lang="ML">അമ്പിയാക്കള്‍ക്കും
പിന്നെ ഔലിയാക്കള്‍ക്കും</span><o:p></o:p></span></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<span style="font-family: inherit;"><span lang="ML">പരീക്ഷണങ്ങള്‍ നല്കി അല്ലാഹുവിലേക്ക് കൂടുതല്‍
അടുപ്പിക്കുകയും ചെയ്യുന്നു</span><span lang="ML">.</span><o:p></o:p></span></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<span style="font-family: inherit;"><span lang="ML">ഒരു മുസ്വീബത്ത് രണ്ടു മുസ്വീബത്ത്
ആക്കാതിരിക്കാന്‍ ശ്രദ്ധിക്കുക </span><span lang="ML">. </span><span lang="ML">ഒന്ന് അവന് നേരിട്ട മുസ്വീബത്ത് രണ്ടു അവന് അക്ഷമന് ആയതിന്റെ പേരില്‍ വലിയ
പ്രതിഫലം നഷ്ടപ്പെടുക</span><span lang="ML">.</span><o:p></o:p></span></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<span style="font-family: inherit;"><span dir="RTL" lang="AR-SA" style="background-color: white; background-position: initial initial; background-repeat: initial initial; color: #333333; font-size: 24pt; line-height: 115%;">وَلَا يَظْلِمُ رَبُّكَ أَحَدًا</span><span style="background-color: white; background-position: initial initial; background-repeat: initial initial; color: #333333; font-size: 24pt; line-height: 115%;"><o:p></o:p></span></span></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<span style="font-family: inherit;"><span lang="ML" style="background-color: white; background-position: initial initial; background-repeat: initial initial; color: #333333; font-size: 12pt; line-height: 115%;">നബിയെ , അങ്ങയുടെ റബ്ബ് ആരോടും അനീതി
കാണിക്കുകയില്ല</span><span style="background-color: white; background-position: initial initial; background-repeat: initial initial; color: #333333; font-size: 12pt; line-height: 115%;"><o:p></o:p></span></span></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<span lang="ML" style="font-family: inherit; font-size: 12pt; line-height: 115%;">അബൂഹുറൈറ (റ) പറയുന്നു : " അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞതായി ഞാന്‍
കേട്ടിരിക്കുന്നു : " തീര്‍ച്ചയായും അല്ലാഹുവിന്റെ അടിമയെ രോഗം കൊണ്ട് പരീക്ഷിക്കുക തന്നെ ചെയ്യും</span><span style="font-family: inherit; font-size: 12pt; line-height: 115%;"> , </span><span lang="ML" style="font-family: inherit; font-size: 12pt; line-height: 115%;">ആ രോഗം അവന്റെ
മുഴുവന്‍ പാപങ്ങളെയും പരിഹരിക്കുന്നത് വരെ
". (ഹാക്കിം)</span></div>
<div align="center" dir="RTL" style="direction: rtl; margin-bottom: 1.6pt; margin-left: .25in; margin-right: .25in; margin-top: 9.65pt; text-align: center; unicode-bidi: embed;">
<span style="font-family: inherit;"><br /></span></div>
<div class="MsoListParagraphCxSpFirst" style="margin-left: 0in; mso-add-space: auto;">
<span style="font-family: inherit;"><b><span dir="RTL" lang="AR-SA" style="font-size: 36pt; line-height: 115%;">وَمَآ أَصَـبَكُمْ مِّن مُّصِيبَةٍ فَبِمَا
كَسَبَتْ أَيْدِيكُمْ وَيَعْفُواْ عَن كَثِيرٍ</span></b><b><span style="font-size: 36.0pt; line-height: 115%; mso-bidi-font-family: Arial;"><o:p></o:p></span></b></span></div>
<div class="MsoListParagraphCxSpMiddle" style="margin-left: 0in; mso-add-space: auto;">
<br /></div>
<div class="MsoListParagraphCxSpLast" style="margin-left: 0in; mso-add-space: auto;">
<span lang="ML" style="background-color: white; background-position: initial initial; background-repeat: initial initial; color: #222222; font-size: 12pt; line-height: 115%;"><span style="font-family: inherit;">നിങ്ങളെ എന്തെങ്കിലും വിപത്ത്
ബാധിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചത്
നിമിത്തമായിരിക്കും, പലതിനെക്കുറിച്ചും അവന് നിങ്ങള്‍ക്ക് മാപ്പ് നല്‍കുകയും
ചെയ്യുന്നു.(അശൂറാ-30)</span></span><span style="background: white; color: #222222; font-family: "Arial","sans-serif"; font-size: 12.0pt; line-height: 115%; mso-bidi-font-family: Kartika; mso-bidi-language: ML;"><o:p></o:p></span></div>
</div>
sunnikeralahttp://www.blogger.com/profile/06142710111238582789noreply@blogger.com0tag:blogger.com,1999:blog-2831502190635972422.post-28599098734222962002012-10-07T00:20:00.003-07:002012-10-07T00:21:59.942-07:00ഒരു വീട്ടില്‍ കയറിച്ചെല്ലുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ , അബൂഹാദി<div dir="ltr" style="text-align: left;" trbidi="on">
<br />
<h5 class="uiStreamMessage userContentWrapper" data-ft="{"type":1,"tn":"K"}">
<span class="messageBody" data-ft="{"type":3}" style="font-size: small;">ഒരു വീട്ടില്‍ കയറിച്ചെല്ലുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍<br /> സൂറത്ത് നൂര്‍ (27, 28) വചനങ്ങള്‍<br /> <br /> ഒരു വീട്ടില്‍ കയറിച്ചെല്ലുമ്പോള്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ചാണ് ഈ സൂക്തങ്ങളില്‍ പറയുന്നത് :<br /> <br /> بسم الله الرحمن الرحيم<br /> { يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَدْخُلُواْ بُيُوتاً غَيْرَ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُواْ وَتُسَلِّمُواْ عَلَىٰ أَهْلِهَا ذٰلِكُمْ خَيْرٌ لَّكُمْ لَعَلَّكُمْ تَذَكَّرُونَ }<br /> { فَإِن لَّمْ تَجِدُواْ فِيهَآ أَحَداً فَلاَ تَدْخُلُوهَا حَتَّىٰ يُؤْذَنَ لَكُمْ وَإِن قِيلَ لَكُمْ ٱرْجِعُواْ فَٱرْجِعُواْ هُوَ أَزْكَىٰ لَكُمْ وَٱللَّهُ بِمَا تَعْمَلُونَ عَلِيمٌ }<br /> {സത്യ വിശ്വാസികളേ, നിങ്ങളുടേതല്ലാത്ത വീടുകളില്‍ ആ വീട്ടുകാരോട് അനുവാദം ചോദിക്കുകയും അവര്‍ക്ക് സലാം പറയുകയും ചെയ്യുന്നത് വരെ പ്രവേശിക്കരുത്. അത് നിങ്ങള്‍ക്ക് ഗുണകരമാണ്. നിങ്ങള്‍ ഓര്‍മ്മ വെക്കാനാണ്(ഇത് അവതരിപ്പിച്ചു തന്നിട്ടുള്ളത്)}(സൂറത്ത് നൂര്‍ 27){ഇനി (അനുവാദം നല്കുവാന്) ആരെയും നിങ്ങള്‍ കണ്ടില്ലെങ്കില്‍, അനുമതി ലഭിക്കുന്നത് വരെ നിങ്ങളതില്‍ പ്രവേശിക്കരുത്. മടങ്ങിപ്പോവുക എന്ന് നിങ്ങളോട് പറയപ്പെട്ടാല്‍ മടങ്ങുക, അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അള്ളാഹു ഏറ്റവും അറിയുന്നവനാണ്}(സൂറത്ത് നൂര്‍ 28)<br /> <br /> വിശദീകരണം :<br /> <br /> “നിങ്ങളുടെതല്ലാത്ത വീടുകള്‍” എന്നു പറഞതില് വാടകക്കോ അല്ലാതെയോ മറ്റൊരാള്‍ക്ക് താമസിക്കാന്‍ കൊടുത്ത വീടുകളും പെടുന്നതാണ്. മറ്റൊരാള്‍ താമസിക്കുന്ന വീടുകളില്‍ ചെല്ലുമ്പോള്‍ പാലിക്കേണ്ട ചില മര്യാദകളാണ് അള്ളാഹു ഇവിടെ നിര്‍ദ്ദേശിക്കുന്നത്. ഒരു വീട്ടില്‍ അന്യന് കാണാന്‍ പാടില്ലാത്ത അപമാന കരമായ പലതുമുണ്ടാകാം. ചിലപ്പോള്‍ അകത്തുള്ളവര്‍ ശരിക്ക് വസ്ത്രം ധരിച്ചിട്ടില്ലായിരിക്കാം. മറ്റൊരാള്‍ കേള്‍ക്കാന്‍ പാടില്ലാത്ത സംസാരങ്ങളോ കാണാന്‍ പറ്റാത്ത പ്രവര്‍ത്തിയോ നടക്കുന്നുണ്ടായിരിക്കാം. ഇത്തരം സന്ദര്‍ഭങ്ങള്‍ വീട്ടുകാര്‍ക്ക് മാത്രമല്ല പ്രവേശിക്കുന്നവര്‍ക്കും വിഷമമുണ്ടാക്കും. അത് കൊണ്ട് മുന്‍’കൂട്ടി സമ്മതം ചോദിച്ച് അനുവാദം ലഭിച്ചാലല്ലാതെ ആ വീട്ടില്‍ പ്രവേശിക്കരുത്.പ്രവേശന മര്യാദ വിവരിക്കുന്ന ധാരാളം ഹദീസ് വന്നിട്ടുണ്ട്.. അതില്‍ ചിലത് താഴെ വിവരിക്കാം : (ഇന്‍ഷാന്‍ അല്ലാഹ്)<br /> <br /> മുന്നു വട്ടം സമ്മതം ചോദിക്കണം:<br /> <br /> ഒരിക്കല്‍ അബൂ മുസല്‍ അശ്’അരി(റ) എന്ന സ്വഹാബി ഉമര്‍(റ)ന്റെ വീട്ടില്‍ ചെന്നു, മൂന്നു പ്രാവശ്യം സമ്മതം ചോദിച്ചിട്ടും കിട്ടിയില്ല. തന്നിമിത്തം അദ്ദേഹം മടങ്ങിപ്പോന്നു. പിന്നീട് ഉമര്‍(റ) പറഞ്ഞു : അബൂ മുസല്‍ അശ്’അരി(റ) അനുവാദം ചോദിക്കുന്ന ശബ്ദമല്ലെ ഞാന്‍ കേട്ടത്? സമ്മതം കൊടുക്കുക. അപ്പോള്‍ വീട്ടിലുള്ളവര്‍ അദ്ദേഹത്തെ അന്വേഷിച്ചു. അപ്പോഴേക്കും അബൂ മുസല്‍ അശ്’അരി(റ) പോയിക്കഴിഞിരുന്നു.പിന്നീട് അബൂ മുസല്‍ അശ്’അരി(റ) വന്നപ്പോള്‍ നേരത്തെ മടങ്ങിപ്പോവാന്‍ കാരണമെന്തെന്ന് ഉമര്‍(റ) ചോദിച്ചു. അദ്ദേഹം പ്രതികരിച്ചു : ഞാന്‍ മൂന്നു വട്ടം അനുവാദം ചോദിച്ചു കിട്ടിയില്ല. നിങ്ങളില്‍ ഒരാള്‍ മുന്നു പ്രാവശ്യം അനുവാദം ചോദിച്ച് കിട്ടിയില്ലെങ്കില്‍ അവന് തിരിച്ചു പോരട്ടെ എന്ന് നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് എന്ന് അബൂ മുസല്‍ അശ്’അരി(റ) പറഞ്ഞു<br /> <br /> ഒരിക്കല്‍ നബി(സ) സ’അദുബ്നു ഉബാദ(റ) വീട്ടില്‍ പ്രവേശിക്കുവാന്‍ അനുവാദം ചോദിച്ചു കൊണ്ട് സലാം ചൊല്ലി. സ’അദ്(റ) സലാം മടക്കിയെങ്കിലും നബി(സ) കേള്‍ക്കത്തക്ക വിധം ഉച്ചത്തിലായിരുന്നില്ല. ഇപ്രകാരം മൂന്നു വട്ടം ആവര്‍ത്തിച്ചു നബി(സ) മടങ്ങി. അപ്പോള്‍ സ’അദ്(റ) പിന്നാലെ ചെന്ന് ഇങ്ങനെ പറഞ്ഞു : അള്ളാഹുവിന്റെ ദൂതരെ, സത്യമായും സലാമുകളെല്ലാം എന്റെ കാതില്‍ പതിയുകയും ഞാല് സലാം മടക്കുകയും ചെയ്തിട്ടുണ്ട്. അവിടന്ന് കേള്‍ക്കത്തക്ക വിധം ഉച്ചത്തില്‍ മടക്കാതിരുന്നത് ആ സലാമും ബറക്കത്തും എനിക്ക് അധികം ലഭിക്കേണ്ടതിനായിരുന്നു.അങ്ങനെ നബി(സ)യെ അദ്ദേഹം വീട്ടില്‍ പ്രവേശിപ്പിക്കുകയും അവിടന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. (ഇമാം അഹ്മദ്, അബുദാവൂദ് എന്നിവര്‍ ഇത് ഉദ്ധരിച്ചിരിക്കുന്നു)പ്രവേശനത്<wbr></wbr><span class="word_break"></span>തിന് അനുവാദം ചോദിക്കുന്നതിന് മുമ്പാണ് സലാം ചോല്ലേണ്ടത് എന്നാണ് അധിക ഉലമാക്കളുടെയും അഭിപ്രായം<br /> <br /> സമ്മതം ചോദിക്കുന്നവര്‍ വാതിലിനു നേരെ നില്‍ക്കരുത് :<br /> <br /> വാതിലിന്റെ വലഭാഗത്തോ ഇടഭാഗത്തോ നില്‍ക്കണം.നബി(സ) ഏതെങ്കിലും ഒരു വീട്ടിലേക്ക് ചെന്നാല്‍ വാതിലിന്റെ നേര്‍ക്ക് മുഖമിട്ട് നില്ക്കുകയില്ല. അതിന്റെ വലത് ഭാഗമോ ഇടത് ഭാഗമോ നിന്നു കൊണ്ട് സലാം പറയും. ഇത് അബൂദാവൂദ് ഉദ്ധരിച്ചിട്ടുണ്ട്.അതു പോലെത്തന്നെ ആരാണെന്ന് ചോദിച്ചാല്‍ ഞാനാണ് എന്ന് പറയരുത്. ചോദ്യകര്‍ത്താവിന് മനസ്സിലാകുന്ന വിധം മറുപടി നല്‍കണം. ജാബിര്‍(റ) പറയുന്നു : എന്റെ പിതാവിനുണ്ടായിരുന്ന ഒരു കടത്തെ പറ്റി പറയേണ്ടതിനായി ഞാന്‍ നബി(സ) യുടെ അടുത്ത് പോയി. അങ്ങനെ ഞാന്‍ വാതില്ക്കല് മുട്ടി, അപ്പോള്‍ “ആരാണത്?” എന്ന് നബി(സ) ചോദിച്ചു. ഇത് ഞാനാണ് എന്ന് മറുപടി പറഞ്ഞപ്പോള്‍ നബി(സ) “ഞാന്‍ ഞാന്‍ തന്നെ” എന്ന് അല്പം വെറുപ്പോടെ പ്രതികരിച്ചു.</span></h5>
</div>
sunnikeralahttp://www.blogger.com/profile/06142710111238582789noreply@blogger.com0tag:blogger.com,1999:blog-2831502190635972422.post-68024250579256251862012-08-30T02:22:00.001-07:002012-08-30T02:22:11.599-07:00സ്വലാത്തിന്റെ മഹത്വങ്ങള്‍,(നേട്ടങ്ങള്‍ ) , അബൂസുമയ്യ <div dir="ltr" style="text-align: left;" trbidi="on">
<br />
<h2 style="text-align: left;">
<span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 17px;"><span style="font-size: x-large;">സ്വലാത്തിന്റെ മഹത്വങ്ങള്‍; നേട്ടങ്ങള്‍ </span></span></h2>
<b><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">"إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا" (القرأن الكريم)</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">സാരം: "നിശ്ചയം അല്ലാഹുവും മലക്കുകളും നബി തങ്ങളുടെ മേല്‍ സ്വലാത്ത് നിര്‍വഹിക്കുന്നു. സത്യ വിശ്വാസികളേ, നിങ്ങളും നബിയുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലുക" (വിശുദ്ധ ഖുര്‍ആന്‍)</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">" مَنْ صَلَّى عَلَيَّ وَاحِدَةً صَلَّى الله عَلًيْهِ عَشرًا " (حديث) </span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">സാരം: "ആരെങ്കിലും എന്റെ മേല്‍ ഒരു തവണ സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവനു പത്തു തവണ സ്വലാത്ത് ചെയ്യുന്നതാണ്" (ഹദീസ് ശരീഫ്). മറ്റൊരു റിപ്പോര്‍ട്ടില്‍ ഇത്ര കൂടി ഉണ്ട്. "അവന്റെ പത്ത് പാപങ്ങള്‍ പൊറുത്തു കൊടുക്കുന്നതും അവന്റെ പത്തു പദവികള്‍ ഉയര്‍ത്തിക്കൊടുക്കുന്നതുമാണ്". </span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">അല്ലാഹു നബി തങ്ങളുടെ മേല്‍ സ്വലാത്ത് ചെയ്യുക എന്നാല്‍, അല്ലാഹു തന്റെ മലക്കുകളുടെ സന്നിധിയില്‍ നബി തങ്ങളെ പ്രകീര്‍ത്തിക്കലാണ്. മലക്കുകളുടെ സ്വലാത്ത് മഗ്ഫിറത്തിനും റഹ്മത്തിനും വേണ്ടി ഉള്ള പ്രാര്‍ത്ഥന ആണ്. മനുഷ്യര്‍ സ്വലാത്ത് ചൊല്ലുക എന്നാല്‍ നബി തങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിന്റെ സ്വലാതിനായി ദുആ ചെയ്യലാണ്. അല്ലാഹു നമുക്ക് സ്വലാത്ത് ചെയ്യുക എന്നാല്‍ അവന്റെ അനുഗ്രഹം ചൊരിയുക എന്നുമാണ്.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">അത്തഹിയ്യാത്തില് ചൊല്ലുന്ന ഇബ്രാഹീമിയ്യ സ്വലാത്ത് സ്വലാതുകളില്‍ വളരെ ശ്രേഷ്ഠമായതാണ്. എന്നാല്‍, നബി (സ) തങ്ങള്‍ക്ക് സ്വലാത്തിനായി എങ്ങിനെ, ഏതു പദം കൊണ്ട് ദുആ ചെയ്താലും അത് ആയത്തിലും ഹദീസിലും നിര്‍ദേശിക്കപ്പെട്ട സ്വലാതാകുമെന്ന് വ്യക്തമാകുന്നു. നബി (സ) തങ്ങള്‍ തന്നെ സ്വലാത്തിന് വിവിധ പദങ്ങള്‍ വിവരിച്ചു കൊടുത്തതായി വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ ഹദീസില്‍ വന്നിട്ടുണ്ട്. ഇത് സ്വലാത്തിന്റെ പദങ്ങള്‍ നിര്ണ്ണിതമല്ല എന്നതിന് സൂചകമായി മുഹദ്ദിസുകള്‍ എല്ലാം വ്യക്തമാക്കിയിട്ടുണ്ട്. കര്‍മ്മ ശാസ്ത്ര വിധിയും ഇത് തന്നെയാണ്. </span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">സ്വലാത്തിനോടൊപ്പം സലാമും ചേര്‍ക്കുക, നബി (സ) യുടെ കുടുംബത്തിന്റെ മേല്‍ കൂടി സ്വലാത്ത് ചൊല്ലുക എന്നിവ സ്വലാത്തിന്റെ പൂര്‍ണതയ്ക്ക് അനിവാര്യമാണ്.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">ഇമാം സുലൈമാന്‍ അല്‍ ജസൂലി (റ) അവര്‍കള്‍ ക്രോഡീകരിച്ച ദലാഇലുല്‍ ഖൈറാത്ത് എന്ന സ്വലാത്ത് മുസ്ലിം ലോകത്ത് ഏറെ സ്വീകാര്യത നേടിയ സ്വലാതാകുന്നു. ഹദീസില്‍ വാരിദായ മുഴുവന്‍ സ്വലാതുകളെയും ഏകോപിപ്പിച്ച് കൊണ്ട് ഒരാഴ്ച കൊണ്ട് മുഴുവന്‍ ചൊല്ലി തീര്‍ക്കാവുന്ന തരത്തില്‍ ഓരോ ദിവസത്തേക്കും വിഭജിച്ചു കൊണ്ടാണ് ഈ സ്വലാത് രൂപപ്പെടുത്തിയത്. ഇജാസത് (അനുമതി) പ്രകാരം ഈ സ്വലാത്ത് ചൊല്ലുക എന്നത് സ്വാലിഹീങ്ങളുടെ ചര്യയാണ്. അതിന്റെ പ്രത്യേക കാരണം, മാര്‍ഗദര്‍ശനം നല്കാന് യോഗ്യരായ ആത്മീയ ഗുരുക്കന്മാരെ (ശൈഖ് മുറബ്ബീ) ലഭിക്കാതിരിക്കുമ്പോള്‍ അതിന് പരിഹാരമായി മഹാന്മാര് നിര്‍ദ്ദേശിച്ചത് നബി (സ) തങ്ങളുടെ മേല്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കലാണ്. </span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">സ്വലാത്ത് ചൊല്ലാനുള്ള ഖുര്‍ആന്റെ കല്പന പൂര്‍ണമായി നിര്‍വഹിക്കാന്‍ ഒരാളുടെ ഒഴിവു വേള മുഴുവന്‍ സ്വലാത്ത് ചൊല്ലണമെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാര് ഉണ്ട്. എന്നാല്‍, ഒരു ദിവസം ൩൦൦ (മുന്നൂറ്) സ്വലാത്ത് എങ്കിലും ചൊല്ലിയാല്‍ സ്വലാത്തിനോടുള്ള ധര്‍മനിര്‍വഹണം ആവുമെന്നാണ് പ്രബല വീക്ഷണം.</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">ചില സ്വലാതുകളെ പുത്തന്‍വാദികള്‍ വിമര്‍ശിക്കാറുണ്ട്. അജ്ഞത കാരണം അവര്‍ പല സ്വലാതുകളെയും ശിര്ക്കോ ബിദ്അത്തോ ആക്കി ചിത്രീകരിക്കുന്നു. നാരിയത്തുസ്സ്വലാത്ത് ഒരു ഉദാഹരണം. </span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">اللهم صل صلاة كاملة و سلم سلاما تاما على سيدنا محمد الذي تنحل به العقد و تنفرج به الكرب و تقضى به الحوائج و تنال به الرغائب و حسن الخواتم و يستسقى الغمام بوجهه الكريم و على اله و صحبه في كل لمحة و نفس بعدد كل معلوم لك </span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">നബി (സ) തങ്ങള്‍ മൂലം പ്രയാസത്തിന്റെ കെട്ടുകള്‍ അഴിയും, വേദനകള്‍ നിശ്ശേഷം നീങ്ങും, ആവശ്യങ്ങള്‍ സാധിക്കും, മോഹങ്ങള്‍ പൂവണിയും, അവസാനം നന്നായി മരിക്കാന്‍ സാധിക്കും, അവിടുത്തെ മുഖം കൊണ്ട് മേഘത്തോടു മഴ വര്‍ഷിക്കാന്‍ തേടപ്പെടും ഇത്രയും കാര്യങ്ങള്‍ നാരിയത്തുസ്സ്വലാത്തില്‍ പറയുന്നുണ്ട്. എന്നാല്‍, ഇവയത്രയും അക്ഷരം പ്രതി ശരിയാണെന്ന് നിരവധി പ്രമാണങ്ങള്‍ കൊണ്ട് തെളിയുന്നതാണ്. </span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">ഉബയ്യു ബ്നു കഅബ് (റ) പറഞ്ഞു: നബിയേ, ഞാന്‍ ധാരാളം ദുആ ചെയ്യാറുണ്ട്. എന്റെ ദുആയില്‍ നിന്ന് അവിടുത്തേക്ക് ഞാന്‍ എത്ര നീക്കി വെക്കണം ? തങ്ങള്‍ നിന്റെ ഇഷ്ടം പോലെ എന്ന് പ്രതികരിച്ചു. "കാല് ഭാഗമായാലോ?" "താങ്കളുടെ ഇഷ്ടം പോലെ. കൂടുതലെങ്കില്‍ നിങ്ങള്‍ക്ക് തന്നെ ഗുണം." "എങ്കില്‍ പകുതിയാകട്ടെ!" "ഇഷ്ടം പോലെ! കൂടിയാല്‍ നിങ്ങള്‍ക്ക് നേട്ടം" "എങ്കില്‍ എന്റെ പ്രാര്‍ത്ഥന മുഴുക്കെ തങ്ങള്‍ക്ക് വേണ്ടിയാക്കാം". നബി പ്രതികരിച്ചു: എങ്കില്‍ നിന്റെ എല്ലാ മന:പ്രയാസങ്ങളും നിനക്കു തീര്‍ക്കപ്പെടും. പാപങ്ങള്‍ മുഴുക്കെ പൊറുക്കുപ്പെടും. മറ്റൊരു റിപ്പോര്‍ട്ടില്‍ "നിങ്ങളുടെ ഇഹലോകത്തെയും പരലോകത്തെയും പ്രശ്നങ്ങള്‍ മുഴുക്കെ അല്ലാഹു തീര്‍ത്തു തരു"മെന്നാണ് നബിയുടെ പ്രതികരണം. ഇമാം അഹമദ്, തുര്‍മുദി, നസാഈ, ഇബ്നു ഹിബ്ബാന്‍, ത്വബ്റാനി, ഹാകിം, എന്നിവരെല്ലാം നിവേദനം ചെയ്ത ഹദീസ് ആണിത്. ഇതിന്റെ സനദുകള്‍ പ്രമാണയോഗ്യവും സ്വീകാര്യവുമാണെന്ന് മുഹദ്ദിസുകള്‍ വിവരിച്ചിട്ടുണ്ട്. പുത്തന്‍വാദികളുടെ ഇഷ്ട പണ്ഡിതനായ ശൌക്കാനി പോലും തന്റെ തുഹ്ഫത്തുദ്ദാകിരീനില്‍ ഈ ഹദീസും സനദും വിവരിച്ചിട്ടുണ്ട്. മന:പ്രയാസങ്ങളും വേദനകളും വരുമ്പോള്‍ സ്വലാത്ത് ചൊല്ലാന്‍ നിര്‍ദ്ദേശിക്കുന്ന ഹദീസുകള്‍ തന്നെ വന്നിട്ടുണ്ട്. </span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">സ്വലാത്ത് കൊണ്ട് ലഭിക്കുന്ന നേട്ടം നബി (സ) യെ കൊണ്ട് ലഭിക്കുന്നതാണല്ലോ. അപ്പോള്‍ നബി (സ) യെ കൊണ്ട് പ്രയാസങ്ങള്‍ തീരും എന്ന് പറയുന്നതില്‍ എന്ത് അനൌചിത്യം ആണുള്ളത്? അങ്ങിനെ അനൌചിത്യം ധരിക്കുന്നത് തികഞ്ഞ അജ്ഞതയും വസ്'വാസുമാകുന്നു. </span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">നബി (സ) തങ്ങളുടെ മുഖം കൊണ്ട് മേഘത്തോടു മഴ വര്‍ഷിക്കാന്‍ തേടപ്പെടുമെന്നത് നബി തങ്ങളുടെ കാലത്ത് തന്നെ നബിയേ പ്രകീര്‍ത്തിച്ചു കൊണ്ട് തങ്ങളുടെ പിതൃവ്യന് അബൂത്വാലിബ് ചൊല്ലിയ വിശേഷണമാണ്. </span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">وأبيض يستسقى الغمام بوجه *** ثمال اليتامى عصمة للأرامل </span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">ഇത് നബിതങ്ങള് അംഗീകരിക്കുകയും നബി മേല്പ്പോട്ട് മുഖം കാണിച്ചു പ്രാര്‍ഥിച്ചപ്പോള്‍ മഴ വര്‍ഷിച്ച ഒരു സന്ദര്‍ഭത്തില്‍ അവിടുന്ന് കൌതുകത്തോടെ സഹാബാക്കളോട് ഈ വര്‍ണ്ണനയുള്ള പദ്യ ശകലം ചൊല്ലാനാവശ്യപ്പെടുകയും ചെയ്തത് സ്വഹീഹുല്‍ ബുഖാരി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. </span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">തിരുനബി (സ) യുടെ പൗത്രന് ഹുസൈന് (റ) യുടെ മകന് അലി സൈനുല്‍ ആബിദീന്‍ (റ) എന്നവര്‍ ഈ സ്വലാത്ത് പതിവാക്കിയിരുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അപ്പോള്‍ ഹിജ്റയുടെ പ്രഥമ നൂറ്റാണ്ടില്‍ത്തന്നെ ഈ സ്വലാത്ത് നിലവിലുണ്ടായിരുന്നുവെന്നും അടിസ്ഥാനമുള്ളതാണെന്നും മനസ്സിലാക്കാം. </span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">പ്രധാനപ്പെട്ട കാര്യങ്ങള്‍ സാധിക്കുവാനും ആപത്ത് തടുക്കുവാനും ഉദ്ദേശമുള്ളവര്‍ നാരിയത്തുസ്വലാത്ത് ൪൪൪൪ (നാലായിരത്തി നാനൂറ്റി നാല്പത്തിനാല്) തവണ ചൊല്ലിയാല്‍ ഉദ്ദേശം സഫലമാകുമെന്ന് സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാതാവായ ഇമാം ഇബ്നു ഹജറുല്‍ അസ്ഖലാനി (റ) യും പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇമാം ഖുര്‍തുബി (റ) യും പ്രസ്താവിച്ചിട്ടുണ്ട്. </span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">ഇമാം ഖുര്‍തുബി (റ) "സ്വലാത്തു തഫ്'രീജിയ്യ" (പ്രയാസങ്ങള്‍ നീക്കുന്ന സ്വലാത്ത്) എന്ന് വിശേഷിപ്പിച്ച ഈ സ്വലാത്തിന് ക്ഷണത്തില്‍ ഫലം കാണുന്നത് കൊണ്ട് പെട്ടെന്ന് പ്രതിഫലനം ഉണ്ടാക്കുന്ന അഗ്നിയോട് ഉപമിച്ചാണ് നാരിയത്തുസ്സ്വലാത്ത് എന്ന പേര് പാശ്ചാത്യന്‍ നാടുകളിലെ പണ്ഡിതന്മാര്ക്കിടയില് പ്രചാരം വന്നത്. ഇത്രയും മഹത്തായ പാരമ്പര്യം ഉള്ള നാരിയത്തുസ്സ്വലാത്ത് നരകത്തില്‍ കടക്കുന്ന സ്വലാത്ത് ആണെന്ന് പറയാന്‍ ധാര്‍ഷ്ട്യം കാണിച്ചവരുടെ ഹൃദയ കാഠിന്യവും തൊലിക്കട്ടിയും അപാരം തന്നെ!</span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">സ്വലാത്ത് ചൊല്ലാന്‍ നിര്‍ദ്ദേശിക്കപ്പെട്ട വിവിധ സന്ദര്‍ഭങ്ങള്‍, സ്വലാത്തിന്റെ വിവിധ നേട്ടങ്ങള്‍ എന്നിവയെല്ലാം മഹാന്മാരായ ഇമാമുകള്‍ വിവരിച്ചിട്ടുണ്ട്. ഇന്ഷാ അല്ലാഹ്, അവ പിന്നീടാകാം. </span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">നബി (സ) തങ്ങളുടെ മേല്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കാന്‍ അല്ലാഹു നമുക്ക് തൗഫീഖ് നല്കി അനുഗ്രഹിക്കട്ടെ - ആമീന്‍. </span><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /><span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;">وصلى الله علي خير خلقه سيدنا محمد وعلى آله وصحبه وسلم والحمد لله رب العالمين</span></b>
</div>
sunnikeralahttp://www.blogger.com/profile/06142710111238582789noreply@blogger.com1